കോവിഡ് 19: കോട്ടയത്ത് ചികിത്സയിൽ കഴിയുന്ന യുവതിയുടെയും കുഞ്ഞിന്‍റെയും പരിശോധനാഫലം ഇന്ന്

കോട്ടയം/ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെയും കുഞ്ഞിന്‍റെയും കോവിഡ് പരിശോധനാ ഫലം ഇന്നു ലഭിക്കും. കുവൈറ്റ്-കൊച്ചി വിമാനത്തിൽ കഴിഞ്ഞ ഒന്പതിന് എത്തിയ കുഞ്ഞിന് ആദ്യം പരിശോധന ഫലം പോസിറ്റീവായതോടെയാണു മെഡിക്കൽ കോളജിലേക്കു മാറ്റിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ഗർഭിണിയുമായ 29 കാരിയായ യുവതിയുടെ ഫലവും പോസിറ്റീവായി. രണ്ടു വയസുള്ള കുട്ടിക്കു കഴിഞ്ഞ ദിവസം വയറിളക്കം അനുഭവപ്പെട്ടു. ജില്ലയിലെ 33 ക്വാറന്‍റൈൻ കേന്ദ്രങ്ങളിലായി പൊതുസന്പർക്കം ഒഴിവാക്കി നിരീക്ഷണത്തിൽ കഴിയുന്നത് 445 പേർ. ഇതിൽ 320 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും 125 പേർ വിദേശ രാജ്യങ്ങളിൽനിന്നും വന്നവരാണ്. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ സെന്‍ററിലാണ് ഏറ്റവുമധികമാളുകൾ താമസിക്കുന്നത്. ഇവിടെയുള്ള 58 പേരിൽ വിദേശത്തുനിന്നുള്ള 35പേരും മറ്റു സംസംസ്ഥാനങ്ങളിൽനിന്നുള്ള 23 പേരും ഉൾപ്പെടുന്നു. കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്‍റർ, ചൂണ്ടച്ചേരി സെന്‍റ് അൽഫോൻസ ഹോസ്റ്റൽ, തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക്…

Read More

കോട്ടയത്തെ അതിഥിത്തൊഴിലാളികൾ ഇന്നു നാട്ടിലേക്ക്; നാട്ടിലേക്കുള്ള യാത്ര ഒരുങ്ങിയത് സൗജന്യമായി

കോട്ടയം/ചങ്ങനാശേരി: പായിപ്പാട്ടെ ഉൾപ്പടെ ജില്ലയിലെ അതിഥി ത്തൊഴിലാളികൾ ഇന്നു നാട്ടിലേക്ക്. ഇന്നു രാത്രി ഏഴിനു കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാർ സ്റ്റേഷനിലേക്കു പോകുന്ന ട്രെയിനിൽ ബംഗാളിലെ മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ ജില്ലകളിൽനിന്നുള്ള 1464 പേരാണു മടങ്ങുന്നത്. സൗജന്യമായാണ് ഇവരെ കൊണ്ടുപോകുന്നത്. ആദ്യ ട്രെയിനിൽ അതിഥിത്തൊഴിലാളികളെ സ്വദേശത്തേക്കു കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. റവന്യു ഉദ്യോഗസ്ഥർ തെരഞ്ഞെടുത്തിട്ടുള്ളവർക്കു മാത്രമാണു മടങ്ങാൻ അവസരമുള്ളത്. തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പു നൽകിയിട്ടുണ്ട്. ഇവരിൽ 1,180 പേർ പായിപ്പാടുനിന്നും ശേഷിക്കുന്നവരിൽ 150 പേർ കോട്ടയം താലൂക്കിൽനിന്നും 134 പേർ മീനച്ചിൽ താലൂക്കിൽനിന്നുമുള്ളവരാണ്. കോട്ടയം, മീനച്ചിൽ താലൂക്കുകളിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തൊഴിലാളികളുടെ കുടുംബാംഗങ്ങളുമുണ്ട്. ജില്ലയിലുള്ള ബംഗാൾ സ്വദേശികളായ 17,392 തൊഴിലാളികളിൽ നാട്ടിലേക്ക് മടങ്ങുന്നതിന് സന്നദ്ധതയറിയിച്ചവരെ രജിസ്റ്റർ…

Read More

അനധികൃത നാടൻ തോക്കും തിരകളും വെടിമരുന്നും പിടികൂടി; പ്രതി ഒളിവിൽ

മുക്കൂട്ടുതറ: ഷാഡോ പോലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മുക്കൂട്ടുതറ കൊല്ലമുള രാജീവിന്‍റെ (36) വീട്ടിൽനിന്നു വന്യമൃഗങ്ങളെ വേട്ടയാടാൻ അനധികൃതമായി സൂക്ഷിച്ച നാടൻതോക്ക് പിടിച്ചെടുത്തു. വെടിമരുന്നുകളും തിരകളും ഉണ്ടായിരുന്നു. രാജീവ് ഒളിവിലാണ്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡിൽ ഷാഡോ പോലീസ് എസ്ഐ ആർ. രെഞ്ചു, രാധാകൃഷ്ണൻ, എഎസ്ഐ ഹരിലാൽ, വിൽസണ്‍, സിപിഒ ശ്രീരാജ് എന്നിവർ പങ്കെടുത്തു.

Read More

ശക്തമായ കാറ്റിലും മഴയിലും വൈക്കത്ത് വ്യാപക നാശനഷ്ടം; ക്ഷേത്രത്തിനും 50ൽപരം വീടുകൾക്കും നാശനഷ്ടം

വൈക്കം/കടുത്തുരുത്തി: ശക്തമായ കാറ്റും മഴയും വൈക്കത്തും സമീപപ്രദേശത്തും വ്യാപകനാശം. വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ വലിയ കവലയിലുള്ള അലങ്കാര ഗോപുരത്തിന്‍റെ മുകളിൽ സ്ഥാപിച്ചിരുന്ന രൂപം കാറ്റിൽ താഴെ വീണു. ക്ഷേത്രത്തിന്‍റെ ഉൗട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തൽ, കമ്മിറ്റി ഓഫീസ് എന്നിവയുടെ മേൽക്കൂരയിലെ ഓടുകൾ വ്യാപകമായി പറന്നു പോയി. സമീപത്തെ സ്കൂളുകൾക്കും നാശം സംഭവിച്ചു. മരം വീണ് 50ൽ അധികം വീടുകളും നൂറോളം വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈക്കം ടൗണ്‍, ചെമ്മനാകരി, ഇത്തിപ്പുഴ, ടിവിപുരം, കൊതവറ എന്നിവിടങ്ങളിലാണു നാശം ഏറെയും സംഭവിച്ചത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ കാറ്റും മഴയും മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്നു രാവിലെയും മഴ തുടരുകയാണ്. വൈക്കത്തും സമീപപ്രദേശത്തുമായി നൂറിൽ അധികം മരങ്ങളാണു കടപുഴകി വീണത്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണ് വൈക്കത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്. മരം മുറിച്ചു നീക്കാൻ അഗ്നി രക്ഷാ സേന ഏറെ പാടുപെട്ടു.…

Read More

സോഷ്യൽ മീഡിയ പഠനമേശയായി; രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങാനുള്ള നെട്ടോട്ടത്തിൽ; പുതിയ സ്റ്റോക്കുകൾ വരുന്നില്ലെന്ന് കടയുടമകൾ

കോട്ടയം: യൂട്യൂബും വാട്സ് ആപ്പും ഫേസ് ബുക്കും വീഡിയോ കോളുമെല്ലാം പഠനോപകരണങ്ങളായതോടെ കുട്ടികളും രക്ഷിതാക്കളും മൊബൈൽ ഫോണ്‍ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. കോവിഡ് ഭീതി മൂലവും ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെയും സ്കൂളുകളിൽ റഗുലർ ക്ലാസ് തുടങ്ങുന്ന കാര്യം തീരുമാനമായിട്ടില്ല. പകരം ജൂണ്‍ ഒന്നു മുതൽ ക്ലാസുകൾ ഓണ്‍ലൈനായി തുടങ്ങാനാണു വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചതോടെയാണു കുട്ടികൾക്ക് നല്ല സ്മാർട്ട് ഫോണുകൾ വാങ്ങുവാനായി മാതാപിതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് സ്മാർട്ട് ഫോണുകളുടെ സ്റ്റോക്ക് തീർന്നിരിക്കുകയാണ്. പുതിയ സ്റ്റോക്കുകൾ ഉടനെയെങ്ങും എത്തില്ലെന്നാണു കടയുടമകൾ പറയുന്നത്. ജില്ലയിൽ 5,000 അധ്യാപകരെ ഓണ്‍ലൈനിൽ ക്ലാസെടുക്കാൻ സജ്ജരാക്കാനുള്ള പ്രവർത്തനമാണു നടക്കുന്നത്. ഒരേസമയം നിരവധി വിദ്യാർഥികളുമായി സംവദിക്കുന്ന രീതിയിലാകും ക്ലാസ്. ലൈവായി സംശയങ്ങൾ ചോദിക്കാം. സന്ദേശങ്ങൾ അയയ്ക്കാം. അങ്ങനെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനാണു തീരുമാനം. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ അധ്യാപകരും രക്ഷാകർത്താക്കളുമടങ്ങുന്ന ഗ്രൂപ്പുകൾ രൂപീകരിച്ചു തുടങ്ങിയിട്ടുണ്ട്. പഠനസംബന്ധിയായ…

Read More

“ഉംപുൻ’ 20ന് തീരം തൊടും; കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല; ഒമ്പത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ “ഉംപുൻ’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. ഇപ്പോൾത്തന്നെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മാറിയ ഉംപുൻ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചാരം തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും പിന്നീട് ദിശയിൽ വ്യതിയാനം സംഭവിച്ച് ബുധനാഴ്ചയോടെ ഉച്ചയോടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് എത്തുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്‍റെ നിഗമനം. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്വാധീനംമൂലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 11 സെന്‍റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ്…

Read More

ചെറുതും വലുതുമായ പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന മീനച്ചിലാർ..! കൗതുകമായി ആറിനു നടുവിലെ ഏറുമാടം…

പൂഞ്ഞാർ: ചെറുതും വലുതുമായ പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന മീനച്ചിലാർ, ആറിന്‍റെ ഇരുവശങ്ങളിലുമുള്ള മരങ്ങളിൽ നിന്നും പക്ഷികളുടെ കളകള ശബ്ദം, കുയിലിന്‍റെ കൂവൽ, ശരീരത്തിനും മനസിനും കുളിർമയേകി ഇടയ്ക്കിടയ്ക്കു വീശിയടിക്കുന്ന മന്ദമാരുതൻ… ആറിന്‍റെ നടുക്കു നിൽക്കുന്ന ഇലിപ്പ മരത്തിൽ മുളയും കവുങ്ങും പനയോലയും ചേർത്ത് കെട്ടിയുണ്ടാക്കിയ ഏറുമാടം. പ്രകൃതി രമണീയമായ പൂഞ്ഞാർ അടിവാരം കുന്നിന്‍റെ താഴ് വാരത്ത് ലോക് ഡൗണ്‍ കാലത്ത് നാട്ടുകാർ ഒത്തൊരുമിച്ച് നിർമിച്ച ഏറുമാടം കാഴ്ചയ്ക്ക് മനോഹാരിത പകരുന്നതോടൊപ്പം ഇപ്പോൾ ആളുകളുടെ വിശ്രമകേന്ദ്രം കൂടിയാണ്. പൂഞ്ഞാറിൽനിന്നും അടിവാരം റൂട്ടിൽ മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ പുലിയിടുക്ക് മുഴേൽമാവിലാണു മീനച്ചിലാറ്റിന്‍റെ നടുവിൽ കൂറ്റൻ ഏറുമാടം ഉയർന്നിരിക്കുന്നത്. പ്രദേശവാസിയായ വാഴയിൽ കുട്ടിച്ചന്‍റെ നേതൃത്വത്തിൽ മുള്ളൻകുഴിയിൽ ഉത്തമനും ജയേഷും അടങ്ങുന്ന ചെറുപ്പക്കാരുടെ സംഘമാണ് ഏറുമാടത്തിനു പിന്നിൽ. ലോക്ഡൗണിൽ വീട്ടിൽ വെറുതേ ഇരുന്നപ്പോൾ പ്രദേശത്തെ ചെറുപ്പക്കാരുടെ മനസിൽ തോന്നിയ ആശയമാണ് ഏറുമാടം നിർമിക്കുക എന്നത്.…

Read More

ഉടൻ ജോലിക്ക് ഹാജരാകണം!  കോവിഡ് ഡ്യൂട്ടിക്കായി മലയാളി നഴ്സുമാരുടെ സംഘം സൗദിയിലേക്ക്

തലയോലപ്പറന്പ്: കോവിഡ് ഡ്യൂട്ടിക്കായി മലയാളി നഴ്സുമാരുടെ സംഘം സൗദിയിലേക്ക്. സൗദിയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്ത് നാട്ടിലെത്തിയ നഴ്സുമാരോടാണ് കോവിഡ് ഡ്യൂട്ടിക്കായി മടങ്ങിയെത്താൻ സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയിൽ ഗവണ്‍മെന്‍റ് നഴ്സായ ഇറുന്പയം കളപ്പുരപ്പറന്പിൽ ഷിജുവിന്‍റെ ഭാര്യ പ്രിംന ഷിജുവിന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇന്നലെ യാത്രയയപ്പ് നൽകി. കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉടൻ ജോലിക്ക് ഹാജരാകണമെന്ന സൗദി അറേബ്യൻ ഗവണ്‍മെന്‍റിന്‍റെ നിർദ്ദേശത്തെത്തുടർന്നാണ് ഇന്നു സൗദി സർക്കാരിന്‍റെ പ്രത്യേക വിമാനത്തിൽ നെടുന്പാശേരിയിൽനിന്നും പ്രിംന യാത്രതിരിക്കുന്നത്. വർഷങ്ങളായി സൗദിയിലെ അൽ റഫായയിലെ റഫായ ജനറൽ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്ന പ്രിംന കഴിഞ്ഞ മാർച്ച് 12നാണ് അവധിക്ക് നാട്ടിൽ എത്തിയത്. തുടർന്ന് ആരോഗ്യവകുപ്പിന്‍റെ മാനദണ്ഡങ്ങൾ പാലിച്ച് ക്വാറന്‍റൈൻ കാലാവധിയും പൂർത്തീകരിച്ചിരുന്നു. ഒരു മാസം കൂടി ലീവ് ഉണ്ടായിരുന്നുവെങ്കിലും ഉടൻ ജോലിക്ക് ഹാജരാകണമെന്ന നിർദേശത്തെത്തുടർന്ന് സൗദി സർക്കാരിന്‍റെ ചാർട്ടേഡ്…

Read More

ഇടപ്പള്ളിയിൽ വാനരശല്യം! നാട്ടുകാർ പൊറുതിമുട്ടി; ചെറിയ കുട്ടികൾക്കുനേരെയും പാഞ്ഞടുക്കുന്നു…

മുട്ടം: ഇടപ്പള്ളി മേഖലയിൽ വാനരൻമാരുടെ ശല്യംമൂലം നാട്ടുകാർ പൊറുതി മുട്ടുന്നു. ഓടിച്ചുവിട്ടാലും തിരികെയെത്തി വീടുകളിൽ ശല്യമുണ്ടാക്കുകയാണ് ഇവറ്റകളുടെ പതിവ്. മുണ്ടുപാലത്തിങ്കൽ ബിനോയിയുടെ വീട്ടിലാണ് ഇന്നലെ കുരങ്ങ് എത്തിയത്. വീട്ടുകാർ ഓടിച്ചപ്പോൾ ഇല്ലിചാരി മലയുടെ ഭാഗത്തേക്ക് ഇത് കയറിപ്പോയി. മുട്ടം പഞ്ചായത്തിലെ ഇടപ്പള്ളി, പഴയമറ്റം, ഇല്ലിചാരി, തോണിക്കുഴി പ്രദേശവാസികൾ കുരങ്ങുശല്യത്താൽ പൊറുതി മുട്ടുകയാണ്. പാന്പനാനി, തോണിക്കുഴി, ഇല്ലിചാരി, കാട്ടോലി പ്രദേശങ്ങൾക്ക് സമീപത്തുള്ള വനമേഖലകളിൽനിന്നാണ് ഇവ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് എത്തുന്നത്. വീടുകളുടെ മുറ്റത്തും വരാന്തയിലും കൂടാതെ മുറികളിലേക്കും അടുക്കളയിലേക്കും വരെയാണ് വാനരൻമാർ എത്തുന്നത്. ചിലപ്പോൾ ഇവ ചെറിയ കുട്ടികൾക്കുനേരെയും പാഞ്ഞടുക്കുന്നുണ്ട്. ഏതാനും ആഴ്ചമുൻപ് പഴയമറ്റം തോണിക്കുഴി ഭാഗത്ത് കൂട്ടത്തോടെ എത്തിയ കുരങ്ങുകൾ കാർഷിക വിളകൾക്ക് ഏറെ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. മലമുകളിൽ തീറ്റ കിട്ടാത്തതിനാൽ ഭക്ഷണം തേടിയാണ് കുരങ്ങുകൾ മലയിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി…

Read More

നിറഞ്ഞ മനസോടെ നന്ദി! ബെഹ്റിനിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ വീട്ടമ്മയും രണ്ടു കുട്ടികളും വീട്ടിലേക്കു മടങ്ങി

തൊടുപുഴ: വിദേശത്തുനിന്നെത്തി തൊടുപുഴയിലെ കോവിഡ് കെയർ സെന്‍ററിൽ ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന വീട്ടമ്മയും രണ്ടു കുട്ടികളും വീട്ടിലേക്കു മടങ്ങി. കട്ടപ്പന നരിയന്പാറ പ്ലാമൂട് സ്വദേശിനി ഷേർളി, മക്കളായ ആൽഫിൻ, എയ്ഞ്ചല എന്നിവരാണ് ഏഴുദിവസത്തെ ക്വാറന്ൈ‍റൻ വാസത്തിനുശേഷം ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്. തൊടുപുഴ വട്ടക്കളം ടൂറിസ്റ്റ് ഹോമിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ എട്ടിന് ബെഹ്റിനിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൽ നെടുന്പാശേരിയിൽ വന്ന ഇവരെ മൂന്നുപേരെയും തൊടുപുഴയിലെ നിരീക്ഷണ കേന്ദ്രത്തിൽ ക്വാറന്ൈ‍റനിലാക്കുകയായിരുന്നു. വീട്ടിൽതന്നെ ക്വാറന്ൈ‍റനിൽ കഴിഞ്ഞാൽ മതിയെന്ന് അധികൃതർ അറിയിച്ചെങ്കിലും വീട്ടിൽ ഭർത്താവിന്‍റെ പ്രായമായ മാതാപിതാക്കൾ ഉണ്ടായിരുന്നതിനാൽ ഇവിടെ നിരീക്ഷണത്തിലാകുകയായിരുന്നു. ബഹ്റിനിലെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളുടെ ടിസി വാങ്ങി നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് കോവിഡ് വ്യാപനമുണ്ടായതും രാജ്യം ലോക്ക്ഡൗണിലായതും. ഇതോടെ കുട്ടികളേയുമായി നാട്ടിലേക്ക് മടങ്ങാൻ നോർക്ക വഴി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്നലെ അധികൃതർ പ്രത്യേകമായി തയാറാക്കിയ ടാക്സി വാഹനത്തിൽ ഇവർ നരിയന്പാറയിലെ…

Read More