മലയാള നടി അയതുകൊണ്ട് എപ്പേഴും അടച്ചു പൂട്ടിയ ഉടുപ്പിടണോ; കിടിലൻ മറുപടിയുമായി പ്രയാഗ

ഫാഷൻ ലോകത്തെ പുതുപുത്തൻ ട്രെൻഡുകൾക്കൊപ്പാണ് എന്നും നടി പ്രയാഗ. ഇത്തരം ഡ്രസുകൾ ധരിക്കുന്നതിൽ ഒരു മടിയും കാണിക്കാറുമില്ല. അതുകൊണ്ട് തന്നെ താരത്തിന്‍റെ ലുക്കുകൾ എല്ലാം സമൂഹമാധ്യമത്തിൽ വലിയ രീതിയിൽ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്‍റെ പ്രമോഷനായെത്തിയ താരത്തിന്‍റെ ലുക്ക് വൈറലായിരുന്നു. അതിനുമുൻപ് പ്രയാഗ ധരിച്ച ഒരു പാന്‍റിന് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും കിട്ടിയിരുന്നു. ഇപ്പോഴിതാ ട്രോളുകൾക്കും വിമർശനങ്ങൾക്കുമെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നാണ് പ്രയാഗ ചോദിക്കുന്നത്. പ്രയാഗയുടെ ലുക്ക് കേരളത്തിലെ രീതിക്ക് പറ്റുന്നതല്ലല്ലോ എന്ന ചോദ്യത്തിനും നടി ഉത്തരം നൽകി. നെഗറ്റീവ് കമന്‍റുകൾ ഓരോരുത്തർ പറയുന്നതിൽ ഞാൻ എന്ത് ചെയ്യണം ബ്രോ. എനിക്ക് എന്ത് ചെയ്യാൻ പറ്റും. വേറെ ആളുകളുടെ ഇഷ്ടത്തിനാണോ എന്‍റെ ഇഷ്ടത്തിനാണോ ഞാൻ ജീവിക്കേണ്ടത്. മലയാള നടി എന്ന നിലയ്ക്ക് ഞാൻ എപ്പേഴും അടച്ചു കെട്ടി…

Read More

ഹാസ്യനടന്‍ കലാഭവന്‍ ഹനീഫിന് വിട നൽകി കലാകേരളം

കൊച്ചി: ശ്രദ്ധേയമായ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫിന്(64) കലാകേരളം വിട നല്‍കി. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഷാദി മഹലില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച പൊതുദര്‍ശനത്തില്‍ പ്രിയ നടന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളെത്തി. തുടര്‍ന്ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍ കബറടക്കം നടന്നു. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കലാഭവന്‍ ഹനീഫിന്‍റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എറണാകുളം മട്ടാഞ്ചേരി കരുവേലിപ്പടി മണപ്പുറത്ത് വീട്ടില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ് ഹനീഫ്. മിമിക്രി കലാകാരനായി തുടക്കംസ്‌കൂള്‍ പഠന കാലത്ത് മിമിക്രിയിലൂടെയായിരുന്നു തുടക്കം. പ്രീഡിഗ്രി പഠനത്തിനുശേഷം പോസ്റ്റ് ഓഫീസ് ജീവനക്കാരനായും ഹാര്‍ഡ് വെയര്‍ കമ്പനിയുടെ സെയില്‍സ് റപ്രസന്‍റേറ്റീവായും പ്രവര്‍ത്തിച്ചു. ഒപ്പം മിമിക്രി പരിപാടികളും ചെയ്തിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി. സുഹൃത്തും പ്രശസ്ത മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിന്‍…

Read More

വിലമതിക്കാനാവാത്ത സമ്മാനം

തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പർ നായികയാണ് സാമന്ത. കോടികള്‍ പ്രതിഫലം വാങ്ങുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് താരം. ഇടക്കാലത്ത് ഭര്‍ത്താവ് നാഗ ചൈതന്യയുമായി ബന്ധം അവസാനിപ്പിച്ചതോടെയാണ് സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. അതുവരെയുള്ള സിനിമാ ജീവിതത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പോവുകയായിരുന്നു നടി. ചൈതന്യയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചത് ആരാധകര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചില്ല. ഇതോടെ സാമന്ത കാരണമാണ് ബന്ധം തകര്‍ന്നതെന്ന ആരോപണം വന്നു. വിവാഹമോചനത്തെക്കുറിച്ചും തന്‍റെ അസുഖത്തെക്കുറിച്ചും നടിതന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘വിവാഹജീവിതം പരാജയപ്പെട്ടത് എന്‍റെ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിച്ചിരുന്നു. ആ സമയത്ത് തിന്മയുടെ ശക്തി വന്നത് പോലെയാണ് തോന്നിയത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ഞാന്‍ സഹിച്ചത് അത്രത്തോളമാണ്. ആ സമയത്ത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലൂടെ പോയിട്ട് തിരികെ വന്ന താരങ്ങളെക്കുറിച്ച് ഞാന്‍ വായിച്ചിരുന്നു. അങ്ങനെയാണ് എന്‍റെ വിഷാദത്തില്‍നിന്നു രക്ഷപ്പെട്ടത്. അവരുടെ കഥകള്‍ വായിച്ചതാണ്…

Read More

എഴുപത്തിനാലാം വയസിൽ നായകൻ

എഴുപത്തിനാലാം വയസില്‍ നായകനായതിന്‍റെ സന്തോഷത്തിലാണ് ഭാസ്‌കരന്‍ വെറ്റിലപ്പാറ. അര്‍ഷാദ് അബ്ദു സംവിധാനം ചെയ്ത മരാമരം എന്ന ചിത്രത്തിൽ നായകനായ ദിവാകരനെയാണ് ഭാസ്‌കരന്‍ അവതരിപ്പിക്കുന്നത്. മുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ഹൃദയതാളത്തിന്‍റെ കാഴ്ചകളിലൂടെയാണ് മരാമരത്തിന്‍റെ കഥ പറയുന്നത്. വയനാട്, കല്ലായി, ഒളവണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിനു തയാറെടുക്കുകയാണ്. കൊയിലാണ്ടി ചെമഞ്ചേരി സ്വദേശിയായ ഭാസ്‌കരന്‍ കൊളക്കാട് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോൾ അധ്യാപകനായ ശങ്കരന്‍ മാസ്റ്റര്‍ രചനയും സംവിധാനവും നിര്‍വഹിച്ച മാനിഷാദ എന്ന നാടകത്തിലൂടെയാണ് കലാജീവിതം തുടങ്ങുന്നത്. 25 വര്‍ഷത്തോളം മറുനാടന്‍ മലയാളിയായി ജീവിച്ചു. ഇതിനിടെ പ്രഫഷണല്‍ നാടക കലാകാരന്മാര്‍ക്കും നാടകാചാര്യന്‍ ടി.സി. ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അര്‍ഷാദ് അബ്ദുവുമായുള്ള പരിചയമാണ് 74ാമത്തെ വയസില്‍ ഭാസ്‌കരനെ സിനിമയില്‍ നായകപദവിയിലെത്തിച്ചത്. ഉയില്‍ശത്തം, ഉത്തമി എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്. -ദേവസിക്കുട്ടി

Read More

കലാഭവൻ ഹനീഫ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ചിത്ര‌ങ്ങളിൽ കോമഡി വേഷം ചെയ്ത ഹനീഫ് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ്. നൂറ്റി അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1990 ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തലൂടെയാണ് ഹനീഫ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോമഡി താരമായിട്ടാണ് സിനിമയിൽ എത്തിയത്. കലാഭവൻ മിമിക്സിൽ അംഗമായിരുന്നു.  

Read More

കാർത്തിയോട് എനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ട്; സൂര്യ

എന്നേക്കാളും ആളുകൾക്കിഷ്ടം സഹോദരൻ കാർത്തിയോടാണെന്ന് കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. ക്ഷേത്രങ്ങളിലും വിമാനത്താവളങ്ങളിലും എല്ലായിടത്തും ആളുകൾ എന്‍റെ അടുക്കൽ വരുന്നു. അവർ എന്നേ ക്കാൾ അവനെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് പറയുന്നു. കാർത്തിക്ക് വേണമെങ്കിൽ ഇപ്പോൾ 50 സിനിമകൾ ചെയ്യാനാവുമായിരുന്നു. എന്നാൽ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും അദ്ദേഹം നൽകി. അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ കാർത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്. പരുത്തിവീരൻ, നാൻ മഹാൻ അല്ല എന്നിങ്ങനെ രണ്ട് തലത്തിൽ നിൽക്കുന്ന ചിത്രങ്ങളെ അദ്ദേഹം എങ്ങനെ ചെയ്തു എന്ന് ഞാൻ ഇപ്പോഴും ആലോചിച്ച് വിസ്മയിക്കുന്നുണ്ട്. ഞങ്ങളുടെ യാത്രകൾ തികച്ചും വ്യത്യസ്തമാണ്. -സൂര്യ

Read More

ഇനിയുള്ള എല്ലാ ജന്മങ്ങളിലും എന്‍റെ അമ്മയായി വരണം; സിന്ധു കൃഷ്‌ണക്ക് ജൻമ ദിനാശംസകളുമായി മകൾ അഹാന കൃഷ്ണ

എല്ലാത്തിലും പൊതുവായി കാണുന്നത് അമ്മയുടെ മനോഹരമായ പുഞ്ചിരിയാണ്. അതിനര്‍ഥം അമ്മ എപ്പോഴും ചിരിക്കുന്നു എന്നല്ല, പക്ഷെ ഒരു ദിവസം അവസാനിക്കുമ്പോള്‍ അമ്മ ചിരിക്കാന്‍ ഒരു കാരണം കണ്ടെത്തിയിരിക്കും എന്നാണ്. അവിസ്മരണീയവും മനോഹരവുമായ ഒരു ബാല്യകാലം ഞങ്ങള്‍ക്ക് നല്‍കാന്‍ അമ്മയ്ക്കും അച്ഛനും കഴിഞ്ഞതിന്‍റെ കാരണം ആ മനോഭാവമാണ്. വളരുമ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം നല്‍കാന്‍ അമ്മ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം. ആ ത്യാഗങ്ങള്‍ അമ്മയ്ക്ക് ചെയ്യേണ്ടി വന്നുവെന്ന സാഹചര്യം ഞാന്‍ വെറുക്കുന്നു. വര്‍ഷങ്ങളായി അമ്മ ത്യജിച്ച എല്ലാത്തിനും പകരം എനിക്ക് കഴിയുന്നതെല്ലാം നല്‍കുക എന്നതാണ് എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്. എന്‍റെ എല്ലാ സ്വപ്നങ്ങളിലും അമ്മയും കൂടിയുണ്ട്. അമ്മകൂടി അരികില്‍ ഉള്ളപ്പോള്‍ വേണം എന്‍റെ എല്ലാ സ്വപ്നങ്ങളും പൂവണിയാന്‍ എന്ന് ഞാനാഗ്രഹിക്കുന്നു. അമ്മയ്ക്ക് വീണ്ടും ജന്മദിനാശംസകള്‍ നേരുന്നു. ഇനിയുള്ള എല്ലാ ജന്മങ്ങളിലും എന്‍റെ അമ്മയായി വരണം. -അഹാന…

Read More

ഡീപ്‌ഫേക്ക് കെണിയിൽ രശ്‌മികക്ക് പിന്നാലെ കത്രീനയും

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമാന സംഭവത്തിന് ഇരയായി ബോളിവുഡ് താരം കത്രീന കെയ്ഫും. കത്രീനയുടെ ഡീപ് ഫേക്ക് ഇമേജുകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കത്രീനയുടെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 യിലെ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് ഡീപ് ഫേക്ക് ദൃശ്യങ്ങളാക്കിയിരിക്കുന്നത്. കത്രീന കൈഫ് ഒരു ടവൽ ധരിച്ച് ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാർഥ രംഗം. ഈ രംഗമാണ് ഡീപ് ഫേക്കിനായി ഉപയോഗിച്ചിരിക്കുന്നത്. എഐ ടൂള്‍ ഉപയോഗിച്ച് വീഡിയോയിലും ചിത്രങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ടൈഗര്‍ 3 യിലെ കത്രീന കെഫിന്‍റെ ബാത്ത് ടവല്‍ രംഗം മോര്‍ഫ് ചെയ്യപ്പെടുന്നു. ഡീപ്‌ഫേക്ക് ചിത്രം ശ്രദ്ധ നേടുന്നു. ഇത് ശരിക്കും ലജ്ജാകരമാണ്. എഐ ഒരു മികച്ച ഉപകരണമാണ്. പക്ഷേ സ്ത്രീകളെ മോര്‍ഫ്…

Read More

വാവ സുരേഷ് സിനിമയിലേക്ക്;ആകാംക്ഷയോടെ പ്രേക്ഷകർ

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ നടന്നു . വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാനി എന്ന ചിത്രത്തിനുശേഷം കലാധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ നിർവഹിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം. ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്‍റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്‍റെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. പ്രശസ്ത ഗാനരചയിതാവായ കെ. ജയകുമാർ, കവിയും ഗാനരചയിതാവുമായ പ്രഭാവർമ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. നവംബർ മാസം അവസാനം തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കുന്നു. പിആർഒ എം.കെ. ഷെജിൻ.

Read More

നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ എന്തും ചെയ്യും; അതൊക്കെ വെറും ബിസിനസ് തള്ളാണ്

നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ അവര്‍ പല ഐഡിയയും ചെയ്യും.100, 200 കോടി എന്നൊക്കെ അവര്‍ പറയട്ടെ. ഇതെല്ലാം കണ്ട് നിങ്ങള്‍ വെറുതെ ചിരിക്കുക. അല്ലാതെ ഇന്ന നടന് നൂറ് കോടി കിട്ടി, മറ്റെയാള്‍ക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് നിങ്ങളെന്തിനാണ് ഇങ്ങനെ അടി കൂടുന്നത്. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഈ അടികൂടലാണ് ഇതിലെ പ്രശ്‌നം. ഒരു പ്രമുഖ നിര്‍മാതാവ് പറയുകയുണ്ടായി, അവരുടെ രണ്ട് സിനിമയ്ക്ക് നൂറ് കോടിയും അമ്പത് കോടിയും കിട്ടിയിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അമ്പത് കോടി കളക്ട് ചെയ്ത സിനിമയ്ക്കാണ് അദ്ദേഹത്തിന് കുറച്ച് കൂടി ലാഭം ഉണ്ടായതെന്ന്. 100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ് തള്ളാണ്. ഇതൊക്കെ സ്വാഭാവികം. മലയാളത്തില്‍ ഇന്നേവരെ നൂറ് കോടിയൊന്നും ഒരു സിനിമയും കളക്ട് ചെയ്തിട്ടില്ല. -സന്തോഷ് പണ്ഡിറ്റ്

Read More