ആരേയും കാത്തുനിൽക്കണ്ടല്ലോ; വീട്ടിൽ ഓമനിച്ച് നട്ടുവളർത്തിയത് കഞ്ചാവ് ചെടി; വീട്ടിൽ വളർത്താൻ തീരുമാനിച്ചതിനു പിന്നിലെ രഹസ്യം ഇങ്ങനെ…

ഏറ്റുമാനൂർ: നീണ്ടൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ പള്ളിത്താഴെ രാജീവ് ഗാന്ധി കോളനി നെടുംപുറത്ത് സോനു പ്രസാദ് (26) ആണ് പിടിയിലായത്. വീടിന്‍റെ മുറ്റത്ത് ചെടിച്ചട്ടികളിൽ വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് കസറ്റഡിയിലെടുത്തു. കന്പത്തു നിന്നു വാങ്ങുന്ന കഞ്ചാവിന്‍റെ അരി മണ്ണിൽ പാകി കിളിർപ്പിച്ച ശേഷം ചെടിച്ചട്ടികളിൽ നടുകയായിരുന്നു. ആരും തിരിച്ചറിയാതിരിക്കാനായി കഞ്ചാവ് ചെടിയുടേതിന് സമാനമായ ഇലകളുള്ള ചെടികൾക്കൊപ്പമാണ് ഇയാൾ കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ജില്ലാ പോലീസ് മേധാവി വി. എം. മുഹമ്മദ് റഫീക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് ചെടികൾ സുഹൃത്തുക്കൾക്ക് നൽകിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കഞ്ചാവ് കേസുകൾ ഉൾപ്പെടെ ഇരുപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വില്പനയ്ക്ക് പോലീസും എക്സൈസും മുന്പ് ഇയാളെ പിടികൂടിയിട്ടുണ്ട്. അടിപിടി, വധശ്രമ കേസുകളിലും…

Read More

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ പിടിയിൽ; യുവതിയുടെ ഫേസ്ബുക്ക് ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രമാക്കി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്

കോട്ടയം: യുവതിയുടെ നഗ്നഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയയാളെ അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ ജില്ലയിലെ ആശാരിക്കാട് ചേരുകുഴി തച്ചിരിക്കൽ ജോബ് ബേബിയെയാണു പോലീസ് അറസ്റ്റു ചെയ്തത്. ഏതാനും മാസങ്ങൾക്കു മുന്പാണു ഇയാൾ അയർക്കുന്നം സ്വദേശിനിയായ യുവതിയുമായി പരിചയത്തിലായത്. തുടർന്നു ഫേസ്ബുക്കിൽ നിന്നു തന്നെ യുവതിയുടെ ചിത്രം ഡൗണ്‍ലോഡ് ചെയ്തെടുക്കുകയായിരുന്നു. ഈ ചിത്രങ്ങൾ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങളാക്കി ഇന്‍റർനെറ്റിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുമെന്നു പറഞ്ഞാണ് ഇയാൾ പണം തട്ടിയെടുത്തതെന്നു പോലീസ് പറഞ്ഞു.തുടർന്നു പോലീസിൽ പരാതി നല്കുകയായിരുന്നു. അയർക്കുന്നം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Read More

ആ ബുദ്ധി ഫലിച്ചു; കിണറ്റിലിറങ്ങിയ യുവാക്കള്‍ ശ്വാസം കിട്ടാതെ ബോധരഹിതരായി; ഫാന്‍ കെട്ടിയിറക്കി വായൂസഞ്ചാരം എത്തിച്ച് നാട്ടുകാര്‍ രക്ഷകരായകഥയിങ്ങനെ…

വെള്ളിലാപ്പിള്ളി: കിണറ്റിലിറങ്ങിയ യുവാക്കള്‍ ശ്വാസം കിട്ടാതെ ബോധരഹിതരായി. ഫാന്‍ കിണറ്റില്‍ ഇറക്കി വായുസഞ്ചാരം എത്തിച്ചതോടെ ഇവര്‍ അസ്വസ്ഥതയില്‍ നിന്ന് മോചിതരാകുകയും പരിസരവാസികള്‍ ചേര്‍ന്ന് ഇവരെ വടം കെട്ടി പുറത്തെത്തിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ വെള്ളിലാപ്പിള്ളി കുന്നേല്‍ പ്രവീണിന്‍റെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം. മോട്ടോറിലൂടെ വെള്ളം വരാത്തതിനെത്തുടര്‍ന്ന് പരിശോധിക്കാനായി പ്രവീണിന്‍റെ ബന്ധു കൂടിയായ കുളത്തൂപ്പുഴ നെല്ലിമൂട് മംഗലത്ത് പുത്തന്‍വീട് ഹരികൃഷ്ണന്‍ (20) ആണ് ആദ്യം കിണറ്റില്‍ ഇറങ്ങിയത്. ഇയാള്‍ ശ്വാസം കിട്ടാതെ കിണറ്റില്‍ അകപ്പെട്ടതോടെ ബന്ധുക്കള്‍ ബഹളം വച്ചു. ഇതു കേട്ട് അയല്‍വീട്ടില്‍ പണിക്കെത്തിയ പുറപ്പുഴ കിഴക്കേക്കര ശ്രീകുമാര്‍ (38) കിണറ്റിലിറങ്ങുകയായിരുന്നു. ഇയാള്‍ക്കും ബോധക്ഷയം ഉണ്ടായതോടെ ഇവരെ രക്ഷിക്കാനായി വെള്ളിലാപ്പിള്ളി വിജേഷ് (28) കിണറ്റിലിറങ്ങി. ഇതിനിടെ ഇതുവഴി പോയ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്ഐ അനില്‍കുമാര്‍ വിവരം അറിയുകയും ഉടന്‍ പാലാ ഫയര്‍ഫോഴ്‌സിലും രാമപുരം പോലീസിലും വിവരം അറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍…

Read More

മാലിന്യത്തിൽ പൊറുതിമുട്ടി കോട്ടയം നഗരവും പരിസര പ്രദേശങ്ങളും; ഇടറോഡുകളും ആൾത്താമസമില്ലാത്ത വീടുകളിലും മാലിന്യം നിക്ഷേപിക്കുന്നത് നിത്യസംഭവമായി മാറുന്നു

കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു നിത്യസംഭവമാകുന്നു. നഗരത്തിലെ ഇടറോഡുകളിലും വീടുകളില്ലാത്ത പുരയിടങ്ങളിലുമാണു മാലിന്യങ്ങൾ ചാക്കിലും കറുത്ത പ്ലാസ്റ്റിക് കൂടുകളിലുമാക്കി നിക്ഷേപിക്കുന്നത്. മിക്കപ്പോഴും കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇത്തരത്തിൽ കൊണ്ടുവന്നു തള്ളുന്നത്. രാത്രികാലങ്ങളിലാണു മിക്കപ്പോഴും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പല സ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാൻ കാമറകൾ സ്ഥാപിച്ചതോടെയാണു ഇത്തരക്കാർ ആളൊഴിഞ്ഞ പുരയിടങ്ങൾ തെരഞ്ഞെടുത്തത്. നഗരത്തിലും പരിസര പ്രദേങ്ങളിലും രാത്രികാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കോട്ടയം ചാലുകുന്ന് സിഎൻഐ – കൊച്ചാന റോഡരികിലെ പുരയിടത്തിൽ മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കൊച്ചാനപാലത്തിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടമാണ് മാലിന്യ നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത്. റോഡിലൂടെ നടക്കുന്നവർക്കും സമീപത്തെ താമസക്കാരുമാണ് രൂക്ഷഗന്ധത്തിൽ വലയുന്നത്. താഴത്തങ്ങാടി ഭാഗത്തുള്ള ചിലരാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നു പറയുന്നു. കുമരകം റോഡിൽ നിന്ന്…

Read More

മുണ്ടക്കയം പുത്തൻചന്തയിൽ ഹോട്ടലിലേക്ക് പിക്കപ്പ് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം; ഡ്രൈവർക്ക് പരിക്ക്

മുണ്ടക്കയം: മുണ്ടക്കയം-എരുമേലി റോഡിൽ പുത്തൻചന്ത യിൽ ഹോട്ടലിലേക്ക് പിക്കപ്പ് ഇടിച്ചു കയറി. ഡ്രൈവർക്ക് നേരിയ പരിക്ക്.ഇന്നു പുലർച്ചെ 5.15നായിരുന്നു അപകടം. ഇറച്ചിക്കോഴി കളുമായി വന്ന പിക്കപ്പാണ് നിയന്ത്രണംവിട്ട് പുത്തൻചന്ത പുതുപ്പറന്പിൽ അബ്ദുൽ ഖാദർ നടത്തുന്ന ബ്രദേഴ്സ് ഹോട്ട ലിലേക്ക് ഇടിച്ചുക‍യറിയത്. ഹോട്ടൽ പ്രവർത്തനം ആരംഭിച്ചതേയുള്ളതിനാലും അപകട സമയത്ത് ഹോട്ടലിന്‍റെ മുൻഭാഗത്ത് ആരും ഇല്ലാതി രുന്നതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ഹോട്ടലിന്‍റെ മുൻവശത്തിന്‍റെ ഒരു ഭാഗം പൂർണമായും തകർ ന്നു.

Read More

ഹാഷിം – ഹബീബ ദമ്പതികളുടെ തിരോധാനം;  ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി  അന്വേഷ ണം വ്യാപിപ്പിക്കണം

കോട്ടയം: ഹാഷിം – ഹബീബ ദമ്പതികളുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം ശാസ്ത്ര സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വ്യാപിപ്പിക്കണമെന്നും വിദഗ്ധസംഘത്തെ നിയോഗിക്കുന്നതിനു സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹാഷിം – ഹബീബ ദന്പതികളുടെ ബന്ധുക്കളെയും വിവിധ കക്ഷിനേതാക്കളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. എസ്. അൻസാരി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന, ബിജു പുന്നത്താനം, എം.പി. സന്തോഷ് കുമാർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, ജെ.ജി. പാലയ്ക്കലോടി, താഹാ മൗലവി, പ്രശാന്ത് രാജൻ, ടി.എൻ. ഹരി, ടി.സി. റോയ്, ടി.എം. ജോസഫ്, ജോണി ജോസഫ്, ടോം കോര, സനൽ കാണക്കാരി, അജീഷ് ഐസക്, ലിബിൻ ഐസക്, സാബു പുളിമൂട്ടിൽ, ഹബീബയുടെ അമ്മ സുഹറാ…

Read More

വൃത്തിയോടും അച്ചടക്കത്തോടും കൂടി; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പേ വാർഡ് കാന്‍റീൻ ഇനി മുതൽ  കുടുംബശ്രീക്കാർ നടത്തും

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പേ വാർഡ് കാന്‍റീൻ ഇനി മുതൽ കുടുംബശ്രീ മിഷന്‍റെ ചുമതലയിൽ. 40വർഷത്തിലധികമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പേ വാർഡ് കെട്ടിടത്തിൽ സ്വകാര്യ വ്യക്തി നടത്തിയിരുന്ന കാന്‍റീൻ അടപ്പിച്ചു. ഇനി മുതൽ കുടുംബശ്രീ മിഷന്‍റെ ചുമതലയിൽ നടത്താൻ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ ആശുപത്രി വികസന സമിതി തീരുമാനമെടുത്തു. 97,675 രൂപ പ്രതിമാസ വാടക കൂടാതെ വെള്ളത്തിന്‍റെയും വൈദ്യുതിയുടേയും വാടക സർക്കാരിന് നൽകി ഇന്ത്യൻ കോഫി ഹൗസിന് സമീപം സർക്കാർ അനുമതിയോടെ ആശ ുപത്രി കാന്‍റീൻ പ്രവർത്തിക്കുന്പോഴാണ് ഇതൊന്നും നൽകാതെ സർക്കാർ കെട്ടിടത്തിന്‍റെ രണ്ടു മുറികൾ സ്വകാര്യ വ്യക്തി പേ വാർഡ് കാന്‍റീൻ നടത്താൻ ഉപയോഗിച്ചുകൊണ്ടിരുന്നത്. ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള കേരള ഹെൽത്ത് ആൻഡ് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ (കെഎച്ച്ആർഡബ്ലുഎസ്്) നിയന്ത്രണത്തിലാണ് കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും…

Read More

ബൈക്കിലെത്തിയ സംഘം യുവതിയുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ട സംഭവം; സിസിടിവി ദൃശ്യം പോലീസ് പരിശോധിക്കുന്നു;  സംഭവത്തെക്കുറിച്ച് യുവതി പറ‍യുന്നതിങ്ങനെ… 

കോട്ടയം: സിനിമ സ്റ്റെലിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെട്ട സംഭവത്തിൽ വാകത്താനം പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി 7.45നു ഇരവുചിറ കോണ്ടോടിപ്പടിയിലാണു ബൈക്കിലെത്തിയ സംഘം യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗും തട്ടിപ്പറിച്ചു രക്ഷപ്പെട്ടത്. കൊണ്ടോടിപ്പടിയിൽ വാടകയ്ക്കു താമസിക്കുന്ന ചിങ്ങവനം പോളച്ചിറ പുത്തൻവീട്ടിൽ മുരുകന്‍റെ ഭാര്യ സ്മിതയുടെ ബാഗാണു ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. സമീപ പ്രദേശത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണു അന്വേഷണം നടത്തുന്നതെന്നു പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ പോലീസ് ഇന്നലെ തന്നെ ശേഖരിച്ചിരുന്നു. ഇതിനു പുറമേ വാകത്താനം, കറുകച്ചാൽ, ചങ്ങനാശേരി മേഖലകളിൽ നിന്നും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ളവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം നാഗന്പടത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്മിത സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം. സ്കൂട്ടറിന്‍റെ ഹാന്‌ഡിലിലായിരുന്നു ബാഗ് തൂക്കിയിട്ടിരുന്നത്.…

Read More

അപകീർത്തിപരമായ ഒന്നും കണ്ടെത്താനായില്ല; പി.സി. ജോർജിന്‍റെ കേസ് അവസാനിപ്പിക്കാൻ ഹൈടെക് ക്രൈം സെൽ

തിരുവനന്തപുരം: പി.സി. ജോർജ് എംഎൽഎ നൽകിയ അപകീർത്തി കേസ് അവസാനിപ്പിക്കാൻ ഹൈടെക് ക്രൈം സെൽ കോടതിയുടെ അനുമതി തേടി. സൈബർ നിയമപ്രകാരം പി.സി. ജോർജ് കെഎസ്ഇബി ഉദ്യോഗസ്ഥനെതിരേ നൽകിയിരുന്ന പരാതിയിൽ എടുത്ത കേസാണ് എഴുതിത്തള്ളണമെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഈരാറ്റുപേട്ട മുൻ കെഎസ്ഇബി ജീവനക്കാരനായ സാംജിത്തായിരുന്നു കേസിലെ ഏക പ്രതി. വൈദ്യുതി വിഛേദിച്ചതുമായി ബന്ധപ്പെട്ടകാര്യം ചോദ്യം ചെയ്യാൻ ജോർജ് കെഎസ്ഇബി ഓഫീസിൽ ചെന്നിരുന്നു. അവിടെ നടത്തിയ സംസാരത്തിന്‍റെ രംഗങ്ങൾ സാംജിത്ത് മൊബൈൽ ഫോണിൽ പകർത്തിയ ശേഷം അതിൽ എഡിറ്റ് ചെയ്തു തെറ്റായ രീതിയിൽ രംഗങ്ങൾ സൃഷ്ടിച്ചു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതു കാരണം തനിക്ക് അപമാനം ഉണ്ടാക്കി എന്നു ചൂണ്ടി കാട്ടി ജോർജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരാതി നൽകിയിരുന്നു. ഈ പരാതി ഉമ്മൻ ചാണ്ടി സൈബർ സെല്ലിനു കൈമാറി. അപകീർത്തിപരമായ രംഗങ്ങൾ തെളിയിക്കാൻ…

Read More

ഇനി മുതൽ തുണിതൊപ്പി; കാക്കിത്തൊപ്പി സ്ഥിരമായി തലയിൽ വയ്ക്കുന്നതു മൂലം വിയർപ്പ് താഴ്ന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ടെന്ന് പോലീസ്

കോട്ടയം: പോലീസിന്‍റെ തൊപ്പിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എഎസ്ഐ മുതൽ സിഐമാർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇനിമുതൽ സാഹചര്യങ്ങൾക്കനുസരിച്ചു തുണിത്തൊപ്പിയും ഉപയോഗിക്കാം. ഇതുവരെ സംസ്ഥാന പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥർ, എസ്പിമാർ, മുതിർന്ന ഡിവൈഎസ്പിമാർ എന്നിവർ മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നത്. കാക്കിത്തൊപ്പി സ്ഥിരമായി തലയിൽ വയ്ക്കുന്നതു മൂലം വിയർപ്പ് താഴ്ന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പോലീസ് മേധാവിക്കു നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു കോട്ടയത്തു നടന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടായത്. തൊപ്പിമാറ്റ ഉത്തരവ് ഉടൻതന്നെ സ്റ്റേഷനുകളിൽ എത്തും. അതുപോലെ സൈബർ ക്രൈം തടയാനായി പ്രത്യേക സംഘത്തെ നിയമിക്കും. മൂന്നു പേരാകും ഇതിലുണ്ടാകുക. ഇവരെ മൂന്നു വർഷത്തേക്കു മറ്റു സ്ഥാനങ്ങളിലേക്കു മാറ്റില്ലെന്നു ബെഹ്റ പറഞ്ഞു. സുപ്രീം കോടതിവരെ പോകേണ്ടി വന്നാലും ഉദ്യോഗസ്ഥർക്കു പ്രമോഷൻ…

Read More