സമാലിന്യങ്ങളും വ്യവസായ ശാലകളിൽനിന്ന് ഒഴുക്കുന്ന വിഷ ദ്രാവകവും! കായൽ മലിനീകരണം ശക്തിപ്പെട്ടതോടെ കക്കാ പൊട്ടി നശിക്കുന്നു

വൈക്കം: കായൽ മലിനീകരണം ശക്തിപ്പെട്ടതോടെ കക്കാ പൊട്ടി നശിക്കുന്നത് വ്യാപകമാകുന്നു. അപ്പർകുട്ടനാട്ടിലേയും കുട്ടനാട്ടിലേയും കൃഷിയിടങ്ങളിൽനിന്നു പുറംതള്ളുന്ന രാസമാലിന്യങ്ങളും വ്യവസായ ശാലകളിൽനിന്ന് ഒഴുക്കുന്ന വിഷ ദ്രാവകവും കായലിലെത്തുന്നതാണ് കായൽ മലിനീകരണത്തിനു കാരണം. വേന്പനാട്ടു കായലിൽ കക്ക നല്ല പങ്കും പൊട്ടി നശിക്കുകയാണ്. തൊഴിലാളികൾ വാരിയെടുക്കുന്ന കക്കയിൽ അഞ്ചിലൊരു ഭാഗം പൊട്ടിയതാണ്. വേന്പനാട്ടു കായലുമായി ബന്ധപ്പെട്ട് കക്ക വാരലിൽ മാത്രം ഉപജീവനം കണ്ടെത്തുന്നത് ആയിരക്കണക്കിനു നിർധന കുടുംബങ്ങളാണ്. തൊഴിലാളികളുടെ ദൈനംദിന ജീവിതം നടക്കുന്നതു കക്ക ഇറച്ചി വിറ്റാണ്. കക്കയിറച്ചിയുടെ വിലയിടിഞ്ഞതോടെ കഠിനാധ്വാനം നടത്തിയിട്ടും കുടുംബം പുലർത്താൻ കഴിയാത്ത സ്ഥിതിയിലേക്കു തൊഴിലാളികളെ എത്തിച്ചിരിക്കുകയാണ്. പുലർച്ചെ മുതൽ ഉച്ചവരെ അധ്വാനിച്ച് പത്ത്പാട്ട കക്ക വാരിയാൽ അതിൽ എട്ടു പാട്ടയോളമേ പൊട്ടാത്ത കക്ക ലഭിക്കുന്നുള്ളു. ഇതിൽ നിന്ന് 16 കിലോഗ്രാം ഇറച്ചി ലഭിക്കും. ഒരു കിലോ കക്ക ഇറച്ചിക്കിപ്പോൾ 30 രുപയായി വില താഴ്ന്നിരിക്കുകയാണ്.…

Read More

ഇങ്ങനെയും പണം തട്ടാം! വയോധികയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍; തൈപറമ്പില്‍ ഷെഫീക്കിന്റെ തന്ത്രം ഇങ്ങനെ…

മുട്ടം: ട്രഷറി ജീവനക്കാരനാണെന്നു പറഞ്ഞു വയോധികയെ കബളിപ്പിച്ചു സ്വർണ മാലയും പണവും തട്ടിയെടുത്ത കേസിൽ ഒരാളെ മുട്ടം പോലീസ് പിടി കൂടി. മുട്ടം മാത്തപ്പാറ ഐഎച്ച്ഡിപി. കോളനിയിൽ താമസിക്കുന്ന അരീപ്പാറയിൽ കാർത്യായനിയെ കബളിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി വട്ടകപാറ തൈപറന്പിൽ ഷെഫീക്ക് (42) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഷെഫീക്ക് തിരുവനന്തപുരത്തെ ട്രഷറി ജീവനക്കാരനാണെന്നു സ്വയം പരിചയപെടുത്തിയാണ് കാർത്യായനിയുടെ വീട്ടിലെത്തിയത്. മാനസിക ദൗർബല്യമുള്ള മകൻ സന്തോഷിനു സർക്കാരിൽനിന്നു മൂന്നു ലക്ഷം രൂപ സഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതിനു വേണ്ടി 6,500 രൂപ ഗുണഭോക്ത വിഹിതമായി സർക്കാരിലേക്ക് അടയ്ക്കണമെന്നും പറഞ്ഞു പ്രതി ഇവരെ സമീപിക്കുകയായിരുന്നു. കാർത്യായനിയെയും മക്കളെയും കുറിച്ചുളള വ്യക്തമായ കാര്യങ്ങൾ പറഞ്ഞ പ്രതിയെ വിശ്വസിച്ച ഇവർ കൈവശം ഉണ്ടായിരുന്ന 1,500 രൂപയും സ്വർണമാലയും ഇയാൾക്കു നൽകുകയായിരുന്നു. തുടർന്ന് സർക്കാരിൽ നിന്ന് അനുവദിച്ച പണത്തിന്‍റെ ചെക്ക് 24നു തരാമെന്നു പറഞ്ഞു…

Read More

ഒരു മിനിറ്റ്, ഒറ്റക്കൈ, ഉടഞ്ഞത് 122 തേങ്ങകൾ! കോട്ടയം പൂഞ്ഞാർ സ്വദേശി അബീഷ് പി. ഡൊമിനിക് ഗിന്നസ് ബുക്കിൽ

കോട്ടയം: ഒരു മിനിറ്റിൽ ഒറ്റ കൈകൊണ്ടു 122 തേങ്ങകൾ ഉടയ്ക്കുന്ന കോട്ടയം പൂഞ്ഞാർ സ്വദേശി അബീഷ് പി. ഡൊമിനിക് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. ജർമൻ സ്വദേശി മുഹമ്മദ് കുറുമാനിയുടെ പേരിലുള്ള ഒരു മിനിറ്റിൽ 118 തേങ്ങകൾ ഉടച്ച ഗിന്നസ് റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. മാഴ്സൽ ആർട്സിലും സ്പോർട്സ് ഇവന്‍റിലും വ്യക്തിഗത ഗിന്നസ് റിക്കാർഡ് നേടിയ ആദ്യമലയാളിയാണു അബീഷ്. 2017 ഫെബ്രുവരി 18നായിരുന്നു തൃശൂർ ശോഭ സിറ്റിയിൽ ആയിരുന്നു റിക്കാർഡ് പ്രകടനം. ഏഴ് മാസങ്ങൾക്കുശേഷമാണ് ഗിന്നസ് അധികൃതർ റിക്കാർഡ് നേടിയതായി അബീഷിനെ അറിയിച്ചത്. ഗിന്നസ്, ലിംക റിക്കാർഡുകൾക്ക് പുറമെ ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, അസോസിയേറ്റ് വേൾഡ് റിക്കാർഡ്, എവറസ്റ്റ് വേൾഡ് റിക്കാർഡ് എന്നിവ നേട്ടങ്ങളിൽ ചിലതുമാത്രമാണ്. തേങ്ങ ഉടയ്ക്കുന്നതിനുപുറമെ 10 ടണ്‍…

Read More

മർക്കടമുഷ്ടി..! പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ ദ്രോഹിച്ചിച്ച് ഉദ്യോഗസ്ഥർ; പരാതി നൽകുമെന്ന് രേഖ

കോട്ടയം: മേലുദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം ജോലിയിൽ തിരികെ പ്രവേശിക്കാനാകാതെ കെഎസ്ആർടിസി ജീവനക്കാരി. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ അപ്ഹോ ൾസ്റ്ററി ജീവനക്കാരി മാഞ്ഞൂർ തട്ടാംപറന്പിൽ കെ. രേഖാമോൾക്കാണു ദുരനുഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി രേഖാമോൾ കെഎസ്ആർടിസി പാലാ ഡിപ്പോയിലാണു അപ്ഹോൾസ്റ്ററി ജോലികൾ ചെയ്യുന്നത്. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനു ബൈക്കിടിച്ചു രേഖയുടെ വലതുകൈക്കു പൊട്ടലുണ്ടായി. ഇതോടെ ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമായി. ഒരുമാസത്തിനുശേഷം ഒക്ടോബർ ഏഴിനു കൈയിലെ പ്ലാസ്റ്റർ അഴിച്ചുമാറ്റുകയും തുടർന്നു രേഖയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു കാണിച്ചു ഡോക്‌ടർ റിപ്പോർട്ട് നല്കുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന്‍റെ ഭാഗമായി രേഖാമോൾ റിപ്പോർട്ട് പാലാ ഡിപ്പോയിലെ ബന്ധപ്പെട്ട അധികൃതകർക്കു കൈമാറി. ഈ റിപ്പോർട്ട് പാലാ ഡിപ്പോയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരുവനന്തപുരത്തുള്ള ചീഫ് ഓഫീസിലേക്കു അയച്ചു കൊടുത്തെങ്കിൽ മാത്രമേ ജോലിയിൽ തിരികെ പ്രവേശിക്കാൻ ഉത്തരവ് ലഭിക്കുകയുള്ളൂ.എന്നാൽ മേലുദ്യോഗസ്ഥർ റിപ്പോർട്ട് ചീഫ് ഓഫീസിലെ മറ്റൊരു…

Read More

 വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതി ഷൺമുഖൻ പറഞ്ഞ കാരണം  പോലീസ് വിശ്വസിക്കുന്നില്ല

കോട്ടയം: വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്നു ഗാന്ധിനഗർ പോലീസ്. കുമാരനല്ലൂർ വലിയാലുംചുവട് കുറൂരില്ലത്ത് സരളാ ദേവി(70)യെയാണു അയൽവാസി പടിഞ്ഞാറേ വീട്ടിൽ ഷണ്‍മുഖൻ (55) തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഷണ്‍മുഖനെ ഇന്നലെ തന്നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷണ്‍മുഖൻ സരളാദേവിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ ഷൺമുഖനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുരിങ്ങയില പറിയ്ക്കാനാണെന്നു പറഞ്ഞ് ഷണ്‍മുഖൻ സരളാ ദേവിയുടെ വീട്ടിൽ എത്തി. സരളാദേവി മുരിങ്ങയില പറിച്ചു നൽകുന്നതിനിടയിൽ പിന്നിൽനിന്നു പേരക്കന്പു കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഒന്നിൽ കൂടുതൽ തവണ തലയ്ക്കും ദേഹത്തും അടിച്ചു. നിലവിളി കേട്ട് എത്തിയ ഓട്ടോ ഡ്രൈവറാണ് സരളാദേവിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. തലയിൽ 40 തുന്നലുണ്ടെന്ന് പോലീസ് പറഞ്ഞു. രാത്രി ഒന്പതു…

Read More

സിസ്റ്റർ റാണി മരിയ ഇന്നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുമ്പോൾ റാണി മരിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ

ജോണ്‍സണ്‍ വേങ്ങത്തടം തൊടുപുഴ: സിസ്റ്റർ റാണി മരിയ ഇന്നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുന്പോൾ, ബേബി ജോണ്‍ കലയന്താനി രചന നിർവഹിച്ചു സംഗീതം പകർന്ന ഗാനവും ശ്രദ്ധ നേടുന്നു. പുല്ലുവഴിക്കെന്താനന്ദം മഹിമയെഴും ദിനമതുപുളകം എന്നു തുടങ്ങുന്ന ഗാനം യു ട്യൂബിൽ അപ്‌ലോഡ് ചെയ്ത ആദ്യ ദിനം തന്നെ 67,000 പേർ കേട്ടു. മൂവായിരം പേർ ഷെയർ ചെയ്തു. വിശുദ്ധർ എന്ന ആൽബത്തിനായാണ് ഗാനം ചിട്ടപ്പെടുത്തിയത്. വിൽസൻ പിറവമാണ് ആലാപനം. ആൽബം ഡയറക്ടർ ലിസി ഫെർണാണ്ട സും കാമറയും എഡിറ്റിംഗും ഉണ്ണി രാമപുരവുമാണ് നിർവഹിച്ചിരിക്കുന്നത്. റിക്കാർഡിംഗിനു ജിന്‍റോ ജോണ്‍ നേതൃത്വം നൽകി. കൊച്ചി ഗീതം സ്റ്റുഡിയോയിലാണ് ആൽബം ഒരുക്കിയത്. ഗാനം ഹിന്ദി ഉൾപ്പെടെയുള്ള മറ്റു ഭാഷകളിലും ഒരുക്കാൻ ഫാ. ജെസ്റ്റി ചൊവ്വാല്ലുരിന്‍റെയും പ്രദീപ് ദീപക്കിന്‍റെയും നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ 12 രൂപതയുടെ റിജണൽ കമ്യൂണിക്കേറ്റിവ് സെന്‍ററായ നവസാധന കമ്യൂണിക്കേഷനാണ്…

Read More

വാനിഷിംഗ് സ്കൂട്ടർ..! ഒരിടവേളയ്ക്ക് ശേഷം വീണ്ടും മെഡിക്കൽ കോളജിൽ നിന്ന് വാഹനങ്ങൾ അപ്രത്യക്ഷമാകുന്നു; ഇന്നലെ നടന്ന  ഇങ്ങനെ…

  ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഇന്നലെ മോഷണം പോയ സ്കൂട്ടർ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടിനു നിർമാണത്തിലിരിക്കുന്ന പുതിയ അത്യാഹിത വിഭാഗത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറാണു മോഷണംപോയത്. കോട്ടയം സ്വദേശിയായ ഭർത്താവും ഭാര്യയും സർജറി ഒപിയിൽ എത്തിയതായിരുന്നു. ഡോക്ടറെ കണ്ടശേഷം തിരികെ എത്തിയപ്പോഴാണു സ്കൂട്ടർ നഷ്ടപ്പെട്ട വിവരമറിയുന്നത്. സ്കൂട്ടറിന്‍റെ നന്പർ മെഡിക്കൽ കോളജ് അധികൃതർക്കും സുര ക്ഷാ ജീവനക്കാർക്കും കൈമാറിയിരുന്നു. ഇന്നു രാവിലെ മോർച്ചറിയുടെ സമീപത്തു നിന്നുമാണു സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുരക്ഷാ ജീവന ക്കാർ കണ്ടെത്തിയത്. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഇരുചക്ര വാഹന മോഷണം വീണ്ടും സജീവമായിരിക്കുകയാണ്. വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് വാങ്ങാൻ ആരംഭിച്ചശേഷം കുറഞ്ഞിരുന്ന മോഷണം വീണ്ടും സജീവമായിരിക്കുകയാണ്. കുടുംബശ്രീക്കാർ ഫീസ് വാങ്ങുന്നതല്ലാതെ ടോക്കണ്‍ നൽകാത്തതാണു മോഷണം വർധിക്കാൻ കാരണമെന്നു ആളുകൾ പറയുന്നു. വാഹനം പാർക്ക്…

Read More

എത്തും പിടിയുമില്ലാതെ പോലീസ്..! കുമ്മനം അറുപറയിൽനിന്ന് ദമ്പതികളെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു

കോട്ടയം: ദുരൂഹത ഒഴിയാതെ ദമ്പതികളുടെ തിരോധാനം. കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമും(42) ഭാര്യ ഹബീബയും (37) കാണാതായ സംഭവം ദുരൂഹതയിലേക്കു നീങ്ങുന്നു.അന്വേഷണത്തിൽ ദന്പതികളെപ്പറ്റി സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും മാറി നിൽക്കുന്നതാണോ വെള്ളത്തിൽ വീണു അപകടത്തിൽപ്പെട്ടതാണോയെന്നു സംഘം അന്വേഷിക്കുന്നതിനിടെ സമീപവാസികൾക്ക് അന്വേഷണത്തിൽ തൃപ്തിയില്ല. ഏതാനും പേരുടെ മൊഴിയിൽ വൈരുധ്യമുള്ളത് പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപവാസികളിൽ ചിലർ ഇവരുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്നു ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞു കഴിഞ്ഞ ഏപ്രിൽ ആറിന് രാത്രി ഒന്പതിനു വീട്ടിൽനിന്നു കാറിൽ പുറത്തേക്കുപോയ ദന്പതികൾ പിന്നീട് തിരിച്ചുവന്നില്ല. കോട്ടയം ജില്ലാ പോലീസ് ചീഫിന്‍റെ നേതൃത്വത്തിൽ നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും തുന്പൊന്നും ലഭിച്ചില്ല. തിരോധാനവും കേസ് അന്വേഷണവും ആറുമാസം പിന്നിട്ടിട്ടും തുന്പൊന്നും ലഭിക്കാത്തതിൽ അന്വേഷണ സംഘത്തിനൊപ്പം ബന്ധുക്കളും വലിയ നിരാശയിലാണ്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി താഴത്തങ്ങാടി ആറ്റിലും കൈ തോടുകളിലും നേവിയുടെ സംഘവും മുന്പു…

Read More

കുട്ടിക്കാനം-കട്ടപ്പന റോഡിൽ  സ്വകാര്യബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്ക്; വിദ്യാർഥികളടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതര പരുക്കുകളില്ല

കട്ടപ്പന: സ്വകാര്യബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. കുട്ടിക്കാനം-കട്ടപ്പന റോഡിൽ ഏലപ്പാറയ്ക്കു സമീപം ചിന്നാറിലാണ് ബസ് മറിഞ്ഞത്. ഇന്നു രാവിലെ 9.30-നാണ് അപകടം. ഇന്നു രാവിലെ ചങ്ങനാശേരിയിൽ നിന്നു കട്ടപ്പനയ്ക്കു പള്ളിപറന്പിൽ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണംവിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. ബസിനടിയിൽപ്പെട്ട ഡ്രൈവർ ഉപ്പുതറ സ്വദേശി അജിയെ നാട്ടുകാർ അരമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. ഡ്രൈവറെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റ് ആരുടെയും നില ഗുരുതരമല്ല.

Read More

സഹോദരന്‍റെ പട്ടാള ക്വാട്ടയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ; വിൽപനയ്ക്ക് മദ്യം എത്തിച്ചിരുന്നത് മാഹിയിൽ നിന്ന്

ചങ്ങനാശേരി: തെങ്ങണയിൽ വീട് കേന്ദ്രീകരിച്ച് വിദേശമദ്യ വിൽപന നടത്തിയതിന് പിടിയിലായ യുവാവ് മദ്യമെത്തിച്ചിരുന്നത് മാഹിയിൽ നിന്നും ഗോവയിൽ നിന്നുമെന്ന് പോലീസ്. തെങ്ങണയിൽ വീട് കേന്ദ്രീകരിച്ച് വിദേശമദ്യ വിൽപന നടത്തി വന്ന യുവാവിനെ ആന്‍റി ഗുണ്ടാ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്കു സമീപം നബീസ് മൻസിലിൽ കെ. ഷെജീറി(48)നെയാണ് ഇന്നലെ ആന്‍റി ഗുണ്ടാ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് 16 ലിറ്റർ വിദേശ മദ്യവും പോലീസ് പിടിച്ചെടുത്തു. മിലിട്ടറി ജീവനക്കാരനായ സഹോദരനു ലഭിക്കുന്ന ക്വാട്ടായുടെ മറവിലാണ് ഇയാൾ ഇവിടെ നിന്നും മദ്യമെത്തിച്ച് വിൽപന നടത്തിയിരുന്നത്. 800 രൂപ വിലയ്ക്ക് വാങ്ങുന്ന ഒരു കുപ്പി മദ്യം 1500 മുതൽ 1800 രൂപ വരെ വില ഈടാക്കിയാണ് ഇയാൾ വിൽപന നടത്തി വന്നിരുന്നത്. ഒരുവർഷക്കാലമായി ഇയാൾ അനധികൃത മദ്യവില്പന നടത്തിവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കോട്ടയം ജില്ലാ…

Read More