പുതുവർഷപ്പുലരിയിൽ  ശബരീശനെ തൊഴാൻവൻ തിരക്ക്; സുരക്ഷാ ക്രമീകരണം ശക്തമാക്കി  പോലീസ്

ശബരിമല: പുതുവർഷാരംഭദിനത്തിൽ ശബരീശനെ തൊഴാൻ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. 2019ന്‍റെ അവസാനദിനം രാത്രി ഏഴു വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803 പേരാണ് മല ചവിട്ടിയത്. പന്പ വഴി 62753 പേരും പുല്ലുമേട്ടിലൂടെ 1050 പേരുമാണ് ഏഴു വരെ ദർശനത്തിനെത്തിയതെന്ന് പോലീസ് അറിയിച്ചു. മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് തീർഥാടകപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പന്പയിൽനിന്ന് 22009 പേരും പുൽമേട്ടിൽ നിന്ന് 989 പേരും ദർശനത്തിനെത്തിയതായാണ് ആദ്യ കണക്കുകൾ. ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങിയ തിരക്ക് ഇന്നു പുലർച്ചെ വരെ തുടരുകയായിരുന്നു. ഇന്നലെ ദീപാരാധന സമയത്ത് വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു. നെയ്യഭിഷേകത്തിനും വലിയ തിരക്കുണ്ടായി. പുതുവർഷപ്പുലരിയിൽ അയ്യനെ തൊഴാൻ തീർഥാടകരിൽ നല്ലൊരു പങ്കും സന്നിധാനത്ത് തങ്ങുകയാണ്. രാത്രി 12നു നട അടച്ചിരുന്നെങ്കിലും കാത്തിരുന്ന അയ്യപ്പഭക്തർ ശരണംവിളികളോടെയാണ് പുതുവർഷത്തെ സ്വീകരിച്ചത്. പുലർച്ചെ മൂന്നിന് നട തുറക്കുന്പോൾ നിർമാല്യദർശനത്തിനു വലിയ…

Read More

പെട്രോൾ അടിക്കുന്നതിനിടെ  തുളുമ്പി വണ്ടിയിൽ വീണു;  ജീവനക്കാരനെ ക്രൂരമായി മർദിച്ച ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കറുകച്ചാൽ: പെട്രോൾ ഒഴിച്ചത് തുളുന്പിപ്പോയതിനെ തുടർന്നുണ്ടായ തർക്കത്തിൽ പന്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. എൻഎസ്എസ് ജംഗ്ഷനു സമീപത്തെ പെട്രോൾ പന്പിലെ ജീവനക്കാരനായ ജോണി ജോസഫി (24)നെയാണു മേരി മാതാ ഓട്ടോ ഡ്രൈവർ കൂത്രപ്പള്ളി സ്വദേശി ഷിബു (44) ആക്രമിച്ചത്. കഴിഞ്ഞ 28ന് നടന്ന സംഭവത്തിൽ ജോണിയുടെ മൊഴിയെടുത്ത പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെട്രോൾ അടിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ ടാങ്കിൽനിന്നും പെട്രോൾ തുളുന്പി പോയി. ഇതേത്തുടർന്ന് ക്ഷുഭിതനായ ഷിബു ജോണിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജോണി ആശുപത്രിയിൽ ചികിത്സ തേടി. ഷിബുവിന്‍റെ അറസ്റ്റു രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.

Read More

പുതുവർഷത്തലേന്ന് കോട്ടയത്തുകാർ കേട്ടത് ജീവനുവേണ്ടിയുള്ള നിലവിളി; പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്ടൗണിൽ ആളുകൾ നോക്കിനിൽക്കെ സുഹൃത്തിനെ കുത്തിക്കൊന്നു 

കോട്ടയം: തിരക്കേറിയ നഗരമധ്യത്തിൽ നിരവധിയാളുകൾ നോക്കിനിൽക്കെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ ഇന്നു തെളിവെടുപ്പിനെത്തിക്കും. ഇന്നലെ വൈകുന്നേരം 6.15ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിനു മുന്നിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം. പുതുവത്സരാഘോഷത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ പോലീസ് കനത്ത ജാഗ്രത തുടരുന്നതിനിടയിലാണു കത്തിക്കുത്ത് നടന്നത്. തിരുവഞ്ചൂർ വലിയപറന്പിൽ എം.ഐ. തോമസിന്‍റെ മകൻ സുമിത്താ (38) ണു കൊല്ലപ്പെട്ടത്. കുത്തിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുമരകം ചൂളഭാഗം കുടിലിൽ രഞ്ജിത്തി(46)നെ ദൃക്സാക്ഷികളും വഴിയാത്രക്കാരും പിടികൂടി പോലീസിൽ ഏൽപിച്ചു. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. അക്രമത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്തിനെ നാട്ടുകാർ പിടികൂടുന്നതിനിടെ മർദനമേറ്റ ഇയാൾ ജനറൽ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ട സുമിതും പ്രതി രഞ്ജിത്തും നല്ല മദ്യലഹരിയിലായിരുന്നുവെന്നു പറയുന്നു. പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തേക്ക് കയറുന്ന ഫുട്പാത്തിൽ നിന്ന് ഇരുവരും വാക്കു തർക്കമുണ്ടായി. രഞ്ജിത് ഒരു സംഘടനയുടെ പേരിൽ…

Read More

നെഞ്ചുവേദന! ശബരിമല യാത്രയ്ക്കിടെ അയ്യപ്പഭക്തൻ മരിച്ചു; അച്ഛന്‍റെ മൃതദേഹവുമായി കണ്ണീരോടെ നിന്ന മകനു തുണയായി പോലീസ്

എരുമേലി: ശബരിമലതീർഥാടനത്തിന് 25 അംഗ സംഘത്തിനൊപ്പം മകനുമായി വന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ കാനന പാതയിലേക്കുള്ള വഴിയിൽ നെഞ്ചുവേദനയെത്തുടർന്നു മരിച്ചു. ഒപ്പമുള്ള സംഘം ആശുപത്രിയിൽ എത്തിക്കാൻ പോലും നിൽക്കാതെ ശബരിമല യാത്ര തുടർന്നപ്പോൾ അച്ഛന്‍റെ മൃതദേഹവുമായി കണ്ണീരോടെ നിന്ന മകനു തുണയായതു പോലീസ്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ എരുമേലിയിലെ കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവിലാണ് സംഭവം. ചെന്നൈ കൃഷി വകുപ്പിലെ കമ്മീഷണറേറ്റ് ഓഫീസിലെ സൂപ്രണ്ട് തിരുവള്ളൂർ തിരുമുല്ലൈവയൽ സ്വദേശി എം.ശ്രീധർ (48) ആണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെത്തുടർന്നു കുഴഞ്ഞുവീണ ശ്രീധറിനെ മകൻ അജിത് കുമാർ താങ്ങിയെടുത്ത് ഇരുത്തി. ഒപ്പമുണ്ടായിരുന്ന തീർഥാടക സംഘം സമീപത്തെ കച്ചവടക്കാരെ അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പിന്‍റെ ആംബുലൻസിൽ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ മകനും സുഹൃത്തും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. എരുമേലി പോലീസ് എത്തി റവന്യൂ വകുപ്പിൽ ബന്ധപ്പെട്ടു നടപടി പൂർത്തിയാക്കി ആരോഗ്യവകുപ്പിന്‍റെ…

Read More

 ചങ്ങനാശേരി നഗരസഭയിലെ യുഡിഎഫിൽ  ഭിന്നത മുറുകുന്നു‌; വൈസ് ചെയർപേഴ്സണ്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ എട്ട് അംഗങ്ങൾ രംഗത്ത് 

ചങ്ങനാശേരി: ചങ്ങനാശേരിയിൽ കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത മുറുകുന്നു. കോണ്‍ഗ്രസ് അംഗമായ വൈസ് ചെയർപേഴ്സണ്‍ അംബിക വിജയൻ ധാരണപ്രകാരം രാജി വയ്ക്കണമെന്നും സീനിയർ അംഗമായ ഷൈനി ഷാജിക്ക് വൈസ് ചെയർപേഴ്സണ്‍ സ്ഥാനം നൽകണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ എട്ട് അംഗങ്ങൾ കെപിസിസി പ്രസിഡന്‍റിന് കത്തു നൽകി. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അംഗീകരിച്ചെങ്കിൽ മാത്രം ചെയർമാൻ സ്ഥാനം രാജി വച്ചാൽ മതിയെന്ന് എട്ട് കോണ്‍ഗ്രസ് അംഗങ്ങൾ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ പറഞ്ഞു. ചെയർമാന്‍റെ രാജി ഇതോടെ നീളാൻ സാധ്യതയേറി. നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ ഇന്ന് രാജി വയ്ക്കുമെന്ന് രണ്ടാഴ്ച മുന്പ് ജോസ് കെ.മാണി കോട്ടയത്തു പ്രഖ്യാപിച്ചിരുന്നു. നിലവിൽ വൈസ് ചെയർപേഴ്സണായ അംബിക വിജയൻ ഈ ഭരണസമിതിയുടെ ആദ്യ രണ്ടര വർഷക്കാലം പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. തുടർന്ന് വൈസ് ചെയർപേഴ്സണ്‍ സ്ഥാനം ലഭിച്ച ഇവർ ഒന്നരവർഷമായി തുടരുകയാണ്.…

Read More

ഇനിയൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞേക്കരുത്… ‘നാളെ മുതൽ ചില മാറ്റങ്ങളൊക്കെ വരുന്നുണ്ട് ’; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

നാളെ തുടങ്ങുകയാണ് 366 ദിവസങ്ങൾ ഉള്ള അധിവർഷം. ടോക്കിയോ ഒളിന്പിക്സിന്‍റെയും വർഷം. ഒരു സന്പൂർണ സൂര്യഗ്രഹണമടക്കം ആറു ഗ്രഹണങ്ങൾ ദൃശ്യമാകുന്ന വർഷമാണു 2020. പ്ലാസ്റ്റിക് മുക്ത കേരളം കേരളം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികളാണു പുതുവർഷത്തെ ശ്രദ്ധേയമാക്കുന്നത്. പല വിഭാഗങ്ങൾക്കും ഒഴിവു നല്കിയിട്ടുണ്ടെങ്കിലും താഴെപ്പറയുന്നവ ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് ഉപയോഗിക്കാനാവില്ല. * പ്ലാസ്റ്റിക് കാരിബാഗ് * പ്ലാസ്റ്റിക് മേശവിരി * തെർമോകോൾ/ സ്റ്റൈറോഫം എന്നിവ കൊണ്ടുള്ള കപ്പ്, പ്ലേറ്റ്, അലങ്കാര വസ്തുക്കൾ * പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റ്, ടംബ്ലർ, സ്പൂൺ, ഫോർക്ക്, സ്ട്രോ * പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ ഉത്പന്നങ്ങൾ * പ്ലാസ്റ്റിക് പതാക/തോരണം * പ്ലാസ്റ്റിക് വാട്ടർ പൗച്ച് * 500 മില്ലി ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ * ഗാർബേജ് ബാഗുകൾ * പിവിസി ഫ്ളെക്സ് മറ്റീരിയൽ. എടിഎം ഇടപാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ…

Read More

തിരക്ക് ഒഴിവാക്കാം, രക്‌‌തം നൽകാൻ പോകുന്നവർ ഇതൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി

ഗാന്ധിനഗർ: രക്തംദാനം നടത്താൻ കോട്ടയം മെഡിക്കൽ കോളജിലെ രക്ത ബാങ്കിൽ എത്തുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇപ്പോഴുണ്ടാകുന്ന വലിയ തിരക്കുകൾ ഒഴിവാക്കി രോഗികൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ രക്തംദാനം ചെയ്യാൻ കഴിയുമെന്ന് രക്ത ബാങ്ക് അധികൃതർ പറയുന്നു. മെഡിക്കൽ കോളജിൽ രക്തംദാനം ചെയ്യാൻ എത്തുന്നവരോട് രക്ത ബാങ്കിലുള്ളവർ പല തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് രക്ത ദാതാവിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആക്ഷേപമുണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് അധികൃതർ വിശദീകരണം നല്കിയത്. ആന്‍റിബയോട്ടിക് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ, ടിബി രോഗമുള്ളവർ, സ്ഥിരമായി മദ്യം – മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ രക്തംദാനം ചെയ്യുന്നതിനായി എത്തരുത്. മറ്റ് സംസ്ഥാനത്തു പോയി മടങ്ങി വരുന്നവരും, പല്ല് എടുത്ത ശേഷം ജലദോഷമുള്ളവരും മൂന്നു മാസത്തിനു ശേഷമേ രക്തം നൽകുന്നതിന് തയ്യാറാകാവു. 1975ൽ മുംബൈയിൽനിന്ന് വന്ന യുവതി പ്രസവ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജിലെത്തി. രക്തസ്രാവം നിയന്ത്രണാതീതമായി. രക്തം ലഭിക്കാതെ വന്നപ്പോൾ ഭർത്താവിന്‍റെ…

Read More

വനിതാ ഹോസ്റ്റലിന്‍റെ മതിലിൽ കയറി നിന്ന് നഗ്നതാ പ്രദർശനം; രാത്രിയെന്ന പകലെന്നോ ഇല്ലാതെയുള്ള നഗ്നതകാണിക്കലുകാരനെ പൊക്കി ഗാന്ധിനഗർ പോലീസ്; ആശ്വാസത്തോടെ വനിതാ ഡോക്ടർമാരും നാട്ടുകാരും

ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിനു മുന്നിൽ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്ന പ്രതിയെ ഗാന്ധിനഗർ പോലീസ് പൊക്കിയതോടെ ഹോസ്റ്റലിലെ താമസക്കാർക്ക് ആശ്വാസമായി. പേരൂർ തുണ്ടിയിൽ അജയ്ജി കുര്യാക്കോസി (43)നെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. ഏതാനും നാളുകളായി മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോസ്റ്റലുകളിലെ യുവതികൾക്ക് ഇയാൾ തലവേദനയായിരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സ്ഥിരമായി ഹോസ്റ്റലിന് മുന്നിൽ ബൈക്കിലെത്തി യുവതികളെ ശല്യം ചെയ്യുക പതിവാണ്. ഒരു മാസത്തിലേറെയായി മെഡിക്കൽ കോളജ് ഐസിഎച്ച് റോഡരികിൽ പ്രവർത്തിക്കുന്ന വനിതാ ഡോക്ടർമാരുടെ ഹോസ്റ്റലിന് മുന്നിലാണ് ഇയാൾ ശല്യമായി എത്തിയിരുന്നത്. ബൈക്കിലെത്തുന്ന ഇയാൾ ഹോസ്റ്റലിന്‍റെ മതിലിൽ കയറി നിന്ന് ചൂളമടിക്കുക പതിവാണ്. ആരെങ്കിലും ജനൽ തുറന്നാൽ നഗ്നതാ പ്രദർശനം നടത്തും. പകൽ സമയങ്ങളിൽ റോഡിലൂടെ നടന്നു പോകുന്ന യുവതികളെയും ഇയാൾ ശല്യം ചെയ്തിരുന്നു. ഹോസ്റ്റലിന് മുന്നിലും, വഴിയിലും…

Read More

നാളെ മുതൽ പ്ലാസ്റ്റിക്കിന് ഗുഡ് ബൈ; ഉത്തരവ് കർശനമായി നടപ്പാക്കൻ ജില്ലാ ഭരണകൂടം; നിരോധനം ബാധകമായ വസ്തുക്കൾ ഇവയൊക്കെ…

കോട്ടയം: നാളെ മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ തുടങ്ങി. ഈ വിഭാഗത്തിൽപെടുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും ഇവ സൂക്ഷിക്കുന്നതും കൊണ്ടു നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. 30, 31 തീയതികളിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം സംഘടിപ്പിക്കും. പ്ലാസ്റ്റിക് നിരോധനം വിജയകരമായി നടപ്പാക്കുന്നതിന് ഇവരുടെ പിന്തുണ ഉറപ്പാക്കും.എല്ലാ സ്ഥാപനങ്ങളിലും നിലവിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ സ്റ്റോക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്്ടർമാരുടെ സഹകരണത്തോടെ പരിശോധിക്കും. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളും സ്കൂൾ വിദ്യാർഥികളും മുഖേന എല്ലാ വീടുകളിലും ലഘുലേഖകൾ എത്തിക്കും. 10,000 രൂപ മുതൽ പിഴ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപന നടത്തിയാൽ ആദ്യ തവണ 10,000 രൂപയാണ്…

Read More

സ്കൂട്ടർ യാത്രക്കാരായ ആറു വയസുകാരനെയും ബന്ധുവിനെയും  കാർ ഇടിച്ചു തെറിപ്പിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ കിട്ടി; കാറുകാരനെ ഉടനെ പൊക്കുമെന്ന് പോലീസ്

കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ആറു വയസുകാരനേയും ബന്ധുവിനെയും ഇടിച്ചിട്ട ഇന്നോവ കാർ നിർത്താതെ പോയി. മുണ്ടക്കയം വേലനിലം ഉറുന്പിൽ ജോസഫ്തോമസ്, സഹോദര പുത്രൻ അലൻ സന്തോഷ് എന്നിവരെയാണ് കാർ ഇടിച്ചിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. ദേശീയ പാത 183ൽ വെളിച്ചിയാനിക്ക് സമീപത്താണ് സ്കൂട്ടറിൽ സഞ്ചരിച്ച ജോസഫിനെയും അലനെയും അമിതവേഗത്തിൽ പിന്നാലെ വന്ന ഇന്നോവ കാർ ഇടിച്ചിട്ടത്. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ സഹായിക്കാതെ, കാർ യാത്രികർ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. പരിക്ക് പറ്റിയ ഇവരെ ഇതുവഴി വന്ന യാത്രക്കാരാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അലനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കങ്ങഴയിലെ അലന്‍റെ വീട്ടിലേക്കു പോകുന്ന വഴിക്കായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ തന്നെ സംഭവസ്ഥലത്തെയും വാഹനം കടന്നുപോയ വഴികളിലെയും സിസിടിവി ദ്യശ്യങ്ങൾ…

Read More