തമന്ന പ്രണയത്തിൽ! വിജയിയും തമന്നയും ലഞ്ചിന് പോയതിന്‍റെ വീഡിയോ വൈറലാകുന്നു

ബോളിവുഡിലെ പുതിയ പ്രണയ ജോഡിയാണ് തമന്നയും വിജയ് വര്‍മയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും നായികയും ബോളിവുഡിലെ പ്രതിഭാശാലിയായ നടനും തമ്മിലുള്ള പ്രണയവാർത്ത പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. തങ്ങളുടെ പ്രണയം തമന്നയും വിജയിയും പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഇത്തവണത്തെ പുതുവർഷ രാവ് ഒരുമിച്ച് ആഘോഷിക്കുന്ന വിജയിയുടെയും തമന്നയുടെയും വീഡിയോകള്‍ പുറത്ത് വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നത്. ന്യു ഇയര്‍ രാവില്‍ ഇരുവരും ചുംബിക്കുന്ന വീഡിയോയാണ് അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയിലെത്തിയത്. ഇതു വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിജയ് വര്‍മയും തമന്നയും ഒരുമിച്ച് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം വിജയിയും തമന്നയും ലഞ്ചിന് പോയതിന്‍റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മുംബൈ ബാന്ദ്രയില്‍ നിന്നുമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരു വണ്ടിയിലാണ് റസ്റ്ററന്‍റിലെത്തുന്നത്.…

Read More

പെണ്ണുകാണൽ കഴിഞ്ഞ് ഇപ്പോൾ ഒരു ചെക്കൻ കാണൽ കൂടി ഞാൻ നടത്തിയിരിക്കുന്നു..! മാളവിക കൃഷ്ണദാസ് പറയുന്നു…

പെണ്ണുകാണൽ കഴിഞ്ഞ് ഇപ്പോൾ ഒരു ചെക്കൻ കാണൽ കൂടി ഞാൻ നടത്തിയിരിക്കുന്നു. പെണ്ണുകാണൽ കഴിഞ്ഞ് എന്‍റെ വീട്ടിൽനിന്ന് എല്ലാവരും ചെക്കന്‍റെ വീട്ടിലേക്ക് പോയപ്പോൾ ഒരു വെറൈറ്റിക്ക് ഞാനും പോയിരുന്നു. സാധാരണ പയ്യന്‍റെ വീട്ടിലേക്ക് പെണ്ണിന്‍റെ വീട്ടുകാർ മാത്രമേ പോകാറുള്ളൂ പക്ഷെ ഇപ്പോൾ പലരും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ചില സ്ഥലത്തൊക്കെ പയ്യന്‍റെ വീട്ടിലേക്ക് പെൺകുട്ടി പോകാറുണ്ട്. അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം അവിടെ താമസിക്കേണ്ടത് ആ പെൺകുട്ടി ആണ്. തേജസേട്ടന്‍റെ കുടുംബം ക്ഷണിച്ചിട്ടാണ് ഞാൻ പോയത്. പോയ പോക്കിൽ അവിടെ ഒരു ചെറിയ ചടങ്ങ് നടത്തി. വിവാഹ നിശ്ചയം നടത്താത്തതുകൊണ്ടു വിവാഹ തീയതിയും മുഹൂർത്തവും അവിടെ വച്ച് വായിച്ചു. – മാളവിക കൃഷ്ണദാസ്

Read More

എന്‍റെ സന്തോഷമാണ് നീ..! ഇനിയും കാത്തിരിക്കാൻ വയ്യ; ഗോപിസുന്ദറിനോട് അമൃത

ഗായിക അമൃത സുരേഷ് പങ്കാളി ഗോപിസുന്ദറിനായി കുറിച്ച വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. എന്‍റെ സന്തോഷമേ…നിനക്കായി ഇനിയും കാത്തിരിക്കാൻ വയ്യ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഗോപിയുമൊത്തുള്ള മനോഹര ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അമൃത സുരേഷും ഗോപിസുന്ദറും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെയധികം സൈബർ അക്രമണങ്ങളും ഇവർക്ക് നേരെയുണ്ടായി. പുഞ്ചിരിയോടെയാണ് അമൃതയും ഗോപിസുന്ദറും ഇത്തരം വിമർശനങ്ങളെ നേരിട്ടത്. തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാനും ഇവർ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് അമൃത സുരേഷ് യുഎഇ ഗോൾഡൻ വീസ സ്വീകരിച്ചത്. ഗോൾഡൻ വീസ സ്വീകരിച്ച അമൃതയെ അഭിനന്ദിച്ച് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ലോകത്തെ അറിയിച്ചത്.

Read More

അപർണക്കെതിരായ മോശം പെരുമാറ്റം! ഖേദം പ്രകടിപ്പിച്ച് എറണാകുളം ലോ കോളേജ്

നടി അപർണ ബാലമുരളിയോടുള്ള വിദ്യാർഥിയുടെ മോശം പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ലോ കോളേജ് യൂണിയൻ. കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിലായിരുന്നു നടിക്കു നേരെ ഒരു വിദ്യാർഥിയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായത്. എറണാകുളം ഗവ. ലോ കോളേജിൽ ഇന്ന് (18/01/2023) നടന്ന യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്‍റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്നും കുറിപ്പിൽ പറയുന്നു. തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപർണയുടക്കമുള്ള അണിയറ പ്രവർത്തകർ ലോ…

Read More

രാവിലെ മുറുക്കാനൊക്കെ ചവച്ച് ഇറങ്ങും, കപ്പലണ്ടി കഴിച്ച് രാത്രി കടപ്പുറത്ത് ഉറങ്ങും! ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടിയും അശോകനും

32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ ‘അമരം’ എന്ന സിനിമയ്ക്ക് ശേഷമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അശോകന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത്. എന്നാല്‍ ഈ 32 വര്‍ഷങ്ങള്‍ പോയത് താന്‍ അറിഞ്ഞില്ലെന്നാണ് അശോകന്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീല്‍ ഒന്നുമില്ല. പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മള്‍ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതുകൊണ്ട് ആ 30 വര്‍ഷവും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചു എന്ന ഫീല്‍ ആണ് ഉണ്ടായിരുന്നത്. നന്‍പകല്‍ നേരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു. അശോകനുമായി ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് സിനിമയില്‍ ഉണ്ടായിരുന്നുവെന്ന്…

Read More

പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു സംഭവം! പ്രണയം അവിടെ അവസാനിച്ചു; തെസ്നിഖാൻ പറയുന്നു

പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു എനിക്ക് പ്രണയം ഉണ്ടായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് നടന്നത്. ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ എന്നും എന്നെ വന്ന് നോക്കുന്നൊരു കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം എന്നോട് അവന്‍ പറഞ്ഞു, എടോ തെസ്‌നി ഒന്ന് നിക്കടോന്ന്. എന്താണെന്ന ചോദ്യത്തിന് പോക്കറ്റില്‍നിന്ന് ഒരു കത്ത് എടുത്ത് തന്നു. അതെടുത്ത് ഞാന്‍ ബുക്കിന്‍റെയുള്ളില്‍ വച്ചു. എന്താണെന്ന് നോക്കുകയോ അറിയുകയോ ചെയ്തില്ല. ആദ്യമായി കിട്ടുന്ന ലെറ്ററാണല്ലോ. അത് വായിക്കാതെ സ്‌കൂളില്‍ ചെന്ന് കൂട്ടുകാരികളെയൊക്കെ കാണിച്ചു. എന്നിട്ടാണ് വായിച്ചത്. ആ കത്തില്‍ തെസ്‌നിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. അത് കണ്ടതോടെ ഞാനാകെ ത്രില്ലിലായി. ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം. സത്യത്തില്‍ അത് വായിച്ച ഉടനെ കത്ത് കീറി കളയേണ്ടതായിരുന്നു. പക്ഷേ വായിച്ചതിന് പിന്നാലെ ഞാനത് മടക്കി ബുക്കിനുള്ളില്‍ വച്ചു. അന്ന് വൈകുന്നേരം…

Read More

സ്റ്റൈലൻ ലുക്കിൽ നവ്യ! ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്റ്റൈലൻ മേക്കോവറിൽ എത്തിയിരിക്കുകയാണ് നടി നവ്യ നായർ. സോഷ്യൽ മീഡിയയിൽ താരത്തിന്‍റെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സൂപ്പർ സ്റ്റൈലൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. റെഡ് കളറിൽ പ്രിന്‍റഡ് ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് നവ്യ നായർ. ബട്ടർഫ്ലൈ പോലുള്ള പുതിയ മേക്കോവർ പുതിയ സിനിമയിലെ ലുക്കാണോ എന്നും ചോദിക്കുന്നുണ്ട് ആരാധകർ. മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നവ്യ നായർ. കമേർഷ്യൽ സിനിമകളുടെയും അവാർഡ് സിനിമകളുടെയും ഭാഗമായിരുന്ന താരം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത സമയത്തും മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും സജീവമായിരുന്നു നടി. കഴിഞ്ഞ വർഷം ഇറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തിരിച്ചു വരവ്.

Read More

ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു ! തുറന്നുപറഞ്ഞ്‌ അർച്ചന കവി

നീലത്താമരയിലൂടെ വെള്ളിത്തിരയിലെത്തി മലയാളികൾക്കു പ്രിയങ്കരിയായി മാറിയ നടിയാണ് അർച്ചന കവി. വിവാഹത്തോടെ അഭിനയത്തിൽ ഇടവേള എടുത്ത താരം ടെലിവിഷൻ പരമ്പരയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്‍റെ വിവാഹ മോചനവും മാനസിക പ്രശ്നങ്ങളും താരം ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു. വിവാഹശേഷം മുംബൈയിലായിരുന്നു. അച്ഛനെയും അമ്മയെയും കാണാൻ ഡൽഹിയിലെത്തിയ സമയത്ത് അമ്മ റോസമ്മയോടൊപ്പം പള്ളിയിൽ പോയി. കുർബാന നടക്കുന്നതിനിടയ്ക്കു വലിയ സങ്കടം വരാൻ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ തോന്നുന്നത്ര സങ്കടം. അന്നു വീട്ടിലെത്തിയ ശേഷം ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു. അന്നു തോന്നി ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അമ്മ എന്നെ ഗൈനക്കോളജിസ്റ്റിന്‍റെ അടുത്തു കൊണ്ടുപോയി. ഒരു കുഞ്ഞുണ്ടായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് അവർ പറഞ്ഞത്. ഭർത്താവ് അബീഷ് മാത്യുവുമായി ചേർന്നു പോകാൻ പറ്റുന്നില്ല എന്നു തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. ഇപ്പോൾ കുഞ്ഞല്ല…

Read More

ജാക്ക് മരിക്കാൻ കാരണം ഇതാണ്!

ചരിത്രം സൃഷ്ടിച്ച ടൈറ്റാനിക്ക് സിനിമ കാണാത്തവരായി ആരുമുണ്ടാകില്ല. ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്‍റെ കരളലിയിക്കുന്ന കഥപറഞ്ഞ ചിത്രത്തിൽ ഏവരുടെയും കണ്ണുനനയിച്ച രംഗമായിരുന്നു നായകൻ ജാക്കിന്‍റെ മരണം. അനശ്വരപ്രണയത്തിന്‍റെ പ്രതീകങ്ങളായി ജാക്കും റോസും നില്ക്കുമ്പോൾ എന്തിനാണ് അവരുടെ പ്രണയം ദുരന്തകഥയാക്കിയതെന്ന് ചോദിച്ചവരുണ്ട്. അതേസമയം, ജാക്കിന്‍റെ മരണം ചിത്രത്തിന് അനിവാര്യമാണെന്നു വെളിപ്പെടുത്തുകയാണ് സംവിധായകൻ ജയിംസ് കാമറൂൺ. സിനിമയുടെ ക്ലൈമാക്സിൽ ജാക്കിലും റോസിലും ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ. ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി ജാക്കിന്‍റെയും റോസിന്‍റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്‍റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്‍റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ…

Read More

ദീർഘനാളത്തെ പ്രണയം! മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ വിവാഹിതനായി

നടി മൃദുല മുരളിയുടെ സഹോദരനും നടിയുമായ മിഥുൻ വിവാഹിതാനായി. മോഡലും എൻജിനിയറുമായ കല്യാണി മോനോനാണ് വധു. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കൊച്ചി ബോൾഗാട്ടി ഇവന്‍റ് സെന്‍ററിൽ വച്ച് ബുധനാഴ്ച രാവിലെ ഒൻപതിനും പത്തിനും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. വജ്രം എന്ന സിനിമയിലൂ‍ടെ ബാലതാരമായാണ് മിഥുൻ മുരളി സിനിമ ലോകത്തേക്ക് എത്തുന്നത്. ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മൃദുലിന്‍റെ മറ്റ് പ്രധാന സിനിമകള്‍.

Read More