ഉച്ചവെയിൽ അപകടകരം! വരുന്നത് ആർദ്രതയേറിയ വേനൽക്കാലം; സൂര്യാഘാതമേറ്റാൽ…

ടോം ജോർജ് ആലപ്പുഴ: കേരളം കടന്നുപോകാനിരിക്കുന്നത് അന്തരീക്ഷ ആർദ്രതയേറിയ വേനൽക്കാലത്തിലൂടെ. പ്രതീക്ഷിക്കുന്ന ശരാശരി താപനില 35-36 ഡിഗ്രി സെൽഷ്യസാണെങ്കിലും അതിലും കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നു വിദഗ്ധർ. തുടർച്ചയായ മഴയ്ക്കൊടുവിൽ കടുത്തവേനലെത്തിയതാണ് അന്തരീക്ഷത്തിലെ ഈർപ്പം(ആർദ്രത) വർധിപ്പിക്കുന്നത്. ഇതുമൂലം മനുഷ്യശരീരത്തിൽ വിയർപ്പ് ധാരാളമുണ്ടാകും. ഇത് ശാരീരിക അസ്വസ്ഥതകൾക്കും ചർമരോഗങ്ങൾക്കും കാരണമാകുമെന്ന് ആലപ്പുഴ മെഡിക്കൽകോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് ചൂടുകുരു ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ദിവസവും രണ്ടുനേരം കുളിക്കണം. മാർച്ച്, ഏപ്രിൽ, മേയ് മസങ്ങളിൽ ചൂട് അസഹനീയമാകുമെന്നാണ് കണക്കാക്കുന്നത്. വിയർപ്പിലൂടെ ലവണാംശവും സോഡിയവും നഷ്ടപ്പെടുന്നതിനാൽ നിർജലീകരണം ഉണ്ടായി കുഴഞ്ഞു വീഴുന്നതിനും സാധ്യതയുണ്ട്. വിയർപ്പിലൂടെ ലവണാംശം നഷ്ടപ്പെട്ടാൽ ഹീറ്റ് ക്രാപ്സ് എന്ന പേശികൾ കോച്ചിവലിക്കുന്ന അവസ്ഥയുണ്ടാകാം. വെള്ളം മാത്രം കുടിച്ചതുകൊണ്ട് ഇവ തടയാനാവില്ല. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം എന്നിവ കുടിക്കുന്നതാണു നല്ലത്. കുഞ്ഞുങ്ങളെ റബർഷീറ്റിൽ കിടത്തുന്നതൊഴിവാക്കി…

Read More

ബിജെപി സ്ഥാനാർഥി സഞ്ജയ് സിംഗിന്‍റെ സത്യവാങ്മൂലത്തിൽ ഭാര്യ അമിത, പരാതിയുമായി ആദ്യ ഭാര്യ ഗരിമ

അമേഠി: യുപിയിലെ അമേഠി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ. സഞ്ജയ് സിംഗ് പത്രികാ സമർപ്പണത്തിനിടെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരായി ചേർത്തത് രണ്ടാം ഭാര്യ അമിത സിംഗിന്‍റെ പേര്. ഇതിനെതിരെ ആദ്യ ഭാര്യയും അമേഠിയിലെ സിറ്റിംഗ് എംഎൽഎയുമായ ഗരിമ സിംഗ് രംഗത്തെത്തി. റിട്ടേണിംഗ് ഓഫീസർ സഞ്ജീവ്കുമാർ മൗര്യക്ക് ഗരിമ പരാതി നല്കി. 2017ൽ വിജയിച്ച ഗരിമയെ ഒഴിവാക്കി ഡോ. സഞ്ജയ് സിംഗിനു ബിജെപി സീറ്റ് നല്കുകയായിരുന്നു. കോൺഗ്രസിലായിരുന്ന സഞ്ജയ് സിംഗും രണ്ടാം ഭാര്യ അമിതാ സിംഗും 2019ലാണു ബിജെപിയിൽ ചേർന്നത്. ഇത്തവണ അമേഠി സീറ്റിനായി അമിതാ സിംഗും പിടിമുറുക്കിയിരുന്നു.

Read More

ഓരോ ദിവസവും ഒരു കോടി രൂപയുടെ സമ്മാനങ്ങൾ ! രാഷ്‌‌ട്രീയം മറന്ന് അവർ ഒന്നിച്ചു, വിജയം കൈക്കുന്പിളിൽ; ലോട്ടറി മേഖല ഭരിക്കുന്നത്…

കോട്ടയം: ഓരോ ദിവസവും ഒരു കോടി രൂപയുടെ സമ്മാനങ്ങൾ ഉൾപ്പെടുത്തി സമ്മാന ഘടനയിൽ മാറ്റം വരുത്തി കേരള ലോട്ടറിയുടെ വില 40 രൂപയിൽനിന്നും 50 രൂപയാക്കാമെന്നുള്ള സർക്കാരിന്‍റെ വാദത്തിനെതിരേ തൊഴിലാളി സംഘടനകൾ രാഷ്്ട്രീയം മറന്ന് ഒരുമിച്ചു. ലോട്ടറിയുടെ വില വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ഇതോടെ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ലോട്ടറി ഡയറക്ടർ വിളിച്ചു ചേർത്ത ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിലാണു വില വർധന വേണ്ടെ ന്നുള്ള തീരുമാനം ഡയറക്ടർ അറിയിച്ചത്. യോഗം തുടങ്ങിയ ഉടൻ തന്നെ ഭരണകക്ഷി ട്രേഡ് യൂണിയനായ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ വില വർധിപ്പിക്കാനുള്ള തീരുമാനത്തെ എതിർത്തു. വില വർധിപ്പിച്ചാൽ ലോട്ടറി മേഖല തകരുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഐഎൻടിയുസിയും പറഞ്ഞു. എല്ലാ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി എതിർത്തതോടെ വിലവർധിപ്പിക്കില്ലെന്ന് ലോട്ടറി ഡയറക്ടർ അറിയിക്കുകയായിരുന്നു. കോവിഡിന്‍റെ മൂന്നാം തരംഗത്തോടെ ധനസ്ഥിതി കൂടുതൽ വഷളായ സംസ്ഥാന സർക്കാർ…

Read More

യുപിയിൽ ഫേസ്ബുക്ക് ലൈവിൽ‌ വിഷം കുടിച്ച് വ്യവസായിയും ഭാര്യയും; വിഷമിച്ച് ബിജെപി; കാരണം ഇതാണ്…

ബാഗ്പത്: ഉത്തർപ്രദേശിൽ സാമ്പത്തികബാധ്യത മൂലം വ്യാപാരി ഭാര്യക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ബാഗ്പത്തിലെ ഷൂ വ്യാപാരിയായ രാജീവ് തോമറും ഭാര്യ പൂനവുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.‌‌വിഷം ഉള്ളിൽച്ചെന്ന് 38കാരിയായ പൂനം മരിച്ചു. തോമർ ഗുരുതരാവസ്ഥയിലാണ്. ബാഗ്പതിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ആത്മഹത്യയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയിൽ, 40 കാരനായ രാജീവ് തോമർ ഒരു കവർ വലിച്ചുകീറുകയും അതിനുള്ളിലെ വസ്തു വിഴുങ്ങുകയും ഭാര്യ തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. ഭാര്യ തോമറിനെ വിഷം തുപ്പിക്കളയാൻ പ്രേരപ്പിക്കുകയും ചെയ്തു. ജിഎസ്ടിയാണ് തന്‍റെ ബിസിനസിനെ നശിപ്പിച്ചതെന്ന് തോമർ കണ്ണീരോടെ വീഡിയോയിൽ പറയുന്നു. നയങ്ങൾ മാറ്റണമെന്ന് മോദിയോട് തോമർ‌ ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നു. കടങ്ങൾ വീട്ടും. മരിച്ചാലും പണം നൽകും. എങ്കിലും എല്ലാവരും ഈ…

Read More

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനം അവസാനിപ്പിച്ചേക്കും! മെറ്റ പ്ലാറ്റ്‌ഫോംസ്‌ വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ…

ബ്രസൽസ്‌ : സമൂഹമാധ്യമങ്ങൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂറോപ്യൻ യൂണിയൻ പരിധിയിലെ പ്രവർത്തനം അവസാനിപ്പിച്ചേക്കുമെന്ന്‌ റിപ്പോർട്ട്‌. രാജ്യങ്ങൾക്കിടയിൽ ഡാറ്റ കൈമാറ്റം ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതാണ്‌ ഇതിനു പിന്നിൽ. യൂറോപ്പിലെ പുതിയ ഡാറ്റാ സ്വകാര്യതാ നിയന്ത്രണം കാരണമാണ്‌ തീരുമാനമെന്നു മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ്‌ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. യൂറോപ്പിലെ ഉപയോക്താക്കളുടെ വ്യക്തിവിവരം ഫേസ്ബുക്ക്‌ സൂക്ഷിക്കുന്ന വിധം അയർലൻഡിലെ പൊതുവിവര സുരക്ഷാനിയന്ത്രണ ചട്ടവുമായി ഒത്തുപോകുന്നില്ലെന്ന്‌ 2020ൽ ഐറിഷ്‌ ഡാറ്റ പ്രൊട്ടക്‌ഷൻ കമ്മീഷൻ കണ്ടെത്തി. ഫേസ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും പ്രവർത്തനം നിർത്തിയാലും പ്രശ്‌നമില്ലെന്ന നിലപാടിലാണ്‌ ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം രണ്ടു പീഡനക്കേസുകള്‍! പീഡനക്കേസുകളില്‍ ജാമ്യം തേടി മോന്‍സന്‍റെ ഹര്‍ജി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള രണ്ടു പീഡനക്കേസുകളില്‍ ജാമ്യം തേടി മോന്‍സൻ മാവുങ്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്‍റെ ജീവനക്കാരിയുടെ മകളെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനു സൗകര്യം നല്‍കാമെന്നു പറഞ്ഞു പീഡിപ്പിച്ചെന്ന കേസിലും മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലുമാണ് ജാമ്യ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അടുത്ത ദിവസം ഹര്‍ജികള്‍ സിംഗിൾ ബെഞ്ച് പരിഗണിച്ചേക്കും. 2020 ജനുവരി 11 മുതല്‍ 2021 സെപ്റ്റംബര്‍ 24 വരെയുള്ള കാലയളവിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കേസ്. 2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. 2021 സെപ്റ്റംബര്‍ 25നു മോന്‍സന്‍ അറസ്റ്റിലായി. തുടര്‍ന്ന് ഇക്കാലമത്രയും ജയിലിലാണെന്നും കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലടക്കം പ്രതിയായ മോന്‍സൻ ജുഡീഷല്‍ കസ്റ്റഡിയിലാണ്.…

Read More

ഇന്നാണ് ആ ചടങ്ങ്, പക്ഷേ..! കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരി മരിച്ചു; സംഭവം അതിരപ്പിള്ളി കണ്ണംകുഴി പാലത്തിനു സമീപം

അതിരപ്പിള്ളി: കണ്ണംകുഴി പാലത്തിനു സമീപം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരി ദാരുണമായി കൊല്ലപ്പെട്ടു. പുത്തൻചിറ കിഴക്കുംമുറി കച്ചട്ടിൽ നിഖിലിന്‍റെ മകൾ അഗ്നീമിയ ആണു കൊല്ലപ്പെട്ടത്. നിഖിൽ (36), ബന്ധു വെറ്റിലപ്പാറ സ്വദേശി നെടുമ്പ ജയൻ (50) എന്നിവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം. കണ്ണംകുഴിയിലെ അമ്മവീട്ടിൽ അമ്മയുടെ മുത്തശിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഗ്നീമിയയും വീട്ടുകാരും. ഇന്നാണ് ചടങ്ങ്. വൈകുന്നേരം ബൈക്കിൽ പിതാവ് നിഖിലും അഗ്നീമിയയും ബന്ധു ജയനും കൂടി പൂക്കൾ പറിക്കാനായി കണ്ണംകുഴി ക്ഷേത്രത്തിനടുത്തു പോയി മടങ്ങിവരുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. എതിരേ വന്ന കാറിന്‍റെ വെളിച്ചത്തിൽ ഇവർ ആനയെ കണ്ടില്ലെന്നു പറയുന്നു. ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ ആന കുട്ടിയെ എടുത്തെറിഞ്ഞു. തെറിച്ചുവീണ കുട്ടിയെ രക്ഷിക്കാൻ നിഖിൽ ശ്രമിക്കുംമുമ്പേ കാട്ടാന വീണ്ടും ആക്രമിച്ചു. ആക്രമണത്തിൽ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി.അഗ്നീമിയ കുറ്റിക്കാട്…

Read More

ലോട്ടറി ടിക്കറ്റ് വില 50 രൂപയാക്കുന്നു! വില വർധനവിനെതിരേ തൊഴിലാളി സംഘടനകൾ; സർക്കാരിന്‍റെ വാദം ഇങ്ങനെ…

കോട്ടയം : കേരള ലോട്ടറിയുടെ വില 40 രൂപയിൽ നിന്നും 50 രൂപയാക്കാൻ സർക്കാർ നീക്കം. അടുത്ത മാസം ആദ്യം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വില വർധന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കോവിഡിന്‍റെ മൂന്നാം തരംഗത്തോടെ ധനസ്ഥിതി കൂടുതൽ വഷളായ സംസ്ഥാന സർക്കാർ വരുമാന വർധനവിന്‍റെ ഭാഗമായിട്ടാണ് ലോട്ടറിയുടെ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ലോട്ടറി ടിക്കറ്റ് വില വർധിപ്പിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു ധനവകുപ്പ് എന്നാൽ ലോട്ടറി വില വർധിപ്പിക്കുന്ന ധനവകുപ്പിന്‍റെ തീരുമാനത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ സിഐടിയു ഉൾപ്പെടെയുളള സംഘടനകൾ രംഗത്തു വന്നു കഴിഞ്ഞു. ഒരു കാരണവശാലും ടിക്കറ്റ് തുക വർധിപ്പിക്കരുതെന്നാണ് എല്ലാ തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. എന്നാൽ ഓരോ ദിവസവും ഒരു കോടി രൂപയുട സമ്മാനങ്ങൾ ഉൾപ്പെടുത്തി സമ്മാന ഘടനയിൽ മാറ്റം വരുത്തുമെന്നാണ് സർക്കാരിന്‍റെ വാദം. വില വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ലോട്ടറി…

Read More

പുനരന്വേഷണത്തിന്‍റെ ആവശ്യമില്ല! അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമെങ്കിൽ അത് സർക്കാർ പരിശോധിക്കട്ടെ; സ്വപ്നയെ തള്ളി ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: സ്വപ്നസുരേഷിന്‍റെ വെളിപ്പെടുത്തലിൽ സ്വർണക്കടത്ത് കേസിൽ പുനരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. എം. ശിവശങ്കറിന്‍റെ പുസ്തകത്തിൽ പുതുതായി പല കാര്യങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും പുറത്ത് വരുന്നുണ്ടെന്നും ആനത്തലവട്ടം പറഞ്ഞു. സ്വപ്നയുടെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണെന്നും ആനത്തലവട്ടം പറഞ്ഞു. അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമെങ്കിൽ അത് സർക്കാർ പരിശോധിക്കട്ടെ എന്നും ആനത്തലവട്ടം ആനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Read More

കോവിഡ് ബാധിച്ചോ? 15 മുതൽ 30 മിനിറ്റിനുള്ളിൽ പരിശോധനാ ഫലമറിയാം;  ആന്‍റിജൻ ടെസ്റ്റ് കിറ്റിന് ഡിമാന്‍റേറുന്നു

കോട്ടയം: കോവിഡ് ബാധിച്ചോ എന്ന സംശയം തീർക്കാൻ ആർടിപിസിആർ ടെസ്റ്റ് ഒഴിവാക്കി ആന്‍റിജൻ കിറ്റ് വാങ്ങി സ്വയം പരിശോധന നടത്തുന്നവരുടെ എണ്ണം കൂടുന്നു. ലാബുകളിലെ തിരക്കിൽനിന്നും ഫലം ലഭിക്കാനുള്ള കാത്തിരിപ്പ് ഒഴിവാകാമെന്നതാണ് കൂടുതൽ പേരെ കിറ്റ് വാങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന് മെഡിക്കൽ സ്റ്റോർ ഉടമകൾ പറയുന്നു. ചെറിയ രോഗ ലക്ഷണമുള്ളവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്പോൾ, സ്വന്തമായി പരിശോധന നടത്താനുള്ള സംവിധാനം ആളുകൾക്ക് സഹായകമാകുന്നുണ്ട്. 15 മുതൽ 30 മിനിറ്റിനുള്ളിൽ പരിശോധനാ ഫലമറിയാൻ കഴിയുന്ന കിറ്റുകളാണു വിപണിയിൽ ലഭിക്കുന്നത്. നിലവിൽ പാൻ ബയോ, കോവി സെൽഫ്, കോവി ഫൈൻഡ് തുടങ്ങി ഏഴു കന്പനികൾ നിർമിക്കുന്ന കിറ്റുകൾക്കാണ് ഇന്ത്യൻ കൗണ്‍സിൽ ഒാഫ് മെഡിക്കൽ റിസർച്ചിന്‍റെ അംഗീകാരമുള്ളത്. 250 – 350 രൂപ വരെയാണ് വില. മെഡിക്കൽ സ്റ്റോറിനു പുറമേ ഓണ്‍ലൈൻ വിപണിയിലും ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്. രണ്ടു…

Read More