രക്തദാനം- നാം അറിയേണ്ട കാര്യങ്ങൾ

ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണു രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത് . അണുബാധയില്ലാത്ത രക്തത്തിന്‍റെ ആവശ്യകതയെക്കുറിച്ച് എല്ലാവിഭാഗം ജനങ്ങളിലും, പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കേണ്ടത് സുപ്രധാനം. നിത്യേനയുണ്ടാകുന്ന റോഡ് അപകടങ്ങൾ, ശസ്ത്രക്രിയ, പൊള്ളൽ, ഫിമോഫീലിയ, ഡെങ്കിപ്പനി, കാൻസർ, പെട്ടെന്നുണ്ടാകുന്ന ചില അസുഖങ്ങൾ അങ്ങനെ നിത്യജീവിതത്തിൽ രക്തം സ്വീകരിക്കേണ്ടിവരുന്നതിന്‍റെയും രക്തം ദാനം ചെയ്യേണ്ടിവരുന്നതിന്‍റെയും അവസരങ്ങൾ നിരവധിയാണ്. ജീവിതത്തിന്‍റെ ഗതിവിഗതികൾ തികച്ചും അപ്രതീക്ഷിതമായതിനാൽ മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നൽകുന്ന ജീവരക്തം നാളെ നമ്മൾക്കും വേണ്ടിവന്നേക്കാം… അതോടൊപ്പം ഒരു ജീവൻ രക്ഷിക്കാൻ നമ്മൾ കാാണിക്കുന്ന പ്രതിബദ്ധത നാളെ മറ്റൊരാൾക്കു മാതൃകയാവുകയും ചെയ്യും. രക്തദാനം – നാം അറിയേണ്ട കാര്യങ്ങൾ രക്തം മനുഷ്യന്‍റെ ജീവൻതന്നെയാണ്. മനുഷ്യശരീരത്തിൽ ശരാശരി 45 ലിറ്റർ വരെ രക്തമാണുള്ളത്.…

Read More

ഒമേഗ 3 കുറഞ്ഞാൽ… ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയരോഗങ്ങൾ തടയുമോ?

ആരോഗ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്‍റെ പ്രവർത്തനങ്ങൾ, ശരീരവളർച്ച, വികാസം എന്നിവയ്ക്ക് അവശ്യം. ഇപിഎ, ഡിഎച്ച്എ, എഎൽഎ എന്നിങ്ങനെ ഒമേഗ 3 പലതരം. ശരീരം ഇവ ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് ഇതു ലഭ്യമാകുന്നത്. തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് അവശ്യപോഷകം. ആഴ്ചയിൽ രണ്ടുതവണ അയല, മത്തി തുടങ്ങിയ ചെറുമീനുകൾ കറിവച്ചുകഴിക്കുന്നത് ഒമേഗ 3 യുടെ ലഭ്യതയ്ക്കു സഹായകം. ഒമേഗ 3 ഫാറ്റി ആസിഡ് സമൃദ്ധമാണു മീനെണ്ണ. ഒമേഗ 3 കുറഞ്ഞാൽ… ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കുറവുളളവർക്ക് ക്ഷീണം, ഓർമക്കുറവ്, ചർമത്തിനു വരൾച്ച, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഡിപ്രഷൻ തുടങ്ങിയവയ്ക്കു സാധ്യതയേറും. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഒമേഗ 3 ഫാറ്റി ആസിഡുകൾ അവശ്യം. പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഒമേഗ3 ഫാറ്റി ആസിഡുകൾ. മീനിൽ മാത്രമല്ല ഒമേഗ 3 ഉഴുന്ന്, രാജ്മാ,…

Read More

പ്രമേഹരോഗികൾക്കൊരു ആശ്വാസവാർത്ത! ലാബിലേക്കോടണ്ട; ഫോണിലേക്കു നോക്കിക്കോ..!

പ്രമേഹരോഗികൾക്കൊരു ആശ്വാസവാർത്ത. രാവിലെ ഉണർന്നപടി വിശന്നു കത്തുന്ന വയറുമായി രക്തപരിശോധനാ ലാബുകളിലേക്ക് ഇനി ഓടണ്ട. ആയിരങ്ങൾ മുടക്കി ഗ്ലൂക്കോമീറ്ററും വാങ്ങണ്ട. ഒരു സ്മാർട്ട്ഫോണ്‍ കൈയിലുണ്ടായാൽ മതി. എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും രോഗികൾക്ക് സ്വയം ഗ്ലൂക്കോസിന്‍റെ അളവ് പരിശോധിക്കാൻ കഴിയുന്ന ആപ്ലിക്കേഷനും ഒരു പ്രത്യേക സ്മാർട്ട്ഫോണ്‍ കെയ്സുമാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. കലിഫോർണിയ സാൻഡിയാഗോ യൂണിവേഴ്സിറ്റി പ്രൊഫസർ പാട്രിക് മെഴ്സിയറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പുതിയ ആശയത്തിനു പിന്നിൽ. സ്മാർട്ട്ഫോണ്‍ കെയ്സായി ഉപയോഗിക്കാവുന്ന ഈ ഉപകരണത്തെ ജി ഫോണ്‍ എന്നാണ് പാട്രിക് വിശേഷിപ്പിക്കുന്നത്. ഉപയോഗിക്കാനും കൊണ്ടുനടക്കാനും വളരെ എളുപ്പമുള്ളതിനാൽ ഇത് ജനകീയമാകും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ. എന്നാൽ ഇതിന്‍റെ വിശ്വാസ്യതയേക്കുറിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Read More

സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക

പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനു സഹായകം. അതിനാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു. പേരയ്ക്കയിൽ ഏത്തപ്പഴത്തിൽ ഉളളതിനു തുല്യമായ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രക്തസമ്മർദം നിയന്ത്രണവിധേയമാക്കുന്നതിനു സഹായകം. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായകം. പേരയ്ക്കയിൽ വിറ്റാമിൻ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യുടെ ആൻറി ഓക്സിഡൻറ് ഗുണം ചർമത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹോർമോണുകളുടെ ഉത്പാദനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പർ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തങ്ങൾക്കും സഹായകം. പേരയ്ക്കയിലെ മാംഗനീസ് ഞരന്പുകൾക്കും…

Read More

അഴകിനും ആരോഗ്യത്തിനും വെണ്ടയ്ക്ക

വെണ്ടയ്ക്കയിലുളള വിറ്റാമിൻ എ എന്ന ആന്‍റി ഓക്സിഡൻറ് ചർമാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകൾ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചർമകോശങ്ങൾക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകൾ നിർവീര്യമാക്കുന്നു. സ്ത്രീകളുടെ ആരോഗ്യജീവിതത്തിന് സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്‍റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്ഥശിശുവിന്‍റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം. വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിൻ നിർമാണം ത്വരിതപ്പെടുത്തുന്നു. ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ ശുദ്ധമായ വെണ്യ്ക്കയിൽ നിന്നു തയാറാക്കുന്നവിഭവങ്ങൾ ഉൾപ്പെടുത്തണം. ശരീരമെന്പാടും ഓക്സിജൻ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിൻ ഉത്പാദനം കൂടുന്നതോടെ രക്തസഞ്ചാരവും മെച്ചപ്പെടുന്നു. ചർമത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിർത്താനാകുന്നു. ഹൃദയത്തിനും സുഹൃത്ത് വെണ്ടയ്ക്കയിൽ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്‍റെ തോത് സംതുലനം ചെയ്തു…

Read More

രോഗപ്രതിരോധശക്തിക്ക് പപ്പായ

* പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന കാർപെയ്ൻ എന്ന എൻസൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.. * പ്രായമായവർ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം.കുടലിൽ അണുബാധ ഉണ്ടാകുന്നതു തടയുന്നു. * കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം. * പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ…

Read More

രോഗങ്ങളെ അകറ്റിനിർത്താൻ എന്തു ചെയ്യണം?

* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നിവ ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ. വീട്ടിൽ കറിവേപ്പു നട്ടുവളർത്താം. * ശുഭാപ്തിവിശ്വാസം ജീവിതത്തിന്‍റെ ഭാഗമാക്കുക. നെഗറ്റീവ് ചിന്തകൾ വിളന്പുന്നവരുമായുളള ചങ്ങാത്തം ഒഴിവാക്കുക. * നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുക. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്…) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക * മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനു ധ്യാനം, യോഗ, വ്യായാമം, ബ്രീതിംഗ് വ്യായാമമുറകൾ, നടത്തം എന്നിവ ഗുണപ്രദം. ഇവ പരിശീലനം നേടിയവരിൽ നിന്ന് സ്വായത്തമാക്കാം. * ദിവസവും…

Read More

മദ്യം മൂലം കാൻസറും! വില്ലൻ അസെറ്റാൽഡിഹൈഡ്

ന്യൂയോർക്ക്: മദ്യം കാൻസറിനു കാരണമാകും. മദ്യപാനത്തിന്‍റെ തോത് കൂടുംതോറും കാൻസർ സാധ്യതയുടെ തോതും കൂടും. കാൻസർ ചികിത്സകരുടെ സംഘടനയായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ആസ്കോ) എത്തിച്ചേർന്ന നിഗമനമാണിത്. വായ, തൊണ്ട, ശ്വാസനാളദ്വാരം, അന്നനാളം, വൻകുടൽ, മലദ്വാരം, കരൾ എന്നിവിടങ്ങളിലെ കാൻസറും മദ്യപാനവുമായി നേരിട്ടുള്ള ബന്ധമാണു കണ്ടെത്തിയത്. സ്ത്രീകളുടെ സ്തനാർബുദത്തിലും മദ്യം പങ്കുവഹിക്കുന്നു. കാൻസർ രോഗബാധയിൽ 5.5 ശതമാനവും കാൻസർ മരണങ്ങളിൽ 5.8 ശതമാനവും മദ്യം മൂലമാണെന്ന് ആസ്കോ പറയുന്നു. പഠനറിപ്പോർട്ട് ആസ്കോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മിതമായി മദ്യപിക്കുന്നവരിൽ (ആഴ്ചയിൽ 14 പെഗിൽ താഴെ) ഒട്ടും മദ്യപിക്കാത്തവരുടെ ഇരട്ടി സാധ്യതയാണു കാൻസർ ബാധയ്ക്കുള്ളത്. ആഴ്ചയിൽ 15 പെഗിലധികം കഴിക്കുന്നവർക്കു മദ്യപിക്കാത്തവരേക്കാൾ പല മടങ്ങു കൂടുതലാണു കാൻസർ ബാധയുടെ സാധ്യത. ഇവർക്ക് വായ, തൊണ്ട, അന്നനാളം എന്നിവയിൽ കാൻസർ പിടിക്കാനുള്ള സാധ്യത അഞ്ചിരട്ടിയാണ്. ശ്വാസനാളദ്വാര കാൻസറിനുള്ള…

Read More

ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും‍? രോഗലക്ഷണങ്ങളും, ചികിത്സാ രീതികളും

അത്യന്തം സങ്കീർണവും ഗഹനവുമാണ് ജീവന്‍റെ ‘മെക്കാനിസം’. ഭൂമിയിലെ ജീവജാലങ്ങളിൽ സൃഷ്ടികർത്താവിന്‍റെ ഈ കരവിരുത് ദൃശ്യമാണെങ്കിലും ഉദാത്തസൃഷ്ടിയായ മനുഷ്യനിൽ അതിന്‍റെ തികവാർന്ന സന്പൂർണത നമുക്ക് കാണാൻ കഴിയും. ജീവികളുടെ ദഹനപ്രക്രിയയിൽ അടുക്കും ചിട്ടയുമുള്ള ദഹനഗ്രന്ഥികളുടെ പ്രവർത്തനം തന്നെ ഉദാഹരണം. ജീവന്‍റെ നിലനിൽപ്പിനാവശ്യമായ ആഹാരം ഉമിനീരുമായി കൂടിക്കലർന്ന് ആമാശയത്തിലെത്തുന്നു. തുടർന്നുദഹനപ്രക്രിയ പുരോഗമിക്കുന്നു. ഇതിനാവശ്യമായ ഉമിനീര് ഉമിനീർ ഗ്രന്ഥികളാണ് ഉത്പാദിപ്പിക്കുന്നത്. നിർദിഷ്ട സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഈ സ്രവമാണ് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഉമിനീരിൽ ധാരാളം മൂലകങ്ങൾ നിറഞ്ഞിരിക്കുന്നു. (ഇവയിൽ ചിലത്… ജലം, കാറ്റയോണ്‍സ്, സോഡിയം, പൊട്ടാസ്യം, കാത്സ്യം, ആനയോണ്‍സ്, ക്ലോറിൻ, മ്യൂസിൻ, ഇമ്മ്യൂണോഗ്ലോബിൻ, കാലിക്രീൻ, ഹോർമോണുകൾ, എപിഡേർമൽ ഗ്രൗത്ത് ഫാക്ടർ, പ്രോആർജിനിൽ, എൻസൈമുകൾ (ആൽഫ അമിലേയ്സ്, ലിൻഗ്വൻ ലൈപേയ്സ്, ടയലിൻ തുടങ്ങിയവ), ഒപ്പിയോർഫിൻ, സെല്ലുലാർ എൻസൈമുകൾ, വാതകങ്ങൾ, ഓക്സിജൻ, നൈട്രജൻ, കാർബണ്‍ ഡൈയോക്സൈഡ്, യൂറിയ, യൂറിക് ആസിഡ്, പ്രൊട്ടീൻ, ഫോസ്ഫേറ്റ്,…

Read More

വേദനസംഹാരി ഉപയോഗിക്കുന്പോൾ

* വേദനസംഹാരികൾ പതിവായി കഴിക്കുന്നവർ ശാരീരികവും മാനസികവുമായ അവസ്ഥകൾ ഡോക്ടറുമായി പങ്കുവയ്ക്കണം. ആവശ്യമെങ്കിൽ ഡോക്ടർ മരുന്നുകളുടെ ഡോസിൽ മാറ്റം വരുത്തും. ഡോക്ടർ നിർദേശിക്കുന്ന കാലയളവിൽ നിശ്ചിത അളവിൽ മാത്രം വേദനസംഹാരികൾ ഉപയോഗിക്കുക. ഇതിൽ വീഴ്ച വരുത്തരുത്. ഡോക്ടർ ഒരിക്കൽ നല്കിയ കുറിപ്പടി ഉപയോഗിച്ച് ആവശ്യമുളളപ്പോഴെല്ലാം വേദനസംഹാരികൾ വാങ്ങി ഉപയോഗിക്കരുത്. സ്വയം ചികിത്സ പാടില്ലെന്നർഥം. * ഗർഭിണികൾ ചികിത്സകെൻറ അനുവാദം കൂടാതെ വേദനസംഹാരികൾ കഴിക്കരുത്. * ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഡോസിൽ മാറ്റം വരുത്തരുത്. * വേദനസംഹാരികളുടെ പാർശ്വഫലങ്ങളെക്കുറിച്ചു ചികിത്സകൻ രോഗിക്കു വ്യക്തമായ ധാരണ നല്കുക * വിദഗ്ധ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികൾ നല്കരുത്. നിർദിഷ്ട അളവിൽ കൂടുതൽ നല്കരുത്. * മയക്കുമരുന്നുകളോടു താത്പര്യം പുലർത്തുന്നവർ അതു കിാതെ വരുന്പോൾ ഇത്തരം വേദനസംഹാരികൾ അമിതമായ അളവിൽ കഴിക്കാറുണ്ട്.ഇതു വേദനസംഹാരികളുടെ ദുരുപയോഗത്തിന് ഇടയാക്കുന്നു. അംഗീകൃത ഡോക്ടറുടെ കുറിപ്പടി കൂടാതെ ഇത്തരം മരുന്നുകൾ…

Read More