ഒന്നും പിടികിട്ടുന്നില്ലല്ലോ,.. ഈശ്വരാ….!!! ഇവിടെ ഒന്നും ക്ലിയറല്ല… എക്സ് റേ പോലും; ഇതാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി

മുളങ്കുന്നത്തുകാവ്: കിലുക്കം സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച സ്റ്റിൽ ഫോട്ടോഗ്രാഫർ നിശ്ചലിന്‍റെ ചിത്രം പതിയാത്ത കാമറ പോലെയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോർട്ടബിൾ എക്സ് റേ മെഷിൻ. ഒന്നും ക്ലിയറാകില്ല. പതിഞ്ഞാൽ പതിഞ്ഞുവെന്ന് പറയാം. ഭാഗ്യം പോലെയിരിക്കും കാര്യങ്ങൾ. ഒരു എക്സറേ യന്ത്രം പൊട്ടിവീണ് കേടായതോടെ പ്രധാനപ്പെട്ട എക്സ് റേ മെഷിനുകൾ പ്രവർത്തനരഹിതമായി. എമർജൻസി ഡിജിറ്റൽ എക്സ് റേ മെഷിൻ രണ്ടാഴ്ചയായി കേടായി കിടക്കുകയാണ്. പിന്നെയുള്ള പോർട്ടബിൾ എക്സ്റേ മെഷിനിൽ എടുക്കുന്ന എക്സ് റേയിൽ ഒന്നും വ്യക്തമായി തെളിയുന്നില്ല. ഒടിവുകളുടേയും മറ്റും തീവ്രത ശരിയായി അറിയാൻ ഇതുമൂലം കഴിയുന്നില്ല. എക്സ് റേ മെഷിനുകൾ കേടായതും ഉള്ളവ ശരിയാം വിധം പ്രവർത്തിക്കാത്തതും നൂറു കണക്കിന് രോഗികൾക്ക് ദുരിതമാവുകയാണ്. തൃശൂരിന് പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള നിരവധി രോഗികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ഒപി രോഗികളെ എക്സ്റേ എടുക്കാൻ പുറത്തേക്ക്…

Read More

ആറുവരിപ്പാത നിർമാണം വൈകൽ, കണക്കിൽ അഴിമതി; ദേശീയ വിജിലൻസ് കമ്മീഷന് പരാതി

സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണം വൈകിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും പിറകിലുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വിജിലൻസ് കമ്മീഷനു കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് പരാതി നൽകി. നിർമാണച്ചെലവു സംബന്ധിച്ച് കരാർ കന്പനി നൽകിയ കണക്കിൽ കോടികളുടെ വ്യത്യാസമുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കണം. ദേശീയപാത അഥോറിറ്റിയും കരാർ കന്പനിയായ കെഎംസി കന്പനിയുടെ പ്രത്യേക ദൗത്യകന്പനിയായ തൃശൂർ എക്സ്പ്രസ് വേയും തമ്മിൽ ഓഗസ്റ്റ് 24 ന് ഒപ്പിട്ട നിർമാണ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടും കന്പനിയിൽനിന്നു നഷ്ടം ഈടാക്കിയില്ലെന്നാണ് പ്രധാന ആരോപണം. കരാർ പ്രകാരം 514.05 കോടി രൂപയാണ് നിർമാണച്ചെലവായി കണക്കാക്കിയത്. എന്നാൽ 2017 നവംബർ 30 ലെ കരാർ കന്പനിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ 1019.01 കോടി രൂപ ചെലവായെന്നാണു രേഖപ്പെടുത്തിയത്. പണി പൂർത്തിയാക്കാനാകാത്ത കന്പനി 1019 കോടി രൂപ…

Read More

 വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ  കാർ ഇടിച്ച് ഒരു വിദ്യാർഥിക്ക് പരിക്ക്; ഓട്ടോറിക്ഷ മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

മണ്ണുത്തി: മണ്ണുത്തിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഒരു വിദ്യാർഥിക്ക് നിസാര പരിക്കേറ്റു.മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളിന് സമീപം ഇന്നുരാവിലെയായിരുന്നു അപകടം. സ്കൂളിലേക്ക് വിദ്യാർഥികളുമായി വന്നിരുന്ന ഓട്ടോറിക്ഷയിൽ തൃശൂർ ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറാണ് ഇടിച്ചത്. ഓട്ടോറിക്ഷയുടെ പിന്നിൽ കാറിടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവറുടെ മനസാന്നിധ്യം മൂലം മറിഞ്ഞില്ല. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി; രേഖകളുടെ പകർപ്പുകൾ പോലീസ് കൈമാറുന്നില്ലെന്ന് പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ തൃശൂർ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ പീഡനക്കേസിൽ 12 രേഖകളുടെ പകർപ്പുകൾ പ്രതിഭാഗത്തിനു നൽകില്ലെന്നു പ്രോസിക്യൂഷൻ. കുറ്റപത്രത്തിന്‍റെ ഭാഗമായുള്ള രേഖകൾ ലഭിക്കാതെ കേസിന്‍റെ വിസ്താരത്തിലേക്കു പ്രവേശിക്കാനാവില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ പോലീസും പ്രോസിക്യൂഷനും നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായാണ് കുറ്റപത്രം പൂർണമായും കൈമാറാത്തതെന്ന് അഭിഭാഷകർ സംശയിക്കുന്നു. 1,400 പേജുള്ള കുറ്റപത്രം ഏപ്രിൽ ആദ്യവാരത്തിലാണ് പോലീസ് പാലാ മജിസ്ട്രേട്ട് കോടിയിൽ സമർപ്പിച്ചത്. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും പകർപ്പുകൾ അടങ്ങുന്നതാണു കുറ്റപത്രം. കുറ്റപത്രം കോടതിയിൽ സമർപ്പിച്ച ദിവസംതന്നെ അവയുടെയെല്ലാം പകർപ്പ് പ്രതിക്കു നൽകേണ്ടതാണ്. ആയിരത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ എണ്‍പതോളം പേജുകളിലാണ് കുറ്റാരോപണ സംഭവങ്ങൾ വിവരിച്ചിരിക്കുന്നത്. എന്നാൽ ഈ ഭാഗത്തെതന്നെ ഏതാനും പേജുകൾ ഇല്ലാതെയാണ് പ്രതിഭാഗത്തിനു കുറ്റപത്രം നൽകിയത്. മാത്രമല്ല കുറ്റപത്രത്തിന്‍റെ ഭാഗമായുള്ള 32 അനുബന്ധ രേഖകളുടെ പകർപ്പുകളും നൽകിയില്ല. കുറ്റപത്രം വായിച്ചു ബോധ്യപ്പെട്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞമാസം 27…

Read More

മന്ത്രിയെ കരിങ്കൊടി കാട്ടിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ജാമ്യത്തിനെതിരെ  പോലീസ് നല്കിയ റിപ്പോർട്ട് കോടതി തള്ളി

കുന്നംകുളം: മന്ത്രി എ.സി. മൊയ്തീനെ കരിങ്കൊടി കാട്ടിയ സംഭവത്തിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുന്നംകുളം പോലീസിന്‍റെ റിപ്പോർട്ട് കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. പോലീസിന്‌റെ റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണന്ന് കാണിച്ചു കൊണ്ടുള്ള അഡ്വ. മാത്യു ചാക്കപ്പന്‍റെ വാദം കോടതി അംഗീകരിച്ചു. ജാമ്യം ലഭിച്ച അന്നു തന്നെ കുന്നംകുളത്തെ സ്വീകരണ പരിപാടിയിൽ ഇരുവരും പങ്കെടുത്തതാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകാൻ കാരണം.യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ചൊവ്വന്നൂർ ചെമ്മന്തിട്ട ആനേടത്ത് നിധീഷ്, പെരുന്പിലാവ് കൊങ്ങത്ത് വീട്ടിൽ വിഘ്നേശ്വര പ്രസാദ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുന്നംകുളം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത് . രണ്ടാഴ്ച മുന്പ് ചൊവ്വന്നൂരിൽ നിർമാണം പൂർത്തീകരിച്ച കമ്മ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി പോവുകയായിരുന്ന മന്ത്രി എ.സി. മൊയ്തീന്‍റെ വാഹന വ്യൂഹത്തിനു മുന്പിലേക്ക് ചാടിവീണ പ്രവർത്തകരാണ് കരിങ്കൊടി…

Read More

ഓട്ടം കളഞ്ഞ് ചർച്ചയ്ക്കു പോയത്  വെറുതേയായി;  ഹൈക്കോടതിവഴി നൽകുന്ന പെർമിറ്റ് നൽകുന്നത് തടയാനാകില്ലെന്ന് ആർടിഒ; കാരണമായി ചൂണ്ടിക്കാട്ടിയത് ഇങ്ങനെ…

തൃശൂർ: ഓട്ടോറിക്ഷ ഡ്രൈവർമാർ ഒന്നര ദിവസം ഓട്ടം നിർത്തി സമരവുമായി ഇറങ്ങിയത് വെറുതെയായി. ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന പോലീസും കോർപറേഷനുമൊക്കെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതു മൂലം ഇനിയും ഹൈക്കോടതിയിൽ നിന്ന് പെർമിറ്റുകൾ നൽകുന്നത് തുടരുമെന്ന് ആർടിഒ വ്യക്തമാക്കി. കോർപറേഷൻ നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ നന്പറിട്ട് രജിസ്റ്റർ ചെയ്താൽ മാത്രമേ ഇവിടെ ആവശ്യത്തിലധികം ഓട്ടോറിക്ഷകളായതിനാൽ ഇനി പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ വാദിക്കാനാകൂ. കൂടാതെ കോർപറേഷൻ അതിർത്തി നിർണയിച്ച് നോട്ടിഫിക്കേഷൻ നടത്തിയിട്ടില്ല. ഇതിനാൽ പെർമിറ്റ് നൽകുന്നതിന്‍റെ പരിധി നിർണയിക്കാൻ കഴിയാത്തതിനാൽ ഹൈക്കോടതി വഴി പെർമിറ്റി നൽകുന്നത് തടയാനാകാത്ത സാഹചര്യമാണ്. ഓട്ടോറിക്ഷ ഡ്രൈവർമാർ ഓട്ടം കളഞ്ഞ് പോലീസുമായും ആർടിഒയുമായും ഒരു ദിവസം മുഴുവൻ ചർച്ച നടത്തിയപ്പോഴാണ് സത്യാവസ്ഥ ബോധ്യമായത്. ഇതേ തുടർന്നാണ് സമരം അവസാനിപ്പിച്ച് ഓടാൻ തീരുമാനിച്ചത്. കോർപറേഷൻ ഓട്ടോ സ്റ്റാൻഡുകളുടെ കാര്യത്തിൽ നടപടിയെടുത്താൽ മാത്രമേ ഹൈക്കോടതിയിൽ…

Read More

 ഇനി മിന്നും…  അണിഞ്ഞൊരുങ്ങി നെഹ്റു പാർക്ക് ചുള്ളനായി; രണ്ടരക്കോടി രൂപ മുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്

തൃശൂർ: പുത്തൻ റൈഡുകളും മ്യൂസിക് ഫൗണ്ടനും ഗ്യാലറിയുമെല്ലാമായി അണിഞ്ഞൊരുങ്ങിയ കോർപറേഷൻ പാർക്ക് വെള്ളിയാഴ്ച തുറക്കും. ഉൗഞ്ഞാലും സ്ലൈഡറുകളും പെഡലുകളും വാൾ ക്ലൈംബറുകളുമെല്ലാം ബഹുവർണങ്ങളിലാണു സജ്ജമാക്കിയിരിക്കുന്നത്. ഹൈബ്രിഡ് അഡ്വഞ്ചർ, റൊട്ടേഷൻ സ്വിംഗ്, ഡീലക്സ് സ്വിംഗ് തുടങ്ങിയ പുത്തൻ പത്തിനങ്ങളുമുണ്ട്. സൊറ പറഞ്ഞിരിക്കാനും കലാപരിപാടികൾക്കുമെല്ലാം ഉപയോഗിക്കാവുന്ന ഗാലറിക്കു മുന്നിൽ ഒരുക്കിയ കുളത്തിലാണു മ്യൂസിക് ഫൗണ്ടൻ ഒരുക്കുന്നത്. മ്യൂസിക് ഫൗണ്ടന്‍റെ പ്രവർത്തനം ഈ മാസം അവസാനത്തോടെ മാത്രമേ തുടങ്ങൂ. മൂന്നുനാലു വർഷമായി തുരുന്പിച്ചുകിടന്ന കളിയുപകരണങ്ങളാണ് മാറ്റിസ്ഥാപിച്ചത്. രണ്ടര കോടി രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നെഹ്റു പാർക്കിലേക്കു പ്രവേശിക്കുന്നവർ പത്തുരൂപ ടിക്കറ്റു ചാർജ് നൽകണം. 15 വയസുവരെയുള്ളവർക്കു പ്രവേശനം സൗജന്യമാണ്. ഉച്ചയ്ക്കു 12 വരെയും രണ്ടു മുതൽ വൈകുന്നേരം എട്ടുവരേയുമാണ് പ്രവേശനം. നവീകരണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 ന് അടച്ചിട്ട പാർക്കിൽ മാസങ്ങളോളം ഒരു നവീകരണ പ്രവർത്തനവും…

Read More

തൃശൂർ  നഗരത്തിലെ റോഡുകൾ “കുള’മായി;  അപകടങ്ങളും കുരുക്കും കൂടുന്നു

ത്യശൂർ: നഗരത്തിലെത്തുന്ന വാഹനങ്ങളിൽ കുളത്തിൽ നീന്താനുള്ള സൗകര്യങ്ങളുമായി ഇനി എത്തണം. ഒട്ടു മിക്ക റോഡുകളും “കുള’ മായി മാറിയിട്ടും കോർപറേഷൻ അറിഞ്ഞമട്ടില്ല. മഴയിൽ ടാറിംഗ് നടത്താൻ കഴിയില്ലെങ്കിലും മെറ്റലും പാറപ്പൊടിയെങ്കിലുമിട്ട് കുളം നികത്തിയില്ലെങ്കിൽ നിരവധി പേർ അപകടത്തിൽ പെടുമെന്നതിൽ തർക്കമില്ല. വെളിയന്നൂർ കെഎസ്ആർടിസി വഴിയുള്ള യാത്രയാണ് അതി കഠിനമായിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡ് കുണ്ടും കുഴിയുമായി മാറിയതോടെ യാത്ര ദുരിതമായി. വലിയ കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, എറണാകുളം, ശക്തൻസ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന നൂറുകണക്കിന് വാഹനങ്ങളും കുറുപ്പം റോഡ് വഴി വരുന്ന വാഹനങ്ങളും വരുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. നിരവധി വാഹനങ്ങളാണ് ഈ വലിയ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത്. മഴ വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ വീണ് തകരാറു സംഭവിക്കുന്നതും പതിവായി മാറി.…

Read More

ഹൈക്കോടതി പെർമിറ്റിനെതിരെ ഓട്ടോ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; പ്രശ്നം പരിഹരിക്കാൻ പോലീസുമായി ചർച്ച

തൃശൂർ: ഹൈക്കോടതി നിർദ്ദേശത്തിൽ പെർമിറ്റ് വാങ്ങി നഗരത്തിൽ ഓടാനെത്തിയ ഓട്ടോറിക്ഷകൾ തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നം പരിഹരിക്കാൻ പോലീസുമായി ഓട്ടോഡ്രൈവർമാരുടെ ചർച്ച. ഓട്ടം നിർത്തിവച്ചാണ് രാവിലെ മുതൽ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ചർച്ച നടത്തുന്നത്. ഇന്നലെ ഹൈക്കോടതി പെർമിറ്റുമായി വന്ന ഓട്ടോറിക്ഷകൾ ശക്തൻ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. നേരത്തെ തന്നെ ഇത്തരം പെർമിറ്റുള്ള ഓട്ടോറിക്ഷകൾ നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകളിൽ നിർത്താൻ അനുവദിക്കില്ലെന്ന് കാണിച്ച് ഫ്ളക്സുകൾ കെട്ടിയിരുന്നു. ഇത് വകവയ്ക്കാതെ ഇന്നലെ വീണ്ടും ഓട്ടോസ്റ്റാൻഡുകളിൽ ഹൈക്കോടതി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ എത്തിയതോടെ മറ്റു ഡ്രൈവർമാർ തടഞ്ഞതോടെയാണ് പ്രശ്നത്തിന് തുടക്കമിട്ടത്. തുടർന്ന പോലീസെത്തി പ്രശ്നം പരിഹരിക്കാൻ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുന്നത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ ഓട്ടോറിക്ഷകൾ സർവീസ് പുനരാരംഭിക്കുവെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു. ഹൈക്കോടതി വിധിയിലൂടെ നഗരത്തിൽ രണ്ടായിരത്തോളം…

Read More

അഞ്ചുവർഷമായിട്ടും വ്യവസായിക്കു വൈദ്യുതി നൽകാതെ കെഎസ്ഇബി; ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നതെന്ന് പ്രസാദ്

തൃശൂർ: അഞ്ചുവർഷം മുന്പ് അപേക്ഷ നല്കിയ കെട്ടിടത്തിൽ പൂർണമായി വൈദ്യുതിയെത്തിയില്ല. സാങ്കേതികത്വം പറഞ്ഞ് ഒരുതവണ ഫ്യൂസ് ഊരുകയും ചെയ്തു. ഇതിനിടെ മൂന്നുതവണയായി 135 ദിവസം നിരാഹാര സമരം അനുഷ്ഠിക്കേണ്ടിവന്ന വ്യവസായിക്കു മരത്തിൽ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കേണ്ടിവന്നു.- ന്യൂഇയർ കന്പനി ഉടമ എം.എം. പ്രസാദ് ഇന്നും പോരാട്ടത്തിന്‍റെ വഴിയിലാണ്. കഴിഞ്ഞ ആഴ്ചയിലെ ആത്മഹത്യാസമരത്തിനിടെ തഹസിൽദാർ, പോലീസ്, കെഎസ്ഇബി അധികൃതർ നല്കിയ ഉറപ്പിലും, കോടതികളിൽ തുടർന്നുവരുന്ന കേസുകളിലും മാത്രമാണ് പ്രസാദിന്‍റെ പ്രതീക്ഷ. 2014-ലാണ് പ്രസാദ് വിവിധ കന്പനികൾ തുടങ്ങുന്നതിനായി അങ്കമാലി കറുകുറ്റി കേബിൾനഗറിലെ കെട്ടിടം വാടകയ്ക്കെടുത്തത്. പ്രത്യേകം ഡോർ നന്പറും പ്രത്യേകം അക്കൗണ്ടുകളുള്ള കന്പനികളുമായിരുന്നു ലക്ഷ്യം. കെട്ടിടത്തിലെ സന്പൂർണ വൈദ്യുതീകരണത്തിനായി അപേക്ഷ നല്കി. നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിന്‍റെ ഭാഗമായി പ്രാഥമിക കണക്്ഷൻ നല്കിയപ്പോൾ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിരുന്നതായി പ്രസാദ് പറയുന്നു. പിന്നീട് പലപ്പോഴായി പല കാരണങ്ങൾ പറഞ്ഞ് വൈദ്യുതീകരണം മുടക്കുകയായിരുന്നു.…

Read More