കോട്ടയത്ത് കോവിഡ് കുതിക്കുന്നു! ജില്ലയിൽ 695 പേർക്ക് രോഗബാധ; ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യ

കോട്ടയം: ജില്ലയില്‍ പുതിയതായി 695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസ്ഥിരീകരണത്തില്‍ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 694 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 5685 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 333 പുരുഷന്‍മാരും 292 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 460 പേർ പുതിയതായി രോഗമുക്തരായി. 4805 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 39365 പേര്‍ കോവിഡ് ബാധിതരായി. 34450 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12392 പേര്‍ ക്വാറന്‍റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം 42തൃക്കൊടിത്താനം 30ചങ്ങനാശേരി 29കാഞ്ഞിരപ്പള്ളി 22 പനച്ചിക്കാട്, ചിറക്കടവ്, എരുമേലി20ഈരാറ്റുപേട്ട, മുണ്ടക്കയം, വിജയപുരം 19 എലിക്കുളം18…

Read More

മാസ്ക്, ഫേസ് ഷീൽഡ്, കൈയുറ, സാനിറ്റൈസർ, സാമൂഹികഅകലം! വൈവിധ്യങ്ങളില്‍ നിറഞ്ഞ് കോവിഡ് കാല വോട്ടെടുപ്പ്

പത്തനംതിട്ട: മുഖാവരണം ധരിച്ച വോട്ടര്‍മാര്‍. മുഖാവരണം കൂടാതെ ഫെയ്‌സ് ഷീല്‍ഡും കൈയുറയും ധരിച്ച് ഉദ്യോഗസ്ഥര്‍. കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗം. ഒപ്പിടാന്‍ സ്വന്തം പേന. സാമൂഹിക അകലം പാലിച്ച് ക്യൂ….. ഇങ്ങനെ പോകുന്നു കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ബൂത്തിലെ പ്രത്യേകതകള്‍. കോവിഡ് കാല വോട്ടെടുപ്പ് മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. ഇന്നു രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പേ പല പോളിംഗ് ബൂത്തുകള്‍ക്കു മുമ്പിലും വോട്ടര്‍മാര്‍ ക്യൂവില്‍ എത്തിയതും കോവിഡ് ഭീതി കാരണമാകാം. രാവിലെതന്നെ പോളിംഗ്ബൂത്തിലെത്തി മടങ്ങാനുള്ള തിരക്ക് അധികവും സ്ത്രീകളുടേതായിരുന്നു. സ്ഥാനാര്‍ഥികളുടേതായ ബൂത്തുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും പരമാവധി രണ്ടുപേരില്‍ കൂടുതല്‍ പാടില്ലെന്നാണ് നിര്‍ദേശം. എല്ലാവരും മാസ്‌ക് ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാനാണ് നിര്‍ദേശം.

Read More

 പണി പാളി ; തെരഞ്ഞെടുപ്പ് ദിവസം അടിപൊളിയാക്കാൻ കൊണ്ടുവന്ന  മദ്യം പിടിച്ചെടുത്ത് എക്സൈസ് സംഘം

പൊൻകുന്നം: തെഞ്ഞെടുപ്പ് ദിവസങ്ങളിൽ അനധികൃത വില്പന നടത്താനായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ മദ്യം പിടിച്ചെടുത്തു. പൊൻകുന്നം പുതുപ്പറന്പിൽ പി.ജെ.മനോജി(44)നെയാണ് 100 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യവുമായി എക്സൈസ് പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ആനിവേലി-തന്പലക്കാട് റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കാറിൽ എത്തിയ മനോജിനെ എക്സൈസ് അധികൃതർ പരിശോധിച്ചതോടെയാണ് കാറിൽ സൂക്ഷിച്ചിരുന്ന മദ്യ കുപ്പികൾ കണ്ടെത്തിയത്. മദ്യം ലഭിക്കാതെ വരുന്ന തെരഞ്ഞെടുപ്പ് ദിനങ്ങളിൽ കൂടിയ വിലയ്ക്കു വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്നതാണ് മദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അര ലിറ്ററിന്‍റെ നൂറു കുപ്പിയാണ് കാറിലുണ്ടായിരുന്നത്. കാറും കസ്റ്റഡിയിലെടുത്തു. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ്കുമാർ, പ്രിവന്‍റീവ് ഓഫീസർ ജെയ്സണ്‍ ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്, നിമേഷ്, റോയ് വർഗീസ, ഡ്രൈവർ ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു ; 10ന് വോട്ടെടുപ്പ്

കോട്ടയം: പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്പോൾ വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർഥികൾ. നിശബ്ദ പ്രചാരണ ദിവസമായ നാളെയും സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കാണും. ഇതിനൊപ്പം വോട്ടുകളുടെ അവസാനവട്ട കണ്ക്കെടുപ്പും നടത്തും. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങളും പ്രവർത്തകർ നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാതൃകാ ബാലറ്റിന്‍റെയും സ്ലിപ്പുകളുടെയും വിതരണം പൂർത്തിയാക്കി വരികയാണ്. ഓരോ വോട്ടുകളും നിർണായകമാണെന്ന കണക്കുകൂട്ടലിൽ വിശ്രമമില്ലാതെ സ്ഥാനാർഥികൾ ഓട്ടത്തിലാണ്. നേരിട്ടുള്ള അഭ്യർഥനയ്ക്കു പുറമേ സോഷ്യൽ മീഡിയയിലൂടെയുള്ള വോട്ട് അഭ്യർഥനകളും തുടരുന്നുണ്ട്. അവസാനനിമിഷം പോരായ്മകൾ നികത്തി ജയമുറപ്പിക്കാനാണ് നേതാക്കൾ പരിശ്രമിക്കുന്നത്. കോവിഡ് കാലത്ത്് എല്ലാ വീടുകളിലും വോട്ടർമാർ കാണുമെന്നുള്ള വിശ്വാസത്തിൽ പരമാവധി വീടുകൾ കയറി ഇറങ്ങാൻ സ്ഥാനാർഥികൾ ശ്രമിച്ചിട്ടുണ്ട്. വീടുകളിൽ ഒന്നിനു പിറകെ ഒന്നായി പല മുന്നണികളുടെയും സ്ഥാനാർഥികളും പ്രവർത്തകരും എത്തി. കോവിഡും മഴയും ഇടവിട്ടു നിൽക്കുന്നതിനാൽ പോളിംഗ് നിരക്കിൽ നേരിയ കുറവുണ്ടാകുമെന്ന് ആശങ്കയുമുണ്ട്.…

Read More

ഫലം വരുമ്പോൾ രണ്ടില കരിഞ്ഞുപോകും, ചെണ്ട കൊട്ടിക്കയറും; ഇടുക്കിയിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പി.ജെ. ജോസഫ്

  തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസും യുഡിഎഫും വൻ വിജയം നേടുമെന്നു പി.ജെ. ജോസഫ്. ഫലം വരുന്പോൾ രണ്ടില കരിഞ്ഞുപോകുമെന്നും ചെണ്ട കൊട്ടിക്കയറുമെന്നും ജോസഫ് പറഞ്ഞു. ഇടുക്കിയിൽ യുഡിഎഫ് വൻ വിജയം നേടും. ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെണ്ടയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ ഒരു ഘട്ടത്തിലും മുന്നണിയിൽ തർക്കമുണ്ടായിട്ടില്ലെന്നും തൊടുപുഴ പുറപ്പുഴ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം ജോസഫ് പറഞ്ഞു. യഥാർഥ കേരള കോണ്‍ഗ്രസിന്‍റെ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. രണ്ടില ചിഹ്നം നഷ്ടമായതു ജയസാധ്യതയെ ഒരു തരത്തിലും ബാധിക്കില്ല. ചിഹ്നം മാറിയതുകൊണ്ടു വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ജില്ലയിൽ ഇന്നലെയുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് മരണം; സാരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ

കോട്ടയം: ജില്ലയിൽ ഇന്നലെയുണ്ടായ രണ്ട് അപകടങ്ങളിലായി രണ്ടു പേർ മരിച്ചു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിൽ കാറും ബസും കൂട്ടിയിടിച്ചു കാർ യാത്രക്കാരനായ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആഷിഷ് ജോസ് (27), മേലുകാവ് മുട്ടം റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മേലുകാവ് കാഞ്ഞിരംകവല ചെന്പൻപ്ലാക്കൽ ചാൾസ് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45ന് ദേശീപാതയിൽ മുപ്പത്തിയൊന്നാം മൈലിലെ വേ ബ്രിഡ്ജിനു സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്. ഈ അപകടത്തിൽ കാറിലുണ്ടായിരുന്ന പൊടിമറ്റം പരിന്തിരിക്കൽ ബിബിൻ ബോസ്(25), പാലാ തറക്കുന്നേൽ ഉണ്ണി(35) എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ബിബിനെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും ഉണ്ണിയെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ട ആഷിഷിന്‍റെ ഉടമസ്ഥതയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലായിൽ പുത്തൻ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. ആഷിഷും സുഹൃത്തുക്കളും ചേർന്ന് ബിസിനസ് ആവശ്യങ്ങൾക്കു പോകുന്പോഴാണ് അപകടമുണ്ടായത്. ഇന്നലെ മേലുകാവ്…

Read More

കോവിഡിൽ വിറങ്ങലിച്ച് ചിങ്ങവനം പോലീസ് സ്റ്റേഷൻ; പ്രശ്നം ഗുരുതരമായിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് പോലീസുകാർ

ചിങ്ങവനം: കോവിഡിൽ വിറങ്ങലിച്ച് ചിങ്ങവനം പോലീസ് സ്റ്റേഷൻ. 45 ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ള സ്റ്റേഷനിൽ ഇതിനോടകം ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റിന് വിധേയമാകാത്ത ബാക്കിയുള്ളവരിൽ പലർക്കും പലവിധ അസ്വസ്ഥതകളും ഉള്ളതായി പോലീസുകാർ പറയുന്നു. ഈ സാഹചര്യത്തിൽ ഇന്നു മുതൽ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ രാവിലെ തന്നെ പുറപ്പെട്ടു. നേരത്തെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ നടത്തിയ ടെസ്റ്റിലാണ് ബാക്കിയുള്ളവർക്കും രോഗം സ്ഥിരീകരിച്ചത്. ഇന്നലത്തെ ടെസ്റ്റിൽ പോസീറ്റീവായവരിൽ ഒരാൾ ഇന്ന് കൊല്ലത്തക്ക് ഡ്യൂട്ടിക്ക് നിശ്ചയിച്ചിരുന്നതാണ്. ഒരുമിച്ച് ജോലി ചെയ്തിരുന്നതിനാൽ കൂടുതൽ പേരിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥർ ആശങ്കയിലാണ്. പ്രശ്നം ഗുരുതരമായിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്നാണ് പോലീസുകാർ പരാതിപ്പെടുന്നത്.

Read More

ലോഡ്ജിൽ മുറിയെടുത്തശേഷം ഒന്നിച്ചിരുന്നു മദ്യപിച്ചു; പൂസായപ്പോൾ സുഹൃത്തിന്‍റെ പണവും ബൈക്കുമായി മുങ്ങിയ കേസിൽ ഒരാൾ പിടിയിൽ 

കോട്ടയം: ലോഡ്ജിൽ മുറിയെടുത്തു മദ്യപിച്ചശേഷം സുഹൃത്തിന്‍റെ പഴ്സ്, മൊബൈൽ ഫോണ്‍, ബൈക്ക് എന്നിവ മോഷ്്ടിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ആലപ്പാട്ട് ഷിനു കൊച്ചുമോനെ(32)യാണ് പിടികൂടിയത്. ഇയാളുടെ സുഹൃത്താണ് പിടിയിലാകാനുള്ളത്. തിരുവഞ്ചൂർ സ്വദേശിയേയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ നവംബർ 13നാണ് കേസിനാസ്പദമായ സംഭവം. തിരുവഞ്ചൂർ സ്വദേശിയും ഷിനു കൊച്ചുമോനും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ കോട്ടയം നഗരത്തിൽ വച്ചു കണ്ടുമുട്ടി. ഈ സമയം ഷിനുവിന്‍റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. തുടർന്നു മൂവരും ചേർന്നു നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് മദ്യപിച്ചു. പിന്നീട് ഷിനുവും സുഹൃത്തും ചേർന്നു തിരുവഞ്ചൂർ സ്വദേശിയുടെ പഴ്സും ബൈക്കും മൊബൈൽ ഫോണും മോഷ്്ടിച്ചു മുങ്ങുകയായിരുന്നു. തുടർന്ന് ഇയാൾ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്കി. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

അഷ്ടമിയെ വരവേൽക്കാനൊരുങ്ങി വൈക്കം; ഓണ്‍ലൈനായി ബുക്കു ചെയ്തവർക്ക് മാത്രം പ്രവേശനം

വൈക്കം: അഷ്ടമിയെ വരവേൽക്കാൻ വൈക്കം മഹാദേവ ക്ഷേത്രമൊരുങ്ങി. എട്ടിനാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. അഷ്ടമി ദിവസം വെളുപ്പിന് 4.30 മുതൽ ഉച്ചകഴിഞ്ഞു ഒന്നുവരെയും വൈകുന്നേരം 4.30 മുതൽ 7.30 വരെയും ഭക്തർക്ക് ക്ഷേത്രദർശനം നടത്താം. അഷ്ടമി വിളക്ക് സമയത്ത് നടക്കുന്ന വലിയ കണിക്കയിൽ രാത്രി 9.30 മുതൽ പതിനൊന്നു വരെ ദർശനം നടത്താം. ഓണ്‍ലൈനായി ബുക്കു ചെയ്തവർക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളു. 10ന് താഴെ പ്രായമുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. അഷ്ടമി ദർശനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. ക്ഷേത്ര ദർശനത്തിനെത്തുന്നവർ കിഴക്കേ ഗോപുരം വഴി നാലന്പലത്തിൽ പ്രവേശിച്ച് വടക്കേ ഗോപുരം വഴി പുറത്തേക്ക് പോകണം. വലിയ കാണിക്ക സമയത്ത് ഭകതർ വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച് അഷ്ടമി വിളക്ക് തൊഴുത് തെക്കേ ഗോപുരനടയിലുടെ പുറത്തു പോകണം. വൈക്കത്തഷ്ടമി വിളക്കിന് വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും കൂടാതെ ഏഴു ദേശ ദേവതമാരുടെ…

Read More

പറ്റിപ്പോയി, ഏതു പോലീസുകാരനും ഒരബദ്ധം പറ്റും..!  മദ്യലഹരിയിൽ എസ്ഐയുടെ ഭാര്യയെ  അസഭ്യം പറഞ്ഞ എഎസ്ഐയ്ക്കെതിരെ പരാതി;  എഎസ്ഐക്കെതിരേ സമാപന രീതിയിൽ നേരത്തെയും പരാതിയുണ്ടായിട്ടുണ്ട്

കോട്ടയം: മദ്യലഹരിയിൽ എസ്ഐയുടെ ഭാര്യയെ അസഭ്യം പറഞ്ഞ ജില്ലാ രഹസ്യാന്വഷണ വിഭാഗം എഎസ്ഐയ്ക്കെതിരെ പരാതി. കുമരകം സ്റ്റേഷനിലെ രഹസ്യാന്വഷണ വിഭാഗം ഉദ്യോഗസ്ഥനെതിരെയാണ് അയൽവാസിയായ എസ്ഐയുടെ ഭാര്യ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കോട്ടയം എആർ ക്യാന്പിനു സമീപമാണ് രണ്ട് ഉദ്യോഗസ്ഥരും കുടുബസമേതം താമസിക്കുന്നത്. കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ എഎസ്ഐ അസഭ്യം പറയുകയായിരുന്നുവെന്നാണ് എസ്ഐയുടെ ഭാര്യയുടെ പരാതി. അച്ചടക്ക നടപടി ഭയന്നു പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. നേരത്തെയും ഈ ഉദ്യോഗസ്ഥനെതിരെ സമാന പരാതികൾ ഉയർന്നിരുന്നു.

Read More