ലോകസുന്ദരിയ്ക്ക് ഇന്ന് അമ്പതാം പിറന്നാൾ

ലോകസുന്ദരിയ്ക്ക് ഇന്ന് 50 ന്‍റെ പിറന്നാൾ മധുരം. ഐശ്വര്യ റായ്ക്ക് ഇന്ന് 50 വയസ്സ് തികയുകയാണ്. 1973 നവംബർ 1 ന് കർണാടകയിലെ മംഗലാപുരത്ത് ജനിച്ച ഐശ്വര്യ റായ് മുംബൈയിലെ ആര്യ വിദ്യാ മന്ദിർ ഹൈസ്കൂളിൽ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1994-ൽ, ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് വേൾഡ് മത്സരത്തിൽ ഐശ്വര്യ റായ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അത് ഐശ്വര്യയ്ക്ക് ആഗോള അംഗീകാരം നേടി കൊടുത്തു. മത്സരത്തിൽ നിന്നുള്ള താരത്തിന്‍റെ ചിത്രങ്ങൾ ഇന്നും നിരവധി യുവതികളെ പ്രചോദിപ്പിക്കുന്നു. 2007 ൽ ആയിരുന്നു ഐശ്വര്യ അഭിഷേക് ബച്ചൻ വിവാഹം. ബോളിവുഡിലെ പ്രമുഖ ബച്ചൻ കുടുംബത്തിന്‍റെ മരുമകളായി താരം. ദമ്പതികൾക്ക് ആരാധ്യ ബച്ചൻ എന്നൊരു മകളുണ്ട്. ബോളിവുഡിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്‍റെയും മുതിർന്ന നടി ജയ ബച്ചന്‍റെയും മരുമകളാണ് ഐശ്വര്യ റായ്.   GQ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്…

Read More

ഹൻസികയുടെ ആഗ്രഹം ഞാനും അമ്മയും മൈന്‍ഡ് ചെയ്യില്ല; അഹാന കൃഷ്ണ

ഇളയ സഹോദരി ഹൻസിക (ഹന്‍സു) എനിക്ക് മകളെപ്പോലെയാണ്. അവള്‍ക്ക് ഞാന്‍ അമ്മയെപ്പോലെയല്ല, അവളെന്നെ ചേച്ചിയായി തന്നെയാണ് കാണുന്നത്. ഞാന്‍ ഇടയ്ക്ക് സ്ട്രിക്ടായൊക്കെ സംസാരിക്കുമ്പോള്‍ നീ എന്‍റെ അമ്മയല്ലെന്നൊക്കെ അവള്‍ പറയാറുണ്ട്. പക്ഷേ, അവളെനിക്കിപ്പോഴും മോളെപ്പോലെ തന്നെയാണ്. മുടി വെട്ടി സ്ട്രെയ്റ്റാക്കി, അത് കളര്‍ ചെയ്ത് നല്ല സ്റ്റൈലാക്കി നടക്കണം എന്നൊക്കെയുണ്ട് അവള്‍ക്ക്. അതിനോട് എനിക്ക് എതിര്‍പ്പുണ്ട്. അവളുടെ ചുരുണ്ട മുടി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതൊരു ഇന്‍ഡിവിജ്വാലിറ്റിയാണ്. മുടി വെട്ടണം എന്ന് അവളെപ്പോഴും പറയും. വളരെ ചെറിയൊരു ആഗ്രഹമല്ലേ ഞാന്‍ പറഞ്ഞുള്ളൂവെന്നും അവള്‍ ചോദിക്കാറുണ്ട്. ഞാനും അമ്മയും അത് മൈന്‍ഡ് ചെയ്യാറില്ല. എനിക്ക് പത്ത് വയസായപ്പോഴാണ് ഹൻസിക ജനിച്ചതെന്ന് അഹാന കൃഷ്ണ

Read More

പുരസ്കാര നിറവിൽ വള്ളിച്ചെരുപ്പ്; വള്ളിച്ചെരുപ്പിന് സ്‌പെഷൽ ജൂറി പുരസ്‌കാരം

സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റീല്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂര്‍ ആദ്യമായി മലയാളത്തില്‍ നായകനായെത്തിയ വള്ളിച്ചെരുപ്പിന് സ്‌പെഷല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. കലാഭവന്‍ മണി പുരസ്‌കാരം, ഷിംലാ ഫിലിം ഫെസ്റ്റിവല്‍ ഒഫിഷ്യല്‍ സെലക്ഷന്‍, നവകേരള ന്യൂസ്ചാനല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. ഒടിടി റിലീസിന് തയാറെടുക്കുന്ന ചിത്രം ശ്രീമുരുകാ മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുരേഷ് സി.എന്‍. നിര്‍മിച്ച് ശ്രീഭാരതി സംവിധാനം ചെയ്തിരിക്കുന്നു. ബിജോയ് കണ്ണൂരിനു പുറമെ ചിന്നുശ്രീ വല്‍സലന്‍, സാജന്‍ സൂര്യ, അനൂപ് ശിവസേവന്‍, കൊച്ചുപ്രേമന്‍, ദിവ്യ ശ്രീധര്‍, എസ്.ആര്‍. ശിവരുദ്രന്‍, മാസ്റ്റര്‍ ഫിന്‍ ബിജോയ് എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം -റിജു ആര്‍ അമ്പാടി, എഡിറ്റിംഗ് -ശ്യാം സാംബശിവന്‍, സംഗീതം-ജോജോ കെന്‍, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍ .നവംബര്‍ 20ന്…

Read More

സ്വപ്നത്തിൽപോലും വിചാരിക്കാത്തത് സംഭവിച്ചു; ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമാണ്; ജലജ

ഞാൻ 44 വർഷം മുൻപ് ചെയ്ത സിനിമയാണ് തമ്പ്. എന്‍റെ ആദ്യത്തെ സിനിമ. അത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു എന്നതൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അതിനിടെ ഖത്തറിൽനിന്ന് ഒരു മാധ്യമപ്രവർത്തക എന്നെ വിളിച്ച് പോകുന്നുണ്ടോ എന്ന് ചോദിച്ചു. അവരോട് ഞാൻ സത്യമാണോ എന്ന് ചോദിച്ചു. അതിനുശേഷമാണ് എനിക്ക് വിളികൾ ഒക്കെ വരുന്നത്. പ്രതീക്ഷിച്ചിട്ടില്ല എന്നത് പോട്ടെ, സ്വപ്നത്തിൽപോലും വിചാരിക്കാത്തതാണ്. രണ്ടു പേർക്ക് പോകാമായിരുന്നു. ഫ്രാൻസിലാണ് ഇത് നടക്കുന്നത്. അമ്മു (മകൾ ദേവി) ഫ്രഞ്ച് പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അമ്മുവിനെ കൊണ്ടുപോയത്. എനിക്ക് ഇംഗ്ലീഷ് അറിയാം എന്നല്ലാതെ അവിടെ ആരെങ്കിലും ഫ്രഞ്ചിൽ സംസാരിച്ചാൽ ഞാൻ പെട്ട് പോകും. ഇവൾ ആണെങ്കിൽ മണിമണിപോലെ ഫ്രഞ്ച് സംസാരിക്കും. അവിടെ പോയപ്പോൾ അതിന്‍റെ ഫലം ഞാൻ കണ്ടു. ഫ്രാൻസിലാണോ ജനിച്ചു വളർന്നത് എന്നൊക്കെ ആളുകൾ ചോദിച്ചു. ഞാൻ…

Read More

അവൻ എന്നെ ഏറെ സ്നേഹിക്കുന്നു;ഞാനും; പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അമല പോൾ

കഴിഞ്ഞ ദിവസമാണ് അമല പോള്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കാമുകന്‍ ജഗദ് ദേശായി അമല പോളിനെ ടാഗ് ചെയ്തുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചതായിരുന്നു കാരണം. അമലയുടെ ബെര്‍ത്ത് ഡേക്ക് താരത്തെ ജഗദ് പ്രപ്പോസ് ചെയ്തു. പ്രപ്പോസല്‍ അമല സ്വീകരിക്കുകയും ചെയ്തു. ആ വീഡിയോ നടിയെ ടാഗ് ചെയ്ത് ജഗ്ദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെ വാര്‍ത്ത വൈറലായി. എന്നാല്‍, വിഷയത്തില്‍ അമല പോള്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥയെക്കുറിച്ച് അമല പോള്‍ തന്നെ പറയുകയാണ്. അന്ന് പാര്‍ട്ടിയില്‍ വച്ചെടുത്ത ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് അമല പോളിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇനിയുള്ള ജീവിതം ഒരുമിച്ച് ആഘോഷിക്കാനുള്ളത്, എല്ലാം തുടങ്ങിയത് ആ പാര്‍ട്ടിയില്‍ വച്ചായിരുന്നു, ഞങ്ങളുടെ പ്രണയകഥ വികസിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോസ് പങ്കുവച്ചത്. മഞ്ജു പിള്ളയടക്കം പലരും കമന്‍റ് ബോക്സില്‍ നടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. സ്നേഹം…

Read More

രാഷ്‌ട്രീയത്തിലേക്കിറങ്ങാനല്ല, കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹം; ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ഉലകനായകൻ കമൽഹാസന്‍റെ മകൾ ശ്രുതി ഹാസൻ. വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലഭിനയിച്ച ഗായിക കൂടിയായ ശ്രുതി പുതിയ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈ അടുത്തയിടെ ഒരു മുഖാമുഖം പരിപാടിക്കിടെ തന്‍റെ രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധേയമാവുന്നത്. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താനെന്നാണ് ശ്രുതി ഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ മേഖലയിൽത്തന്നെയാണ് എന്‍റെ താത്പര്യം. നല്ല സിനിമകളുടെ ഭാഗമായി കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമില്ല- ശ്രുതി ഹാസൻ പറഞ്ഞു. സിനിമയിൽ സജീവമായി നിൽക്കെ രാഷ്‌ട്രീയത്തിൽ പ്രവേശിച്ച നിരവധി താരങ്ങളുണ്ട് തെന്നിന്ത്യയിൽ. ശ്രുതിയുടെ പിതാവുകൂടിയായ കമൽഹാസൻ ഒരേസമയം സിനിമയിലും അദ്ദേഹം രൂപീകരിച്ച പാർട്ടിയായ മക്കൾ നീതി മയ്യത്തിന്‍റെ പ്രവർത്തനങ്ങളിലും സജീവമാണ്. വരുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം മക്കൾ നീതി മയ്യത്തിന്‍റെ പ്രചാരണ പരിപാടികളിൽ ശ്രുതി പങ്കെടുക്കുമെന്ന്…

Read More

സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

സിനിമ സീരിയൽ താരം രഞ്ജുഷ മേനോൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ രാവിലെ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. ഭർത്താവുമായി ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് രഞ്ജുഷ മേനോൻ. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക! ഞാൻ സുരേഷ് ഗോപിക്കൊപ്പമെന്ന് ജോയ് മാത്യു

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി ഇടപെട്ടെ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. രാഷ്ട്രീയപരമായി ഞങ്ങൾ തമ്മിൽ വി‌ഭിന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഞാൻ സുരേഷ് ഗോപിക്കൊപ്പമെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരേഷ് ഗോപിക്ക് പിന്തുണയുമായി ധാരാളം സിനിമാ പ്രവർത്തകർ എത്തിയിരുന്നു. ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്… സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു .ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക!ഇതിനപ്പുറം ഒന്നുമില്ല.”സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്.അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്‍റെ കൂടെയാണ്. (ഈ പോസ്റ്റിനു താഴെവന്ന്…

Read More

ബോഡികോൺ വസ്ത്രത്തിൽ കാജോൾ; നടിയെ ട്രോളി സോഷ്യൽ മീഡിയ

ബോളിവുഡ് നടി കാജോൾ അടുത്തിടെ ഒടിടി അവാർഡ് ഷോയിൽ പങ്കെടുത്തത് കറുത്ത ബോഡികോൺ വസ്ത്രം ധരിച്ചാണ്. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ താരത്തിന് ട്രോളുകൾ നേരിടേണ്ടി വന്നു. കാജോൾ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം അപൂർവ മേത്തയുടെ ജന്മദിന പാർട്ടിയിൽ നടി പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രത്തിനും താരത്തിന് വിമർശനങ്ങളും ട്രോളും വന്നിരുന്നു. താരത്തോട് ശരീരഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടുള്ള കമന്‍റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.  കറുത്ത ബോഡികോൺ വസ്ത്രം ധരിച്ച് മുടി അഴിച്ചിട്ടുമാണ് നടി എത്തിയത്.  ‘കാജോളിന്‍റെ വീട്ടിൽ പൂർണ്ണമായും മൂടിയ കണ്ണാടി ഇല്ലേ? 47 വയസ്സിൽ മറ്റൊരു കുഞ്ഞ്? എന്തിനാണ് ഇറുകിയ വസ്ത്രം ധരിക്കുന്നത് എന്നിങ്ങനെയുള്ള കമന്‍റുകളും പോസ്റ്റിന് താഴെ വന്നു.   

Read More

കൂട്ടുകാരികൾക്കൊപ്പം അവധി ആഘോഷിച്ച് നെെല ഉഷ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നടിയും അവതാരികയുമായ നെെല ഉഷക്ക് ആരാധകർ ഏറെയാണ്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്‍റെ എല്ലാ വിശേഷങ്ങളും തന്‍റെ ആരാധകരുമായി നെെല പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തന്‍റെ സൂഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ പോയ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലി എന്ന സ്ഥലത്താണ് കൂട്ടുകാരികൾക്കൊപ്പം താരം അവധി ആഘോഷിക്കാനായി പോയത്. ഷോട്സിലും ഫ്രോക്കിലുമുള്ള താരത്തിന്‍റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിനു കമന്‍റുമായി എത്തിയിരിക്കുന്നത്. ഇതെന്താ വയസ് പുറകോട്ട് പോവുകയാണോ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More