ജാതി വ്യവസ്ഥ തൂത്തെറിയപ്പെടണം; ജാതിയില്ല എന്ന ചിന്ത കേരളത്തിന് സമ്മാനിച്ച നവോഥാന നായകനായിരുന്നു ശ്രീ നാരായണ ഗുരുവെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി

കൊട്ടാരക്കര : സമുഹത്തിൽ നിന്നും ജാതി വ്യവസ്ഥ തൂത്തെറിയപ്പെടണമെന്ന് നിയമസഭ ഡെപ്യൂട്ടിസ്പീക്കർ വി ശശി പറഞ്ഞു. എസ്എൻഡിപി യോഗം 851 ാം നമ്പർ പൂവറ്റൂർ പടിഞ്ഞാറ് മാവടി ശാഖായോഗത്തിന്‍റെ ശ്രീനാരായണ ഗുരുദേവ മന്ദിര പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . ജാതിയില്ല എന്ന ചിന്ത കേരളത്തിന് സമ്മാനിച്ച നവോഥാന നായകനായിരുന്നു ശ്രീ നാരായണ ഗുരുദേവൻ. കേരളത്തിന്‍റെ സമൂഹത്തിൽ നിന്ന് നാറിപ്പുഴുത്ത വ്യവസ്ഥിതിക്ക് വിപ്ലവകരമായ മാറ്റം വരുത്തിയത് ഒരുതുള്ളി ചോര ചീന്താതെ ആണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവൻ നിർത്തിയിടത്തു നിന്നും തുടങ്ങണം. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹം പറഞ്ഞ വഴികളിൽ കൂടി തന്നെയാകണമെന്നും ഡെപ്യൂട്ടി സ്പീപീക്കർ കൂട്ടിചേർത്തു. ഗുരുദേവൻ ശാഖ പ്രസിഡന്‍റ് ഡി.എസ്‌.സോനു അധ്യക്ഷനായി. സെക്രട്ടറി പി.കെ.സതീശൻ, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, വൈലോപ്പിള്ളി അവാർഡ് ജേതാവ് സുമേഷ് കൃഷ്ണൻ, പി.കെ.അനിൽകുമാർ, കിരൺ ബോധി, പി.അരുൾ,…

Read More

സൗമ്യ അത്ര സൗമ്യയല്ല..! സിനിമാസ്റ്റെലിൽ എത്തി മാല പൊട്ടിച്ച് ബൈക്കിൽ പാഞ്ഞ യുവാവിനെ യുവതി സ്കൂട്ടറിൽ പിൻതുടർന്നു പിടികൂടി; യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നാട്ടുകാർ

ശാസ്താംകോട്ട: മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ പാഞ്ഞ യുവാക്കളിൽ ഒരാളെ യുവതി സ്കൂട്ടറിൽ പിൻതുടർന്നു പിടികൂടി. കാരാളിമുക്ക് കണത്താർകുന്നം കാഞ്ഞിരംതറ കിഴക്കതിൽ ശ്യാം(25) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവ് പൊട്ടിച്ചെടുത്ത സ്വർണമാലയുമായി രക്ഷപ്പെട്ടു. മൈനാഗപ്പള്ളി തുണ്ടലകിഴക്കതിൽ ബാബുവിന്‍റെ ഭാര്യ സൗമ്യയുടെ കഴുത്തിൽ കിടന്ന മൂന്നു പവൻ വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. ശനിയാഴ്ച രാത്രി 7.30 ഓടെ മൈനാഗപ്പള്ളി തൈവിള ജംഗ്ഷനിൽ ആയിരുന്നു സംഭവം. പതഞ്ജലി സ്‌റ്റോറിലെ ജീവനക്കാരിയായ സൗമ്യ ജോലി കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്നു മാല പൊട്ടിച്ചെടുത്തത്.സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ പിന്നാലെ ബൈക്കിലെത്തിയ യുവാക്കളാണ് സിനിമാ സ്‌റ്റെെയിലിൽ മാല കവർന്നത്. തുടർന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് അമിത വേഗതയിൽ പാഞ്ഞ ബൈക്കിനെ യുവതി മനോധൈര്യം വീണ്ടെടുത്ത് സ്കൂട്ടറിൽ പിൻതുടർന്ന് കല്ലുകടവിൽ വച്ച് പിടികൂടുകയായിരുന്നു. ബഹളം കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും ഒരാൾ രക്ഷപ്പെട്ടിരുന്നു. പിടികൂടിയ യുവാവിനെ…

Read More

ആക്ഷൻ ഹീറോ അശോകൻ..! ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളുമായി എസ്പി ; കുപ്രസിദ്ധ കുറ്റവാളി വിഷ്ണുവിനെ കരുതൽ തടങ്കലിലും മറ്റു രണ്ടുപേരെ ജില്ലയ്ക്ക് പുറത്തേക്കും നാടുകടത്തി

കൊട്ടാരക്കര: ഗുണ്ടകൾക്കെതിരെയും സ്ഥിരം കുറ്റവാളികൾക്കെതിരെയും ശക്തമായ നടപടികളുമായി കൊല്ലം റൂറൽ ജില്ലാ പോലീസ്. റൂറൽ ജില്ലയിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ ജാഗരൂകരായി പോലീസ് രംഗത്ത് . റൂറൽ പോലീസ് പരിധിയിലെ കുന്നിക്കോട് സ്റ്റേഷൻ പരിധിയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ചക്കുപാറ സ്വദേശി വിഷ്ണുവിനെ ജില്ലാ പോലീസ് മേധാവി ബി അശോകന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എസ് കാർത്തികേയൻ ആറ് മാസത്തേക്ക് കരുതൽ തടങ്കല്ലിന് ഉത്തരവിടുകയും ജയിലിലേക്ക് മാറ്റുകയും ചെയ്തു. കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതോളം കേസുകളിൽ ഉൾപ്പെട്ട പടപ്പക്കര സ്വദേശികളികളായ ജിതിൻ പ്രസാദ്, മധു പ്രസാദ് എന്നിവരെ ഒരു വർഷത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു. ഗുണ്ടകൾ, റൗഡികൾ, അധികൃത മദ്യ മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർ, സ്ത്രീകർക്കെതിരെയും കുട്ടികൾക്കെതിരെയും അതിക്രമം നടത്തുന്നവർക്കെതിരെയും, സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങൾ ഏർപ്പെടുന്നവർക്കെതിരെ നിയമ പ്രകാരം ശക്തമായ നടപടികൾ…

Read More

രോഗങ്ങളും ഒൗഷധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക്  ഗജരാജൻ നെയ്യാറ്റിൻകര കണ്ണൻ; ഇരുപത്തിരണ്ടാം വയസിലെ  കണ്ണന്‍റെ വിടവാങ്ങൽ നെയ്യാറ്റിൻകരക്കാർക്ക് ഏറേ വേദനയായി 

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ നെയ്യാറ്റിൻകര കണ്ണൻ ചരിഞ്ഞു. രോഗങ്ങളും ഒൗഷധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് ഇന്ന് രാവിലെ ആറേകാലോടെയാണ് നെയ്യാറ്റിൻകരക്കാരുടെ പ്രിയപ്പെട്ട കൊന്പൻ യാത്രയായത്. മൂന്നു മാസത്തിലേറെയായി നിലത്ത് കിടന്ന് ഉറങ്ങാനാവാതിരുന്ന കരിവീരന് ഇനി നിത്യവിശ്രമം. മാസങ്ങളായി ചികിത്സയിലായിരുന്നു നെയ്യാറ്റിൻകര കണ്ണൻ. തെങ്ങിന്‍റെ പടങ്ങിലായിരുന്ന ആന ഇന്നലെ രാവിലെ മുൻവശം കുത്തി നിലത്തിരുന്നു. ക്രെയിൻ ഉപയോഗിച്ച് ആനയെ ഉയർത്തുകയും നീക്കി കിടത്തുകയും ചെയ്തു. ഡോ. ബ്രൂസിന്‍റെ നേതൃത്വത്തിൽ ആനയെ പരിശോധിക്കുകയും അത്യാവശ്യ മരുന്നുകൾ നൽകുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെ ആറേ കാലോടെയാണ് ആന ചരിഞ്ഞതെന്ന് ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എസ്.കെ ജയകുമാർ അറിയിച്ചു. ഇക്കഴിഞ്ഞ വർഷം നവംബർ 14 നാണ് ആന ആദ്യമായി നിലത്തു നിന്നും എഴുന്നേൽക്കാനാവാത്ത സ്ഥിതിയിലായത്. തീരെ അവശനായ കരിവീരനെ ക്രെയിനിന്‍റെ…

Read More

പാർട്ടിക്കുവേണ്ടി സർഗ പ്രതിഭ മാറ്റിവച്ച കമ്യൂണിസ്റ്റുകാരൻ: സായുധവിപ്ലവത്തിനേക്കാൾ പ്രായോഗികമായത് സാംസ്ക്കാരിക വിപ്ലവമെന്ന് തെളിയിച്ചയാണ് ഒഎൻവിയെന്ന് ആർ.രാമചന്ദ്രൻ എംഎൽഎ

ചവറ : കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ തന്‍റെ സർഗവാസന മാറ്റിവച്ച കമ്യൂണിസ്റ്റായിരുന്നു കവി ഒഎൻവിയെന്നു ആർ.രാമചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു. കവി ഒ.എൻ.വി കുറുപ്പിന്‍റെ രണ്ടാം ചരമവാർഷികവുമായി ബന്ധപ്പെട്ട് സിപിഐ ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറ ബസ്സ് സ്റ്റാന്‍റിൽ നിന്നാരംഭിച്ച അനുസ്മരണ റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒ.എൻ.വിയുടെ വരികളും കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകവുമാണ് ലോകത്തിലാദ്യമായി ബാലറ്റിലൂടെ കമ്യൂണിസ്റ്റ്‌ പാർട്ടിയെ അധികാരത്തിൽ വരാൻ കാരണമാക്കിയതെന്നു ആർക്കും മറക്കാൻ കഴിയില്ല. നമ്മുടെ സംസ്ക്കാരത്തിൽ സായുധവിപ്ലവത്തിനേക്കാൾ പ്രായോഗികമായത് സാംസ്ക്കാരിക വിപ്ലവമാണ് എന്ന് തെളിയിച്ചയാളാണ് ഒഎൻവിയെന്നും ആർ.രാമചന്ദ്രൻ അനുസ്മരിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം ഐ. ഷിഹാബ്, മണ്ഡലം സെക്രട്ടറി പി.ബി.രാജു, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.തങ്കമണി പിള്ള, ഇപ്റ്റ ജില്ലാ ഭാരവാഹി മണിലാൽ, പി.ബി.ശിവൻ, ഷാജി.എസ്. പള്ളിപ്പാടൻ, വി. ജ്യോതിഷ്കുമാർ, കെ.എസ്, ബാബു എന്നിവർ പ്രസംഗിച്ചു.…

Read More

ഗൗരി നേഹയുടെ മരണം: ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി സസ്പെന്‍റ് ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തിൽ പ്രിൻസിപ്പൽ രാജിവച്ചു

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പൽ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തിൽ പ്രതികളായ അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത സംഭവത്തിൽ കുറ്റക്കാരനായ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിന് നോട്ടീസയച്ചിരുന്നു. വിരമിക്കാൻ ഒന്നരമാസം കൂടി ബാക്കിനിൽക്കെ അവധിയിൽ പോകാൻ പ്രിൻസിപ്പലിനോട് മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വിഷയത്തിൽ സസ്പെൻഡു ചെയ്ത അധ്യാപകരെ ആഘോഷപൂർവം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്മെന്‍റ് യോഗം വിലയിരുത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ് ഗൗരി ജീവനൊടുക്കിയതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പോലീസ് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുക്കുകയും, ഇതേതുടർന്ന് അധ്യാപകരെ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Read More

ഐ-എ അയ്യേ ഗ്രൂപ്പ്പോര്..! കൊടിക്കുന്നിൽ കൊടിയുമായി മാർച്ച് നടത്തിയപ്പോൾ കോൺഗ്രസ് ഭവനിൽ ബ്ലോക്ക് ജനറൽ ബോഡി യോഗം; എംപി യോട് ഏഴുകോണിലെ കോൺഗ്രസ് പ്രവർത്തകർക്കുള്ള വിയോജിപ്പാണ് സംഭവത്തിനു പിന്നിൽ

കൊട്ടാരക്കര: കൊടിക്കുന്നിൽ എംപിയുടെ നേതൃത്വത്തിൽ എഴുകോൺ ഇഎസ് ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയപ്പോൾ കോൺഗ്രസ് ഭവനിൽ ബ്ലോക്ക് ജനറൽ ബോഡി യോഗം.എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ആണ് കോൺഗ്രസ് ഭവനിൽ നടന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി യോട് ഏഴുകോണിലെ കോൺഗ്രസ് പ്രവർത്തകർക്കുള്ള വിയോജിപ്പാണ് രണ്ട് പരിപാടികളും ഒരേ സമയം നടക്കാൻ കാരണം. രണ്ട് പരിപാടികളുടെയും സമയം രാവിലെ 10 നാണ് നിശ്ചയിച്ചിരുന്നത്. എഴുകോണിലെ കോൺഗ്രസ് നേതൃത്വവും കൊടിക്കുന്നിൽ സുരേഷുമായിട്ടുള്ള അകൽച്ച കാലങ്ങളായി നിലനിൽക്കുന്നതാണ്. കൊടിക്കുന്നിൽ എ ഗ്രൂപ്പ് നേതാവായി തുടർന്നപ്പോഴും പ്രത്യക്ഷത്തിൽ തന്നെ ഈ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് വി. സത്യശീലനായിരുന്നു അന്ന് ഈ എതിർപ്പിന് മൂർച്ച കൂട്ടിയി രുന്നതെങ്കിൽ ഇന്ന് അദ്ദേഹത്തിന്‍റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ സവിൻ സത്യനാണ് ഈ വിഭാഗത്തിന്‍റെ അമരത്ത്. കൊടിക്കുന്നിൽ എ…

Read More

ന്യൂജൻ കാലഘട്ടം മഹാത്മാക്കള്‍ തമസ്കരിക്കപ്പെടുന്ന കാലഘട്ടം..! ഏതു രാഷ്ട്രീയ നേതാവായിരുന്നാലും അവര്‍ ജീവിതം സമര്‍പ്പിച്ചത് എന്തിനുവേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയായിരുന്നുവെന്നും നാം തിരിച്ചറിയണമെന്ന് മന്ത്രി എ.കെ ബാലന്‍

കൊല്ലം : മഹാത്മാക്കള്‍ തമസ്കരിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. പത്തനാപുരം ഗാന്ധിഭവനില്‍ കമാലുദീന്‍ സ്മാരക അവാര്‍ഡ് സിനിമാസംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദിന് നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ മഹാന്മാരുടെ ജീവിതവും ചരിത്ര പ്രാധാന്യവും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടത് നമ്മുടെ സാംസ്കാരിക നന്മയ്ക്ക് ആവശ്യമാണ്. മഹാന്മാരുടെ രക്തസാക്ഷിത്വദിനങ്ങള്‍ വെറും ചരമദിനമായി നിസാരവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഏതു രാഷ്ട്രീയ നേതാവായിരുന്നാലും വ്യത്യസ്ത ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ആയിരുന്നാലും അവര്‍ ജീവിതം സമര്‍പ്പിച്ചത് എന്തിനുവേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയായിരുന്നുവെന്നും നാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ഗാത്മകതയിലൂടെ മത്രമല്ല കലാസൃഷ്ടികള്‍ മഹത്തരമാകുന്നത്. സാമൂഹിക പ്രതിബദ്ധതകൂടി ഉണ്ടായിരിക്കണം. അങ്ങനെ നോക്കുമ്പോള്‍ പി.ടി കുഞ്ഞുമുഹമ്മദ് എന്തുകൊണ്ടും ഈ അവാര്‍ഡിന് അര്‍ഹനാണ്. മനുഷ്യസ്നേഹത്തിന്‍റേയും മാനവീകതയുടെയും സന്ദേശങ്ങള്‍ നല്‍കുന്ന ചലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രതിഭാധനന്‍, പ്രവാസലോകം…

Read More

ശ്രീജിത്ത് വിജയൻപിള്ളയ്ക്കെതിരേ നടപടി വേണമെന്ന് ഡിജിപിയോടു രാഹുൽ കൃഷ്ണ; തന്‍റെ കൈയിൽ നിന്ന് 10 കോടി രൂപ വാങ്ങിയശേഷം വണ്ടിച്ചെക്ക് നൽകി പറ്റിച്ചെന്നാണ് കേസ്

തിരുവനന്തപുരം: ചവറ എംഎൽഎ എൻ.വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയൻപിള്ളയ്ക്കെതിരേ മാവേലിക്കര സ്വദേശി രാഹുൽ കൃഷ്ണ ഡിജിപിക്കു പരാതി നൽകും. പണം തട്ടിപ്പു കേസിൽ ശ്രീജിത്തിനെതിരേ നടപടി വേണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുമെന്ന് രാഹുൽ കൃഷ്ണ പറഞ്ഞു. ജാസ് ടൂറിസത്തിന്‍റെ പാർട്ണറായ രാഹുൽ കൃഷ്ണയിൽനിന്ന് 2013 മുതൽ നാലു തവണയായി ശ്രീജിത്ത് 10 കോടി രൂപ വാങ്ങിയെന്നും വണ്ടിച്ചെക്ക് നൽകി പറ്റിച്ചെന്നുമാണ് കേസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ്ക്കെതിരെ ഉയർന്ന സാന്പത്തിക തട്ടിപ്പിനോടൊപ്പമാണ് എംഎൽഎ വിജയൻ പിളളയുടെ മകനെതിരെയും പരാതി വന്നത്. രാഹുൽ കൃഷ്ണയിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ നേതാവിന്‍റെ മകനായതിനാൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നുമാണ് ശ്രീജിത്ത് പരാതിയോട് നേരത്തേ പ്രതികരിച്ചിരുന്നത്. എന്നാൽ 11 കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ രണ്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് ശ്രീജിത്ത്…

Read More

കവിയല്ല ആരുതന്നെ ആയാലും നാടിന്‍റെ സംസ്കാരം നോക്കി വേണം സംസാരിക്കാൻ; ഇല്ലെങ്കിൽ രാജ്യത്തെ സ്നേഹിക്കുന്ന സാധാരണക്കാർ നല്ല മറുപടി കൊടുക്കുമെന്ന് കുമ്മനം രാജശേഖരൻ

ചവറ: കവിയല്ല ആരുതന്നെ ആയാലും നമ്മുടെ നാടിന്‍റെ സംസ്കാരം നോക്കി വേണം സംസാരിക്കാനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ പറഞ്ഞു. വികാസ് യാത്രയുടെ ഭാഗമായി പന്മന ആശ്രമത്തിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഉന്നതനായാലും നാടിന്‍റെ സംസ്കാരത്തിന് വിരുദ്ധമായി സംസാരിച്ചാൽ രാജ്യത്തെ സ്നേഹിക്കുന്ന സാധാരണക്കാർ നല്ല മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചട്ടന്പി സ്വാമിയുടെ സമാധി മണ്ഡപത്തിലും കുന്പളത്ത് ശങ്കുപ്പിളളയുടെ സ്മൃതി കുടീരത്തിലും പുഷ്പാർച്ചന നടത്തി.  പന്മന ആശ്രമത്തിലെത്തിയ കുമ്മനം മഠാധിപതി പ്രണവാനന്ദ തീർഥപാദരുടെ അനുഗ്രഹവും തേടിയ ശേഷമാണ് മടങ്ങിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് പി.രാധാമണി, മേഖല സംഘടന സെക്രട്ടറി പത്മകുമാർ, ചവറ നിയോജക മണ്ഡലം പ്രസിഡന്‍റ് വെറ്റമുക്ക് സോമൻ, എം.എസ് ശ്യാംകുമാർ, അനിൽ വാഴപ്പളളി, സരോജാക്ഷൻപിളള, ബിന്ദു ബലരാമൻ എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഒ.എൻ. വി…

Read More