ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്, അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്

നായികാ നായകന്‍റെ ഓഡീഷന്‍ കിട്ടിക്കഴിഞ്ഞപ്പോഴാണ് എനിക്ക് കരിയറില്‍ ഇനിയെന്ത് എന്നതിന്‍റെ ഉത്തരം കിട്ടിയത്. എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നു ബ്രേക്കെടുത്തായിരുന്നു റിയാലിറ്റി ഷോയിലേക്ക് വന്നത്. ഇനി ഇതുവഴി തന്നെ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു എയര്‍ഹോസ്റ്റസാവുകയെന്നത്. അതെനിക്ക് ഇപ്പോഴും മിസാവുന്നുണ്ട്. മോഡലിംഗ് ചെയ്യുന്നവര്‍ നടക്കുന്നതുപോലെയൊക്കെ നടന്ന് നോക്കാറുണ്ട്. കണ്ണാടിക്ക് മുന്നില്‍ അഭിനയിക്കാറുമുണ്ട്. അതിനിടയിലായിരിക്കും ആരെങ്കിലും കയറിവരുന്നത്. മെലിഞ്ഞതിന്‍റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാന്‍. മെലിഞ്ഞിരിക്കുകയാണെന്നോ പൊക്കം കുറവാണെന്നോ ഉള്ള കമന്‍റുകളൊന്നും ബാധിക്കാറില്ല.

Read More

മായമ്മയ്ക്ക് തുടക്കമായി

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സര്‍പ്പക്കാവുകളിലും പുള്ളുവന്‍ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെണ്‍കുട്ടിയുടെ ജീവിതയാതനകളുടെയും തുടര്‍പോരാട്ടത്തിന്‍റെയും കഥ പറയുന്ന ചിത്രം മായമ്മ തുടങ്ങി. ചിത്രത്തില്‍ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. കൂടാതെ ജയന്‍ ചേര്‍ത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണന്‍, പി.ജെ. രാധാകൃഷ്ണന്‍, ബിജു കലാവേദി, ഇന്ദുലേഖ, കെപിഎസി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും കഥാപാത്രങ്ങളാകുന്നു. കഥ, തിരക്കഥ, സംഭാഷണം-രമേശ്കുമാര്‍ കോറമംഗലം, നിര്‍മാണം-പുണര്‍തം ആര്‍ട്ട്‌സ് ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസോസിയേഷന്‍ വിത്ത് യോഗീശ്വരാ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -രാജശേഖരന്‍ നായര്‍ ജെ, ശബരീനാഥ്, ഗണേഷ് പ്രസാദ്, ഗിരീശന്‍, വിഷ്ണു, ഛായാഗ്രഹണം-നവീന്‍ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ കഴകൂട്ടം, കല- അജി പായ്ച്ചിറ, ചമയം-ഉദയന്‍ നേമം, കോസ്റ്റ്യും-ബിജു മങ്ങാട്ട്‌കോണം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അജയ്‌ഘോഷ് പരവൂര്‍,…

Read More

കൃഷ്ണകുമാറിന്‍റെ പ്രണയത്തിന് ഞാനും സഹായിച്ചു

കൃഷ്ണ കുമാറിന്‍റെയും ഭാര്യ സിന്ധു കൃഷ്ണയുടെയും പ്രണയത്തിന് ഞാനും സഹായിച്ചിട്ടുണ്ട്. കൃഷ്ണ കുമാർ സിനിമയിലേക്ക് വരുന്നതിന് മുമ്പേ ഞാനുമായി സൗഹൃദത്തിലാണ്. എന്‍റെ കസിന്‍റെ അയൽവാസിയായിരുന്നു. ഞാനവിടെ പോകുമ്പോൾ മുതലുള്ള സൗഹൃദമാണ്. കുറച്ചുനാൾ ഞാനും കൃഷ്ണ കുമാറും ഒന്നിച്ചൊരു വീട്ടിൽ താമസിച്ചിരുന്നു. ഒരാളെ കണ്ടു, എനിക്ക് ഭയങ്കര ഇഷ്ടമായെന്ന് ഇട‌യ്ക്കിടെ എന്നോട് പറയും. ഒരു ദിവസം പുള്ളിക്കാരി എന്‍റെ കടയിൽ വന്നു. അന്ന് കൃഷ്ണകുമാറും അവിടെയുണ്ടായിരുന്നു. ഈ കുട്ടിയാണതെന്ന് കൃഷ്ണകുമാർ. അങ്ങനെ ഞാൻ ആ കുട്ടിയോട് പറഞ്ഞു. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത്. കൃഷ്ണകുമാറിന്‍റെ മക്കൾ നാലു പേരും എന്നെ ഹാജ മാമൻ എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾതന്നെ സുഖമാണ്. മനസറിഞ്ഞ് വിളിക്കുന്നതാണത്. അപ്പ ഹാജ

Read More

ജൂഹിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു

ഇന്ത്യ മുഴുവൻ ഏറെ ആരാധകരുള്ള താരമാണ് മാധവൻ. ഇപ്പോഴിതാ ദ റെയില്‍വേ മെന്‍ എന്ന പുതിയ വെബ് സീരിസിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ തനിക്ക് ഒരു നടിയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നതായി മാധവൻ തുറന്നു പറഞ്ഞത്. ജൂഹി ചൗള ആണ് ആ നടി. ജൂഹി ചൗളയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ആണ് മാധവന്‍ പറയുന്നത്. ജൂഹിയെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് തന്‍റെ അമ്മയോട് സംസാരിച്ചിരുന്നു എന്നും മാധവന്‍ പറയുന്നു. ജൂഹിയും മാധവനും ഒന്നിച്ച് അഭിനയിക്കുന്ന നെറ്റ്ഫ്ളിക്‌സില്‍ റിലീസിനൊരുങ്ങുന്ന സീരിസ് ആണ് ദ റെയില്‍വേ മെന്‍. താന്‍ ഈ സീരിസില്‍ ജോയിന്‍ ചെയ്യാനുള്ള കാരണങ്ങള്‍ പറഞ്ഞു കൊണ്ടാണ് ജൂഹി ചൗള സംസാരിച്ചത്. പിന്നാലെ നിങ്ങള്‍ ഇതില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത് എന്‍റെ ഭാഗ്യംകൊണ്ടാണെന്ന് മാധവന്‍ പറഞ്ഞു. എല്ലാവരുടെയും മുന്നില്‍ വച്ച് ഒരു കാര്യം തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.…

Read More

ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ ഗ്ലാമറായി ശ്രീയ ശരൺ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശ്രീയ ശരൺ. പോക്കിരി രാജ, കാസനോവ എന്നീ സിനിമകളിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട നടിയാണ് ശ്രീയ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ പുതിയ ഫോട്ടോഷൂട്ടാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തമിഴിൽ രജനികാന്തിന്‍റെ സൂപ്പർഹിറ്റ് ചിത്രമായ ശിവാജിയിൽ നായികയായി എത്തിയ ശേഷമാണ് മലയാളികൾക്ക് താരം കൂടുതൽ സുപരിചിതയായി മാറുന്നത്. മലയാളത്തിൽ ആകെ രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും ശ്രിയക്ക് മലയാളി ആരാധകർ കൂടുതലാണ്. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം റിലീസായ ആർആർആറിലാണ് ശ്രിയ അവസാനമായി അഭിനയിച്ചത്. ശ്രിയയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് കണ്ട് ആരാധകർ കണ്ണ് തള്ളി.

Read More

റിവ്യൂ കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാൻ കഴിയില്ല; നമ്മുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് സിനിമ കാണേണ്ടത്; മമ്മൂട്ടി

സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചുതന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്. -മമ്മൂട്ടി

Read More

കാശ് കൊടുത്തു പടം കാണുന്നവന് അതിനെ വിമർശിക്കാനും അവകാശമുണ്ട്; അജു വർഗീസ്

ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോ? അത് മാറാത്തിടത്തോളം കാലം നമ്മൾ സംസാരിച്ചിട്ട് കാര്യമില്ല. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കിൽ ഞാൻ പറയും. ഞാൻ ഭാഗമാകുന്ന മലയാളസിനിമകൾ കലയേക്കാളും ഒരു ഇൻഡസ്ട്രിയൽ പ്രോഡക്ട് ആണ്. ഞാൻ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറ്. അതൊരു ഉത്പന്നമാണ്. നമ്മൾ വിപണിയിൽ നിന്ന് ഒരുത്പന്നം വാങ്ങുമ്പോൾ ഐഎസ്ഐ മുദ്രയുണ്ടെങ്കിൽ, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്ന് അജു വർഗീസ്

Read More

മെലിഞ്ഞ ശരീരമായതിനാൽ ഒരുപാട് കളിയാക്കലുകൾ കേട്ടു; ബോഡി ഷെയിമിംഗ് ജീവിതത്തെ ബാധിച്ചു; അനന്യ പാണ്ഡെ

ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് യുവനായിക അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ, കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഡലായിരുന്ന അനന്യ അന്ന് മുതല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. താരപുത്രിയായതിനാല്‍ സ്വജനപക്ഷപാതത്തിന്‍റെ പേരിലുള്ള വിമർശനങ്ങളും നടിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയിമിംഗും അനന്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്‍റെ മെലിഞ്ഞ ശരീരത്തിന്‍റെ പേരിലായിരുന്നു പലപ്പോഴും അനന്യ വിമര്‍ശിക്കപ്പെട്ടിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയായിരുന്നു അനന്യ പാണ്ഡെ. ഇപ്പോഴിതാ ബോഡി ഷെയിമിംഗും മറ്റു പരിഹാസങ്ങളുമൊക്കെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനന്യ. എല്ലെ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്‌. ഹൈസ്‌കൂൾ എല്ലാവർക്കും ബുദ്ധിമുട്ടുള്ള സമയമാണ്. ഓരോരുത്തർക്കും അവരുടേതായ അരക്ഷിതാവസ്ഥയുണ്ടാകും, അത്…

Read More

സിംഗിളായിട്ടും ഇതുവരെ കുഴപ്പമില്ല; നന്ദിനി

വിവാഹം, പ്രണയം എന്നിവയെക്കു റിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ചോദ്യം വരാറുണ്ട്.‌ ഞാൻ അതിനെ എല്ലാം കൂളായി എടുക്കുന്നയാളാണ്. വിവാഹിതയാകാതെ കഴിയുന്നുവെന്നതിനോടും ഞാൻ വളരെ കൂളായാണ് ഇടപെടുന്നത്. വിവാഹം നടക്കേണ്ടതാണെങ്കിൽ നടക്കും. നല്ല ഒരാളെ കിട്ടിക്കഴിഞ്ഞാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്. അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല. അവർ എല്ലാത്തിനോടും യോജിച്ച് തുടങ്ങി. സിംഗിളായി ജീവിക്കുന്നതും നല്ല കാര്യം തന്നെയാണ്. ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നന്ദിനി പറഞ്ഞു.

Read More

പിങ്കിൽ സുന്ദരിയായി നിഖില; മനം മയങ്ങി ആരാധകർ

തെന്നിന്ത്യയിൽ അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ മാത്രമുള്ള നായികയാണ് നിഖില വിമൽ. മോളിവുഡിലൂടെ അഭിനയം തുടങ്ങിയ താരം ഇന്ന് മോഡലിംഗിലും സജീവമാണ്. പിങ്കിൽ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് നിഖില. ഇൻസ്റ്റയിൽ ആരാധകരുടെ മനം മയക്കി താരത്തിന്‍റെ ചിത്രങ്ങൾ. സ്റ്റൈലൻ ലുക്കിലാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബ്ലാക്ക് ആൻഡ് പിങ്ക് എന്നാണ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കറുപ്പ് പശ്ചാത്തലത്തിൽ പിങ്ക് കളർ ഔട്ട്ഫിറ്റിലാണ് താരം ചിത്രങ്ങളിലുള്ളത്.

Read More