ശരിക്കും വേദന തോന്നുന്നു;ഡീപ് ഫെയ്‌ക് ആപ്പിൽ വിങ്ങിപ്പൊട്ടി രശ്‌മിക മന്ദാന

ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന എന്‍റെ വ്യാജ വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വന്നിരിക്കുകയാണ്. ഇങ്ങനൊന്ന് പങ്കുവയ്ക്കുന്നതില്‍ എനിക്ക് ശരിക്കും വേദന തോന്നുന്നുണ്ട്. ഡീപ് ഫെയ്ക് ആപ്പ് അടക്കമുള്ള സാങ്കേതികവിദ്യയുടെ ദുരുപയോഗം എനിക്ക് മാത്രമല്ല എല്ലാവർക്കും അങ്ങേയറ്റം ഭയം നല്‍കുന്ന കാര്യമാണ്. ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവെന്ന നിലയിലും എനിക്കു സംരക്ഷണവും പിന്തുണയും നല്‍കുന്ന എന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികളോടും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇങ്ങനൊന്ന് സംഭവിച്ചതെങ്കില്‍, എനിക്കിത് എങ്ങനെ നേരിടാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കൂടുതല്‍ പേരെ ഇത്തരം ഐഡന്‍റിറ്റി മോഷണം ബാധിക്കുന്നതിന് മുമ്പ് നമ്മള്‍ ഇതിനെ ഒരു സമൂഹമെന്ന നിലയിൽ അടിയന്തരമായും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. -രശ്മിക മന്ദാന

Read More

ശരീര ഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്‌തിട്ടില്ല; സ്വാഭാവിക സൗന്ദര്യമാണ്;ഹണി റോസ്

സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഹണി റോസ്. അഭിമുഖങ്ങളിലും ഉദ്ഘാടനച്ചടങ്ങുകളിലും ഹണി ധരിക്കുന്ന വസ്ത്രങ്ങളാണ് അടുത്തകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ഗ്ലാമറസ് ലുക്കില്‍ ആരാധകരെപോലും ഞെട്ടിച്ച് കൊണ്ടാണ് നടി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ അതിന്‍റെ പേരില്‍ അഭിപ്രായങ്ങള്‍ പറയേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് നടി. വസ്ത്രധാരണത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ചും അതിലുള്ള തന്‍റെ അഭിപ്രായവുമാണ് നടി ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് തന്‍റെ മാത്രം തീരുമാനമാണെന്ന് പറഞ്ഞ ഹണി റോസ് ശരീരസൗന്ദര്യം കൂട്ടാന്‍ സര്‍ജറി ചെയ്തിരുന്നോ എന്ന ചോദ്യത്തിലും വ്യക്തത വരുത്തിയിരിക്കുകയാണ്. എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാനാണ്. ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ഡ്രസ് ഇടേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷേ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്ന് ഇപ്പോള്‍ എനിക്കറിയാം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി…

Read More

സോണിയാ ഗാന്ധിയുമായി അതീവ രൂപ സാദൃശ്യം;നായികയെ തിരഞ്ഞ് സോഷ്യൽ മീഡിയ

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര 2’ വിന്‍റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന നായിക ആരെന്നറിയാൻ ചൂടൻ ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ചിത്രത്തിലെ സോണിയാ ഗാന്ധിയുടെ  ക്യാരക്ടർ പോസ്റ്റർ  ആണ് പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധിയോട് വളരെ അടുത്ത സാമ്യമുള്ള ക്യാരക്ടർ ലുക്ക് വമ്പൻ ഹിറ്റായിരിക്കുകയാണ്. ഈ നടി ആരാണെന്ന് അറിയാനായി പ്രേക്ഷകർ ആകാംക്ഷയിലാണ്. ജര്‍മൻ നടി സൂസെയ്ൻ ബെര്‍ണെര്‍ട്ടാണ് ചിത്രത്തില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യൻ സിനിമകളില്‍ സൂസെയ്ൻ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ യാത്ര രണ്ടാം ഭാഗത്തിൽ സോണിയാ ഗാന്ധിയായി സൂസെയ്ൻ ബെര്‍ണെര്‍ട്ട് മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി മഹി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്…

Read More

വീണ്ടും ഒന്നിക്കാനൊരുങ്ങി സാമന്തയും നാഗചൈതന്യയും; തുള്ളി ചാടി ആരാധകർ

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു. സാമന്ത തന്നെയാണ് ഇതേക്കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചത്. നാഗചൈതന്യയുടെ പേരില്‍ ചായ് എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളില്‍ അത് അപ്രത്യക്ഷമായിരുന്നു. ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാലിപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടി. ഒരിടയ്ക്ക് അപ്രത്യക്ഷമായ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സാമന്തയുടെ വാരിയെല്ലിന്‍റെ ഭാഗത്തായുള്ള ചായ് എന്ന ടാറ്റൂ കാണിച്ചുള്ള ചിത്രമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ആര്‍ക്കൈവ് ചെയ്ത വിവാഹചിത്രങ്ങള്‍ സാമന്ത വീണ്ടും പങ്കുവച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. 2017ല്‍ വിവാഹിതരായ ഇരുവരും 2021ല്‍ ആണ് വേര്‍പിരിഞ്ഞത്. വേര്‍പിരിയലിനുശേഷം കടുത്ത സൈബര്‍ ആക്രമണം സാമന്തയ്‌ക്കെതിരേ നടന്നിരുന്നു. മാത്രമല്ല, താരത്തെ മയോസൈറ്റിസ് എന്ന രോഗവും…

Read More

മോഹന്‍ലാലിനെ കണ്ടിട്ടെ ഞാൻ ഇവിടെ നിന്നു പോകു… ബംഗളൂരുവിൽ നടു റോഡിൽ കിടന്ന് ആരാധകൻ; വീഡിയോ കാണാം

എല്ലാവർക്കും അവർ ഏറെ ഇഷ്ടപ്പെടുന്ന ആളുകളോട് ആരാധന തോന്നാറുണ്ട്. അത് ചിലപ്പോൾ സിനിമാക്കാരോടാകാം, പാട്ടുകാരോടാകാം അല്ലെങ്കിൽ ക്രിക്കറ്റ് താരങ്ങളോടും അങ്ങനെ പോകുന്നു ആരാധനകൾ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ താരമാണ് താര രാജാവ് മോഹൻ ലാൽ. അദ്ദേഹത്തിനു ആരാധകർ ഏറെയാണ്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയതാണ്. അപ്പോഴാണ് ഒരു ആരാധകൻ അദ്ദേഹത്തിനെ കാണണം എന്ന ആവശ്യവുമായി റോഡിൽ കിടന്നത്. സെക്യൂരിറ്റി ഗാർഡും പൊലീസും ചേർന്ന് ഇയാളെ വഴിയിൽ നിന്നും എടുത്തു മാറ്റുന്ന വീഡിയോ ആണിപ്പോൾ പുറത്തു വരുന്നത്. കറുത്ത നിറത്തിലുള്ള സ്യൂട്ടും കോട്ടും അണിഞ്ഞ് ഹാന്‍റ്സം ലൂക്കിലാണ് മോഹൻലാൽ ബംഗളൂരുവിൽ ഉദ്ഘാടനത്തിനായി എത്തിയത്. എന്തായായും ആരാധകന്‍റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വെെറലായി. മോഹൻലാലിന്‍റെ ഫാൻസ് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

‘നെഗറ്റിവിറ്റി പോസിറ്റീവിറ്റിയെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു’; മൗനം വെടിഞ്ഞ് ആലിയ ഭട്ട്

ട്രോളുകളോടും മോശമായ കിംവദന്തികളോടും പ്രതികരിക്കാത്ത നടിയാണ് ആലിയ ഭട്ട്. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആലിയ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു മാധ്യമ പരിപാടിയിൽ ട്രോളിയതിനെതിരെ പ്രതികരണവുമായ് നടി രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ ജീവിതകാലം മുഴുവൻ പൊതു നിരീക്ഷണത്തിൽ എങ്ങനെ ജീവിച്ചുവെന്നും ഇനി പരാതിപ്പെടാനൊന്നുമില്ലെന്നും താരം പറഞ്ഞു. “ഞാനൊരു മനുഷ്യനാണ്, പൊതുസമൂഹത്തിൽ നാല് മണ്ടത്തരങ്ങൾ പറയഞ്ഞാൽ, ആളുകൾ അതിനെ പരിഹസിച്ചേക്കാം. ഞാനും പറഞ്ഞേക്കാം. 14 ബുദ്ധിപരമായ കാര്യങ്ങൾ, എന്നാൽ ചിലപ്പോൾ നെഗറ്റീവ് പോസിറ്റിവിറ്റിയെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു. ഞാൻ എന്‍റെ പ്രേക്ഷകരുമായി വഴക്കിടാൻ പോകുന്നില്ല. ആലിയ ഭട്ട് അടുത്തിടെ തന്‍റെ മകൾ രാഹയുടെ ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഒരു കൂട്ടം മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. “ഞങ്ങളുടെ സന്തോഷം, ഞങ്ങളുടെ ജീവിതം.. ഞങ്ങളുടെ വെളിച്ചം!” എന്ന അടിക്കുറിപ്പും ചിത്രങ്ങളോടൊപ്പം ഉണ്ടായിരുന്നു.  രൺവീർ സിങ്ങിനൊപ്പം റോക്കി ഔർ റാണി കി പ്രേം…

Read More

‘തഗ് ലൈഫ്’; ആക്ഷൻ ചിത്രത്തിനായി കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്നു

മണിരത്‌നത്തിനൊപ്പമുള്ള തഗ് ലൈഫ് എന്ന തന്‍റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് വീഡിയോ കമൽഹാസൻ പുറത്ത് വിട്ടു. കമൽഹാസനും മണിരത്‌നവും 1987ലെ ഇതിഹാസ ചിത്രമായ നായകൻ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ കമൽഹാസൻ രംഗരായ ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തഗ് ലൈഫിൽ ജയം രവിയും തൃഷയും അഭിനയിക്കുന്നുണ്ട്. വീഡിയോ പുറത്തായ ഉടൻ തന്നെ ആരാധകർ തങ്ങളുടെ ആവേശം പ്രകടിപ്പിക്കാൻ കമന്‍റ് സെക്ഷനിൽ നിറഞ്ഞു.  “യഥാർത്ഥത്തിൽ, പുതിയ സിനിമ വരുന്നു. നായകൻ തിരിച്ചെത്തി, “ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ” എന്നിങ്ങനെയുള്ള കമന്‍റുകളാണ് വന്നത്.  കമൽഹാസനും മണിരത്‌നവും ചേർന്നാണ് തഗ് ലൈഫ് എഴുതിയത്. ഹാസന്‍റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ (ആർകെഎഫ്ഐ), രത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റെ മൂവീസ് എന്നിവ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കമൽഹാസൻ, രത്നം, ആർ.മഹേന്ദ്രൻ, ശിവ…

Read More

സംവിധാനം റസൂൽ പൂക്കുട്ടി; ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായ് സംവിധാനം ചെയ്ത ‘ഒറ്റ’യുടെ വിശേഷങ്ങൾ

ടി.ജി. ബൈജുനാഥ് ഒറ്റ എന്ന സിനിമയെ എസ്. ഹരിഹരന്‍റെ ജീവചരിത്രമായല്ല കാണേണ്ടതെന്നും അതിനുമപ്പുറം ഒരു സിനിമാറ്റിക് അംശം അതിലുണ്ടെന്നും സംവിധായകന്‍ റസൂല്‍ പൂക്കുട്ടി. ഹരിഹരന്‍റെ അനുഭവക്കുറിപ്പുകള്‍, ഞങ്ങളുടെ സംഭാഷണങ്ങള്‍, അദ്ദേഹത്തിന്‍റെ ആശയാഭിലാഷങ്ങള്‍… ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരുക്കിയ ഒരു കഥ ഇതിലുണ്ട്. ഇതില്‍ പറയുന്ന പല സംഭവങ്ങളും നടന്നതാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്കും കഥാലോകത്തിനും അതിന്‍റേതായ ഒരസ്തിത്വമുണ്ട്. ഒരു യുവാവിന്‍റെ വളരെ തീവ്രമായ വൈകാരിക യാത്രയാണ് ഒറ്റ – റസൂല്‍ പറയുന്നു. സംവിധാനം ആഗ്രഹിച്ചത്… സിനിമ ചെയ്യാന്‍ വേണ്ടിയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചത്. അന്നേയുള്ള ആഗ്രഹമാണ്. അന്ന് അവിടെ കയറാനുള്ള എളുപ്പമാര്‍ഗമായാണ് സൗണ്ടിനെ കണ്ടത്. ഈ സിനിമയുടെ തുടക്കം ? ജ്യേഷ്ഠന്‍റെ ഒരു സുഹൃത്താണ് ബിസിനസ്മാൻ എസ്. ഹരിഹരനെ പരിചയപ്പെടുത്തിയത്. നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ തന്‍റെ ജീവിതകഥ പറയുന്ന പുസ്തകം തന്നു. അതില്‍ ഒരു സിനിമയുണ്ടോ എന്ന ചോദ്യം…

Read More

ഉടന്‍ വിവാഹം കഴിക്കണം, പയ്യനെ കണ്ടുപിടിച്ച് ലൊക്കേഷന്‍ അയച്ചുതാ; ഗോസിപ്പുകൾക്ക് മറുപടിയുമായ് മൃണാൽ ഠാക്കൂർ

ബോളിവുഡില്‍ നിന്നു തെന്നിന്ത്യയിലെത്തി ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് മൃണാൾ ഠാക്കൂർ. സീതരാമം എന്ന ചിത്രം തെന്നിന്ത്യയില്‍ വലിയ പ്രശസ്തിയാണ് നടിക്ക് നേടിക്കൊടുത്തത്. മൃണാൾ ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത് വിവാഹത്തിന്‍റെ പേരിലാണ്. മൃണാൾ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും നടനുമായി ഉടൻ വിവാഹ നിശ്ചയം നടന്നേക്കാം എന്ന രീതിയില്‍ ഒരു അവാർഡ് ചടങ്ങിൽ അല്ലു അർജുന്‍റെ പിതാവും നിർമാതാവമായ അല്ലു അരവിന്ദ് സംസാരിച്ചതിന് പിന്നാലെ ഗോസിപ്പുകള്‍ പിറന്നു. പലതും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തയായി. സീതാ രാമം എന്ന ചിത്രത്തിലെ അഭിനയ മികവിന് മൃണാളിന് മികച്ച വനിതാ നടിയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചാണ് അല്ലു അരവിന്ദ് വളരെ തമാശയായി കാര്യം പറഞ്ഞത്. മൃണാൾ ഉടൻ വിവാഹിതയാകാൻ താൻ അനുഗ്രഹിക്കുന്നുവെന്നും വിവാഹം കഴിഞ്ഞ് മൃണാള്‍ ഹൈദരാബാദിൽ സ്ഥിരതാമസമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് അല്ലു അരവിന്ദ് പറഞ്ഞത്. ഇതോടെയാണ് അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നത്.…

Read More

സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിർക്കില്ല

ഒരു പടം ഹിറ്റായാൽ ഇന്ന് കോടികൾ കൂട്ടുകയാണ് ആളുകൾ. 100 കോടി ക്ലബ്, 500 കോടി ക്ലബ് എന്നൊക്കെ കേൾക്കുന്നുണ്ട്. അതിൽ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. എന്നാൽ മലയാളത്തിൽ ഒരു സിനിമ പോലും 100 കോടി കളക്‌ട് ചെയ്തിട്ടില്ല. കളക്‌ട് ചെയ്തുവെന്ന് അവർ പറയുന്നത് ഗ്രോസ് കളക്ഷന്‍റെ കാര്യത്തിലാണ്. സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിർക്കുന്നില്ല. വ്യക്തികളെ അവഹേളിക്കുന്ന തരത്തിലെ പ്രതികരണങ്ങളോടാണ് എതിർപ്പ്. പല അവസരങ്ങളിലും നിരൂപണത്തിന്‍റെ പരിധിവിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. മുൻപ് തിയറ്ററുകളിൽനിന്ന് മാത്രം ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി നി‌ർമാണം തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ വീണ്ടും തിയറ്ററുകളിലെത്തും. സുരേഷ് കുമാർ‌

Read More