നീണ്ട ഇടവേളക്ക് ശേഷം ഉണ്ടപക്രു നായകനായി വീണ്ടും വെള്ളിത്തിരയിൽ

ഗിന്നസ് പക്രുവിനെ നായകനാക്കി മോർസെ ഡ്രാഗൺ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമിക്കുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ താരം മോഹൻ ലാൽ പ്രകാശനം ചെയ്തു. ഗിന്നസ് പക്രുവിനൊപ്പം ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 916 കുഞ്ഞൂട്ടൻ, തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കുസ്വാമി, മുരുകദോസ്, മജീദ്, വടിവുടയാൻ, വിൻസെന്‍റ് ശെൽവ തുടങ്ങിയവരുടെ സഹ സംവിധായകനായ ആര്യൻ വിജയ് കുടുംബ പശ്ചാത്തലത്തിൽ നർമത്തിനും ആക്ഷനും തുല്യപ്രധാന്യം നല്കി കഥയെഴുതി സംവിധാനംചെയ്യുന്നു. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലോക്കേഷനാകുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം തമിഴ് തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ് ശ്രീനിവാസ റെഡ്ഢി നിർവഹിക്കുന്നു. അജീഷ് ദാസ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു.എഡിറ്റർ-അഖിലേഷ് മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പാസ്ക്കൽ ഏട്ടൻ,പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,കല-പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ,സ്റ്റിൽസ്-ഗിരി ശങ്കർ, ഡിസൈൻ-കോളിൻസ്…

Read More

ജീവിതത്തിലും ചിത്രത്തിലും ഒന്നിച്ച് ദീപ്‌-വീര്‍ കോമ്പോ

ബോളിവുഡിൽ മാത്രമല്ല, രാജ്യത്താകെ ആരാധകരുടെ പ്രിയ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ആരാധകര്‍ സ്‌നേഹത്തോടെ ദീപ് വീര്‍ എന്നാണ് താരദമ്പതികളെ വിളിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018ലാണ് ഇരുവരും വിവാഹിതരായത്. കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ അതിഥികളായി എത്തിയ രണ്‍വീറും ദീപികയും വിവാഹത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ബോളിവുഡ് ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരിക്കുകയാണ്. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ ജനപ്രിയ ഷോയുടെ എട്ടാം സീസണിലെ ആദ്യത്തെ എപ്പിസോഡിലാണ് ഇരുവരും അതിഥികളായി എത്തിയത്. ഈ എപിസോഡിന്‍റെ പ്രമോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കരണ്‍ ജോഹര്‍ ഇത് തന്‍റെ സോഷ്യല്‍ മീഡിയ പേജിലും പങ്കുവച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിങ്ങള്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയല്ലേ എന്ന് പ്രമോയില്‍ കരണ്‍ ജോഹര്‍ ചോദിക്കുന്നു.അതിന് രണ്‍വീര്‍ ആണ് മറുപടി നല്‍കുന്നത്. 2015ല്‍ താന്‍ അവളെ പ്രൊപ്പോസ് ചെയ്തു.…

Read More

മുലക്കച്ചയും മുണ്ടും മാത്രമേയുള്ളൂ; ഭാനുപ്രിയ പറഞ്ഞു: ‘ഇതു കേരളമല്ല’ ആളുകൾ കൂവില്ല

തമിഴ്നാട്ടിലെ താമരഭരണിയിലാണ് രാജശില്പിയിലെ ഒരു ഗാനരംഗത്തിന്‍റെ ഷൂട്ടിംഗ് നടത്തിയത് തഞ്ചാവൂരിൽ ഷൂട്ടിംഗ് കാണാൻ ആളുകൾ കൂടും. ഭാനുപ്രിയയുമായാണ് അവിടെ എത്തിയത്. വളരെ നൈസായ വസ്ത്രം ധരിച്ചാണ് ഭാനുപ്രിയ നിൽക്കുന്നത്. ആളുകൾ കൂവി ബഹളമുണ്ടാക്കുമെന്നാണ് ഞങ്ങൾ കരുതിയത്. മുലക്കച്ചയും മുണ്ടും മാത്രമേയുള്ളൂ. ഇക്കാര്യം ഭാനുപ്രിയയോട് പറഞ്ഞപ്പോൾ ഇത് കേരളമല്ല, തമിഴ്നാടാണ്. ആളുകൾ ഒന്നും പറയില്ല, ധൈര്യമായി എടുത്തോ എന്ന് പറഞ്ഞു. പൊക്കിളൊക്കെ കാണുന്ന സീനുകളാണ്. താമരഭരണിയുടെ ചുറ്റിലും വലിയ സംഘം ആളുകൾ വന്നു വന്നു. ഞങ്ങൾ വിരണ്ട് പോയി. എന്ത് ചെയ്യും എന്ന് വിഷമിച്ചപ്പോൾ ഭാനുപ്രിയ പറഞ്ഞത് തമിഴർ കലാബോധമുള്ളവരാണ് അവരാരും സാറിനെ ഉപദ്രവിക്കില്ല. ധൈര്യമായി എടുത്തോ എന്നാണ്. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ എല്ലാവരും നിശബ്ദരായിരുന്നു. ഇന്‍റർവെലിന് ഞങ്ങൾ ആഹാരം കഴിക്കാൻ പോയപ്പോൾ ആളുകൾ അവർ കൊണ്ട് വന്ന പൊതിച്ചോർ കഴിച്ചു. ഒരു ദിവസം കൊണ്ടാണ് ഗാനരംഗം ഷൂട്ട് ചെയ്തത്.…

Read More

ദേ ചേച്ചി പിന്നെയും;ലഹങ്കയിൽ ഗ്ലാമറായി ഹണിറോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഹണിറോസ് തന്‍റെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ സേഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങളും ഇതിൽപ്പെടും. ഇതിന്‍റെയൊക്കെ പേരിൽ സൈബർ ആക്രമണങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും വക വയ്ക്കാതെ മുന്നോട്ടു പോവുകയാണ് താരം. ഏറ്റവുമൊടുവിൽ ഹണി പങ്കുവച്ച പിങ്ക് ഹലങ്കയണിഞ്ഞ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. പൊതുവെ സാരിയിൽ പ്രത്യക്ഷപ്പെടാറുള്ള ഹണി ലഹങ്കയിൽ വന്നത് ആരാധകരുടെ മനം കവർന്നു. ഹണിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. പിങ്ക് ലഹങ്കയും ഹെവി നെക്‌ലെയ്സും ഇട്ട ഹണിയെ വെണ്ണകല്ലിൽ കൊത്തി വെച്ച ശില്പമാണെന്നാണ് ആരാധകന്‍റെ കമന്‍റ്. ഡ്രസിനു ചേരുന്ന മാലയും പൊട്ടും നെക്‌ലെയ്സും ലിപ്സ്റ്റിക്കും ഹണിയുടെ മാറ്റ് കൂട്ടുന്നു.  

Read More

വലിയ സ്വപ്നം സത്യമായ വർഷം

പ്രദീപ് ഗോപി മിനി സ്‌ക്രീന്‍ കോമഡി പ്രോഗ്രാമുകളിലെ മിന്നുംതാരമാണ് രശ്മി അനില്‍. ഈ രംഗത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു പറയാം. മിനിസ്‌ക്രീനില്‍നിന്നു ബിഗ് സ്ക്രീനിലേക്കെത്തിയ രശ്മിക്ക് 2023 ഒരു വലിയ സ്വപ്‌നം സത്യമായ വര്‍ഷമായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ സിനിമയില്‍ വേഷം ലഭിച്ച വര്‍ഷം. ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ റാഹേല്‍ മകന്‍ കോര എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം രശ്മി ചെയ്തു. ആ സ്വപ്നം സത്യമായി ‘ലൈഫ് ഓഫ് ജോസൂട്ടി’ കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷം ജീത്തു ജോസഫ് സാര്‍ ‘നേര്’ എന്ന സിനിമയിലേക്കു വിളിച്ചു. എന്നെ ആ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കാണിച്ച ആ വലിയ മനസിന് നന്ദി. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്ന എന്‍റെ വലിയ സ്വപ്‌നം അങ്ങനെ 2023ല്‍ യാഥാര്‍ഥ്യമായി. ലാലേട്ടനും ജീത്തു സാറിനും ആശീര്‍വാദ് ഫിലിംസിനും…

Read More

ഭർത്താവ് സ്നേഹം പ്രകടിപ്പിക്കാറില്ല; ഷംന കാസിം

സിനിമ കണ്ട് കമന്‍റ് ചെയ്യുന്ന ആളോ, ഈ ഡ്രസ് നന്നായിട്ടുണ്ട് എന്നോ പറയുന്ന ആളോ അല്ല ഭർത്താവ്. അതൊക്കെ എനിക്കിഷ്ടമാണ്. ഇതിലൊരു രസമുണ്ട്. ഞാന്‍ അറിയുന്നവരൊക്കെ നല്ല രസമുണ്ട് കാണാന്‍ എന്നൊക്കെ പറയുന്നവരാണ്. അതൊക്കെ കുറേ കേട്ടിട്ടുള്ളതാണ്. അതുകൊണ്ടാണ്. പിന്നെ ഗുഡ് നൈറ്റ് ഐ ലൗ യു എന്ന് പറഞ്ഞാല്‍ ഗുഡ് നൈറ്റ് എന്ന് മാത്രമാകും പറയുക. ഐ ലൗ യു എന്ന് പറഞ്ഞാല്‍ മൂളല്‍ ആകും മറുപടി. ഇതിലെവിടെയാണ് ഐ ലൗ യു എന്ന് ഞാന്‍ ചോദിക്കും. പക്ഷെ ഞാന്‍ ഇവിടേക്ക് വന്നിട്ട് ഒരു മാസമായി. പെട്ടെന്ന് നോക്കുമ്പോള്‍ ഐ ലൗ യു എന്നൊക്കെ മെസേജ് കാണാം. അപ്പോള്‍ മനസിലാകും എന്നെ ശരിക്കും മിസ് ചെയ്യുന്നുണ്ട് എന്ന്. അതിലൊരു രസമുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ്…

Read More

മോഡേൺ ലുക്കിൽ മഡോണ; പൊളിച്ചടുക്കിയെന്ന് ആരാധകർ

സോഷ്യല്‍ മീഡിയയില്‍ വൈറലായി മഡോണ സെബാസ്റ്റ്യന്‍റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്. കറുത്ത ഔട്ട്ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. കുറച്ച് ഗ്ലാമറസ് ലുക്കിലാണ് ഇത്തവണത്തെ ഫോട്ടോകള്‍. ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും ആരാധകരും ഫോട്ടോക്ക് കമന്‍റുമായി എത്തി. ഇപ്പോളത്തെ ഏറ്റവും ട്രെന്‍ ഡിംഗായ വിജയ് ചിത്രം ലിയോയുടെ ഭാഗമാവാന്‍ താരത്തിനായി. ലിയോയില്‍ താരത്തിന്‍റെ കഥാപാത്രം റിലീസ് വരെ സര്‍പ്രൈസാക്കി വച്ചിരുന്നതാണ്. മഡോണ മികച്ച ഗായിക കൂടിയാണ്. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് മഡോണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കണ്ണൂർ ജില്ലയിലെ ചെറുപുഴയിലാണ് ജനനം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അഭിനയത്തിലേക്ക് കാലെടുത്തു വെച്ചത്.      

Read More

തമന്നയുടെ കാവാലയ്യ സ്റ്റെപ്പുകൾ വളരെ മോശം;മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനം

തമിഴ് സിനിമയിലെ മുൻനിരവില്ലനാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് തമിഴകത്തെ സൂപ്പർ താരങ്ങളുടെ സിനിമകളിലെല്ലാം വില്ലനായി എത്തിയിരുന്ന താരമാണ് മൻസൂർ. വിജയകാന്തിന്‍റെ ക്യാപ്റ്റന്‍ പ്രഭാകര്‍ അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് റോളുകൾക്ക് പുറമേ സഹനടനായും മൻസൂർ തിളങ്ങി. ഒരിടവേളയ്ക്കുശേഷം വീണ്ടും സിനിമകളിൽ സജീവമാവുകയാണ് മൻസൂർ. അതേസമയം ഓൺ സ്‌ക്രീനിൽ വില്ലനായെത്തുന്ന മൻസൂർ അലി ഖാന്‍റെ ഓഫ് സ്ക്രീൻ ജീവിതം നിരവധി വിവാദങ്ങൾ നിറഞ്ഞതാണ്. സിനിമയിൽ സജീവമായ കാലം മുതൽ നടൻ വിവാദങ്ങളിൽപെട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു വിവാദം കൂടി നടന്‍റെ പേരിൽ ഉണ്ടായിരിക്കുകയാണ്. നടി തമന്ന ഭാട്ടിയയുടെ കാവാലയ്യ ഡാൻസിനെക്കുറിച്ച് നടത്തിയ ഒരു പരാമർശമാണ് മൻസൂർ അലി ഖാനെ വിവാദത്തിലാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സെൻസർഷിപ്പിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തമന്നയുടെ കാവാലയ്യ എന്ന ഗാനത്തെ പരിഹസിച്ചുകൊണ്ടുള്ള മൻസൂർ അലി ഖാന്‍റെ പരാമർശം ഉണ്ടായത്. സരകു…

Read More

എന്‍റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് ഞാൻ പോകുന്നത്; ദിൽഷ പ്രസന്നൻ

എന്‍റെ ജീവിതത്തിൽ ഞാൻ സ്വപ്നം കണ്ട ചില കാര്യങ്ങൾ ഉണ്ട്. ആ സ്വപ്നത്തിലേക്കാണ് ഞാൻ പോകാൻ ആഗ്രഹിക്കുന്നത്. അല്ലാതെ ബാക്കിയുള്ളവരുടെ സമ്മർദ്ദം കാരണം എന്‍റെ ജീവിതമോ സ്വപ്നങ്ങളോ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അറിയാം ഞാൻ നോ പറഞ്ഞാൽ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരുമെന്ന്. എന്നാൽ അത് കഴിഞ്ഞാൽ ഞാൻ എനിക്ക് ഇഷ്ടമുള്ള ജീവിതമാണ് ജീവിക്കാൻ പോകുന്നത്. അതോണ്ട് എല്ലാ പെൺകുട്ടികളോടും പറയാനുള്ളത് നിങ്ങളുടെ ജീവിതമാണ്. അത് നിങ്ങൾ ചിന്തിച്ച് തീരുമാനമെടുക്കുക. ജീവിതത്തിൽ എന്‍റെ മാതാപിതാക്കൾ ഇതുവരെ എനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. എന്നാലും ജീവിതത്തിൽ ഞാൻ തനിച്ചായി പോകുമോയെന്ന ഭയം അവർക്കുണ്ട്. എന്‍റെ കുഞ്ഞിനെ കണ്ടിട്ട് മരിക്കണമെന്നൊക്കെ അവർ പറയാറുണ്ട്. പക്ഷേ ആരെങ്കിലും ഉണ്ടെങ്കിലേ എനിക്ക് മുന്നോട്ട് ജീവിക്കാൻ കഴിയുള്ളൂവെന്നുണ്ടോയെന്നാണ് ഞാൻ ചോദിക്കാറുള്ളത്. -ദിൽഷ

Read More

മമ്മൂട്ടിയുടെ ‘അനിയന്‍’,റാഹേലമ്മയുടെ കോര!

കളിച്ചുവളര്‍ന്നതും സൈക്കിളില്‍ കറങ്ങിയതും സിനിമയുടെ ആവേശവും ആരവങ്ങളും ആവോളം പടർന്ന കോടമ്പാക്കം തെരുവിൽ. വീടിനു വിളിപ്പാടകലെ സിനിമ പിറക്കുന്ന എവിഎം സ്റ്റുഡിയോ. ജയാനന്‍ വിന്‍സെന്‍റ്, അജയന്‍ വിന്‍സെന്‍റ്, സാബു സിറിള്‍, പി. വാസു തുടങ്ങിയ സിനിമാക്കാരുടെ മക്കള്‍ സഹപാഠികള്‍. ഇത്, സ്വപ്നത്തിലും ജീവിതത്തിലും ശ്വാസത്തില്‍ വരെയും സിനിമ കലര്‍ന്നവരുടെ ഇടയില്‍ കുട്ടിക്കാലത്തേ എത്തിപ്പെട്ട ഒരാള്‍ സിനിമയോടു പ്രണയത്തിലായതിന്‍റെ ഫ്ളാഷ്ബാക്ക്. അബ്രഹാമിന്‍റെ സന്തതികള്‍, റെമോ എന്നീ സിനിമകളിലൂടെ ക്ലിക്കായ യുവതാരം ആന്‍സണ്‍ പോളാണ് ഈ കോടമ്പാക്കം കഥയിലെ നായകൻ. റാഹേല്‍ മകന്‍ കോരയാണ് ആന്‍സന്‍റെ പുതിയ റിലീസ്. വിന്‍സെന്‍റ് മാഷിന്‍റെ ക്ലിക്ക്! ‘അച്ഛന്‍റെ തറയോട് ബിസിനസുമായി ബന്ധപ്പെട്ടാണ് തൃശൂരുനിന്നു കോടമ്പാക്കത്ത് എത്തിയത്. ഹോട്ടലുകളില്‍ വെയ്റ്റര്‍ പണി വരെ ചെയ്തു സിനിമയില്‍ എന്തെങ്കിലുമാകാന്‍ അലയുന്നവരുടെ പട്ടണം. അവി‌ടെ എന്നെ സിനിമയുമായി അടുപ്പിച്ചത് അച്ഛന്‍റെ കസിൻ ബ്രദറും ഭാർഗവീനിലയം, മൈ ഡിയർ…

Read More