ചാലക്കുടിയിലെ ഫ്ളാറ്റ് നിർമാണം; എൽഡിഎഫ് നേതാവിന്‍റെ പ്രസ്താവനക്കെതിരെ പാർട്ടി കൗൺസിലർമാരും സ്വതന്ത്രരും രംഗത്ത്

ചാലക്കുടി: വി.ആർ.പുരത്ത് കസ്തൂർബാ കേന്ദ്രത്തിൽ ഫ്ളാറ്റ് നിർമിക്കുന്നത് സംബന്ധിച്ച് എൽഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് അനുകൂല നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതായുള്ള എൽഡിഎഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി ജീജൻ മത്തായിയുടെ പ്രസ്താവന തെറ്റാണെന്നു വാദവുമായി രണ്ടു സ്വതന്ത്രൻമാരടക്കം എൽഡിഎഫിലെ ഒരു വിഭാഗം രംഗത്തുവന്നു. എൽഡിഎഫിനെ അനുകൂലിക്കുന്ന സ്വതന്ത്രന്മാരായ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി.മാർട്ടിനും മറ്റു ചില സിപിഎം കൗണ്‍സിലർമാരുമാണ് ജീജൻ മത്തായിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇങ്ങനെ എൽഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗം ചേരാതെ യോഗം ചേർന്നതായി പ്രസ്താവനയിറക്കിയ ജീജൻ മത്തായിയോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നഗരസഭയിലെ ഭരണമുന്നണിയുമായി ഇടഞ്ഞുനിൽക്കുന്ന സ്വതന്ത്രന്മാരായ വിത്സൻ പാണാട്ടുപറന്പിലും യു.വി.മാർട്ടിനുമായി സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസെത്തി അനുരഞ്ജന ചർച്ച നടത്തിയിരുന്നു. ജീജന്‍റെ പ്രസ്താവന സിപിഎം നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി ജീജനോട് സിപിഎം വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.…

Read More

അഷ്ടമംഗല്യ പ്രശ്ന പരിഹാരം ജീവനക്കാരുടെ കൂട്ടപ്രാർഥനയും കാണിക്ക സമർപ്പണവും 11 ന്; പ്രശ്നപരിഹാരത്തിൽ പ്രധാനപ്പെട്ടതു പലതും ചെയ്തിട്ടില്ല

ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിന്‍റെ പരിഹാരക്രിയകളുടെ ഭാഗമായി ദേവസ്വം ജീവനക്കാരുടെ കൂട്ടപ്രാർഥനയും കാണിക്ക സമർപ്പണവും വ്യാഴാഴ്ച നടക്കും. രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടിൽനിന്ന് പ്രാർഥനക്കുശേഷം ഉരുളിയിൽ പട്ടുവച്ച് അതിലാണ് കാണിക്ക സമർപ്പണം നടത്തുക. ഒരോ ജീവനക്കാരനും കഴിവിനനുസരിച്ചാണ് കാണിക്ക സമർപ്പിക്കുക. ദേവസ്വത്തിലെ എല്ലാ ജീവനക്കാരും പ്രാർഥനയിലും കാണിക്ക സമർപ്പണത്തിലും പങ്കെടുക്കണമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് മുഖ്യ ദൈവജ്ഞഞനായി കഴിഞ്ഞ വർഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം നടന്നത്. ഇതിന്‍റെ പരിഹാരക്രിയകൾ നടന്നുവരുന്നുണ്ടെങ്കിലും ദൈവജ്ഞൻ നിർദേശിച്ച പലകാര്യങ്ങളും ഇതുവരെയും തുടങ്ങിയിട്ടില്ല.ദേവസ്വത്തിൽ നിയമിക്കപ്പെടുന്ന കൊയ്മ, സെക്യൂരിറ്റി ഉൾപ്പെടെ താൽക്കാലിക ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുമുൻപ് മൂന്നുദിവസം ക്ഷേത്രത്തിൽ ഭജനം ഇരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതുൾപ്പെടെ പല പ്രധാന നിർദേശങ്ങളും ഇപ്പോഴും പ്രശ്ന ചാർത്തിൽ ഉറങ്ങുകയാണ്. ക്ഷേത്ര കാര്യങ്ങൾ ഏകോപിപ്പിക്കന്നതിനു ഭരണസമിതിയും പാരന്പര്യക്കാരും 15 ദിവസം കൂടുന്പോൾ യോഗം ചേരണം. യോഗത്തിൽ…

Read More

ബിനോയ് കോടിയേരി ഗുരുവായൂരപ്പനെ കണ്ടു തൊഴുതു; പ്രമുഖ വ്യവസായിയോടൊപ്പം നിർമാല്യ ദർശനവും വഴിപാടും നടത്തി  മടക്കം

ഗുരുവായൂർ: ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നുപുലർച്ചെ മൂന്നിനാണ് ദർശനത്തിന് എത്തിയത്. നിർമാല്യ ദർശനം നടത്തിയതിനുശേഷം വഴിപാട് ചീട്ടാക്കിയാണ് മടങ്ങിയത്. മധ്യകേരളത്തിലെ പ്രമുഖ വ്യവസായിയും കൂടെയുണ്ടായിരുന്നു. ദർശനത്തിനുശേഷം ഉടനെ മടങ്ങി. ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡനപരാതിയിൽ ഇന്നലെ രാവിലെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയ് ചോദ്യംചെയ്യലിന് ഹാജരായിരുന്നു.

Read More

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിൽ; അറിവിൽ പിന്നിലെന്ന്  മന്ത്രി സി. രവീന്ദ്രനാഥ്

തൃപ്രയാർ: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെങ്കിലും അറിവിൽ പിന്നിലാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് .വിവരങ്ങൾ മാത്രമാണു നമുക്കുള്ളത് അതിനെ അറിവാക്കി മാറ്റൽ കുറവാണ്.അതാണ് നാം പിന്നിലാവാൻ കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാട്ടിക നിയോജക മണ്ഡലം എംഎൽഎ വിദ്യാഭ്യാസ പുരസ്കാരം ‘പ്രബുദ്ധം 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിക പാലസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഗീത ഗോപി എംഎൽഎ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ.രാജൻ, ജനപ്രതിനിധികളായ പി.സി.ശ്രീദേവി, ഷീല വിജയകുമാർ, ഇ.കെ.തോമസ്, പി.എസ്.രാധാകൃഷ്ണൻ ,പി.ഐ. സാജിത എന്നിവരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പ്രസംഗിച്ചു.വിദ്യാഭ്യാസ പുരസ്കാരങ്ങൾക്കു പുറമെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആര്യ ഭരതൻ, ബാപ്പു വലപ്പാട് എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ പി .എം. അഹമ്മദ് സ്വാഗതവും കണ്‍ വീനർ കെ…

Read More

പ്രളയത്തിൽ ഒറ്റപ്പെട്ട ജിൻസിക്കും മക്കൾക്കും ഫ്ലാറ്റ് സമ്മാനിച്ച് ബാലഗോപാലും കുടുംബവും

സ്വന്തം ലേഖകൻ തൃശൂർ: പ്രളയത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ കിള്ളന്നൂരിൽ മണ്ണിടിഞ്ഞു മരിച്ച അജീഷിന്‍റ ഭാര്യജിൻസിക്കും രണ്ട് കുട്ടികൾക്കും അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ഫ്ലാറ്റ് സമ്മാനിച്ച് ചെന്പൂക്കാവിലെ ബാലഗോപാലനും കുടുംബവും. പ്രശസ്തിയും പ്രചാരണവും അരുതെന്ന കർശന നിർദേശത്തോടെ വളരെ ലളിതമായ ചടങ്ങിലായിരുന്നു ഫ്ലാറ്റിന്‍റെ താക്കോൽ കൈമാറിയത്. ജീവിതസന്പാദ്യത്തിലെ ഒരു ഭാഗമായ ഫ്ലാറ്റ്, അർഹിക്കുന്ന കുടുംബത്തിനു സമ്മാനിക്കുന്ന പുണ്യമുഹൂർത്തത്തിൽ പങ്കാളികളാകാൻ ബാലഗോപാലനൊപ്പം പത്നിയും അയർലൻഡിലുള്ള മകളും എത്തിയിരുന്നു. തൃശൂർ ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് റെജി ജോസഫിന്‍റെ സാന്നിധ്യത്തിലായിരുന്നു താക്കോൽ കൈമാറ്റം. അയ്യന്തോളിലെ കോർപറേഷൻ കൗണ്‍സിലർ എ. പ്രസാദും അയ്യന്തോൾ വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്‍റും മാത്രമാണു സാക്ഷികൾ. കേരളം പ്രളയത്തിൽ മുങ്ങിത്തുടിച്ചപ്പോൾ ബാലഗോപാൽ തൃശൂർ ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമയെ കണ്ട് ഒരു വാഗ്ദാനം നൽകി. അർഹിക്കുന്ന ഒരു കുടുംബത്തിന് താമസിക്കാൻ തന്‍റെ സന്പാദ്യമായ ഫ്ലാറ്റ് സമ്മാനിക്കാൻ തയാറാണെന്നായിരുന്നു…

Read More

 മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിർമാണത്തിലെ  ക്രമക്കേട്; മന്ത്രിക്കു സുധീരന്‍റെ കത്ത്

തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത കരാർ കന്പനിയുടെ ക്രമക്കേടിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനു കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ കത്തയച്ചു. മലയിടിച്ചിൽ തടയുന്നതിനു കരിങ്കൽഭിത്തി നിർമിക്കുന്നതിനു പകരം മണൽച്ചാക്കു നിരത്തി കന്പനി തട്ടിപ്പു നടത്തുകയാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണു വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. എന്തു പകൽക്കൊള്ള നടത്തിയാലും അഴിമതി വീരന്മാരായ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ സംരക്ഷണം തങ്ങൾക്കുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇത്തരം തട്ടിപ്പിനു കരാർ കന്പനി ധൈര്യപ്പെടുന്നത്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് കന്പനി- ഉദ്യോഗസ്ഥ തട്ടിപ്പ് കൂട്ടുകെട്ടിന് അറുവതി വരുത്തണമെന്നും കരിങ്കല്ലുകൊണ്ടുതന്നെ ഭിത്തി നിർമാണം പൂർത്തീകരിക്കാനും നടപടിയെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്‍റെയും ഉത്തരവുകൾ ഉണ്ടായിട്ടും അതൊന്നും കണക്കിലെടുക്കാത്ത സമീപനമാണു കരാർ കന്പനിയും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്.…

Read More

“പത്തു ദിവസംകൂടി ദുർഗന്ധം സഹിക്കേണ്ടി വരും..! ചാലക്കുടി മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി ഒഴുകുന്നു; പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും; ഉടൻ പരിഹരിക്കാമെന്ന് നഗരസഭ

ചാലക്കുടി: മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടിയൊഴുകി മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും ദുർഗന്ധം വമിക്കുന്നതിൽ പ്രതിഷേധിച്ച് പരിസരവാസികളും വ്യാപാരികളും കോണ്‍ഗ്രസ് പ്രവർത്തകരും മാർക്കറ്റിൽ പ്രതിഷേധമുയർത്തി. പൊട്ടിയൊഴുകുന്ന ബയോഗ്യാസ് പ്ലാന്‍റിന്‍റെ പരിസരത്ത് ആദ്യം പ്രതിഷേധവുമായെത്തിയത് പരിസരവാസികളും വ്യാപാരികളുമായിരുന്നു. പരിസരവാസികൾ വായ് മൂടി വാർഡ് കൗണ്‍സിലർ സീമ ജോജോയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിക്കൊണ്ടിരിക്കുന്പോൾ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാറും വൈസ് ചെയർമാൻ വിൻസന്‍റ് പാണാട്ടുപറന്പിലും സമാശ്വാസവാക്കുകളുമായി പതിവുപോലെയെത്തി. എന്നാൽ ചെയർപേഴ്സണു മുന്പിൽ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയൊഴുകി. ഒടുവിൽ പത്തുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്നു ചെയർപേഴ്സണ്‍ ഉറപ്പുനൽകിയപ്പോഴാണ് പരിസരവാസികളും വ്യാപാരികളും പിരിഞ്ഞുപോയത്. വ്യാപാരി നേതാക്കളായ ജോയി മൂത്തേടൻ, ജോബി മേലേടത്ത്, റെയ്സണ്‍ ആലുക്ക, പ്രശസ്ത ഫുട്ബോൾ കോച്ച് ടി.കെ.ചാത്തുണ്ണി എന്നിവരും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. ഈ സമയം കോണ്‍ഗ്രസ് പ്രവർത്തകർ പ്രകടനമായി മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്‍റിന്‍റെ പരിസരത്തെത്തി പ്രതിഷേധ ധർണ നടത്തി. കോണ്‍ഗ്രസ്…

Read More

ടിക് ടോക് വഴി സൗഹൃദം നടിച്ച് വിദ്യാര്‍ഥിനിയെ മോട്ടോര്‍ സൈക്കിളില്‍ കറക്കവും പീഡനവും; യുവാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂർ: ടിക് ടോക് വഴി സൗഹൃദം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തൃശൂർ പെരിങ്ങാവ് സ്വദേശി കൊട്ടേക്കാട്ടിൽ അഖിലിനെ (23)യാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ.പത്മരാജന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ടിക് ടോക് വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി മോട്ടോർ സൈക്കിളിൽ കറങ്ങുകയും പിന്നീട് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയുടെ ടിക് ടോക് അക്കൗണ്ട് ഡിലിറ്റ് ചെയ്യുകയും പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പെണ്‍കുട്ടിയിൽനിന്ന് ലഭിച്ച സൂചനകളുടേയും സൈബർ സെല്ലിന്‍റെയും സോഷ്യൽ മീഡിയയിൽനിന്ന് ലഭിച്ച പ്രതിയുടെ ചിത്രങ്ങളുടേയും സഹായത്താൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ഓഫീസർമാരായ സി.ആർ.പ്രദീപ്, സുനിൽകുമാർ, പോലീസുകാരായ ഗോപൻ, ഉമേഷ്, തേജസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Read More

വൈറസ് ബാധ! മരപ്പട്ടികള്‍ ചത്തുവീണ സംഭവത്തില്‍ ആശങ്ക വേണ്ടെന്നു വിദഗ്ധര്‍; പക്ഷേ മരപ്പട്ടിയുടെ ഇറച്ചി തിന്നരുത്

സ്വന്തം ലേഖകൻ വടക്കാഞ്ചേരി: വൈറസ് ബാധയെ തുടർന്ന് മരപ്പട്ടികൾ ചത്തൊടുങ്ങിയ തെക്കുംകരയിൽ ഉന്നത വിദഗ്ധസംഘം സന്ദർശനം നടത്തി. സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ. സുകുമാരൻ, ഡോ. ഉമാ മഹേശ്വരി, ഡോ. ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വടക്കാഞ്ചേരിയിലെത്തി മരപ്പട്ടികൾ ചത്തുവീണ മനയും പരിസരവും പരിശോധിച്ചത്. മരപ്പട്ടികൾ ചത്തുവീണ സംഭവം ഡിഎംഒ ഡോ. കെ.ജെ. റീന കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പിന്‍റെ ഐഡിഎസ്പിയിൽ (ഇന്‍റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം) റിപ്പോർട്ടു ചെയ്്തിരുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ റിപ്പോർട്ടു ചെയ്യുകയാണെങ്കിൽ ഐഡിഎസ്പിയിലെ വിദഗ്ധർ പരിശോധനയ്ക്കു വരാറുണ്ട്. അതിന്‍റെ ഭാഗമായാണു വിദഗ്ധർ സ്ഥലപരിശോധനയ്ക്കെത്തിയത്. മരപ്പട്ടികൾ ചത്തൊടുങ്ങിയത് വൈറസ് ബാധമൂലമുള്ള കനൈൻ ഡിസ്റ്റംബർ എന്ന രോഗത്താലാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം മനുഷ്യരിലേക്കു പകരില്ലെന്നും എന്നാൽ രോഗബാധിതരായിട്ടുള്ള മരപ്പട്ടികൾ ചാവാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറഞ്ഞു. മരപ്പട്ടിയുടെ ഇറച്ചി തിന്നരുതെന്നു സന്ദർശനം നടത്തിയശേഷം ഉന്നത ഉദ്യോഗസ്ഥർ…

Read More

എത്ര പറഞ്ഞാലും മനസിലാകില്ല;  കുന്നംകുളത്ത് അനധികൃത പാർക്കിംഗ്; വാഹനങ്ങൾ പിടിച്ചെടുത്തു കൊണ്ടുപോയി  പോലീസ്

കുന്നംകുളം: നഗരത്തിലെ നോ പാർക്കിംഗ് ഏരിയകളിൽ അനധികൃതമായി പാർക്ക് ചെയ്തിട്ടുള്ള ബൈക്ക് അടക്കമുള്ള വാഹനങ്ങൾക്കെതിരെ പോലീസ് നടപടികൾ തുടങ്ങി. കുന്നംകുളം സിഐ കെ.ജി. സുരേഷ്, എസ്ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത പാർക്കിംഗിനെതിരെ ഇന്നലെ മുതൽ നടപടികൾ ശക്തമാക്കിയത്. കുന്നംകുളം വടക്കാഞ്ചേരി റോഡിൽ ഇരു സൈഡിലുമായി പാർക്ക് ചെയ്ത്പോകുന്ന ടൂ വീലറുകൾക്കെതിരെ പോലീസ് മുന്നറിയിപ്പ് നല്കിയിരുന്നു. തുടർന്നും പാർക്കിംഗ് നിർബാധം തുടർന്നതോടെയാണ് പോലീസ് ഇറങ്ങിയത്. ഇവിടെ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും വാഹനം കൊണ്ടുവന്ന് കയറ്റി കൊണ്ടു പോവുകയും ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും മറ്റുഭാഗങ്ങളിലേക്കു ബസുകൾ പോകുന്നത് വടക്കാഞ്ചേരി റോഡ് വഴി ഇറങ്ങിയാണ്. ഇങ്ങനെ വടക്കാഞ്ചേരി റോഡിലൂടെ പോകുന്ന ബസുകൾ പലതും ഇരുചക്രവാഹനങ്ങളുടെ അധിക പാർക്കിംഗ് കാരണം പലപ്പോഴും ഗതാഗത തടസങ്ങളിൽപ്പെടുകയാണ്. ഈ ഭാഗങ്ങളിൽ നിരവധി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം ഗൗനിക്കാതെ…

Read More