ഈ പെൺകുട്ടി എനിക്കരികിൽ വേണം,എന്‍റെ കൈ പിടിച്ച് അദ്ദേഹത്തിന് അടുത്തുനിർത്തിച്ചു; തുറന്ന് പറഞ്ഞ് പ്രിയാമണി

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ആറ്റ് ലി-ഷാരൂഖ് ചിത്രം ജവാൻ. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 531 കോടി രൂപ ജവാൻ കളക്ട് ചെയ്തു. ആദ്യമായാണ് ഒരു ഹിന്ദി ചിത്രം ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. നയൻതാരയാണ് നായികവേഷം ചെയ്യുന്നതെങ്കിലും സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളായി നിരവധിപ്പേരുണ്ട്. ഇവരിൽ ഒരാളാണ് പ്രിയാമണി. നയൻതാര നായികയായ ചിത്രത്തിൽ ദീപിക പദുകോണും അതിഥിതാരമായി എത്തുന്നു. ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനമാണ് പ്രിയാമണി കാഴ്ച വച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള പ്രിയാമണിയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിൽ ഷാരൂഖിനൊപ്പം ഡാൻസ് നമ്പറിൽ പ്രിയാമണി ചുവട് വച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം വീണ്ടും ഷാരൂഖിനൊപ്പം ജവാനിൽ അഭിനയിച്ചതിന്‍റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പ്രിയാമണിയിപ്പോൾ. ഒരു ഗാനരംഗത്തിൽ അഭിനയിക്കവെ ഉണ്ടായ സംഭവമാണ് പ്രിയാമണി പങ്കുവച്ചത്. ഷാരൂഖിന് പിന്നിലാണ് താൻ നിന്നിരുന്നത്. ഇത് കണ്ട ഷാരൂഖ്…

Read More

അവൾ വിത്ത് വിതച്ചു, അതിൽ നിന്ന് ഞാൻ ഒരുപാട് കൊയ്തു

ആളുകൾ കരിഷ്മയുടെ അനിയത്തിയായി എന്നെ തിരിച്ചറിയാൻ തുടങ്ങിയത് എന്നെ സഹായിച്ചെന്ന് തോന്നുന്നു. ആദ്യ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത്, 1998 ലോ 99-ലോ ഒക്കെ തന്നെ കരിഷ്മയുടെ സഹോദരി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു. അവൾ വിത്ത് വിതച്ചു, അതിൽ നിന്ന് ഞാൻ ഒരുപാട് കൊയ്തു. സെറ്റിൽ അവളോടൊപ്പം എത്തിയതിനാൽ ഒരുപാട് എക്സ്പോഷർ സംഭവിച്ചു. അതിനെല്ലാം ഞാൻ അവൾക്ക് ക്രെഡിറ്റ് നൽകണം. പൂച്ചക്കണ്ണുള്ള നടിമാർക്ക് ഒരിക്കലും വലിയ താരങ്ങളാകാൻ കഴിയില്ലെന്ന് പലരും പറഞ്ഞു, അതുകൊണ്ട് അവളെ കാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു. കപൂർ കുടുംബത്തിൽനിന്നുള്ള ആളെന്ന രീതിയിലുള്ള വിലക്കുകളും അവൾക്കുണ്ടായിരുന്നു. എന്നാൽ അവൾ അതിനെയെല്ലാം തകർത്തു. അവളുടെ സമർപ്പണവും കഠിനാധ്വാനവും കൊണ്ട് അവൾ ഏറെ മുന്നോട്ട് പോയി. -കരീന കപൂർ

Read More

മേക്കപ്പ് ഇട്ടുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണു; ആ വാർത്ത ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ലെന്ന് കനിഹ

എന്നത്തെയുംപോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിംഗിന് പോയിട്ടു വരാം എന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഇത്തരമൊരു ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടി വരും എന്ന് കരുതിയില്ല. അഭിനയിക്കുന്നതിനായി മേക്കപ്പ് ഇട്ടുകൊണ്ടിരിക്കെയാണ് മാരിമുത്തു സാര്‍ കുഴഞ്ഞു വീണുവെന്നും ആശുപത്രിയില്‍ കൊണ്ടുപോയെന്നും അറിയുന്നത്. ആദ്യം പ്രാർഥിച്ചത് വ്യാജ വാര്‍ത്തയാകണേ എന്നായിരുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്നും പ്രാര്‍ഥിച്ചു. എന്നാല്‍ പിന്നാലെ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത എത്തി. ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല ആ വാര്‍ത്ത. രണ്ട് വര്‍ഷമായി ഒരുമിച്ച് അഭിനയിക്കുന്നു. എതിര്‍നീച്ചല്‍ ടീം ഞങ്ങള്‍ക്ക് ഒരു കുടംബംപോലെയാണ്. ഏത് വിഷയത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു മാരിമുത്തു. രാഷ്ട്രീയം, സിനിമ, സാഹിത്യം എല്ലാത്തിനെയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. -കനിഹ

Read More

ജീവിതത്തിലും ഷാരൂഖ് സൂപ്പർഹീറോ; അറുപതാം വയസിലും ഇന്ത്യൻ സിനിമയിലെ മാസ് ഹീറോയെന്ന് കങ്കണ

ഷാരൂഖ് ഖാന്‍റെ ജീവിതം രാജ്യത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് പാഠമാണ്. യഥാര്‍ഥ ജീവിതത്തിലും ഷാരൂഖ് സൂപ്പർ ഹീറോയാണ്. തൊണ്ണൂറുകളിലെ പ്രണയനായകനെന്ന നിലയില്‍ സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച അദ്ദേഹം, ഒരു ദശാബ്‍ദത്തോളം നീണ്ട പരിശ്രമത്തില്‍ തന്‍റെ നാല്‍പതുകളുടെ അവസാനത്തിലും അമ്പതുകളുടെ മധ്യത്തിലും പ്രേക്ഷകരുടെ പ്രിയങ്കരനായി. അറുപതാം വയസില്‍ അദ്ദേഹം ഇന്ത്യൻ സിനിമയിലെ മാസ് ഹീറോയായി മാറി. ഒരിക്കലും അത് ചെറിയ കാര്യമല്ല. ഒരുകാലത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും പരിഹസിക്കുകയും ചെയ്‍തത് ഞാൻ ഓര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ പോരാട്ടം ഇന്ത്യൻ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാണ്. -കങ്കണ റണൗത്ത്

Read More

ഇതുപോലും അറിയാത്ത ഇന്ത്യക്കാരിയോ?കരീനയ്‌ക്കെതിരേ ട്രോള്‍ മഴ

ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. വിവാഹശേഷം നടിമാര്‍ അഭിനയം നിര്‍ത്തുകയോ ഇടവേളയെടുക്കുകയോ ചെയ്യുന്ന പതിവ് തെറ്റിച്ച് രണ്ട് മക്കളുടെ അമ്മയായശേഷവും നായികയായി അഭിനയിക്കുന്ന താരമാണ് കരീന. ഇപ്പോഴിതാ ഒടിടി ലോകത്തേക്കും എത്തുകയാണ് കരീന കപൂര്‍. നെറ്റ്ഫ്‌ളിക്‌സിന്‍റെ ജാനേ ജാന്‍ എന്ന ഷോയിലൂടെയാണ് കരീനയുടെ ഒടിടി എന്‍ട്രി. പുതിയ സിനിമയുടെ റിലീസിന് മുമ്പായുള്ള പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് കരീന ഇപ്പോള്‍. കഴിഞ്ഞ ദിവസം താരം പങ്കെടുത്തൊരു പരിപാടിയില്‍നിന്നു ള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ ദേശീയഗാനം ആലപിക്കുന്ന കരീനയാണുള്ളത്. എന്നാല്‍ ഈ വീഡിയോ കരീനയ്ക്ക് കനത്ത വിമര്‍ശനങ്ങളാണ് നേടിക്കൊടുക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ കരീന ധരിച്ചിരിക്കുന്നത്. താരം ദേശീയഗാനം ആലപിക്കുമ്പോള്‍ തന്‍റെ കൈകള്‍ ചേര്‍ത്തു പിടിച്ചുവെന്നതാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്ന പിഴവ്. നിരവധിപ്പേരാണ് താരത്തിനെതിരേ വിമര്‍ശനങ്ങളുമായി എത്തുന്നത്. ആരെങ്കിലും ഇവള്‍ക്കൊന്ന് പറഞ്ഞു കൊടുക്കുമോ…

Read More

അൻപതാം സിനിമയുമായി വിജയ് സേതുപതി; പ്രധാന വേഷത്തിൽ മലയാള നടിയും

വിജയ് സേതുപതി ആരാധകർക്ക് സെപ്തംബർ മാസം വളരെ സന്തോഷം നിറഞ്ഞതാണ്.ഷാരൂഖ് ഖാൻ നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജവാനിൽ വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തയിരുന്നു. ഇപ്പോഴിതാ താരം തന്‍റെ 50-ാം ചിത്രമായ മഹാരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.  നിതിലൻ സാമിനാഥൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലും ഇംഗ്ലീഷിലുമായി രണ്ട് പോസ്റ്ററുകളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പോസ്റ്റിൽ ചെവിയിൽ മുറിവേറ്റ വിജയ് സേതുപതി കസേരയിൽ ഇരിക്കുന്നു, കൈയിൽ ചോര പുരണ്ട അരിവാളും പിടിച്ചിട്ടുണ്ട്. വിജയ് സേതുപതിയുടെ കൈകളിലും കാലുകളിലും രക്തം പറ്റിപ്പിടിച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. തകർന്ന മതിലിലൂടെ ഏതാനും പോലീസ് ഉദ്യോഗസ്ഥർ താരത്തെ നോക്കുന്നുമുണ്ട്. മഹാരാജയിൽ വിജയ് സേതുപതിക്കൊപ്പം അനുരാഗ് കശ്യപ് കൂടാതെ മലയാള നടിമാരായ മംമ്ത മോഹൻദാസ്, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മഹാരാജയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.…

Read More

ആ റിക്കാർഡ് നീ ബ്രേക്ക് ചെയ്യുമോ എന്ന് മമ്മൂട്ടി; കിടിലൻ മറുപടി നൽകി ധ്യാൻ

ഞാൻ ജയിലർ സിനിമ ഷൂട്ട് ചെയ്യുമ്പോൾ അപ്പുറത്ത് നൻപകൽ നേരത്തിന്‍റെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസമായിട്ട് മമ്മൂട്ടി അങ്കിൾ അപ്പുറത്ത് റൂമിൽ ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഞാൻ ഷൂട്ടിൽ തിരക്കായതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. അവൻ ഇവിടെ ഉണ്ടല്ലോ ഇത്രയും ദിവസമായിട്ട് കാണാൻ വന്നില്ലല്ലോ എന്ന് മമ്മൂക്ക പറഞ്ഞതായറിഞ്ഞു. അങ്ങനെ ഒരു ദിവസം ഞാൻ ഷൂട്ടൊക്കെ കഴിഞ്ഞ് കാണാൻ ചെന്നു. ആന്‍റോ ജോസഫ് ചേട്ടനാണ് എന്നെ മമ്മൂക്കയുടെ അടുത്തേക്ക് കൊണ്ടുപോയത്. പ്രൊഡ്യൂസർ അസോസിയേഷൻ നിലനിന്നു പോകുന്നതിന് കാരണക്കാരനാണ് ഞാനെന്നാണ് മമ്മൂക്കയ്ക്ക് മുന്നിലെത്തിയപ്പോൾ ആന്‍റോ ചേട്ടൻ പറഞ്ഞത്. കാരണം പുതിയ കുറെ നിർമാതാക്കൾ അവിടെ രജിസ്റ്റർ ചെയ്യുകയല്ലേ. അവിടെ വച്ച് മമ്മൂട്ടി അങ്കിൾ എന്നോട് ഈ വർഷം എത്ര സിനിമയായെന്ന് ചോദിച്ചു. ഒരു എട്ടെണ്ണം ആയെന്ന് ഞാൻ മറുപടി നൽകി. എനിക്കൊരു റിക്കാർഡ് ഉണ്ടായിരുന്നു. 84 ലോ 86…

Read More

രണ്ടാം വരവിൽ ശ്രീവല്ലിയ്ക്ക് പ്രതിഫലമിരട്ടിയോ‍?

സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രഷായി അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. എല്ലാ ഇന്‍ഡസ്ട്രിയിലും സാന്നിധ്യമറിയിച്ചാണ് നടി കരിയറില്‍ വന്‍ കുതിപ്പ് നടത്തുന്നത്. കന്നഡയില്‍ കിറിക്ക് പാര്‍ട്ടിയിലൂടെയാണ് നടി തരംഗമായത്. അത് ദക്ഷിണേന്ത്യയാകെ അറിയപ്പെട്ടതോടെ നടിയെ തേടി എല്ലാ ഇന്‍ഡസ്ട്രിയില്‍നിന്നും അവസരങ്ങള്‍ വരികയായിരുന്നു. പുഷ്പ, ഗീതാ ഗോവിന്ദം, സുല്‍ത്താന്‍, വാരിസ്, പോലുള്ള വമ്പന്‍ ഹിറ്റുകളും നടിക്ക് ലഭിച്ചിരുന്നു. പുഷ്പയില്‍ ശ്രീവല്ലിയായുള്ള നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പുഷ്പയുടെ രണ്ടാം ഭാഗം വരാൻ പോകുന്നു. പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രമാവാന്‍ രണ്ട് കോടി രൂപയാണ് നടി വാങ്ങിയത്. അതിനുശേഷം നടി ബോളിവുഡില്‍ വലിയ തിരക്കിലായി. പുഷ്പ ബോളിവുഡില്‍ വരെ വിജയമായി. ശ്രീവല്ലിയെ അവിടെയുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. രണ്‍ബീര്‍ കപൂറിന്‍റെ ആനിമൽ എന്ന ചിത്രത്തിൽ രശ്മിക നായികയായി. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട്…

Read More

അമ്മയെ ടീച്ചേഴ്സ് കരയിപ്പിച്ചിട്ടുണ്ട്; ഗോകുൽ സുരേഷ്

സ്കൂളിൽ പലപ്പോഴും ടീച്ചർമാരെ എതിർത്തിരുന്നു. ടീച്ചർമാർ വിളിപ്പിക്കുമ്പോൾ അച്ഛൻ വരില്ല. അമ്മ വരും. അമ്മ ചിലപ്പോൾ കരയും. കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ ആ ടീച്ചർമാർ കുഞ്ഞുങ്ങളെ ടോർച്ചർ ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ക്ലാസ്മേറ്റ്സിനെ അനാവശ്യമായി ശിക്ഷിച്ചാൽ അവരുടെ കാര്യത്തിൽ ഇടപെടുമായിരുന്നു. വീട്ടിൽ വളരെ സ്ടോങ്ങായ നിൽക്കുന്ന ആൾ അനിയത്തി ഭാഗ്യയാണ്. അവൾ തുല്യതയ്ക്ക് വേണ്ടി സംസാരിക്കും. അച്ഛനിലും അമ്മയിലും തുല്യത കണ്ടില്ലെങ്കിലും അവൾ വഴക്കുണ്ടാക്കും. അച്ഛനോ അമ്മയോ ഇങ്ങനെ വളരണമെന്നൊന്നും പറ‍ഞ്ഞിട്ടില്ല. നിങ്ങളുടെ തെറ്റുകൾ കണ്ട് പിടിച്ച് തിരുത്തണം എന്നാണ് പറഞ്ഞത്. പഠനകാര്യത്തിൽ അവർ ഇതുവരെ സമ്മർദം ചെലുത്തിയിട്ടില്ല. -ഗോകുൽ സുരേഷ്

Read More

എനിക്ക് ഇടവേള വേണമായിരുന്നു; തിരികെയെത്തി അനുഷ്ക ഷെട്ടി

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക് സിനിമയിലെ ലേഡി സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് അനുഷ്‌ക അഭിനയത്തില്‍നിന്നു ഇടവേളയെടുക്കുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം അനുഷ്‌ക തിരികെ വരികയാണ്. മൂന്ന് വര്‍ഷത്തിനുശേഷമാണ് അനുഷ്‌കയുടെ സിനിമ തിയറ്ററിലെത്തുന്നത്. ഇടവേളയ്ക്ക് മുമ്പ് ചെയ്തിരുന്ന സിനിമകളിൽനിന്നു തീര്‍ത്തും വ്യത്യസ്തമായൊരു സിനിമയുമായാണ് അനുഷ്‌ക മടങ്ങി വരുന്നത്. ഒരു ദേശീയ മാധ്യമത്തിൽ നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ഇടവേളയുടെ കാരണം വ്യക്തമാക്കുകയാണ് അനുഷ്‌ക. ബാഹുബലി കഴിഞ്ഞപ്പോള്‍ ഞാന്‍ നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന ഭാഗ്മതിയുണ്ടായിരുന്നു. പിന്നെ ഞാനൊരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് എനിക്ക് ഏറ്റവും അത്യാവശ്യമായ ഒന്നായിരുന്നു അത്. എന്‍റെ തീരുമാനമായിരുന്നു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെങ്കില്‍ ആ ഇടവേള വേണമെന്ന് തോന്നി. അത് കേട്ടുകേള്‍വിയില്ലാത്തതാണ്. എനിക്കറിയാം, ആളുകള്‍ പ്രതീക്ഷിക്കുന്ന ഒന്നല്ല. അതിന് എനിക്ക് കൃത്യമായൊരു ഉത്തരമില്ല. പക്ഷെ എനിക്കൊരു ഇടവേള വളരെ…

Read More