അച്ഛൻ സിംപിൾ മകൾ അതിലും സിംപിൾ; ആരുമായും വഴക്കിടാത്ത ഭാര്യയെക്കുറിച്ച്  ധനുഷ്

ഐശ്വര്യ വളരെ സിംപിൾ ആയ വ്യക്തിയാണ്. എനിക്ക് അവളുടെ ലാളിത്യം ഇഷ്ടമാണ്. അവളുടെ അച്ഛൻ സിംപിൾ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഐശ്വര്യയെ പരിചയപ്പെടണം. അച്ഛനേക്കാൾ നൂറിരട്ടി സിംപിൾ ആണ് മകൾ. എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസുണ്ട്. ആരുമായും വഴക്കിടില്ല. വളരെ പെട്ടെന്ന് സൗഹൃദത്തിലുമാകും. എന്‍റെ മക്കൾക്ക് ഐശ്വര്യ നല്ല അമ്മയാണ്. മക്കളെ നല്ല രീതിയിലാണ് അവൾ വളർത്തുന്നത്. എന്‍റെ കരിയറിന് നല്ല സപ്പോർട്ടാണ് ഐശ്വര്യ നൽകുന്നത്. താരപുത്രിയാണെന്ന ജാഡയൊന്നും ഐശ്വര്യക്കില്ല. -ധനുഷ്

Read More

മമ്മൂട്ടിക്കൊപ്പം വീണ്ടും മലയാളത്തിലേക്ക്; മമ്മൂക്കയിൽ ഇഷ്ടമുള്ള കാര്യം തുറന്ന് പറഞ്ഞ് നടി സ്നേഹ

മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് സ്നേഹ പ്രസന്ന. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും നായികയാകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് സ്നേഹയ്ക്ക്. മമ്മൂട്ടിയ്ക്കൊപ്പം തുറുപ്പുഗുലാൻ, രാജാധിരാജ, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാലിനൊപ്പം ശിക്കാറിലുമാണ് സ്നേഹ നായികയായി അഭിനയിച്ചത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് സ്നേഹ. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്നേഹയുടെ മടങ്ങിവരവ്. താൻ സിനിമകൾ ചെയ്യുന്നത് കുറയ്ക്കാനുണ്ടായ കാരണത്തെക്കുറിച്ചും മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും വിശദമാക്കിയിരിക്കുകയാണ് സ്നേഹ. ഇപ്പോൾ സിനിമകൾ കുറയാൻ കാരണം താൻ കൂടുതൽ സെലക്ടീവ് ആയതുകൊണ്ടാണ്. ചെന്നൈയിലെ വീട്ടിൽ, മക്കളുടെ അടുത്തുനിന്ന് മാറി നിൽക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അങ്ങനെ സെലക്ടീവ് ആയത്. എന്നെ ശരിക്കും പ്രചോദിപ്പിക്കുന്ന പ്രോജക്റ്റുകൾ മാത്രമേ ചെയ്യാൻ താത്പര്യമുള്ളൂ. എപ്പോഴും രസകരമായ പ്രോജക്ടുകളുമായാണ് ഉണ്ണിയേട്ടൻ എന്നെ സമീപിച്ചിട്ടുള്ളത്. ഈ കഥ കേട്ടപ്പോൾ എനിക്ക് തോന്നി,…

Read More

കെ.ടി. കുഞ്ഞുമോന്‍റെ ജെന്‍റിൽമാൻ 2വിൽ ചേതൻ നായകൻ; തനിക്ക് കിട്ടിയ അവസരത്തെക്കുറിച്ച് ചേതൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ…

കെ.ടി. കുഞ്ഞുമോൻ നിർമിക്കുന്ന ജെന്‍റിൽമാൻ2 വിലെ നായകനെ പ്രഖ്യാപിച്ചു. തമിഴ് – തെലുങ്ക് സിനിമകളിൽ അഭിനയിച്ചു ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവ താരം ചേതൻ ചീനുവാണ് എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ബ്രമ്മാണ്ഡ ചിത്രമായ ജെന്‍റിൽമാൻ2 വിലെ നായകൻ. നിർമാതാവ് തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്. കുഞ്ഞുമോൻ സാറിനെ പോലൊരു ലെജൻഡ് നിർമാതാവിന്‍റെ സിനിമയിൽ അവസരം കിട്ടുക എന്നത് ഭാഗ്യമാണ്. അതും ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ജെനന്‍റിൽമാന്‍റെ രണ്ടാം ഭാഗത്തിൽ നായക പദവി ലഭിക്കുക എന്നത് എന്‍റെ മഹാ ഭാഗ്യമാണ്. ഒരു സിനിമക്ക് വേണ്ടി നീണ്ട താടി വളർത്തിയിരുന്ന സമയത്താണ് എന്നെ ഓഡിഷന് വിളിക്കുന്നത്. താടി ട്രിം ചെയ്യണം എന്ന് കുഞ്ഞുമോൻ സാർ പറഞ്ഞു. മറ്റൊന്നും ചിന്തിച്ചില്ല. ഞാൻ നായകനാകും എന്ന ഉറപ്പില്ലാതിരുന്നിട്ടും അഭിനയിച്ചുകൊണ്ടിരിക്കുന്ന പടത്തിന്‍റെ ഷൂട്ടിംഗിന് തടസം വരും എന്നറിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ…

Read More

എനിക്ക് കിട്ടിയ  പെർഫക്ട് പാട്നർ; എല്ലാം അറിഞ്ഞ് ചെയ്തുതരുന്ന അജിത്തേട്ടനെക്കുറിച്ച് തുറന്ന് പറഞ്ഞ്  അഞ്ജലി നായർ

ദൃശ്യം 2 ചെയ്തതുകൊണ്ട് തമിഴിൽ നല്ലൊരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യാൻ അവസരം കിട്ടി. ദൃശ്യം കണ്ടിട്ടാണ് പലരും ക്യാരക്ടർ റോളുകളിലേക്ക് ഇപ്പോഴും വിളിക്കുന്നത്. തമിഴിൽ‌ ഒരു സിനിമ ചെയ്യുന്നുണ്ട്. പിന്നെ ലാലേട്ടന്‍റെ മോൺ‌സ്റ്റർ‌ സിനിമ വരാനുണ്ട്. ആദിയും അമ്മു എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. സുരാജേട്ടനും റോഷനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ലിക്കർ അയലന്‍റ് എന്നൊരു സിനിമയുണ്ട്. ശലമോൻ എന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍റെ സിനിമയും ഉണ്ട്. അജിത്തേട്ടനാണ് സിനിമ ചെയ്യുമ്പോൾ ലൊക്കേഷനിൽ ഒപ്പം വരുന്നതും ഇക്കാര്യങ്ങളെല്ലം നോട്ട് ചെയ്ത് വച്ച് കൃത്യമായി പറഞ്ഞ് തരുന്നതും. എനിക്ക് കിട്ടിയത് പെർഫക്ട് പാട്നറെയാണ്. എനിക്കു വേണ്ടി എഴുതി വയ്ക്കപ്പെട്ട വ്യക്തിയാണെന്ന് എനിക്ക് പലപ്പോഴും അജിത്തേട്ടനെ കുറിച്ച് തോന്നിയിട്ടുണ്ട്. സിനിമയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും. ഓരോ ചെറിയ കാര്യങ്ങൾ പോലും നോക്കിയും കണ്ടും അറിഞ്ഞ് ചെയ്ത് തരും. -അഞ്ജലി നായർ

Read More

മിമിക്രിക്കാർക്കിടയിലെ സൂപ്പർ സ്റ്റാർ അബി; അബിയുടെ വായിൽ നിന്ന് അറിയാതെ വന്ന ഒരു വാക്ക്; നാദിർഷ തുറന്നു പറയുന്നു

അന്നും ഇന്നും അബിയാണ് മിമിക്രിക്കാർക്കിടയിലെ സൂപ്പർ സ്റ്റാർ. അന്ന് എനിക്ക് ടോപ്പാവണം എന്ന ചിന്ത ആർക്കും ഉണ്ടായിരുന്നില്ല. കൊച്ചിൻ ഓസ്‌കർ എന്ന ട്രൂപ്പിൽ ആയിരുന്നു ഞങ്ങൾ. സ്റ്റേജിൽ കൈയടി കിട്ടണം എന്ന് മാത്രമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. മറ്റു ഗ്രൂപ്പുകളുമായി ഞങ്ങൾക്ക് മത്സരം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. പരസ്‌പരം എല്ലാവരെയും സഹായിക്കുമായിരുന്നു അബി ഒരേസമയം രണ്ടു മൂന്ന് നടന്മാരെ ഒക്കെ ചെയ്യുമ്പോൾ അതിനായി വസ്ത്രം മാറാനും ഒക്കെ സഹായിക്കാൻ ഞങ്ങൾ നിൽക്കും. ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്ന് കാസറ്റിന് പേരിട്ടത് അബിയാണ്. അത് അബിയുടെ വായിൽ നിന്ന് അറിയാതെ വന്ന ഒരു വാക്ക് ആയിരുന്നു. ഞാൻ അത് മതിയെന്ന് പറഞ്ഞു. അബിയാണ് അന്ന് ലീഡ് ചെയ്ത് നിന്നിരുന്നത്. അബി ലീഡ് ചെയ്യുന്നു എന്ന് പറഞ്ഞാൽ ഞങ്ങൾ മിമിക്രിക്കാർക്കിടയിൽ അബിയാണ് അന്നും ഇന്നും സൂപ്പർസ്റ്റാർ. -നാദിർഷ

Read More

തകര്‍ത്തെടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു..! മമ്മൂക്ക ഓടിവന്നു കെട്ടിപ്പി‌ടിച്ചു; ആ സംഭവത്തെക്കുറിച്ച് ജയറാം പറയുന്നു…

പൊന്നിയിൽ സെൽവൻ ട്രെയിലര്‍ ലോഞ്ച് സമയത്ത് എന്തെങ്കിലും രണ്ട് വാക്ക് പറയണമെന്നു മാത്രമേ പറഞ്ഞിരുനുള്ളു. പരിപാടി തുടങ്ങാന്‍ അൽപം വൈകി. ജയറാം സ്റ്റേജില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമോ എന്ന് മണിരത്‌നം ചോദിച്ചു. കഥ പറഞ്ഞാല്‍ എനിക്ക് സാറിനെ തന്നെ അനുകരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. വീഡിയോ ഹിറ്റായതോടെ ഇപ്പോള്‍ എവിടെ ചെന്നാലും മണിരത്‌നത്തെ അനുകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ദാ വരുന്നു മമ്മൂക്ക. ഓടി വന്ന് കെട്ടിപ്പിടിച്ച് തകര്‍ത്തെടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു എന്ന് പറഞ്ഞു. അൽപം കഴിഞ്ഞ് മമ്മൂക്കയുടെ റൂമില്‍ എത്തിയപ്പോള്‍ പ്രൊജക്ടറില്‍ ഇതുതന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നത്. മണിരത്‌നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക. -ജയറാം

Read More

ഐശ്വര്യയോട്  മീനയ്ക്ക് അസൂയ; കാരണം മറച്ച് വയ്ക്കാതെ തുറന്നു പറയുന്നു

എനിക്ക് ഐശ്വര്യ റായിയോട് അസൂയയാണ്. ഓക്കെ, എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്‍റെ നെഞ്ചിനുള്ളിൽനിന്ന് അത് ഇറക്കിവയ്ക്കണം. ഞാൻ അസൂയാലുവാണ്! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ. കാരണം ഐശ്യര്യക്ക് പൊന്നിയിൻ സെൽവനിൽ എന്‍റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി. പൊന്നിയിൻ സെൽവൻ ടീമിന് മുഴുവൻ വിജയാശംസകളും. -മീന

Read More

പൊന്നിയിൽ സെൽവനിൽ ഐശ്വര്യ റായിയുടെ ആ പ്രവൃത്തി ഷോക്കാക്കിയെന്ന്  റഹ്മാൻ

  അപൂർവമായി മാത്രമേ ഒരു സിനിമയിൽ (പൊന്നിയിൽ സെൽവൻ) ഇത്രയധികം താരങ്ങൾ വരാറുള്ളൂ. അഭിനയിച്ച എല്ലാവരും പ്രധാനപ്പെട്ട താരങ്ങളാണ്. സെറ്റിൽ അമ്പത്, അറുപത് കാരവാനുകളുണ്ടാവും. ഓരോരുത്തർക്കും കാരവാനുണ്ട്. ബാഹുബലിയിൽ മൂന്നോ നാലോ പേരാണ് പ്രധാന അഭിനേതാക്കൾ. ബാക്കിയെല്ലാവരും ജൂനിയർ ആർട്ടിസ്റ്റുകളും മറ്റുമാണ്. പൊന്നിയിൻ സെൽവനിൽ ഒരു ചെറിയ വേഷത്തിലാണെങ്കിലും പ്രമുഖ ആർട്ടിസ്റ്റുകളാണ്. പൊന്നിയിൻ സെൽവനിൽ എന്‍റെ ആദ്യ സീൻ ഐശ്വര്യ റായ്ക്കൊപ്പമാണ്. അവർ വളരെ പ്രൊഫഷണലാണ്. ഞാൻ‌ വിചാരിച്ചത് ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ്. പക്ഷെ അങ്ങനെയായിരുന്നില്ല. എന്നെ പറ്റി അവർക്ക് നന്നായി അറിയാമായിരുന്നു. സിനിമയിലെ എന്‍റെ വർഷങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചു. ഞാൻ ഷോക്കായി. ഒരു സീനിൽ റിഹേഴ്സൽ ചെയ്യണമെന്ന് പറഞ്ഞ് അവരും ഞാനും ഒരുമിച്ച് റിഹേഴ്സൽ ചെയ്തു. അവരുടെ താത്പര്യപ്രകാരമായിരുന്നുഅത്. -റഹ്മാൻ

Read More

ദക്ഷിണേന്ത്യക്കാർ ഭാഗ്യം നൽകുന്നവർ; സോനം കപൂർ മനസ് തുറക്കുന്നു

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് സോനം കപൂർ. അമ്മയായതിന്‍റെ സന്തോഷത്തിലാണ് താരം ഇപ്പോൾ. വായു കപൂര്‍ അഹൂജ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്‍റെ ചിത്രം സോനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.താരത്തിന്‍റെ ഗര്‍ഭകാല ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തന്‍റെ അഭിനയ ജീവിതത്തിലെ രസകരമായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാറുള്ള സോനം ഒരു അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് വീണ്ടും ഇപ്പോൾ വൈറലായിരിക്കുകയാണ്. ദക്ഷിണേന്ത്യക്കാര്‍ തനിക്ക് ഭാഗ്യവാന്മാരാണെന്ന് കരുതുന്നതായി താരം വെളിപ്പെടുത്തിയത്. എന്‍റെ സിനിമകളുടെ വിജയം എന്നത് തെന്നിന്ത്യക്കാരാണ്. കാരണം എന്‍റെ എല്ലാ ചിത്രത്തിനു പിന്നിലും ഒരു തെന്നിന്ത്യക്കാരനുണ്ടാകും. തെന്നിന്ത്യക്കാര്‍ എനിക്ക് ഭാഗ്യവാന്മാര്‍ ആണെന്ന് ഞാന്‍ കരുതുന്നു. അവിടെ നിന്നുള്ള ആളുകള്‍ക്കൊപ്പം ജോലി ചെയ്താല്‍ അത് എപ്പോഴും വിജയകരമാകുമെന്ന് ആരോ എന്നോട് പറഞ്ഞു- താരം വ്യക്തമാക്കി.നിങ്ങള്‍ക്ക് ശരിക്കും ഇതില്‍ വിശ്വാസമുണ്ടോ എന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ ചോദിച്ചു. നമുക്കാര്‍ക്കും ഒന്നും പറയാനാകില്ല,…

Read More

മുഴുവൻ രംഗങ്ങളും വെട്ടിമാറ്റി! നേരി‌ട്ട കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ചു തുറന്നു പറഞ്ഞ് സൂര്യ ജെ. മേനോൻ

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചു മുന്പു പല നടിമാരും വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ഇപ്പോൾ തനിക്കു നേരി‌ട്ട അനുഭവത്തെക്കുറിച്ചു തുറന്നു പറയുക യാണ് ന‌ടിയും മോഡലുമായ സൂര്യ ജെ. മേനോൻ. സൂര്യ നേരത്തെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. ഒരു ടെലിവിഷൻ പരിപാടിയിലാണ് സിനിമ സെറ്റിൽ നിന്നു തനിക്കു ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സൂര്യ പറഞ്ഞത്.എനിക്കു കുറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്കു സംഭവിച്ചത് എല്ലാവർക്കും സംഭവിക്കണം എന്നില്ല. എന്നെ ചിലർ അങ്ങനെ അപ്രോച്ച് ചെയ്തിട്ടുണ്ട്. ഞാൻ ഒരു സിനിമ ചെയ്യാൻ പോയി. അതിൽ രണ്ടു നായികമാർ ആയിരുന്നു. ഞാൻ ആദ്യം ചെന്നപ്പോൾ ഒരു ഫോർ സ്റ്റാർ ഹോട്ടലിലാണു താമസം ഒരുക്കിയിരുന്നത്. അന്നു രാത്രിയായപ്പോൾ ഡയറക്ടർ എന്നോട് സൂര്യ ഒന്ന് റൂമിലേക്കു വരണമെന്നു പറഞ്ഞു. സ്ക്രിപ്റ്റിന്‍റെ കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യണം എന്നു പറഞ്ഞു. ഞാൻ എന്‍റെ അമ്മയെയും…

Read More