കിറ്റക്‌സിനെ ക്ഷണിച്ച് അഞ്ച് സംസ്ഥാനങ്ങള്‍! സാബു ജേക്കബുമായി ആശയവിനിമയം നടത്തി; കമ്പനിയെയും തന്നെയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സാബു ജേക്കബ്

കൊച്ചി: 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറിയതിനു പിന്നാലെ കിറ്റക്‌സിനെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചത് അഞ്ച് സംസ്ഥാനങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബുമായി ആശയവിനിമയം നടത്തിയത്. നിക്ഷേപങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റുമോയെന്നതില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കമ്പനിയെയും തന്നെയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായാണു സാബു ജേക്കബ് വ്യക്തമാക്കുന്നത്. രാഷട്രീയ പകപോക്കലാണ് റെയ്ഡുകള്‍ക്കു പിന്നില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും കമ്പനിയെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അദേഹം പറഞ്ഞു. സ്ഥലം എംഎല്‍എയുടെ സ്വാധീനം ഉപയോഗിച്ച് ഭരണതലത്തില്‍ നടത്തുന്ന ഇടപെടലുകളെ തുടര്‍ന്നാണ് മാരത്തണ്‍ റെയ്ഡ് നടക്കുന്നതെന്നും അദേഹം ആരോപിച്ചു. എന്നാല്‍, എംഎല്‍എ ഈ ആരോപണങ്ങള്‍ നിഷേധിച്ചു രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ തുടര്‍ച്ചയായി ഫാക്ടറിയില്‍ പരിശോധന നടത്തി ബുദ്ധിമുട്ടിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ധാരണാപത്രം ഒപ്പിട്ട 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി…

Read More

ബിജെപി സംസ്ഥാന നേതാക്കൾ ഒന്നടങ്കം രാജിവയ്ക്കണം; പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകരുടെ റിപ്പോർട്ട്

തൃശൂർ: ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവച്ചൊഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകർ. സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരടക്കമുള്ള നിരീക്ഷകർ നൽകിയ റിപ്പോർട്ടിന്‍റെ ഉള്ളടക്കം സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുള്ള നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. സ്വന്തം ഗ്രൂപ്പു താത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് മുരളീധരൻ ശ്രമിക്കുന്നത്. തന്‍റെ ചുറ്റുമുള്ളവരെ മാത്രം പരിഗണിച്ച് മറ്റുള്ളവരെ തള്ളുകയാണ് മുരളീധരന്‍റെ രീതി. കേന്ദ്ര സർക്കാരിന്‍റെ ക്ഷേമപദ്ധതികൾക്ക് കേരളത്തിൽ പ്രചാരം നൽകാൻ മന്ത്രി അടക്കമുള്ളവർക്കു കഴിഞ്ഞില്ല. പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പു ഫണ്ട് ചെലവഴിക്കാതെ സ്വന്തം ആവശ്യങ്ങൾക്ക് എടുക്കുന്നു. വോട്ടുമറിക്കാൻ പണം വാങ്ങിയ സംഭവങ്ങളും ഉണ്ടായി. വലിയ ക്രമക്കേടുകൾ നടന്നു. താഴെത്തട്ടിൽ പാർട്ടി പ്രവർത്തനങ്ങൾ നടക്കുന്നില്ല.പി.പി. മുകുന്ദനു ശേഷം സംസ്ഥാനത്ത് ജനസ്വാധീനമുള്ള നേതാക്കൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ…

Read More

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സൂഫിയാൻ കസ്റ്റഡിയിൽ; പിടിയിലായത് കൊടുവള്ളി സ്വർണക്കടത്ത് സംഘത്തിന്‍റെ തലവൻ

  കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനി കൊടുവള്ളി സ്വദേശി സൂഫിയാൻ കസ്റ്റഡിയിൽ. ബുധനാഴ്ച പുലർച്ചെയാണ് സൂഫിയാൻ പിടിയിലായത്. ഇയാളെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊടുവള്ളി സ്വർണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന ആളാണ് സൂഫിയാൻ. രാമനാട്ടുകര അപകടം നടക്കുമ്പോൾ സ്വർണക്കടത്ത് സംഘത്തെ ഏകോപിപ്പിച്ച് സൂഫിയാൻ കരിപ്പൂർ‌ വിമാനത്താവളത്തിലുണ്ടായിരുന്നതായാണ് വിവരം. അപകടസ്ഥലത്തും ഇയാൾ എത്തിയിരുന്നു. സൂഫിയാന്‍റെ നിർദേശപ്രകാരമാണ് ചെർപ്പളശേരി ക്വട്ടേഷൻ സംഘം അർജുൻ ആയങ്കിയേയും സംഘത്തെയും പിന്തുടർന്നത്.

Read More

മരുഭൂമിയെ കീറിമുറിച്ച് എത്തിഹാദ് റെയിൽ പദ്ധതി കുതിക്കുന്നു! 35 പാലങ്ങളും 15 തുരങ്കങ്ങളും പാതയിലുണ്ടാകും; മറ്റ് വിശേഷങ്ങള്‍ ഇങ്ങനെ…

അബുദാബി : മരുഭൂമിയിലെ കടന്പകൾ താണ്ടി എത്തിഹാദ് റെയിൽ എന്ന സ്വപ്നം അതിവേഗം നിശ്ചിത ട്രാക്കിലൂടെ മുൻപോട്ടു കുതിക്കുകയാണ് . എത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തേയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയാണ് റെയിൽ നിർമ്മാണത്തിന്‍റെ പുരോഗതി വിലയിരുത്തിയത്. യുഎഇയിലെ രണ്ടു വലിയ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടത്തിലെ ട്രാക്ക് നിർമ്മാണം പരിശോധിക്കാനാണ് ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയത്. നിർമ്മാണ കേന്ദ്രമായ Seih Shuaibൽ നിന്നും അബുദാബി ഭാഗത്തേക്കും ദുബായ് ഭാഗത്തേക്കുമായി 10 കിലോമീറ്റർ ദൂരം ഇൻസ്പെക്ഷൻ ട്രെയിനിൽ യാത്ര നടത്തുകയും ചെയ്തു. 1000 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ടാം ഘട്ടത്തിൽ സൗദിയുടെ അതിർത്തിയായ ഗുവെയ്ഫാത്തിനെ ഫുജൈറയുമായി സംയോജിപ്പിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെ അലോസരപ്പെടുത്താതെയും അവയുടെ സഞ്ചാര പഥങ്ങളെ തടസപ്പെടുത്താതെയും പാലങ്ങളും, കനാലുകളും നിർമ്മിച്ചാണ് നാല് പാതയുടെ നിർമ്മാണം…

Read More

സർക്കാർ മെഡിക്കൽ കോളജിൽ ഒറ്റദിവസം മരിച്ചത് 12 കോവിഡ് രോഗികൾ; ഡോക്ടർമാർ ജോലിക്ക് എത്താത്തതിനെ തുടർന്നെന്ന് ആരോപണം

  ഗോഹട്ടി: ആസാമിലെ സർക്കാർ മെഡിക്കൽ കോളജിൽ 24 മണിക്കൂറിനിടെ മരിച്ചത് 12 കോവിഡ് രോഗികൾ. ഗോഹട്ടി മെഡിക്കൽ കോളജിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രാത്രിയിൽ ഡോക്ടർമാർ ജോലിക്കെത്താത്തതിനെ തുടർന്നാണ് കൂട്ടമരണങ്ങളെന്ന് ആരോപിക്കപ്പെടുന്നു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒൻപത് രോഗികളും വാർഡിൽ കിടത്തിയിരുന്ന മൂന്ന് രോഗികളുമാണ് മരിച്ചത്. ഇവരുടെ ഓക്സിജൻ നില 90 ശതമാനത്തിലും താഴെയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് അഭിജിത് ശർമ പറഞ്ഞു.രാത്രിയിൽ ഡോക്ടർമാർ ജോലിക്കെത്താറില്ലെന്ന് കോവിഡ് രോഗികളും മരിച്ചവരുടെ ബന്ധുക്കളും ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി കേശബ് മഹന്ത ആശുപത്രി സന്ദർശിച്ചു. മുതിർന്ന ഡോക്ടർമാരുടെ യോഗം വിളിക്കുകയും

Read More

എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ട്! പണം പിൻവലിക്കൽ നാലു പ്രാവശ്യത്തിൽ കൂടിയാൽ 15 രൂപയും ജിഎസ്ടിയും

മുംബൈ: സീറോ ബാലൻസ് അക്കൗണ്ടുകൾ എന്ന പേരിൽ അറിയപ്പെടുന്ന ബേസിക്ക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡി )ഉടമകൾക്കു നല്കിവരുന്ന ധനകാര്യ സേവനങ്ങൾക്കുള്ള ഫീസുകൾ പുതുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബിഎസ്ബിഡി അക്കൗണ്ടുകളിൽനിന്നുള്ള പ്രതിമാസ പണംപിൻവലിക്കലുകൾ നാലു പ്രാവശ്യത്തിൽ കൂടിയാൽ, അടുത്ത ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. എസ്ബിഐ ബ്രാഞ്ചുകൾ, എസ്ബിഐ എടിഎം, മറ്റു ബാങ്കുകളുടെ എടിഎം എന്നിവയ്ക്കെല്ലാം പുതുക്കിയ നിരക്ക് ബാധകമാണ്. ഒരു ധനകാര്യവർഷത്തിൽ 10 ചെക്ക് ലീഫിലെ ഇടപാടുകൾ സൗജന്യമായിരിക്കും. സൗജന്യപരിധി കടന്നുള്ള ആദ്യ 10 ലീഫ് ചെക്ക്ബുക്കിന് 40 രൂപയും ജിഎസ്ടിയും 25 ലീഫ് ചെക്ക്ബുക്കിന് 75 രൂപയും ജിഎസ്ടിയുമാണു പുതിയ നിരക്ക്. അടിയന്തര ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും ഈടാക്കും. മുതിർന്ന പൗരന്മാർ ചെക്ക് ഇടപാടുകൾക്കുള്ള ഫീസ് നൽകേണ്ടതില്ല. ജൂലൈ ഒന്ന് മുതൽ…

Read More

പാചകവാതക സബ്സിഡി നിലച്ചിട്ട് ഒന്നരവർഷം! അടുക്കളകളെ ആകുലതയിലാഴ്ത്തുന്ന പാചകവാതക സബ്സിഡിയെക്കുറിച്ചു സര്‍ക്കാരിനു മൗനം

കൊച്ചി: പെട്രോള്‍ വില നൂറില്‍ തൊട്ടതിന്‍റെ ആഘാതം കോവിഡ് കാലത്തു ജനത്തിന്‍റെ നടുവൊടിക്കുമ്പോള്‍, അടുക്കളകളെ ആകുലതയിലാഴ്ത്തുന്ന പാചകവാതക സബ്സിഡിയെക്കുറിച്ചും സര്‍ക്കാരിനു മൗനം. 2019 ഡിസംബറില്‍ നിലച്ച ഗാര്‍ഹിക പാചകവാതക സബ്സിഡി, ഇനിയെന്നു പുനരാരംഭിക്കുമെന്ന് എണ്ണക്കമ്പനികളും സര്‍ക്കാരും വ്യക്തമാക്കുന്നില്ല. പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കാണെന്നു പറയുമ്പോഴും എല്‍പിജി സബ്സിഡിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണ്. മുന്നറിയിപ്പില്ലാതെ സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്രസർക്കാർ ബജറ്റിനുശേഷവും അതു പുനരാരംഭിക്കുന്നതിനെക്കുറിച്ചു വ്യക്തമാക്കിയിട്ടില്ല. വിവിധ സബ്സിഡികള്‍ ഘട്ടംഘട്ടമായി നിര്‍ത്താലാക്കുന്ന നയം പാചകവാതകത്തിന്‍റെ കാര്യത്തിലും നടപ്പാക്കുകയാണെന്ന് ആരോപണമുണ്ട്. 2019 ഡിസംബറില്‍ 720 രൂപയായിരുന്നു ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില. ഇതില്‍ നിശ്ചിത തുക സബ്സിഡിയായി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചെത്തിയിരുന്നു. നിലവില്‍ കൊച്ചിയില്‍ പാചകവാതക സിലിണ്ടറിന്‍റെ വില 816 രൂപയാണ്. സബ്സിഡി നിലച്ചതിനാല്‍ എല്ലാവരും ഈ വില നല്‍കണം. വിവിധ സ്ഥലങ്ങളില്‍ സര്‍വീസ്…

Read More

മയൂഖ ജോണി ഉന്നയിച്ച പീഡനപരാതി വ്യാജമെന്ന് ‘എംപറർ’ വിട്ടവർ! പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന്‌ മയൂഖ

തൃശൂർ: ഒളിന്പ്യൻ മയൂഖ ജോണി ആരോപിച്ച ബലാൽസംഗ കേസ് വ്യാജമാണെന്നും മുരിയാട് എംപറർ ഇമ്മാനുവേൽ പ്രസ്ഥാനത്തിനു നേതൃത്വം നൽകുന്നവർ ആ പ്രസ്ഥാനം വിട്ടുപോയവർക്കെതിരേ നടത്തുന്ന കള്ളക്കേസാണതെന്നും ആരോപണം. എംപറർ ഇമ്മാനുവേൽ എന്ന പ്രസ്ഥാനത്തിൽനിന്നു വിട്ടുപോയ മുൻ ചെയർമാനും മുൻ ട്രസ്റ്റിമാരും നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. തന്‍റെ സുഹൃത്തിനെ മുരിങ്ങൂർ സ്വദേശി ജോണ്‍സണ്‍ പീഡിപ്പിച്ചെന്നാണ് കഴിഞ്ഞദിവസം ഒളിന്പ്യൻ മയൂഖ ജോണി ആരോപിച്ചത്. മയൂഖ ജോണിയും കുടുംബവും 2010 മുതൽ മുരിയാട് എംപറർ ഇമ്മാനുവേൽ ‘സീയോൻ’ എന്ന ആത്മീയ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവർത്തകരാണ്. ആ വിശ്വാസരീതി ഉപേക്ഷിച്ചവരെ കുടുക്കാനാണു കള്ളക്കേസ്. പ്രസ്ഥാനത്തിന്‍റെ പ്രാരംഭകാലമായ 2007 മുതൽ 2017 വരെ ട്രസ്റ്റികളും ട്രസ്റ്റ് ഭാരവാഹികളും ആയിരുന്ന തങ്ങൾക്കെതിരേ കള്ളപ്പരാതിയാണെന്നു പോലീസ് അടക്കമുള്ള എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. കള്ളത്തെളിവുകൾ സൃഷ്ടിച്ചതിന്‍റെ തെളിവുകളും തങ്ങൾ പോലീസിനു കൈമാറിയിട്ടുണ്ട്. പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായിരുന്ന ജോസഫ് പൊന്നാർ…

Read More

ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി! കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. 500 വാട്സ് വരെ കണക്ടഡ് ലോഡുള്ള പ്രതിമാസ ശരാശരി ഉപഭോഗം 30 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കായിരുന്നു ഈ ആനുകൂല്യം നൽകിവന്നത്. 1000 വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 50 യൂണിറ്റ് വരെ മാത്രം ഉപഭോഗമുള്ളതുമായ ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റ് ഒന്നിന് 1.50 രൂപയായി നിശ്ചയിച്ചു. നേരത്തെ ഇത് 20 യൂണിറ്റ് വരെ മാത്രം ഉപഭോഗമുള്ള ബിപിഎൽ കുടുംബങ്ങൾക്കാണ് നൽകിയിരുന്നത്. വാണിജ്യ വ്യാവസായിക ഉപഭോക്താക്കൾക്ക് ‌മെയ് മാസത്തെ ഫിക്സഡ്/ഡിമാൻഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി. സിനിമ തീയറ്ററുകൾക്ക് മെയ്…

Read More

എന്തുകൊണ്ട് നമ്മള്‍ തോറ്റു ? കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തോൽവി; അന്വേഷണത്തിന് സിപിഎം സമിതി

കൊല്ലം : കരുനാഗപ്പള്ളിയിലേയും കുണ്ടറയിലേയും തോൽവിയുടെ കാരണങ്ങൾ വിലയിരുത്താൻ സിപിഎം സമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാനസമിതിഅംഗങ്ങളായി കെ.സോമപ്രസാദ് എംപി, എസ്.രാജേന്ദ്രൻ, എസ്.ശിവശങ്കരപ്പിള്ള എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുന്നത്. കുണ്ടറയിൽ മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ജില്ലയിൽ സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു. ഇവിടെ പാർട്ടിക്ക് പൊതുവേ വീഴ്ചയുണ്ടായതായി ആരോപണമുയർന്നിരുന്നു. ആഴക്കടൽ മത്സ്യബന്ധനവിവാദം, കശുവണ്ടിമേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പടെ നിരവധി വിഷയങ്ങൾ ഇവിടെ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായിരുന്നു. ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. കരുനാഗപ്പള്ളിയിൽ സിപിഐ നേതാവ് ആർ.രാമചന്ദ്രന്‍റെ പരാജയവും പാർട്ടിയിൽ ചർച്ചയായിരുന്നു. ഇവിടെ സിപിഎമ്മിലെ ഒരു വിഭാഗത്തിലേയും ബിജെപിയുടെയും വോട്ട് യുഡിഎഫിന് ലഭിച്ചെന്ന ആരോപണവും ശക്തമായി. ആർ.രാമചന്ദ്രനും പ്രാദേശിക സിപിഎം നേതാക്കളും തമ്മിൽ അത്ര സുഖത്തിലായിരുന്നില്ലെന്നതും മണ്ഡലം നഷ്ടമാകാൻ കാരണമായാതായി കരുതപ്പെടുന്നു. കരുനാഗപ്പള്ളിയിലും കുണ്ടറയിലും കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെ‌‌ടുപ്പുകളായി ഒരു സീറ്റ് ലഭിക്കാതിരുന്ന കോൺഗ്രസിന്‍റെ നാണക്കേട് ഇക്കുറി മാറി.…

Read More