ബെസ്റ്റ് ഫ്രണ്ട് ഇനി ജീവിത പങ്കാളി: സിബിനും ആര്യയും വിവാഹിതരാകുന്നു

കഴിഞ്ഞ വർഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇൻസ്റ്റാഗ്രാമിൽ ക്യു ആൻഡ് എ സെക്ഷനിൽ പറഞ്ഞിരുന്നു. എന്നാൽ ആരാണ് വരൻ എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച് കൊണ്ട് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആര്യ. ഡിജെയും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോൾ ജീവിതത്തിൽ ഒന്നിക്കുന്നത്. വിവാഹ നിശ്ചയ ഫോട്ടോ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചു കൊണ്ടുള്ള ഹൃദ്യമായൊരു കുറിപ്പും ആര്യ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്‍റെ ഇതുവരെയുള്ള ജീവിതത്തിൽ…

Read More

ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും, നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുക

വ്യക്തിത്വം കളയരുത്. പിയർ പ്രഷർ ഒരുപാടുണ്ടാകും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യണം, അങ്ങനെ ചെയ്താലേ സർവൈവ് ചെയ്യാൻ പറ്റൂ എന്നും ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും. നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുക. ഞാനതാണ് ചെയ്തത്. എനിക്കിതിന്‍റെ ഉദാഹരണങ്ങൾ ആൾക്കാർ തന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രിയ, നീ കോണിപ്പടികൾ കയറുകയാണ്, അവിടേക്ക് എത്താൻ എലിവേറ്റർ ലഭിക്കാനുള്ള വഴികളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് കോണിപ്പടികൾ കയറുന്നതിൽ കുഴപ്പമില്ല. ഇങ്ങനെ ചെയ്താൽ നടക്കും എന്നൊക്കെ പറയാൻ ഒത്തിരി ആൾക്കാരുണ്ടാകും. പക്ഷേ, നിങ്ങളുടെ നിരന്തര പ്രയത്നമേ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കൂ. -പ്രിയ വാര്യർ

Read More

നയൻതാരയുടെ ബാഗിന്‍റെ വില കേട്ടാൽ ഞെട്ടും! കഷ്ടപ്പെ‌ട്ട് സമ്പാദിച്ച പണം വെറുതേ കളയാനില്ലെന്ന് ശ്രുതി

സാധാരണ നടിമാരെല്ലാം ലക്ഷ്വറി ലൈഫ് സ്റ്റൈൽ പിന്തുടരുന്നവാണ്. അതിലൊരാളാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. കോടികൾ പ്രതിഫലം വാങ്ങുന്ന നടി താമസിക്കുന്നത് പോയസ് ഗാർഡനിലെ ബംഗ്ലാവിലാണ്. സിനിമാ രംഗത്തേക്കു വന്ന കാലം മുതൽ തന്‍റേതായ ലൈഫ് സ്റ്റൈൽ നയൻതാരയ്ക്കുണ്ട്. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരം തന്നെ നടിക്കുണ്ട്. പ്രൈവറ്റ് ജെറ്റ് പോലും സ്വന്തമായുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സെറ്റിലും വലിയ സൗകര്യങ്ങൾ ആവശ്യപ്പെടുന്ന നടിയാണ് നയൻതാരയെന്ന് റിപ്പോർട്ടുകൾ വന്നി‌ട്ടുണ്ട്. നടിയുടെ യൂറോപ്യൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫോട്ടോകളിൽ നയൻതാരയുടെ ഹാൻഡ് ബാഗുമുണ്ട്. പ്രാദ എന്ന ഇന്‍റർനാഷണൽ ബ്രാൻ‍ഡിന്‍റെ ബാഗാണിത്. രണ്ട് ലക്ഷം രൂപയാണ് ഈ ചെറിയ ഹാൻഡ് ബാഗിന്‍റെ വില. ഹാൻഡ് ബാഗ്, മേക്കപ്പ് പ്രൊഡക്ടുകൾ തുടങ്ങിയവയ്ക്കെല്ലാം വലിയ തുക നയൻതാര ചെലവഴിക്കാറുണ്ട്. ലക്ഷ്വറി ഹാൻഡ് ബാഗുകൾ പൊതുവെ മിക്ക നടിമാർക്കും ഇഷ്‌മാണ്. എന്നാൽ ഈ ആഡംബരത്തോട്…

Read More

അമിതമായി ഒരു കാര്യവും ചെയ്തില്ല; സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ പരസ്യം എന്തെന്ന് പറഞ്ഞ് രഞ്ജിത്ത്

ഞങ്ങൾ ആരും ഒരു അവകാശവാദവും ഉന്നയിക്കാതെ റിലീസ് ചെയ്ത ചിത്രമാണ് തുടരും. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ഞാനോ മറ്റ് അണിയറ പ്രവർത്തകരോ ഒരു ഇന്‍റർവ്യൂ കൊടുക്കുകയോ ഒരു വാക്ക് പറയുകയോ ചെയ്തിട്ടില്ല. സിനിമയ്ക്ക് ആവശ്യമായ പ്രമോഷനുകൾ ഒക്കെ പോകുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. അമിതമായി ഒരു കാര്യവും ചെയ്തില്ല. സിനിമയുടെ ക്വാളിറ്റിയിൽ എന്ത് മെച്ചപ്പെടുത്താമോ അതാണ് അവസാനം നിമിഷം വരെ ചെയ്തുകൊണ്ടിരുന്നത്. ആത്മവിശ്വാസം ഉണ്ടാകുന്നതുവരെ സിനിമ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ഷൂട്ട് തുടങ്ങി ഏകദേശം ഒരു വർഷത്തോളം പ്രവർത്തിച്ചിട്ടാണ് സിനിമ പുറത്തിറങ്ങിയത് . അതുകൊണ്ടാണ് ഇന്ന് എല്ലാവരും സ്നേഹിക്കുന്ന തരത്തിലുള്ള ഒരു റിസൾട്ട് ഈ സിനിമയ്ക്ക് കിട്ടിയത്. നൂറിൽ നൂറ് കിട്ടുക എന്നുള്ളതാണ് നമുക്ക് സന്തോഷം. ഒരിടത്ത് പോലും ആർക്കും ഒരു പോരായ്മയും തോന്നരുത്. ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അതിനായിരുന്നു. ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകർ പറഞ്ഞ നല്ല വാക്കുകൾ…

Read More

തെളിവ് സഹിതം 23ന് തിയറ്ററുകളിൽ

ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ,ജോളി ലോനപ്പൻ നിർമിച്ച്, നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം 23 നു തിയറ്ററിൽ എത്തുന്നു. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമിക്കുന്ന ചിത്രമാണിത്. തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ഗ്രീഷ്മ ജോയ്, നിദ, മാളവിക അനിൽ കുമാർ, പുതുമുഖ നടൻമാരായ ഷൗക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്‌, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. കാമറ എൽദോ ഐസക്, മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്‍റേതാണ് വരികൾ.അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ,…

Read More

ഹോട്ട് ലുക്കില്‍ തമന്ന: വൈറലായി ചിത്രങ്ങൾ

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമായ തമന്ന ഭാട്ടിയ ഫാഷനിലും അപ്പ്ടുഡേറ്റാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഹോട്ട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും താരം എപ്പോഴും ആരാധകരുടെ ഹൃദയം കവര്‍ന്നെടുക്കാറുണ്ട്. ഇപ്പോഴിതാ ഹാൾട്ടർ നെക്ക്‌ലൈൻ ഫ്ലോറല്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സ്വർണ്ണ-വജ്ര വളകളും, ആഡംബര വാച്ച്, ഒന്നിലധികം മോതിരങ്ങള്‍, വജ്ര സ്റ്റഡ് കമ്മലുകൾ എന്നിവയാണ് താരം ആക്സസറീസായി ധരിച്ചത്. കറുത്ത ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹീൽസും കൂടിയായപ്പോള്‍ താരത്തിന് ഏഴഴകായി.3,13,412 രൂപ വില വരുന്ന ഈ ബാഗാണ് ഡ്രസിംഗിനൊപ്പമുള്ള ഏറ്റവും വലിയ ഹൈലൈറ്റ്.

Read More

ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല, ചിലപ്പോൾ പേടിയായിരിക്കും: പ്രിയാ വാര്യർ

അഡാർ ലൗ എന്ന ചിത്രത്തിലൂടെ വലിയ ജനശ്രദ്ധ ലഭിക്കുന്ന നടിയാണ് പ്രിയ വാര്യർ. അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ റോൾ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. സോഷ്യൽ മീഡിയ ഒന്നടങ്കം സിനിമയിലെ പ്രിയയുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഗുഡ് ബാഡ് അഗ്ലിയിലെ തൊട്ട് തൊട്ട് പേസും സുൽ‌ത്താന എന്ന പ്രിയയുടെ ഡാൻസ് നമ്പറായിരുന്നു ഇതിന് കാരണം. തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. ഞാൻ സിംഗിളാണ്. എന്‍റെ ചോയ്സ് കൊണ്ട് സിംഗിൾ ആയതാണെന്ന് കരുതുന്നില്ല. ബ്രേക്കപ്പിൽ വിഷമം വരുമ്പോൾ കരഞ്ഞ് തീർക്കും. സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. ഇത് ചെയ്ത് കുറച്ച് കാലം കഴിയുമ്പോൾ റെഡിയാകും. എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ചിലപ്പോൾ പേടിയായിരിക്കും. ആരോടെങ്കിലും താൽപര്യമുണ്ടെങ്കിൽ എപ്പോഴും ഞാനാണ് തുടക്കമിടുക. എനിക്ക് താൽപര്യമുണ്ടെന്ന്…

Read More

‘എല്ലാവരും ഒരു തവണയെങ്കിലും എക്‌സ്പീരിയന്‍സ് ചെയ്യണം; ഫുഡുണ്ട്, ഒരു പ്രശ്‌നവുമില്ല; ഇനി വരുന്നത് ഒരു പുതിയ മനുഷ്യനായി; ജയില്‍ റിവ്യുമായി ആറാട്ട് അണ്ണന്‍

കൊച്ചി: ജയില്‍ മോചിതനായതിന് പിന്നാലെ ‘ജയില്‍ റിവ്യൂ’യുമായി യുട്യൂബര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. ജയിലില്‍ പോകുന്നത് നല്ലൊരു അനുഭവമാണെന്നും സ്വാതന്ത്ര്യമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാം അവിടെയുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. കൂടാതെ എല്ലാവരും ജയില്‍ ജീവിതം ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്യണമെന്നും അയാള്‍ പറഞ്ഞു. “ജയിലില്‍ പോകുന്നതൊരു അനുഭവമാണ്. പോയി, ഇനി താത്പര്യമില്ല. ഫ്രീഡമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാ സൗകര്യവുമുണ്ട്. എന്തായാലും നല്ലൊരു അനുഭവമാണ്. വലിയ പ്രശ്‌നമൊന്നുമില്ല. എല്ലാവരും ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്യണം. ഫുഡുണ്ട്. ഒരു പ്രശ്‌നവുമില്ല. പോലീസുകാരും നല്ലതാണ്. നാളെ മുതല്‍ പുതിയൊരു ആറാട്ടണ്ണനെ കാണാം. ജാമ്യത്തില്‍ ചില കണ്ടീഷന്‍സ് പറഞ്ഞിട്ടുണ്ട്. റിവ്യൂ തുടരും. തുടരും സിനിമ കാണണം.’ സന്തോഷ് വര്‍ക്കി പറഞ്ഞു. സിനിമാ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം ലഭിച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു…

Read More

രാജാ രവിവർമ്മയുടെ ജീവിതത്തെ ആധാരമാക്കി മ്യൂസിക്കൽ ആൽബം

സൂര്യാംശു ക്രിയേഷൻസിന്‍റെ ബാനറിൽ വി. കെ കൃഷ്ണകുമാർ നിർമിച്ച് പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശ് സംവിധാനം ചെയ്ത പ്രണാമം എന്ന മ്യൂസിക്കൽ ആൽബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു. ഭാരതീയ ചിത്രകലയുടെ കുലഗുരുവും വിശ്വോത്തര കലാകാരനുമായ രാജാ രവിവർമയുടെ ജീവിതത്തെ ആസ്പദമാക്കി, മണ്മറഞ്ഞു പോയ ആ മഹാ പ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് മായാ കെ വർമ്മ എഴുതിയ വരികൾക്ക് സംഗീതജ്ഞൻ കിളിമാനൂർ രാമവർമ്മ തമ്പുരാൻ സംഗീതം നൽകി ആലപിച്ചിരിക്കുന്നു. ഈ സംഗീത ശിൽപ്പത്തിന്‍റെ ആദ്യ പ്രദർശനം രാജാ രവിവർമ്മയുടെ 177-ാം ജന്മ ദിനത്തോടനുബന്ധിച്ച് കിളിമാനൂർ കൊട്ടാരത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വച്ചു നടന്നു. ഈ ദൃശ്യ കാവ്യത്തിൽ കിളിമാനൂർ രാമവർമ്മ തമ്പുരാൻ, മായാ കെ വർമ്മ, വി കെ കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവർ…

Read More

വ്യക്തിപരവും തൊഴില്‍പരവുമായ തെരഞ്ഞെടുപ്പുകളെ മാതൃത്വം സ്വാധീനിക്കുന്നു: ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് മകള്‍ക്ക്: ദീപികാ പദുക്കോണ്‍

അമ്മയായതിനുശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. തന്‍റെ വ്യക്തിപരവും തൊഴില്‍പരവുമായ തെരഞ്ഞെടുപ്പുകളെ മാതൃത്വം സ്വാധീനിക്കുന്നുവെന്നും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് മകള്‍ ദുഅയ്ക്കാണെന്നും ദീപിക വ്യക്തമാക്കുന്നു. അവധി ദിവസങ്ങളില്‍ എന്‍റെ ‘മീ ടൈം’ മകളെ ചുറ്റിപ്പറ്റിയാണ്. ഒരു സാധാരണ അമ്മയെ പോലെയാണ് ഇപ്പോള്‍ എന്‍റെ ജീവിതവും. ഒരു അവധി ദിവസം ഞാന്‍ ആദ്യം ചെയ്യുന്ന കാര്യങ്ങള്‍ വീടെല്ലാം ഒരുക്കി, വൃത്തിയാക്കി വെയ്ക്കുക എന്നതാണ്. അതിനുശേഷം അടുക്കള വൃത്തിയാക്കും. എല്ലാ സാധനങ്ങളും ഒരാഴ്ച്ചത്തേക്ക് സ്റ്റോക്കുണ്ടോ എന്ന് പരിശോധിക്കും. ദുഅയ്ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്യും. ഇതിനോടൊപ്പം വസ്ത്രങ്ങളെല്ലാം അലക്കും. ഏതൊരു അമ്മയേയും പോലെയാണ് ഞാനും. സെലിബ്രിറ്റി ജീവിതം മുഴുവന്‍ ഗ്ലാമറസാണെന്ന് ആളുകള്‍ അനുമാനിച്ചേക്കാം. എന്നാല്‍ വാസ്തവത്തില്‍ വീടും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന മറ്റേതൊരു പുതിയ അമ്മയേയും പോലെയാണ് ഞാനും. മാതൃത്വം എനിക്ക് പുതിയ…

Read More