സിനിമ അവസര വാദികളുടെ സ്പേസാണ്

കഴിഞ്ഞ ദിവസം ഒരു സ്ത്രീ സംവിധായിക അവർക്കുണ്ടാ ദുരനുഭവം എന്നോട് പറഞ്ഞു. ഭയങ്കര ഭീകരമായ മോശം അനുഭവമാണ്. എനിക്കങ്ങനെയുണ്ടായിട്ടില്ലെന്ന് വച്ച് ബാക്കിയുള്ളവർക്ക് സംഭവിക്കുന്നില്ല എന്നല്ല. ഫിനാൻഷ്യലി നല്ല വെൽഓഫ് ആയിട്ടുള്ള ഒരാൾക്കാണ് അത് സംഭവിക്കുന്നത്. അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ. ഒരു പ്രൊഡ്യൂസറുടെ അവസ്ഥ ഇതാണെങ്കിൽ ആക്ടേർസിന്‍റെ അവസ്ഥ എന്തായിരിക്കും. അവർ ആരോട് പോയി പരാതിപ്പെടും. ഐസി കമ്മിറ്റിയിൽ വനിതാ നിർമാതാക്കളെ വയ്ക്കണം. എന്നാലേ പെട്ടെന്ന് തീരുമാനമാകൂ. പല ഐസി കമ്മിറ്റിയിലും അസിസ്റ്റന്‍റ് ഡയറക്ടേർസും പുറത്ത് നിന്നുള്ളവരുമാണ്. അവർക്ക് പെട്ടെന്ന് തീരുമാനമെടുക്കാനാകില്ല. എന്‍റെ സെറ്റിൽ ഒരു പ്രശ്നം വന്നാൽ അവരെ പെട്ടെന്ന് പുറത്താക്കണമെങ്കിൽ ഞാൻ വിചാരിച്ചാലല്ലേ നടക്കൂ. അതല്ലെങ്കിൽ പല കമ്മിറ്റികൾ ആലോചിച്ച് വിശദീകരണം കൊടുത്ത് വരണം. അതിന് സമയമെടുക്കും. വിക്ടിം അയാളെ ഫേസ് ചെയ്ത് കൊണ്ട് നിൽക്കേണ്ട അവസ്ഥാണപ്പോൾ ഉണ്ടാകുന്നത്. സ്ത്രീകളായിട്ടുള്ള നിർമാതാക്കളുള്ള സിനിമകളിൽ അവരെ…

Read More

നോബഡി സെൻസർ കഴിഞ്ഞു, തിയറ്ററിലേക്ക്

ഒരു പോലീസ് സർജന്‍റെ ഓർമക്കുറിപ്പുകൾ എന്ന ടാഗ്‌ലൈനോട് കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് നോബഡി എന്ന ചിത്രം. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി മനോജ് ഗോവിന്ദൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ സെൻസർ കഴിഞ്ഞു. ചിത്രം ഓഗസ്റ്റിൽ തിയറ്ററുകളിലെത്തും. ലെന, രാഹുൽ മാധവ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരേഷ് കൃഷ്ണ, ഇർഷാദ് അലി,കേതകി നാരായൺ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന “നോബഡി ” എന്ന ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് നോബഡി. ലെനയുടെയും രാഹുൽ മാധവിന്‍റെയും അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആയിരിക്കും ഈ ചിത്രത്തിലേതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. അനീൽ ദേവ്, തിയോഫിൻ, അരുൺ നിശ്ചൽ എന്നിവരാണ് കോ. ഡയറക്ടർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാമസ്വാമി നാരായണ സ്വാമി, ഷിനോജ് പി.കെ, കാമറ -ജിസ്ബിൻ…

Read More

സൽമാൻ ഖാന്‍റെ ആദ്യ പ്രണയം; കിയാര അദ്വാനിയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ ചർച്ചയാകുന്നു

ബോളിവുഡിലെ കാമുകന്മാരില്‍ മുൻനിരയിലാണ് സൂപ്പർ താരം സൽമാൻ ഖാൻ. എല്ലാകാലത്തും സൽമാൻ ഖാനൊപ്പം ചേർത്ത് ഓരോ പേര് കേൾക്കുന്നത് ബോളിവുഡിൽ പതിവായിരുന്നു. ഇതിൽ ഐശ്വര്യ റായ് മുതൽ കത്രീന കൈഫ് വരെ ഉൾപ്പെടുന്നു. ഇവരിൽ പലരുമായും വിവാഹത്തിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നു. സംഗീത ബിജ്‌ലാനിയുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു പിന്മാറ്റം. ഇത്തരത്തിൽ താരത്തിന്‍റെ പ്രണയ കഥകളെല്ലാം എന്നും ബോളിവുഡിൽ പ്രധാന ചർച്ച വിഷയമായിരുന്നു. എല്ലാവർക്കും അറിയാവുന്ന കഥകളാണ് കൂടുതലെങ്കിലും താരത്തിന്‍റെ ആദ്യകാല പ്രണയത്തെക്കുറിച്ച് നടി കിയാര അദ്വാനി നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാവുകയാണ്. സൽമാന്‍റെ ആദ്യകാല കാമുകിമാരിൽ ഒരാൾ കിയാരയുടെ അമ്മയുടെ ഇളയ സഹോദരിയായിരുന്നവെന്നാണ് താരം പറയുന്നത്. അമ്മ ജെനവീവ് അദ്വാനിയാണ് സല്‍മാൻ ഖാന് തന്‍റെ സഹോദരിയായ ഷഹീനയെ പരിചയപ്പെടുത്തുന്നതെന്ന് കിയാര പറയുന്നു. അമ്മയാണ് ഷഹീന ചെറിയമ്മയെ പരിയചപ്പെടുത്തുന്നത്. സല്‍മാന്‍ സാറും ചെറിയമ്മയും പ്രണയത്തിലായിരുന്നു. അതാകും രണ്ടു…

Read More

ബിനു പപ്പു കയറി വന്നപ്പോൾ പേടിച്ച് കരഞ്ഞു: അമൃത വർഷിണി

തുടരും സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് അമൃത വർഷിണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ബിനു പപ്പു ചേട്ടന്‍റെ സുഹൃത്താണ് എന്‍റെ മാമൻ. അവർ തമ്മിലുള്ള സംസാരത്തിനിടയിൽ പുതിയ സിനിമയിലേക്ക് ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു. മാമൻ എന്‍റെ ഫോട്ടോ കൊടുത്തു. പിറ്റേദിവസം ഒഡീഷന് പോയി. രണ്ട് സിറ്റുവേഷൻ തന്ന് അഭിനയിക്കാനാണ് പറഞ്ഞത്. ബിനു ചേട്ടനും തരുൺ സാറുമായിരുന്നു ഒഡീഷൻ എടുത്തത്. ആദ്യത്തെ സിറ്റുവേഷൻ ചേട്ടനെക്കുറിച്ച് അച്ഛനോട് കുറ്റം പറയുന്നതായിരുന്നു. രണ്ടാമത്തേത് ബിനു ചേട്ടനൊപ്പം അപരിചിതൻ വീട്ടിലേക്ക് കയറി വരുമ്പോഴുള്ള ഭയം കാണിക്കാനുള്ളതായിരുന്നു. ബിനു ചേട്ടൻ കയറി വന്നപ്പോൾ ഒഡീഷനായിട്ടുപോലും ഞാൻ ശരിക്കും പേടിച്ച് പോയി, കരഞ്ഞു. അങ്ങനെയായിരുന്നു ഓഡീഷൻ. പക്ഷെ പിന്നീട് വിളിയൊന്നും വന്നില്ല. അപ്പോഴേക്കും രണ്ട്, മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു. ശേഷം ഒരു ദിവസം കോൾ വന്നു. അന്ന് വീട്ടിൽ കുറച്ച് ഗസ്റ്റുള്ള ദിവസമായിരുന്നു. സെലക്ടായി…

Read More

‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ 23ന്

മലയാള സിനിമയ്ക്ക് വീണ്ടും ഒരു ലോക റിക്കാർഡ്. ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ്സ് കൈകാര്യം ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന ചലച്ചിത്രത്തിലൂടെ ആന്‍റണി ഏബ്രഹാം പൂർത്തിയാക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ ഓർമകളിൽ ഒരു മഞ്ഞുകാലം എന്ന ചലച്ചിത്രത്തിന്‍റ രചന, സംഗീതം, സംവിധാനം എന്നിവ നിർവഹിച്ചു കൊണ്ടാണ് ആന്‍റണി ഏബ്രഹാം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന ചിത്രത്തിൽ, രചന, സംഗീതം, സിനിമട്ടോഗ്രാഫി, എഡിറ്റിംഗ്, ആർട്ട്, ഫൈറ്റ്, ഗാനാലാപനം, അഭിനയം, സംവിധാനം തുടങ്ങി 30 ഓളം വിഭാഗങ്ങളാണ് ഒന്നിച്ച് ആന്‍റണി കൈകാര്യം ചെയ്തിരിക്കുന്നത്. ലോക സിനിമയിൽ തന്നെ ഇത്തരം റിക്കാർഡുകളിൽ പ്രധാനപ്പെട്ടത്, 2012 ൽ പുറത്തിറങ്ങിയ “ചൈനീസ് സോഡിയാക് ” എന്ന ചലച്ചിത്രത്തിൽ, 15 വിഭാഗങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ജാക്കിചാൻ ഇട്ട റിക്കാർഡ് ആണ്. തുടർന്ന് 2021ൽ ഡൽഹി…

Read More

ദുഃഖിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നത്: മനീഷ

കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നത്. മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്‍റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെ തുടരെയായി. കാശ് കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസിനെ തെല്ലൊന്നുമല്ല ഉലച്ചത്. നീണ്ട പത്തുപതിനഞ്ച് മാസത്തോളം സ്ഥിരവരുമാനമില്ലാതിരുന്നതിന്‍റെയും പണിയെടുത്തതിന്‍റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്‍റെയുമെല്ലാം വൈക്ലബ്യം ഒരു പാനിക് അറ്റാക്കിലേക്കും മറ്റുപല ശാരീരിക ക്ലേശങ്ങളിലേക്കും വഴിതെളിച്ചു. ആരൊക്കെ കൂടെയുണ്ടെന്ന് ആത്മാർഥതയോടെ തിരിച്ചറിയാനുള്ള സുവർണ അവസരം കൂടിയായി അത്. പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി. ജീവിതത്തിലെ ആ ഒരധ്യായത്തെ ക്കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുത്തുതന്നെ എഴുതും. ഇപ്പോൾ ഞാൻ ഈ പോസ്റ്റ് ഇടുന്നത് ഒരു സെൽഫ് മോട്ടിവേഷന് വേണ്ടിയാണ്. ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്‍റെ താളക്രമത്തിൽ തന്നെ മാത്രമെ…

Read More

കാനില്‍ തിളങ്ങി നിതാന്‍ഷി ഗോയല്‍

എഴുപത്തി എട്ടാമത് കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഇന്ത്യന്‍ താരം നിതാന്‍ഷി ഗോയല്‍. ഏറെ ശ്രദ്ധിക്കപ്പെട്ട ഹിന്ദി ചിത്രം ലാപതാ ലേഡീസിലെ പ്രധാനവേഷം അവതരിപ്പിച്ച അഭിനേത്രിയാണ് നിതാന്‍ഷി. ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനായുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. കാനിലെ റെഡ് കാര്‍പ്പറ്റിലെത്തിയ നിതാന്‍ഷി ഇന്ത്യയിലെ ഇതിഹാസങ്ങള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നു. പാരമ്പര്യവും പുതുമയും ഒത്തിണങ്ങിയ വേഷവിധാനത്തിലാണ് നിതാന്‍ഷി ഗോയല്‍ കാനിലെ ഇന്ത്യന്‍ പരവതാനിയിലെത്തിയത്. മുത്തുകള്‍ കൊണ്ട് ബീ അഭിക ഒരുക്കിയ നിതാന്‍ഷിയുടെ ഹെയര്‍ ആക്‌സസറിയില്‍ ബോളിവുഡിലെ സുവര്‍ണതാരങ്ങളായ മധുബാല, രേഖ, ശ്രീദേവി, വൈജയന്തി മാല, ഹേമമാലിനി, വഹീദ റഹ്മാന്‍ , നുതാന്‍ എന്നിവരുടെ ചെറുഫോട്ടോഫ്രയിമുകളുണ്ടായിരുന്നു. ശ്രേയ് ആന്‍ഡ് ഉര്‍ജ ആണ് നിതാന്‍ഷിയെ ഒരുക്കിയത്. നിഷ്‌കളങ്കതയുടെയും ചാരുതയുടെയും ആഘോഷം എന്നാണ് താരത്തിന്‍റെ ലുക്കിനെ ഡിസൈനര്‍മാര്‍ വിശേഷിപ്പിച്ചത്. ഫാഷനൊപ്പം ഇന്ത്യന്‍…

Read More

അമ്മ സംഘടനയെ എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല, കൂട്ടി വിളിക്കേണ്ടവര്‍ക്ക് അങ്ങനെ വിളിക്കാം: ഹരീഷ് പേരടി

എഎംഎംഎ (AMMA) എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കുമല്ല. സംഘടനയുടെ പേരാണതെന്ന് ഹരീഷ് പേരടി. അത് കൂട്ടി വിളിക്കേണ്ടവര്‍ക്ക് അങ്ങനെ വിളിക്കാം. അല്ലാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. വിയോജിപ്പുള്ളതുകൊണ്ടാണല്ലോ ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോയത്. കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല, പിണറായി സഖാവ് ആരോടും ദേഷ്യപ്പെടാറില്ല. മലയാളത്തിൽ അങ്ങനെ രാഷ്‌ട്രീയത്തിൽ ശോഭിക്കുമെന്ന് ആരെയും തോന്നിയിട്ടില്ല. മലയാളത്തിൽ ഗണേഷേട്ടനാണ് ഒരാൾ. അദ്ദേഹം പാരമ്പര്യമായി കേരള കോൺഗ്രസ് രാഷ്‌ട്രീയത്തിൽനിന്ന് വന്നയാളാണ്. അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്‌ത ആളാണ്. അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്ന് പറയാൻ കഴിയില്ല. അത് കഴിഞ്ഞ് വന്നവരൊക്കെ പടം കുറഞ്ഞ സ്ഥിതിക്ക് ഇനി രാഷ്‌‌ട്രീയത്തിൽ കേറാം എന്ന് കരുതിയാണെന്ന് എനിക്ക് തോന്നുന്നു. അവരുടെ പേരൊന്നും…

Read More

‘ലർക്ക്’ചിത്രീകരണം പൂർത്തിയായി

കേരള ടാക്കീസിന്‍റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയായി. സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം.എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷഭി, ഷക്കീർ വർക്കല, അഖിൽ നമ്പ്യാർ, ബീന സജികുമാർ, ഭദ്ര തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം…

Read More

916 കുഞ്ഞൂട്ടൻ 23ന് പ്രദർശനത്തിന്

മോർസെ ഡ്രാഗൺ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 916 കുഞ്ഞൂട്ടൻ 23ന് പ്രദർശനത്തിനെത്തുന്നു. ടിനി ടോം, രാകേഷ് സുബ്രമണ്യം, ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സോഹൻ സീനുലാൽ, ഇ.എ. രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക് ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ, എഡിറ്റർ- സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ…

Read More