കഷ്ടം എന്തൊരു അവസ്ഥയാണ്; സുരേഷേട്ടൻ മാന്യതയോടെ അല്ലാതെ ഇതുവരെ സ്ത്രീകളോട് പെരുമാറിയിട്ടില്ല; ബാബു രാജ്

ചോദ്യോത്തര വേളയിൽ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകയോട് അപ മര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞു പോസ്റ്റ് ഇട്ടു. ഇതിനു പിന്നാലെ സിനിമാ മേഖലയിൽ നിന്നും താരത്തിനു വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സുരേഷ് ഗേപിയുടെ പോസ്റ്റിനു താഴെ നടൻ ബാബു രാജ് നൽകിയ കമന്‍റാണ് വെെറലാകുന്നത്. കഷ്ടം എന്തൊരു അവസ്ഥയാണ്. വർഷങ്ങളായി എനിക്കറിയാവുന്ന സുരേഷേട്ടൻ മാന്യതയോടെ അല്ലാതെ ഇതുവരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ കൊണ്ട് മാപ്പു പറയിപ്പിക്കാൻ തോന്നിപ്പിച്ചത്.സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ. ബാബുരാജ് കമന്‍റ് ചെയ്തു. ബീന ആന്‍റണി, സാധിക സുരേഷ്, രാഹുൽ ഈശ്വർ, ശ്രീവിദ്യ മുല്ലശേരി എന്നിവരും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Read More

കാഷ്വൽ ഡേറ്റിംഗ് വിവാദങ്ങൾക്കിടയിൽ രസകരമായ വീഡിയോയുമായി ദീപിക പദുക്കോൺ; രൺവീർ സിംഗ് പ്രതികരിച്ചതിങ്ങനെ…

ബോളിവുഡ് നടി ദീപിക പദുക്കോൺ അടുത്തിടെ കരൺ ജോഹറിന്‍റെ ടോക്ക് ഷോയായ കോഫി വിത്ത് കരൺ സീസൺ 8 ന്‍റെ ആദ്യ എപ്പിസോഡിൽ ഭർത്താവും ബോളിവുഡ് നടനുമായ രൺവീർ സിങ്ങിനൊപ്പം എത്തിയിരുന്നു. ദമ്പതികൾ തങ്ങളുടെ ബന്ധത്തെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകൾ നടത്തി. എന്നാൽ ദീപിക നടത്തിയ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. താരം ഒരു കാഷ്വൽ ഡേറ്റിംഗിൽ നടത്തിയ പരാമർശത്തിന് സോഷ്യൽ മീഡിയ ട്രോളുമായെത്തി. എന്നാൽ താരം  ഒരു തമാശ വീഡിയോയിലൂടെ  എല്ലാ ട്രോളുകൾക്കും ഉചിതമായ മറുപടി നൽകിയിരിക്കുകയാണ്. അടുത്തിടെ ദീപിക പദുക്കോൺ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വൈറലായ ഒരു മീമിൽ ദീപിക ഒരു തമാശ വീഡിയോ ചെയ്തിട്ടുണ്ട്.  ദീപികയുടെ ഈ രസകരമായ വീഡിയോയ്ക്ക് കമന്‍റുകളുടെ പ്രളയമാണ്. രൺവീർ സിംഗ് വീഡിയോയോട് പ്രതികരിക്കുകയും നിരവധി ചിരിക്കുന്ന ഇമോജികൾ കമന്‍റ് ചെയ്യുകയും…

Read More

കാമുകന്‍റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം; ജീവിതത്തിലെടുത്ത ബെസ്റ്റ് തീരുമാനമെന്ന് താരപുത്രി

മലയാളികളുടെഎക്കാലത്തെയും പ്രണയ ജോഡികളാണ് ജയറാമും പാർവതിയും. താരങ്ങളുടെ മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും ഇപ്പോൾ ആരാധകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്. മാളവികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ മാളവിക തന്‍റെ കാമുകന്‍റെ കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കാമുകന്‍റെ മുഖം താരപുത്രി മറച്ചിട്ടാണ് ഫോട്ടോ പങ്കുവെച്ചത്. അന്നു മുതൽ അയാൾ ആരാണെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ തന്‍റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക ജയറാം. പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മാളവിക പങ്കുവച്ച പോസ്റ്റിലൂടെയാണ് തന്‍റെ കാമുകനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ‘എന്‍റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് മാളവിക ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മ പാർവതിയും…

Read More

ഞാൻ എപ്പോഴും ചോദിക്കാറുണ്ട് എന്നെ എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന്; ഷംന കാസിം

കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഞാൻ ഇപ്പോഴും ചോദിക്കാറുണ്ട്. എന്നിൽ എന്ത് കണ്ടിട്ടാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടമായതെന്ന്. ഇപ്പോഴും എനിക്ക് ആ ഉത്തരം കിട്ടിയിട്ടില്ല. നിങ്ങൾ തന്നെ വിളിച്ചു ചോദിക്കേണ്ടി വരും. ഞാൻ ഇന്നലെ രാത്രി കൂടെ ഇതേ ചോദ്യം ചോദിച്ചതാണ്. മറുപടി കിട്ടിയില്ല. ആദ്യമായി കണ്ടപ്പോൾ ഞാൻ ഏത് ഡ്രസാണ് ഇട്ടിരുന്നത് എന്ന് പോലും ഇക്ക ശ്രദ്ധിച്ചു കാണില്ല. ആദ്യം കണ്ടപ്പോൾ ഇക്ക കന്ദൂരയാണ് അണിഞ്ഞിരുന്നത്. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണത്. ഇക്കയുടെ മുശടത്തരം എനിക്ക് കുറച്ച് ഇഷ്ടമാണ്. എത്ര വലിയ ആളായാലും പറയാനുള്ളത് മുഖത്ത് നോക്കി പറയും. അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വഭാവം. ഒന്നും മറച്ചു വയ്ക്കുന്ന സ്വഭാവമൊന്നുമില്ല, എന്തും തുറന്നടിച്ച പോലെ പറയും. -ഷംന കാസിം

Read More

നാഗാർജുന‌യെ വിവാഹം ചെയ്‌തപ്പോൾ മിസായത് ചെന്നെെയും കടലുമായിരുന്നു; അമല അക്കിനേനി

വിവാഹം കഴിഞ്ഞ ആദ്യ വർഷം ചെന്നൈ ഞാൻ മിസ് ചെയ്തു. ചെന്നൈ കടലോരത്തായിരുന്നു എന്‍റെ വീട്. ഹൈദരാബാദിലെ വീട്ടിൽ ഞാനേറ്റവും കൂടുതൽ മിസ് ചെയ്തത് ക‌‌ടലിന്‍റെ ശബ്ദമാണ്. അതിനാൽ നാഗാർജുന സിഡിയിൽ ക‌ടലിന്‍റെ ശബ്ദം വയ്ക്കും. പിന്നെ പതിയെ പുതിയ വീട്ടിൽ ശീലമായി. വിവാഹത്തിനു ശേഷം ജീവിതം തിരക്കുള്ളതും സന്തോഷകരവുമായിരുന്നു. ഹൈദരാബാദിൽ അനിമൽ വെൽഫെയർ സംഘടനയ്ക്കൊപ്പം പ്രവർത്തിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ബോറടിക്കുന്നു, സിനിമ ചെയ്യാം എന്നൊന്നും തോന്നിയില്ല. പിന്നീട് അമ്മ വേഷങ്ങൾ വന്നു. എന്നാൽ എനിക്ക് എന്‍റേതായ തിരക്കുകൾ ഉണ്ടായിരുന്നു. അമല അക്കിനേനി പറഞ്ഞു. പത്തൊമ്പതാം വയസ്സുള്ളപ്പോഴാണ് കൊല്‍ക്കത്തക്കാരിയായ അമല സിനിമയിലേക്ക് വരുന്നത്. തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയാണ് അമല അക്കിനേനി. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത എന്‍റെ സൂര്യപുത്രിക്ക്  എന്ന ചിത്രമാണ് അമല…

Read More

മണിരത്‌നം-കമൽഹാസൻ ചിത്രത്തിൽ തൃഷയോ നയൻതാരയോ‍;കാത്തിരിപ്പുമായി ആരാധകർ

തമിഴ് സിനിമയിലെ ക്ലാസിക് കോമ്പോ എന്നറിയപ്പെടുന്ന കമല്‍ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ നായികയായി തൃഷ വരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, കമല്‍ഹാസന്‍ ചിത്രത്തില്‍ നായികയായി തൃഷയല്ല തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോർട്ട് യാഥാർഥ്യമാവുകയാണെങ്കിൽ ആദ്യമായിട്ടായിരിക്കും നയന്‍താര കമല്‍ഹാസന്‍ ചിത്രത്തില്‍ നായികയായി എത്തുന്നത്. മണിരത്‌നം ചിത്രത്തിലും നയന്‍താര ആദ്യമായിട്ടാണ് വേഷമിടുന്നത്. ചിത്രത്തില്‍ നയന്‍താര വന്‍ പ്രതിഫലമാണ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നയന്‍താരയ്ക്കായി തമിഴ് സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. 12 കോടി പ്രതിഫലം നയന്‍താരയ്ക്ക് ലഭിക്കുമെന്നാണ് സൂചന. തൃഷയ്ക്ക് ഈ തുക നേരത്തെ ഓഫര്‍ ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം തൃഷയും നയന്‍താരയും തമ്മിലായിരുന്നു ഈ റോളിനായി മത്സരം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 കോടി ആര്‍ക്ക് ലഭിച്ചാലും…

Read More

മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി അദിതിയും സിദ്ധാർത്ഥും

മാമി മുംബൈ ഫിലിം ഫെസ്റ്റിവലിനു ഒക്ടോബർ 27 ന് ജിയോ വേൾഡ് സെന്‍ററിൽ ഗംഭീര തുടക്കം. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നായിക അദിതി റാവു ഹൈദരിയും കാമുകൻ സിദ്ധാർത്ഥും പങ്കെടുത്തത് വലിയ വാർത്ത ആയിരുന്നു. ഫ്ലോറൽ ടച്ചുള്ള സിംപിളായൊരു ഗൗൺ ആണ് അദിതി ധരിച്ചത്. സിദ്ധാർത്ഥ് ബ്ലാക്ക് സ്യൂട്ടിലാണ് എത്തിയത്. റെഡ് കാർപെറ്റിൽ ഇരുവരും സന്തോഷത്തോടെ പോസ് ചെയ്ത ഫോട്ടോകൾ ആരാധകർ ഇരു കെെയും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ വർഷം സിദ്ധാർത്ഥിന്‍റെ ജന്മദിനത്തിൽ അദിതി ആശംസകളുമായി എത്തിയതോടെ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് ഇവർ തമ്മിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തതോടെ ആരാധകർ ഇരുവരുടെയും പ്ര‌ണയം ഉറപ്പിക്കുകയായിരുന്നു.  

Read More

‘സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടു…’: സുശാന്തിന്‍റെ മരണത്തിന് ശേഷം ജയിലിൽ കഴിഞ്ഞത് ഓർത്തെടുത്ത് റിയ

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തെ തുടർന്ന് 28 ദിവസം ജയിലിൽ കഴിയേണ്ടി വന്ന നടി റിയ ചക്രവർത്തി, തന്‍റെ ജയിൽ അനുഭവത്തെക്കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.  അടുത്തിടെ നടന്ന ഒരു ഇവന്‍റിൽ ജയിലിൽ കിടന്ന കാലത്തെക്കുറിച്ച് നടി പങ്കുവച്ചു. അത് വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നെങ്കിലും, അവിടെ ഏറ്റവും സന്തുഷ്ടരായ ചില ആളുകളെ കാണാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും റിയ പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ റിയ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ കുറ്റം ചെയ്തിട്ടില്ലാത്ത വ്യക്തികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരു അണ്ടർ ട്രയൽ ജയിൽ ഉണ്ടെന്നും റിയ വെളിപ്പെടുത്തി. “കുറ്റം തെളിയിക്കപ്പെടാത്തതിനാൽ അവിടെയുള്ള എല്ലാ സ്ത്രീകളും നിരപരാധികളായിരുന്നു. അവരെ കാണുമ്പോഴും അവരോട് ഇടപഴകുമ്പോഴും എനിക്ക് ആ സ്ത്രീകളിൽ സ്നേഹവും സഹിഷ്ണുതയും അനുഭവപ്പെട്ടു. ചെറിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തി. ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും…

Read More

33 വർഷത്തിനുശേഷം ഇതിഹാസത്തിനൊപ്പം, ഹൃദയം സന്തോഷത്താൽ തുടിക്കുന്നു: രജനീകാന്ത്

രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തലൈവർ 170. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്റ്റൈൽ മന്നന്‍റെ 170-ാമത്തെ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 33 വർഷങ്ങൾക്കുശേഷമാണ് രണ്ട് സൂപ്പർസ്റ്റാറുകൾ ഒന്നിക്കുന്നത്. അതിന്‍റെ സന്തോഷമറിയിച്ചുകൊണ്ട് രജനീകാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രജനീകാന്തിന്‍റെ പോസ്റ്റ്. 33 വർഷത്തിനു ശേഷം ഇതിഹാസത്തിനൊപ്പം ഒന്നിക്കാനായതിൽ സന്തോഷമുണ്ട് എന്നാണ് സൂപ്പർസ്റ്റാർ കുറിച്ചത്. 33 വർഷത്തിനുശേഷം വീണ്ടും ഞാൻ എന്‍റെ മാർഗദർശിയും ഇതിഹാസവുമായി അമിതാഭ് ബച്ചനൊപ്പം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈകയുടെ തലൈവർ 170ൽ അഭിനയിക്കുകയാണ്. എന്‍റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്.- എന്നാണ് രജനീകാന്ത് കുറിച്ചത്. 1991ൽ ഹം എന്ന ചിത്രത്തിലാണ് രജനീകാന്തും അമിതാഭ് ബച്ചനും അവസാനമായി ഒരുമിച്ചഭിനയിച്ചത്. പ്രേക്ഷക പ്രശംസ നേടിയ ജയ് ഭീം എന്ന…

Read More

വിവാഹം കഴിക്കണം, കുടുംബം ഉണ്ടാകണം; വിവാഹ സ്വപ്നം പങ്കുവച്ച് കങ്കണ

എല്ലാ പെൺകു‌ട്ടികളുടെയും സ്വപ്നമാണ് വിവാഹവും കുടുംബമുണ്ടാകുന്നതും. ഞാൻ മുഴുവനായും ഒരു ഫാമിലി പേഴ്സണാണ്. എനിക്ക് വളരെ പ്രധാനമാണത്. എനിക്ക് വിവാഹം കഴിച്ച് കുടുംബമുണ്ടാകണം. അറേഞ്ച്ഡ് മാര്യേജിന്‍റെയും ലൗ മാര്യേജിന്‍റെയും മിക്സാണ് എന്‍റെ വിവാഹമെങ്കിൽ നന്നായേനെ. ബന്ധങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ല. ചെറിയ പ്രായത്തിൽ ബന്ധം വിജയിച്ചില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. എന്‍റെ എല്ലാ വർഷങ്ങളും അതിനായി നൽകിയേനെ. ഭാഗ്യവശാൽ ബന്ധങ്ങൾ പരാജയപ്പെട്ടു. ദൈവം എന്നെ സംരക്ഷിച്ചതാണെന്ന് കരുതുന്നു. പക്ഷെ ഇത്തരം വീക്ഷണങ്ങൾ ജീവിതത്തിൽ വൈകിയേ വരൂ. -കങ്കണ റണൗത്ത്

Read More