ഉക്രൈന്‍-റഷ്യ യുദ്ധഭീതിയിൽ സ്വർണ വില ഉയർന്നു; രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയവിലയിങ്ങനെ…

കൊച്ചി: സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉക്രൈന്‍-റഷ്യ യുദ്ധഭീതിയാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. അന്താരാഷ്‌ട്ര മാര്‍ക്കറ്റിലെ വില വര്‍ധന ആഭ്യന്തര മാര്‍ക്കറ്റിലും പ്രതിഫലിച്ചു. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,860 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ നാലു ദിവസങ്ങളായി സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Read More

അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല; ലോകായുക്തയ്ക്കെതിരെ വിമർശനവുമായി കെ.ടി. ജലീൽ

  കോഴിക്കോട്: ലോകായുക്തയ്‌ക്കെതിരെ വിമര്‍ശനവുമായി കെ.ടി. ജലീല്‍ എംഎല്‍എ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നടത്തിയ പരാമര്‍ശത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീല്‍ പ്രതികരണം നടത്തിയത്. ജലീലിന്‍റെ കുറിപ്പ് ഇങ്ങനെ..പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം. പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷ്ണങ്ങളോട് പണ്ടേ താൽപര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസർജ്ജ്യത്തോടാണല്ലോ പഥ്യം. അതിൽ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം. അദ്ധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുമ്പേ പന്നികൾക്ക് ഇല്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി. കാട്ടുപന്നികൾക്ക് ശുപാർശ മാത്രമാണ് ശരണം. പന്നി ബന്‌ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരൻ കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോൽസാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ…

Read More

സിപിഎം സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസും നിശ്ചയിച്ച തീയതികളിൽ നടക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ തീരുമാനിച്ച തീയതികളില്‍ തന്നെ നടക്കും. സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളത്തും പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരിലും നടക്കും. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15,16 തീയതികളില്‍ നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളത്തിന്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി. പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാണ്. സമ്മേളനത്തില്‍ ആളെണ്ണം നിയന്ത്രിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം നടത്തുന്നത്.

Read More

പീഡന പരാതി; നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെതിരെ പോക്സോ കേസ്

  കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ പോക്‌സോ കേസ്. കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് നടപടി. ഹോട്ടലില്‍ വച്ച് റോയി പീഡിപ്പിച്ചെന്നാണ് പരാതി. റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും ഒരു യുവതിക്കുമെതിരെയും പരാതിയുണ്ട്. റോയി പീഡിപ്പിച്ചുവെന്നും മറ്റ് രണ്ട്പേര്‍ ഇതിന് ഒത്താശ ചെയ്തുവെന്നുമാണ് പരാതി. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ആരോപണം. ഫോർട്ട്‌ കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. നവംബര്‍ ഒന്നിന് നമ്പര്‍ 18 ഹോട്ടലില്‍ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുംവഴിയാണ് മുന്‍ മിസ് കേരള ആന്‍സി കബീര്‍, മുന്‍ റണ്ണറപ്പ് അഞ്ജന, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിക് എന്നിവര്‍ കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം വാഹനാപകടത്തില്‍ മരിച്ചത്.

Read More

എത്തിയത് ഭീകരരോ? ഗുജറാത്ത് തീരത്തു പാക് ബോട്ടുകൾ ; മേഖലയിൽ കർശന പരിശോധന

അഹമ്മദാബാദ്: ഗുജറാത്തിലെത്തിയ പാക്കിസ്ഥാനില്‍നിന്നുള്ള 11 മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാസേന കണ്ടെത്തി. ഭുജിന് സമീപം പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഹരാമിനല്ലയില്‍ പട്രോളിംഗിന് ഇടയിലാണ് ബോട്ടുകള്‍ കണ്ടെത്തിയത്. തീരത്ത് അടുപ്പിച്ച നിലയിലായിരുന്നു ബോട്ടുകൾ. ഈ ബോട്ടുകളിൽ എത്തിയവർ ആരെന്നതിൽ യാതൊരു സൂചനകളുമില്ല. യഥാർഥ്യ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ മത്സ്യത്തൊഴിലാളികൾ എന്ന ഭാവേന ഭീകരർ കടന്നു കയറിയതാണോ എന്നതാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാകളികൾ ആയിരുന്നെങ്കിൽ അവർ ബോട്ട് ഉപേക്ഷിച്ച് എവിടേക്കു പോയി എന്നതാണ് ഉയരുന്ന ചോദ്യം. ബോട്ടിലെത്തിയവരെ കണ്ടെത്താന്‍ വ്യോമസേന ഹെലികോപ്റ്ററില്‍ കമാന്‍ഡോകളെ ഇറക്കിയിട്ടുണ്ട്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കമാന്‍ഡോകള്‍ തെരച്ചില്‍ നടത്തുന്നത്. മേഖലയിൽ കർശന പരിശോധനയാണ് പുരോഗമിക്കുന്നത്.

Read More

പദ്ധതികൾ നടപ്പായാൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമോയെന്നു ചിലർക്ക് ആശങ്ക; നടപ്പാകുന്ന കാര്യം മാത്രമേ  സർക്കാർ പറ‍യൂവെന്ന് മുഖ്യമന്ത്രി

കാട്ടാക്കട: നാടിന്‍റെ വികസനത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തേതുപോലെ ഈ സർക്കാർ ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിലും ജനങ്ങൾക്കു മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂവച്ചൽ ഗവൺമെന്‍റ് വിഎച്ച്എസ്എസിൽ 53 സ്‌കൂൾ കെട്ടിടങ്ങൾ നാടിനു സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ പറയുന്നതു നടപ്പാകും എന്ന കാര്യത്തിൽ ജനങ്ങൾക്ക് ഉറപ്പുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപ്പാകുന്ന കാര്യം മാത്രമേ പറയൂ എന്നതു സർക്കാരിനെ സംബന്ധിച്ചും നിർബന്ധമുണ്ട്. അതുകൊണ്ടാണു ചില പദ്ധതികൾ നടപ്പായാൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമോയെന്നു ചിലർക്ക് ആശങ്ക. കെ-റെയിൽ പോലെ നാടിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികളെപ്പോലും എതിർക്കാൻ ചിലർ രംഗത്തുവരുന്നത് ഇതുകൊണ്ടാണ്. പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങളായി കിടക്കേണ്ടതല്ല, പൂർത്തീകരിക്കാനുള്ളതാണെന്ന് ഉറപ്പായി കരുതുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. ആ നിലയ്ക്കാകും ഇനിയുള്ള കാര്യങ്ങൾ നിർവഹിക്കുക. കഴിഞ്ഞ നാളുകളിൽ…

Read More

ആരോഗ്യം മെച്ചപ്പെട്ടു; ബാബു വീട്ടിലേക്ക്; കാര്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കരുതെന്നു നിർദേശം

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നും സൈന്യത്തിന്‍റെ ഇടപെടലിൽ രക്ഷപെട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറാട് ആര്‍. ബാബു(23) ആശുപത്രി വിട്ടു. ബാബുവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. ബുധനാഴ്ച രാത്രി സുഖമായി ഉറങ്ങി. രാവിലെ ഉമ്മയോടും സഹോദരനോടും സംസാരിച്ചു. മറ്റു കാര്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. ‌‌ അപകടസമയത്തു ബാബുവിന്‍റെ കാലിൽ ഉണ്ടായ മുറിവ് ഉണങ്ങി. എക്സ്റേ, സിടി സ്കാൻ, രക്തപരിശോധനകൾ എന്നിവ നടത്തി. ഹൃദയം, തലച്ചോറ് എന്നിവയ്ക്കും തകരാർ ഇല്ല.

Read More

രാത്രി ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന യുവതികളുടെ മേൽ കാർ പാഞ്ഞുകയറി! ഒരു മരണം; മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു; സംഭവം കൊച്ചി മരടില്‍

മരട് (കൊച്ചി): ജോലി കഴിഞ്ഞ് രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന യുവതികളുടെമേൽ കാർ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരപ്പിള്ളി പാറത്തോട് അംബേദ്കർ കോളനിയിലെ പൊടിമറ്റത്തിൽ സാബുവിന്‍റെ മകൾ സാന്ദ്ര (23) ആണ് മരിച്ചത്. കൈകാലുകൾക്ക് ഒടിവും തലയ്ക്ക് പരിക്കുമേറ്റ പാലക്കാട് കെന്നൻചേരി അയക്കാട് ചുങ്കത്തോടിയിൽ എം. അജിത്ര (24) ആശുപത്രിയിൽ ചികിത്സയിലാണ്. വൈറ്റിലയിലെ ഫാസ്റ്റ്ഫുഡ് ഷോറൂമിലെ ജീവനക്കാരായ ഇരുവരും രാത്രി ഭക്ഷണവുമായി ഹോസ്റ്റലിലേക്കു മടങ്ങവേ വൈറ്റിലയിലായിരുന്നു അപകടം. കുണ്ടന്നൂർ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാറാണ് യുവതികളെ ഇടിച്ചുവീഴ്ത്തിയത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തോടെ സാന്ദ്ര മരിച്ചു.

Read More

ദുബായില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം വിറ്റു, യുവാക്കളെ “കസ്റ്റഡിയിലെടുത്ത് ” സ്വര്‍ണക്കടത്ത് സംഘം; ഒടുവില്‍ ഇറക്കിവിട്ട് തടിയൂരാന്‍ ശ്രമം,

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് പൊലീസ്. സംഭവത്തില്‍ നാദാപുരം പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം കല്ലാച്ചിയിലെ മുഹമ്മദലിയാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അമീനെതിരെയും കേസെടുത്തിട്ടുണ്ട്.ഇയാളെ പിടികൂടാനായിട്ടില്ല. പ്രതികള്‍ തട്ടിക്കൊണ്ടുപോയ യുവാക്കളെ വേങ്ങരയില്‍ ഇറക്കി വിടുകയായിരുന്നു. കുനിങ്ങാട് മുതുവടത്തൂര്‍ സ്വദേശി കാട്ടില്‍ ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഷഫീഖ്, കക്കം വെള്ളിയിലെ പുതിയോട്ടും താഴെ കുനി റാഷിദ് എന്നിവരെയാണ് വേങ്ങര സ്വദേശി അമീനും സംഘവും തട്ടിക്കൊണ്ട് പോയത്. ദുബായിലായിരുന്ന മുഹമ്മദ് ഷഫീഖിന്‍റെ കൈവശം 700 ഗ്രാം കാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം അമീന്‍ കൊടുത്തയക്കുകയായിരുന്നു. എന്നാല്‍ ഉടമസ്ഥര്‍ക്ക് നല്‍കാതെ സ്വര്‍ണ്ണം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള പൊട്ടിക്കല്‍ സംഘത്തിന് കൈമാറി ഷഫീഖും സുഹൃത്തായ റാഷിദും മുങ്ങി. ഇതിനിടെ അമീന്‍ സുഹൃത്തായ മുഹമ്മദലിയുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി. റാഷിദിനെ വയനാട്ടില്‍…

Read More

തട്ടിപ്പിന്‍റെ പുതുവഴി വാട്‌സ് ആപ്പിലും! മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന റോബര്‍ട്ട് കുര്യാക്കോസിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് വ്യാപകമായതിനു പിന്നാലെ വാട്സ് ആപ്പിലും വ്യാജ ഐഡിയുണ്ടാക്കി പണം തട്ടാന്‍ ശ്രമം. നടന്‍ മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് ഇത്തരമൊരു തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. തന്‍റെ വാട്‌സ് ആപ് ഡിപി ഉപയോഗിച്ച് ബന്ധുവിനോടും ചില സുഹൃത്തുക്കളോടും പണം ചോദിച്ചുവെന്ന് റോബര്‍ട്ട് പറയുന്നു. തന്‍റെ പേരും മുഖചിത്രവും ഉപയോഗിച്ചുള്ള ഏതോ വാട്‌സ് ആപ് നമ്പറില്‍നിന്നാണ് ഇവരെ വിളിച്ചിരിക്കുന്നത്. ഇത് പുതിയ നമ്പര്‍ ആണെന്നാണ് തട്ടിപ്പിനു ശ്രമിച്ചയാള്‍ പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഒരേ വാട്‌സ് ആപ് നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരും തട്ടിപ്പിനിരയാകരുതെന്നും റോബര്‍ട്ടിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

Read More