റായ്ബറേലി! യുപിയിൽ കോൺഗ്രസിന്‍റെ അവശേഷിക്കുന്ന ഏക കോട്ട; റായ്ബറേലിയും പിടിച്ചെടുക്കാൻ ബിജെപി; യുപിയിലെ 15 സ്ഥാനാർഥികൾ നിരക്ഷരർ

റായ്ബറേലി: കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ സന്പൂർണാധിപത്യം നേടാനൊരുങ്ങി ബിജെപി. യുപിയിൽ കോൺഗ്രസിന്‍റെ അവശേഷിക്കുന്ന ഏക കോട്ടയാണു റായ്ബറേലി. അമേഠി ലോക്സഭാ മണ്ഡലം 2019ൽ ബിജെപി കൈക്കലാക്കിയിരുന്നു. 2017ൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള റായ്ബറേലി(സദർ), ഹർചന്ദ്പുർ നിയമസഭാ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. ബച്റാവൺ(സംവരണം), സരായ്നി, ഉൻചാഹർ എന്നിവയാണു റായ്ബറേലി ലോക്സഭാ മണ്ഡലത്തിനു കീഴിലെ മറ്റു നിയമസഭാ മണ്ഡലങ്ങൾ. 2017ൽ റായ്ബറേലി(സദർ)യിൽ വിജയിച്ച അദിതി സിംഗും ഹർചന്ദ്പുരിൽ വിജയിച്ചു രാകേഷ് സിംഗും ബിജെപിയിൽ ചേർന്നു. ഇരുവരും ഇത്തവണ ബിജെപി സ്ഥാനാർഥികളാണ്. 96,000 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിനായിരുന്നു അദിതിയുടെ വിജയം. സംസ്ഥാനത്തെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു അത്. ബിഎസ്പി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപിക്കു മൂന്നാം സ്ഥാനത്തേക്കു പതിച്ചു. 2017ൽ ബച്റാവൻ, സരായ്നി എന്നീ മണ്ഡലങ്ങൾ ബിജെപിയാണു വിജയിച്ചത്. ഉൻചാഹറിൽ സമാജ്‌വാദി പാർട്ടി വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസും…

Read More

പീഡിപ്പിച്ചത് ഒരു സിനിമാ ഗാനരചയിതാവിന്റെ വീട്ടില്‍ വച്ച്..! ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി; മൊഴി രേഖപ്പെടുത്താന്‍ പോലീസ് വിളിപ്പിച്ചെങ്കിലും യുവതി എത്തിയില്ല

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനിയുടെ മൊഴി ഇന്നു പോലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയ പരാതിയില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി വരും ദിവസങ്ങളില്‍ യുവതിയെ മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാകും ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുക. 10 വര്‍ഷം മുമ്പ് കൊച്ചിയില്‍ വച്ച് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൃശൂരിലെ ഹോട്ടലില്‍ വച്ച് അവിചാരിതമായി പരിചയപ്പെട്ട സിനിമാ പ്രവര്‍ത്തകന്‍റെ കൈയില്‍നിന്ന് ലഭിച്ച ബാലചന്ദ്രകുമാറിന്‍റെ നമ്പറിലേക്ക് ജോലി ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ അവസരം നല്‍കാമെന്ന് അറിയിക്കുകയും ഒരു മാസത്തിന് ശേഷം എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇതുപ്രകാരം എറണാകുളത്തെത്തിയ തന്നെ ഒരു സിനിമാ ഗാനരചയിതാവിന്‍റെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രത്യേക സംഘം അന്വേഷിക്കും കൊച്ചി:…

Read More

ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ആരോഗ്യ വിദഗ്ധരുമായി സംവദിക്കാം! ഇന്നു വൈകുന്നേരം ആറു മുതൽ എട്ടുവരെ അവസരം

തിരുവനന്തപുരം: ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഓൺലൈൻ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്നു വൈകുന്നേരം ആറു മുതൽ എട്ടുവരെയാണ് ഇതിനുള്ള അവസരം. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, സർക്കാർ ഉദ്യോഗസ്ഥർ, സമൂഹത്തിലെ മറ്റു നാനാതുറകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ വിഭാഗക്കാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശിലനം നൽകിയിട്ടുണ്ട്. എന്നാൽ മൂന്നാം തരംഗത്തിൽ ഗൃഹപരിചരണത്തിൽ ധാരാളം പേർ കഴിയുന്നുണ്ട്. ഗൃഹ പരിചരണത്തിലും അപായ സൂചനകളിലും അവബോധം സൃഷ്ടിക്കാനാണ് കോവിഡ് രോഗികൾക്ക് നേരിട്ടു സംവദിക്കാനുള്ള അവരമൊരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മേഖലയിലെ വിദഗ്ധർക്കു പുറമേ ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയും ഡയറക്ടർ ഡോ. വി.ആർ. രാജുവും ജനങ്ങളോടു സംവദിക്കും.…

Read More

ഒരു കൈയില്‍ തലയും മറ്റൊരു കൈയില്‍ കത്തിയും! 17കാരിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ്; തല അറുത്തെടുത്ത് തെരുവിലൂടെ നടന്നു

ടെഹ്റൻ: ഇറാനില്‍ ആളുകളുടെ മുന്‍പില്‍വച്ച് 17കാരിയായ ഭാര്യയുടെ തല വെട്ടിയെടുത്ത് തെരുവിലൂടെ നടന്ന് യുവാവ്. അഹ്വാസ് നഗരത്തിലെ കാസെ സ്‌ക്വയറില്‍ വച്ചാണ് ഇയാള്‍ ക്രൂരത ചെയ്തത്. ഒരു കൈയില്‍ തലയും മറ്റൊരു കൈയില്‍ കത്തിയുമായി ആരെയും കൂസാതെയാണ് ഇയാള്‍ നടന്ന് ഭീതി പരത്തിയത്. ഭര്‍ത്താവിന്‍റെ ക്രൂരത സഹിക്കവയ്യാതെ യുവതി തുര്‍ക്കിയിലേക്ക് ഓടിപ്പോയിരുന്നു. ഇവിടെ നിന്നും ഇയാള്‍ യുവതിയെ പിടിച്ചുകൊണ്ടുവന്നാണ് ക്രൂരത നടത്തിയത്. യുവാവിനൊപ്പം സഹോദരനും കൊലപാതകം നടത്താന്‍ കൂടി. സംഭവത്തിന് ശേഷം ഇയാള്‍ ഓടിപ്പോയെങ്കിലും ഇയാള പോലീസ് പിടികൂടി. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

Read More

ഭക്ഷണത്തിനായുള്ള 28 ലക്ഷം രൂപ മുക്കിയ ദേവസ്വം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ ! സംഭവം മണ്ഡലകാലത്ത്…

ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനം, മെസ് എന്നിവയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദേവസ്വം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു. ഇതേ കേസില്‍ കൂട്ടു പ്രതികളായ ഫിനാന്‍സ് കമ്മിഷണര്‍ ഡി സുധീഷ് കുമാര്‍, ബോര്‍ഡ് ഓഫീസില്‍ ഹൈക്കോര്‍ട്ട് ഓഡിറ്റ് സെക്ഷന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ വിഎസ് രാജേന്ദ്രപ്രസാദ്, മുണ്ടക്കയം ഗ്രൂപ്പിലെ വള്ളിയങ്കാവ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി കുറ്റപത്രം നല്‍കും. വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലന്‍സാണ് ആദ്യം കണ്ടത്തിയത്. കണ്ടെത്തലുകള്‍ ശക്തമായതിനാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം സംസ്ഥാനത്തെ വിജിലന്‍സിന് കൈമാറി. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ആരോപണ വിധേയരായവര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പ്രധാന പ്രതിസ്ഥാനത്തു…

Read More

ഇവിടെ മഞ്ജു വാര്യര്‍ക്കു ഫ്‌ളാറ്റില്ല, ദിലീപിന്‍റെ പേരില്‍ ഒരു ഫ്‌ളാറ്റുണ്ട്..! പ്രോസിക്യൂഷൻ പറയുന്നതു പലതും തെറ്റെന്നു ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പ്രോസിക്യൂഷന്‍ തനിക്കെതിരേ നിരത്തിയ ആരോപണങ്ങളിലെ പലതും തെറ്റാണെന്നും ഇവയൊന്നും ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ തങ്ങളുടെ വാദങ്ങള്‍ രേഖാമൂലം സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഇന്നലെ ദിലീപിന്‍റെ അഭിഭാഷകന്‍ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയും. 2018 ജനുവരി 31നു വിചാരണക്കോടതി പരിസരത്തുവച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. വിചാരണക്കോടതിയിലേക്ക് കേസ് എത്തിയത് 2019 ലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്നു പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ പര്യാപ്തമല്ല. കേസിലെ മറ്റൊരു പ്രതിയും ദിലീപിന്‍റെ സഹോദരനുമായ അനൂപിന്‍റെ ശബ്ദരേഖയായി പറയുന്ന കാര്യങ്ങളിലെ ശബ്ദം തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണവുമായി സഹകരിക്കാത്ത നിലപാട്…

Read More

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ! അനുമതിയുള്ളത് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ്  അനുമതിയുള്ളത്. പുറത്തിറങ്ങുന്നവർ യാത്രകളുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയാറാക്കിയ സാക്ഷ്യപത്രമോ കൈയിൽ കരുതണം. വാക്സിനേഷനു വേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ടിയും യാത്ര ചെയ്യുന്നതിനു വിലക്കില്ല. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. മെഡിക്കൽ സ്റ്റോറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാകും. പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസങ്ങൾ വിൽക്കുന്ന കടകൾ, ഹോം ഡെലിവറി ചെയ്യുന്ന ഇ–കൊമേഴ്‌സ്, കൊറിയർ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. റസ്റ്ററന്‍റും ബേക്കറിയും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതു വരെ പാഴ്‌സൽ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം.

Read More

13കാരനെ പീഡനത്തിനിരയാക്കിയ കേസ് ! ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍…

കൗണ്‍സലിംഗിനിടെ 13 കാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദനായ ഡോ. ഗിരീഷ്(58) കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണനാണ് കേസില്‍ ഗിരീഷിനെ കുറ്റക്കാരനെന്ന് വിധിച്ചത്. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയുമായി മാതാപിതാക്കള്‍ പ്രതിയായ മനോരോഗ വിദഗ്ധന്റെയടുത്ത് എത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രതി സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായിരുന്നു. ചികിത്സയ്ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ പല തവണ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. മകന്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. മാതാപിതാക്കള്‍ വിവരം ചൈല്‍ഡ്ലൈനില്‍ അറിയിക്കുകയായിരുന്നു. 2017 ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ട് പോലീസ് സംഭവത്തില്‍ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു…

Read More

ബംഗളൂരുവിലെ കുടുംബങ്ങള്‍ ഇതു വായിക്കരുത്! മുംബൈയിലെ വിവാഹമോചനങ്ങളിൽ മൂന്ന് ശതമാനത്തോളം കാരണം ഇതാണ്‌… വിചിത്രവാദവുമായി ബിജെപി നേതാവിന്‍റെ ഭാര്യ

മുംബൈ: മഹാനഗരമായ മുംബൈയിലെ വിവാഹമോചനങ്ങളിൽ മൂന്ന് ശതമാനത്തോളവും സംഭവിക്കുന്നത് ഗതാഗതകുരുക്കു മൂലമാണെന്ന് ബിജെപി നേതാവിന്‍റെ ഭാര്യ. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസാണ് പുതിയ തിയറിയുമായി രംഗത്തെത്തിയത്. മുംബൈയിലെ റോഡുകളുടേയും ഗതാഗത സംവിധാനത്തിന്‍റെയും അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അവർ വിചിത്രമായ അവകാശവാദം ഉന്നയിച്ചത്. സാധാരണ പൗരനെന്ന നിലയിൽ പറയുന്നു. പുറത്തുപോകുമ്പോൾ റോഡിൽ കുഴികളും ഗതാഗത കുരുക്കുമാണ്. ഗതാഗതകുരുക്ക് കാരണം ആളുകൾക്ക് അവരുടെ കുടുംബവുമായി സമയം ചെലവഴിക്കാൻ കഴിയുന്നില്ല. മൂന്ന് ശതമാനം വിവാഹമോചനങ്ങളും അതുകൊണ്ടാണ് മുംബൈയിൽ സംഭവിക്കുന്നത്- അമൃത പറഞ്ഞു. ഞാൻ ഫഡ്‌നാവിസിന്‍റെ ഭാര്യയാണെന്ന കാര്യം വിടുക, ഒരു സ്ത്രീ എന്ന നിലയിലാണ് നിങ്ങളോട് സംസാരിക്കുന്നത്. റോഡുകളിലെ കുഴികളും എങ്ങനെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് താൻ അനുഭവിച്ചിട്ടുണ്ടെന്നും അമൃത കൂട്ടിച്ചേർത്തു. ഇതിനെതിരെ വലിയ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടാവുന്നത്. ഈ ദിവസത്തെ ഏറ്റവും മികച്ച യുക്തിയെന്ന് പരിഹസിച്ച് ശിവസേന നേതാവ്…

Read More

പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ട്! മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ടതില്ല; പ്രതികരിക്കാനില്ലെന്ന് ശിവശങ്കർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം. ശിവശങ്കര്‍. കേസ് തീര്‍ന്ന ശേഷം മാത്രം പരസ്യപ്രതികരണത്തില്‍ തീരുമാനമെടുക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ വ്യാഖ്യാനിക്കാനോ വിശദീകരിക്കാനോ ഉദ്ദേശിക്കുന്നില്ല. എഴുതിയതെല്ലാം തന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിശകലനം ചെയ്യാനും അനുമാനിക്കാനും വായനക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ടതില്ലെന്നും ശിവശങ്കർ പറഞ്ഞു.

Read More