ഹോട്ട് ലുക്കില്‍ സാമന്ത: വൈറലായി ചിത്രങ്ങൾ

തെന്നിന്ത്യന്‍ താരറാണികളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സമാന്ത റൂത്ത് പ്രഭു. വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോഴും അതിനെയൊക്കെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് സമാന്ത വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ സാരിയഴകിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ലാവെൻഡർ ചിക് സാരിയിലാണ് താരം തിളങ്ങുന്നത്. തന്‍റെ ആദ്യ സീരീസായ സിറ്റാഡൽ: ഹണി ബണ്ണി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ഒടിടി അവാർഡ് സ്വീകരിക്കാൻ താരമെത്തിയത് ഈ എലഗന്‍റ് ഹോട്ട് ലുക്കിലാണ്.

Read More

തമിഴ് ചിത്രം പെരുസ് തിയറ്ററിൽ

നർമത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നല്കി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഈ വേളയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് പെരുസ്. തമിഴ് നാട്ടിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന പെരുസ് കേരളത്തിലും പ്രദർശനത്തിനെത്തി. വൈഭവ്, സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്‍റർടെയ്നർ തമിഴ് ചിത്രമാണ് പെരുസ്. സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറിൽ കാർത്തികേയൻ എസ്, ഹർമൻ ബവേജ, ഹിരണ്യ പെരേര എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സത്യതിലകം നിർവഹിക്കുന്നു. അരുൺ ഭാരതി, ബാലാജി ജയരാമൻ എന്നിവരുടെ വരികൾക്ക് അരുൺരാജ് സംഗീതം പകരുന്നു. എഡിറ്റർ- സൂര്യ കുമാരഗുരു. വിതരണം-ഐഎംപി ഫിലിംസ്. പിആർഒ- എ.എസ്. ദിനേശ്.

Read More

നയൻതാരയ്ക്ക് അഹങ്കാരമോ… സംശയവുമായി ആരാധകർ

സൂപ്പര്‍താര പദവിയിലേക്ക് നടിമാര്‍ എത്തുന്നത് വളരെ അപൂര്‍വമാണ്. എന്നാല്‍ സിനിമാ പാരമ്പര്യമൊന്നുമില്ലാതെ എത്തി സൂപ്പര്‍താരമായി മാറിയ നടിയാണ് നയന്‍താര. മലയാളത്തിൽ നിന്നു തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ കരിയര്‍ മാറിമറിയുന്നത്. പിന്നീട് ലോകം അറിഞ്ഞ മികച്ച താരസുന്ദരിമാരില്‍ ഒരാളായി നടി മാറുകയും ചെയ്തു. എല്ലാ കാര്യത്തിലും കര്‍ശനനിബന്ധനയും നിലപാടുകളുമൊക്കെ ഉണ്ടായിരുന്ന നയന്‍താര അടുത്തിടെ വ്യാപക വിമര്‍ശനങ്ങളാണ് വരുത്തിവച്ചത്. ‌ നാല്‍പതാമത്തെ വയസിലേക്ക് പ്രവേശിച്ചത് മുതല്‍ നയന്‍താരയ്ക്ക് കഷ്ടകാലമാണെന്ന് പറയാം. കുടുംബത്തെക്കുറിച്ചും നടിയുടെ കരിയറിനെക്കുറിച്ചുമൊക്കെ വളരെ മോശമായ പ്രതികരണങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ അടുത്തിടെ ഒരു സിനിമയുടെ പരിപാടിയില്‍ നടി മീനയോട് അപമര്യാദയായി പെരുമാറിയതിന്‍റെ പേരിൽ നയന്‍താര വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു. അടുത്തിടെ ഫെമി നയന്‍ എന്ന പേരില്‍ നടിയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരും സാധാരണക്കാരുമൊക്കെ ഈ ചടങ്ങിനെത്തി. എന്നാല്‍ വരാമെന്നു പറഞ്ഞതിനെക്കാളും…

Read More

വലിയ സംഭവമാണെന്ന് കരുതി നേരില്‍ സംസാരിക്കാന്‍ വരുന്നവര്‍ ശരിക്കും നീയിത്രയും ലൂസായിരുന്നോ എന്ന് ചോദിക്കും: ഭാവന

ഇന്ന് കരിയറിന് പ്രധാന്യം കൊടുക്കാമെന്ന് വിചാരിച്ചാല്‍ നാളെ അത് വേണ്ട ജീവിതം മതിയെന്ന് തോന്നും. അങ്ങനെ വളരെ കണ്‍ഫ്യൂഷനുള്ള വ്യക്തിയാണ് താനെന്ന് ഭാവന. സ്‌ക്രീനില്‍ എന്നെ കണ്ട് വലിയ സംഭവമാണെന്ന് കരുതി നേരില്‍ സംസാരിക്കാന്‍ വരുന്നവര്‍ ശരിക്കും നീയിത്രയും ലൂസായിരുന്നോ എന്നാണ് ചോദിക്കുക. എന്‍റെ സുഹൃത്തുക്കളൊക്കെ അങ്ങനെ ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ക്കെല്ലാം അത് ശീലമായി. ഭയങ്കര സപ്പോര്‍ട്ടീവായിട്ടുള്ള ഭര്‍ത്താവാണ് നവീൻ. എനിക്ക് സിനിമയും കരിയറുമൊന്നും വേണ്ട, ഞാന്‍ വല്ല കൈലാസത്തിലേക്കും പോവുകയാണെന്നൊക്കെ ഇടയ്ക്ക് പറയും. പക്ഷേ അദ്ദേഹം എന്നോട് നിനക്ക് ഇഷ്ടമുള്ള അത്രയും അഭിനയിക്കണം. നീ നല്ലൊരു ആര്‍ട്ടിസ്റ്റാണ്, നിന്‍റെ വര്‍ക്ക് ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണെ എന്നൊക്കെ പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യും. പക്ഷേ എന്‍റെ മനസാണ് ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്നത് എന്ന് ഭാവന.

Read More

ഒടിയപുരാണം ഷോര്‍ട്ട് ഫിലിം ഒടിയങ്കമെന്ന സിനിമയായി എത്തുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. യൂട്യൂബില്‍ ഏറെ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമാണ് ഒടിയങ്കം എന്ന സിനിമയായി എത്തുന്നത്. ഒടിയപുരാണത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത് ശ്രീ മഹാലക്ഷ്മി എന്‍റര്‍പ്രൈസസിന്‍റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വഹിക്കുന്നു. സംഗീതം-റിജോഷ്, എഡിറ്റർ-ജിതിന്‍ ഡി.കെ, ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്‍റെ പിറവിയെ ആസ്പദമാക്കിയാണ് ഒടിയങ്കത്തിന്‍റെ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും കൂട്ടി കലര്‍ത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നല്‍കിയാണ് ഒടിയങ്കം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. പിആര്‍ഒ- എ.എസ്. ദിനേശ്.

Read More

സിനിമയില്‍ അഭിനയിക്കുന്നതും ഒരു തൊഴിലാണ്: അതിന് വലിയൊരു ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല; മഞ്ജു പത്രോസ്

സിനിമയില്‍ അഭിനയിക്കുന്നതും ഒരു തൊഴില്‍ തന്നെയാണ്. ഒരു വ്യക്തി സാധാരണ മറ്റേതൊരു തൊഴിലും ചെയ്യുന്നതു പോലെയാണ് സിനിമയില്‍ അഭിനയിക്കുന്നതും എന്ന് മഞ്ജു പത്രോസ്. അല്ലാതെ അതിന് വലിയൊരു ഹൈപ്പ് കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ഞാന്‍ എനിക്കറിയാവുന്ന ഒരു തൊഴില്‍ ചെയ്യുന്നു. സിനിമയില്‍ അഭിനയിക്കുന്നവരോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. വലിയ എന്തോ ഒരു സംഭവം ചെയ്തുവെന്ന് തോന്നേണ്ട ആവശ്യവും ഇല്ല. ഞാന്‍ ഒരു കൂലിപ്പണിക്കാരിയാണ് എന്നു തന്നെയാണ് ശക്തമായി വിശ്വസിക്കുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍. അഭിനയിക്കാന്‍ അറിയാവുന്ന ഒരുപാട് ആളുകള്‍ സിനിമയ്ക്ക് പുറത്ത് നില്‍ക്കുകയാണ്. അതിനിടയില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം തന്നതില്‍ ദൈവത്തിനോട് നന്ദി പറയുന്നു. അതില്‍ കൂടുതലൊന്നും മഹത്വവത്കരിക്കേണ്ട ആവശ്യമില്ല. ഏത് തൊഴില്‍ ചെയ്യാനും കഴിവ് വേണം. അല്ലാതെ വലിയ ഒരു സംഭവത്തില്‍ വന്നു നില്‍ക്കുന്നുവെന്ന തോന്നലില്ല. എനിക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍…

Read More

അജയ് ദേവ്ഗണുമായി ഡേറ്റിംഗ്: പ്രതികരിച്ച് ഇഷാ ഡിയോൾ

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണുമായി ഡേറ്റിംഗിലായിരുന്നെന്ന ഗോസിപ്പിനേക്കുറിച്ച് പ്രതികരിച്ച് നടി ഇഷാ ഡിയോൾ. അജയ് അവിവാഹിതനായിരുന്ന കാലത്താണ് അജയും ഇഷയും ഡേറ്റിംഗിലാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. ഇതേപ്പറ്റി ഒരു അഭിമുഖത്തിലായിരുന്നു ഇഷയുടെ പ്രതികരണം. സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ കാലത്ത് എന്‍റെ പേര് പല സഹതാരങ്ങളുടെ പേരുമായി ചേര്‍ത്ത് കേള്‍ക്കാറുണ്ടായിരുന്നു. കുറച്ചൊക്കെ ശരിയായിരുന്നിരിക്കാം. പക്ഷേ, പലതും തെറ്റായിരുന്നു. എന്നെയും അജയ് ദേവ്ഗണിനെയും ചേര്‍ത്തുപറയാന്‍ പോലുമുള്ള ശ്രമങ്ങളുമുണ്ടായി. ഏറെ മനോഹരവും വ്യത്യസ്തവുമായുള്ള ബന്ധമാണ് അജയ് ദേവ്ഗണുമായി എനിക്കുള്ളത്. ബഹുമാനം,സ്നേഹം, പരസ്പരമുള്ള ആരാധനയുമൊക്കെ നിറഞ്ഞതാണ് ആ ബന്ധം. അത് അദ്ഭുതകരമാണ്- ഇഷ പറഞ്ഞു. യുവ, മേം ഐസാ ഹി ഹൂം, കാൽ, ഇന്‍സാൻ, കാഷ് തുടങ്ങിയ ചിത്രങ്ങളില്‍ ഇഷയും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തുംകോ മേരി കസം എന്ന ചിത്രമാണ് ഇഷയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇടയ്ക്കു ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും വര്‍ഷങ്ങളുടെ ഇടവേളയ്ക്കു…

Read More

തിരക്കഥാകൃത്തും നാടകരചയിതാവുമായ പി.എസ്. കുമാർ അന്തരിച്ചു

ചേർത്തല: തിരക്കഥാകൃത്തും നാടകരചയിതാവുമായ കിഴക്കേമാരേഴത്ത് വാടയിൽ ഇല്ലത്ത് വെളി പി.എസ്. കുമാർ (67) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മരട് ശാന്തികവാടത്തിൽ. ഭാര്യ: ജയ. മക്കൾ: ആർഷ പ്രിയ, പരേതനായ സിബി രാജ്. മരുമകൻ: അജി. സഹോദരി: പി.എസ്. ഷീലാകുമാരി. 25ഓളം നാടകങ്ങളിലും 15ഓളം സിനിമകളിലും കഥയും തിരക്കഥയുമെഴുതിയിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ സിനിമയായ ‘ശാന്ത’ത്തിന്‍റെ കഥ പി.എസ്. കുമാറിന്‍റേതായിരുന്നു. കുമാർ തിരക്കഥയെഴുതിയ സിനിമകളിൽ മോഹൻലാൽ നായകനായി അഭിനയിച്ച ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഭർത്താവ് ഉദ്യോഗം, വിനയപൂർവം വിദ്യാധരൻ, ഹർത്താൽ, ദീപങ്ങൾ സാക്ഷി തുടങ്ങിയവ വൻവിജയം കൈവരിച്ചിരുന്നു. രാജൻ പി. ദേവിന്‍റെ ജൂബിലി തിയറ്റേഴ്സിനുവേണ്ടിയും അനവധി നാടകങ്ങൾ എഴുതിട്ടുണ്ട്.

Read More

അതൊരിക്കലും എന്‍റെ നല്ല ഓര്‍മയല്ല

എന്നെ സംബന്ധിച്ചിടത്തോളം, സെലിബ്രിറ്റികളുടെ മരണവീട്ടിലേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം എനിക്കുണ്ടായത് വളരെ മോശമായ അനുഭവമാണ്. എന്‍റെ അച്ഛന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. അദ്ദേഹത്ത അവസാനമായി കാണാന്‍ മലയാള സിനിമയിലെ നിരവധി താരങ്ങളും പ്രമുഖരുമൊക്കെ എത്തിയിരുന്നു. ഞങ്ങളുടെ കുടുംബം ആകെ തകര്‍ന്നിരിക്കുകയാണ്. പുറത്ത് നില്‍ക്കുന്ന ആളുകള്‍ നോക്കുമ്പോള്‍ വലിയ താരങ്ങളൊക്കെ കാറില്‍ വന്നിറങ്ങുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ കണ്ടപ്പോള്‍ വീടിന് പുറത്ത് നിന്ന ആരാധകര്‍ ആര്‍പ്പുവിളിക്കുകയും കൈയടിക്കുകയും വിസില്‍ മുഴക്കുകയും ചെയ്തു.ഞാനടക്കമുള്ളവരെല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. എന്‍റെ അച്ഛനിവിടെ മരിച്ച് കിടക്കുകയാണ്. അപ്പോഴാണ് ആളുകള്‍ അങ്ങനൊരു പ്രവൃത്തി ചെയ്യുന്നത്. അതിപ്പോഴും എനിക്ക് നല്ലതുപോലെ ഓര്‍മയുണ്ട്. അതൊരിക്കലും എന്‍റെ നല്ല ഓര്‍മയല്ല. അന്ന് കൈയടിക്കുകയും ചിരിക്കുകയും ചെയ്ത ആരാധകര്‍ക്ക് ഞങ്ങളുടെ വലിയ വേദനയെക്കുറിച്ച് അറിയില്ല. ആ ആരാധകരൊന്നും എന്‍റെ മാനസികാവസ്ഥയെകുറിച്ചും കുടുംബത്തിന്‍റെ…

Read More

എനിക്ക് വെറുതെയിരിക്കാൻ പറ്റില്ല

വിവാഹം കഴിഞ്ഞ് 15 വർഷമായി. എനിക്ക് വെറുതെയിരിക്കാൻ പറ്റില്ല. മെന്‍റലി ഞാൻ വളരെ ഫാസ്റ്റ് ആണ്. എന്തെങ്കിലുമൊക്കെ ചെയ്യണം. ഇടവേളയെടുത്ത് വിദേശത്തേക്ക് പോയ സമയത്തും ഇടയ്ക്ക് വന്ന് ഷോകളും മറ്റും ചെയ്തിട്ടുണ്ട്. വഴക്കുകളുമുണ്ടാക്കും. ഇടയ്ക്ക് ഞാൻ ദേഷ്യപ്പെട്ട് നാട്ടിലേക്കു വരും. എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് പറയും. പക്ഷെ ഞാനും ഭർത്താവും യാത്ര ചെയ്ത് കൊണ്ടിരുന്നാൽ കുട്ടികളുടെ കാര്യം കഷ്ടമാകും. എന്തുകൊണ്ട് നീ ആക്ടിംഗിൽ വീണ്ടും ശ്രമിക്കുന്നില്ലെന്ന് ഭർത്താവ് ചോദിച്ചു. താനു സാറിന് (നിർമാതാവ് കലൈപുലി എസ് താനു) എന്‍റ ഭർത്താവ് ഒരു മകനെ പോലെയാണ്. അദ്ദേഹമാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. എന്ത് പ്രശ്നമുണ്ടായാലും അദ്ദേഹത്തിന് ഫോൺ വരും. അവൾക്ക് സന്തോഷ ജീവിതമാണ്, പക്ഷെ അവൾ കുറച്ച് നിരാശയിലാണ്, അഭിനയിക്കുന്നതാണ് അവളുടെ സന്തോഷമെന്ന് കരുതുന്നെന്ന് ഭർത്താവ് താനു സാറിനോട് പറഞ്ഞു. നീ ഇപ്പോൾ സിനിമയൊന്നും ചെയ്യേണ്ട, അവൾക്ക്…

Read More