വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചു കൊന്നു കിണറ്റിൽ തള്ളി; ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

മുംബൈ: വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചു കൊന്നു കിണറ്റിൽ തള്ളിയതായി വിവരം ലഭിച്ചു. മഹാരാഷ്‌ട്രയില്‍ ഒളിവില്‍ കഴിഞ്ഞ വിനോദ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. റയ്ഗഡ് കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍നിന്നുമാണ് വിനോദ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. റയ്ഗഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു വിനോദ് കുമാര്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പടെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സമീപ മേഖലയിലെ ആദിവാസി കോളനിയില്‍ താമസിക്കുന്നവരാണിവര്‍. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വരാപ്പുഴ പീഡനക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ഇ‍യാൾ ഒളിവിൽ പോയത്.

Read More

മോഡലുകളുടെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പരാതിയുമായി സൈജു തങ്കച്ചൻ; ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ മോചന ദ്രവ്യം

വൈപ്പിൻ: മോഡലുകൾ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. കുഴുപ്പിള്ളി ബീച്ചിലെ ഹോം സ്റ്റേയിൽനിന്നും മൂന്നംഗ സംഘം ഒരു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നാണ് സൈജു പറയുന്നത്. ഇതേ തുടർന്ന് സഹോദരൻ കാക്കനാട് കൊളംബിയ ഫ്ളാറ്റിൽ താമസിക്കുന്ന എം.ടി. സോണി മുനന്പം പോലീസിൽ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരേ മുനന്പം പോലീസ് കേസെടുത്തിട്ടുണ്ട്. 15നു രാത്രി കുഴുപ്പിള്ളി ബീച്ചിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണത്രേ സംഘം സൈജു തങ്കച്ചനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഘം രാത്രി ഹോം സ്റ്റേയിലെത്തി ഭീഷണിപ്പെടുത്തി സൈജുവിനെ കണ്ണുകെട്ടി കടത്തിക്കൊണ്ട് പോയെന്നാണ് പരാതിയിൽ പറയുന്നത്. ഇടക്ക് ബീച്ചിൽ വച്ച് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് ഓടി ഒരു ബൈക്കിൽ കയറി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നുവെന്നും സഹോദരൻ…

Read More

മൂന്നു മണിക്കൂർ നാദിര്‍ഷായെ ചോദ്യം ചെയ്തു; അനൂപിന്‍റെ ഫോണിലെ വിവരങ്ങൾ അന്വേഷണ സംഘത്തിന്; പുറത്തേക്ക് വരുന്ന വിവരങ്ങൾ ഇങ്ങനെ…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായി നാദിര്‍ഷായെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യംചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. അതേസമയം, ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ദിലീപിന്‍റെ ചാറ്റേര്‍ഡ് അക്കൗണ്ടന്‍റിനെയും ചോദ്യംചെയ്തു. ദിലീപിലെ വീണ്ടും ചോദ്യംചെയ്യുംപ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെയാണിത്. കേസില്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനൂപ് ഹാജരാകാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ച് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു പരിശോധനയ്ക്ക് ഹാജരാക്കിയ അനൂപിന്‍റെ…

Read More

സ്കൂൾ തുറക്കൽ; കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങൾക്ക് വേഗനിയന്ത്രണ സംവിധാനം ഉണ്ടാകണം; പരമാവധി സുരക്ഷ ഒരുക്കുമെന്ന് പോലീസ് മേധാവി

തിരുവനന്തപുരം: തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. രണ്ടുവർഷത്തിനു ശേഷം സ്കൂളുകൾ പൂർണമായും തുറക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ നിരത്തുകളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് അദ്ദേഹം നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂൾ മേധാവികളുടെ യോഗം ചേർന്ന് കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം. മോട്ടോർ വാഹന വകുപ്പിന്‍റെ സഹകരണത്തോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തി വാഹനങ്ങൾ ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ ഉടൻ തീർക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാടകയ്ക്കെടുക്കുന്ന സ്വകാര്യവാഹനങ്ങളുടെ ഡ്രൈവർമാർ പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. മദ്യപിച്ചും അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാരായി നിയോഗിക്കാൻ പാടില്ല. കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഒമ്നി വാഹനങ്ങൾ ഉൾപ്പെടെയുളളവയ്ക്ക്…

Read More

യുഎഇയിൽ നിന്ന് നാട്ടിലേക്കാണോ, വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് പിസിആർ പരിശോധന ഒഴിവാക്കി ഗോ എയർ

ദുബായ്: യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ യാത്രയ്ക്ക് മുൻപുള്ള പിസിആർ പരിശോധന ഒഴിവാക്കി ഗോ എയർ. ഇന്ത്യയിൽ നിന്ന് വാക്സിനെ ടുത്തവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. മറ്റ് എയർലൈനുകൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ ഇൻഡിഗോ എയർലൈനും ഇത്തരത്തിൽ യാത്ര അനുവദിക്കുന്നുണ്ട്. എയർ സുവിധയിൽ സെൽഫ് ഡി ക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണമെന്ന് ഗോ എയറിന്‍റെ നിർദേശത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ പൂർത്തീകരിക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനഫലം ഹാജരാക്കണം.

Read More

ഭക്ഷണം വിളമ്പി രാഹുൽ, തലപ്പാവ് വച്ചു മോദി, പ്രവചിച്ചു കേജരിവാൾ..! പഞ്ചാബിൽ നടക്കുന്നത്…

ന്യൂഡല്‍ഹി: പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വാക്പയറ്റും കൊമ്പ് കോര്‍ക്കലുമായി നേതാക്കള്‍. ബിജെപിയുടെ താരപ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയുടെ വേരുറപ്പിക്കാന്‍ കേജരിവാളും പഞ്ചാബില്‍ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. കര്‍ഷകരില്‍നിന്നു കടുത്ത പ്രതിഷേധം നേരിടുന്ന ബിജെപിക്കു പഞ്ചാബില്‍ ഇത്തവണ ശിരോമണി അകാലി ദളിന്‍റെ സഖ്യമില്ലെന്നതും വലിയ വെല്ലുവിളിയാണ്. അമരീന്ദര്‍ സിംഗ് അകന്നു പോയതും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും കോണ്‍ഗ്രസിനെയും വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ഒറ്റയ്ക്ക് മുതലെടുക്കാം എന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണ മാതൃകയില്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കി പഞ്ചാബില്‍ പ്രചാരണം നടത്തുന്നത്. വിവാദ കാര്‍ഷിക പാസാക്കിയതില്‍ പ്രതിഷേധിച്ചു കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചെങ്കിലും ശിരോമണി അകാലി ദളിനു ഭരണപ്രതീക്ഷ വച്ചു പുലര്‍ത്താന്‍ ആവില്ല. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തനി പകര്‍പ്പുകളാണെന്നും അയോധ്യയിലെ…

Read More

ഇവനെയൊക്കെ എന്തുചെയ്യണം ? നാലു പേർ പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ചു; ഒരാള്‍ മൊബൈലില്‍ പകര്‍ത്തി; കിട്ടി എല്ലാവര്‍ക്കും മുട്ടന്‍പണി

ജയ്പുർ: പശുക്കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. സുബൈര്‍, താലിം, വാരിസ്, ചുന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പശുക്കിടാവിനെ ഉപദ്രവിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റോഡില്‍നിന്ന പശുക്കിടാവിനെ ഒരാള്‍ പിടിച്ചുവയ്ക്കുകയും മറ്റൊരാള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഇതെല്ലാം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തിൽ ഫത്തേഹ് മുഹമ്മദ് എന്നയാള്‍ പരാതി നൽകി. തുടര്‍ന്നാണ് നാലുപ്രതികളെയും പോലീസ് പിടികൂടിയത്.

Read More

ഇൻസ്റ്റഗ്രാം പ്രണയം! പതിനേഴുകാരിയെ പ്രണയം നടിച്ചു വശീകരിച്ച്‌ പീഡിപ്പിച്ചു; ഇതു മൊബൈലില്‍ പകര്‍ത്തി; അജിത്തിനെ പൊക്കി പോലീസ്‌

അടൂര്‍: പതിനേഴുകാരിയെ പ്രണയം നടിച്ചു വശീകരിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തശേഷം ലൈംഗിക പീഡനത്തിനു വിധേയയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ ആര്‍. അജിത്താണ് (21) അടൂര്‍ പോലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി വശത്താക്കുകയായിരുന്നു. കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി തുടര്‍ന്ന് ഈ ജനുവരി നാലിന് രാത്രി 11നു പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിനു വിധേയയാക്കി. ഇതു മൊബൈലില്‍ പകര്‍ത്തിയ ശേഷം ചിത്രവും മറ്റും മോര്‍ഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശപ്രകാരം അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. അടൂര്‍ ഡിവൈഎസ്പി…

Read More

നിലവിളി കേട്ട് ബീച്ചിലുള്ളവർ നോക്കിയപ്പോള്‍..!  കടലിൽ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

സിഡ്നി: കടലിൽ നീന്താനിറങ്ങിയ യുവാവിന് സ്രാവിന്‍റെ ആക്രമണത്തിൽ ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബീച്ചിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ന്യൂ സൗത്ത് വെയിൽസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. നീന്തുന്നതിനിടയിൽ സ്രാവ് യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്‍റെ നിലവിളി കേട്ട് ബീച്ചിലുള്ളവർ നോക്കിയപ്പോഴാണ് വിവരം അറിയുന്നത്. ഗുരുതരമായി പരിക്കേറ്റുകളേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ 1963നു ശേഷം ആദ്യമായാണ് സ്രാവിന്‍റെ ഇത്രയും മാരകമായ ആക്രമണം. ബീച്ചുകളിൽ ജാഗ്രത പാലിക്കാനും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും പോലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

Read More

പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി  പീഡിപ്പിച്ചെന്നകേസ്; ശ്രീകാന്ത് വെട്ടിയാര്‍ പോലീസില്‍ കീഴടങ്ങി

കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പോലീസില്‍ കീഴടങ്ങി. ഇന്നു രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ശ്രീകാന്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കുമെന്നാണ് അറിയുന്നത്.കൊല്ലം സ്വദേശിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍ വച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ശ്രീകാന്തിന്‍റെ വാദം. യുവതിയുടെ പരാതിയില്‍ ബലാല്‍സംഗ കുറ്റം ചുമത്തി ശ്രീകാന്തിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിനു…

Read More