ശേഷം 2016; നാളെ തിയറ്ററുകളിൽ

യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ശേഷം 2016. ദ്വിഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം, കേരള-കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പറയുന്നത്. മറാടിഗുഡ്ഡ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ. എസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിന്‍ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്നു. ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. പൊലീസിൽനിന്നു നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമായുള്ള കഥാതന്തുവിൽ ഒരുക്കുന്ന ചിത്രം “പോലീസിന് മാത്രം… ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല…”…

Read More

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍; ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ അംഗമായി.

Read More

ഒരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി, വൈകാരികമായി ഒന്നും തോന്നിയില്ല: ലെന

മലയാളത്തിന്‍റെ പ്രിയ നടി ലെന തന്‍റെ ജീവിത്തിലെ നിർണായക സംഭവങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മുപ്പതാം വയസിലാണ് ഞാന്‍ ഡിവോഴ്‌സ് ആയത്. അതൊരു പ്രാക്ടിക്കല്‍ തീരുമാനം ആയിരുന്നു. 12 വയസില്‍ തുടങ്ങിയ പ്രണയം തീരുന്നത് എന്‍റെ മുപ്പതാം വയസിലാണ്. മുന്‍ഭര്‍ത്താവുമായി ഞാന്‍ ആറാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. സ്‌കൂള്‍ റൊമാന്‍സായിരുന്നു. അത് വിവാഹത്തിലെത്തി. ഞങ്ങള്‍ക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി. നല്ല സുഹൃത്തുക്കളായിരുന്നു. അത് രസമായിരുന്നു. 23 വയസിലാണ് വിവാഹം ചെയ്തത്. രണ്ടു തലങ്ങളിലേക്കാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങള്‍ രണ്ടു പേരുടെയും താത്പര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഞങ്ങള്‍ ഏഴര വര്‍ഷം വിവാഹിതരായിരുന്നു. വിവാഹമോചനസമയത്ത് വൈകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രാക്ടിക്കല്‍ തീരുമാനമായിരുന്നു. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണ്. ഈയടുത്തും മുന്‍ഭര്‍ത്താവിനെ കണ്ടിരുന്നു എന്ന് ലെന പറഞ്ഞു.

Read More

സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘വെറി’ മാർച്ച് ആറിന്

ഒയാസിസ് ഇന്‍റർനാഷണൽ ഫിലിംസിന്‍റ ബാനറിൽ സുനിൽകുമാർ നിർമിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ആറിന് മൂവീ മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു. മനുഷ്യ മനസിന്‍റെ സങ്കീർണതകളും പ്രതികാരത്തിന്‍റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ്. സുനിൽകുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ, സജിൻദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം-സജീം പൂവച്ചൽ, കഥ-തിരക്കഥ-സംഭാഷണം-ശംസീർ ഖാൻ, സംഗീതം-അലി രാഷ്‌ട്ര, റിജോഷ്, എഡിറ്റർ-ബാബുരാജ്, പശ്ചാത്തല സംഗീതം-അലി രാഷ്‌ട്ര, സൗണ്ട് ഡിസൈൻ-ഷാബു ചെറുവല്ലൂർ, ആർട്ട്-അരുൺ ചിത്തര,മേക്കപ്പ്-രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ, കോസ്റ്റ്യൂംസ്-വിഷ്ണു ആറ്റുകാൽ, പിആർഒ-എ.എസ്. ദിനേശ്.

Read More

സിനിമയില്‍ എന്ത് സംഭവിക്കുമെന്ന്പ്രവചിക്കാന്‍ കഴിയില്ല: മാളവിക മോഹൻ

ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി പട്ടം പോലെ എന്ന മലയാളസിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്‍. ഛായാഗ്രാഹകൻ കെ.യു. മോഹനന്‍റെ മകളായ മാളവിക ഇന്ന് മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമാണ്. ഇപ്പോഴിതാ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ വൈകിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക. പ്രഭാസ് നായകനായ ദ് രാജസാബിലൂടെയാണ് മാളവിക തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ എന്ത് സംഭവിക്കുമെന്നോ എങ്ങനെ നടക്കുമെന്നോ ഒന്നും നമുക്ക് പ്രവചിക്കാന്‍ കഴിയില്ലെന്ന് ഒരു ഫിലിം മാഗസിനു നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു. എന്‍റെ തെലുങ്ക് അരങ്ങേറ്റം ശരിക്കും വിജയ് ദേവ്‌രകൊണ്ടയ്ക്കൊപ്പം നടക്കേണ്ടതായിരുന്നു. അഞ്ചു വർഷങ്ങൾക്ക് മുന്പ് അദ്ദേഹത്തിനൊപ്പം ഒരു സിനിമയുടെ കരാറിൽ ഞാൻ ഒപ്പു വച്ചിരുന്നു. മനോഹരമായ ഒരു കഥയായിരുന്നു അത്. അതിൽ എന്‍റെ കഥാപാത്രം ഒരു പിയാനിസ്റ്റും നായകൻ ഒരു ബൈക്ക് റൈഡറുമായിരുന്നു. ഒരു പ്രത്യേക സാഹചര്യങ്ങളിൽ ഇരുവരും തമ്മിൽ കണ്ടുമു‌ട്ടുന്നതും…

Read More

സോനാ നായർക്ക് പ്രേംനസീർവനിതാരത്ന പുരസ്കാരം

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിന്‍റെ ഈ വർഷത്തെ പ്രേംനസീർ വനിതാരത്ന പുരസ്ക്കാരം ചലച്ചിത്ര താരം സോനാ നായർക്ക് സമർപ്പിക്കുമെന്ന് വനിതാ വിംഗ് ചെയർപേഴ്സൺ ഷംസ് അബ്ദീനും കൺവീനർ ഡോ. ഗീതാ ഷാനവാസും അറിയിച്ചു. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് വൈകുന്നേരം തമ്പാനൂർ ഹൈലാൻഡ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേകം രൂപകൽപന ചെയ്ത പുരസ്ക്കാരവും പ്രശസ്തിപത്രവും സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അറിയിച്ചു.

Read More

‘കുഞ്ചാക്കോ ബോബന്‍റെ നായികയായി എനിക്ക് അഭിനയിക്കാന്‍ വേണ്ടി എന്‍റെ അച്ഛന്‍ നിര്‍മിച്ച ചിത്രമല്ല പ്രിയം, നിർമാതാവിന്‍റെ കൊട്ടു മകൾ സംസാരിച്ചപ്പോൾ സങ്കടം തോന്നി’: ദീപാ നായർ

കുഞ്ചാക്കോ ബോബനെ നായകനാക്കി സനൽ സംവിധാനം ചെയ്ത ചിത്രമാണ് പ്രിയം. ചിത്രത്തിലെ നായിക ആണ് ദീപാ നായർ. പ്രിയം ചെയ്തതിനു പിന്നാലെ ധാരാളം അവസരങ്ങൾ തേടി വന്നിട്ടും ആ ഒരു ഒറ്റ ചിത്രത്തിനു ശേഷം ദീപ സിനിമാ ഫീൽഡ് തന്നെ ഉപേക്ഷിച്ചു. പ്രിയം റിലീസ് ചെയ്ത് 26 വർഷങ്ങൾക്ക് ശേഷവും ചിത്രത്തെക്കുറിച്ചുള്ള ഇല്ലാക്കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രം നിർമിച്ചത് ദീപാ നായരുടെ അച്ഛനാണ്, മകളെ അഭിനയിപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം സിനിമ നിർമിച്ചതെന്നുമൊക്കെയാണ് പ്രചരിക്കുന്ന കഥകൾ. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി ദീപ തന്നെ മുന്നോട്ട് വന്നിരിക്കുന്നു. ദീപയുടെ പ്രതികരണം… ‘കുഞ്ചാക്കോ ബോബന്‍റെ നായികയായി എനിക്ക് അഭിനയിക്കാന്‍ വേണ്ടി എന്‍റെ അച്ഛന്‍ നിര്‍മിച്ച ചിത്രമാണോ പ്രിയം എന്ന ചോദ്യം ഇപ്പോഴും വരുന്നുണ്ട്. എന്‍റെ അച്ഛനല്ല ആ ചിത്രം നിര്‍മിച്ചത്. കെ.കെ. നായര്‍ സാറാണ് പ്രിയം സിനിമയുടെ നിര്‍മാതാവ്. അദ്ദേഹം…

Read More

പാപ്പാ… നോ സെന്‍റിമെന്‍റ്സ്, നോ കോംപ്രമൈസ്

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് എന്ന ബിഗ് ബജറ്റ് എപിക് ഫാന്‍റസി ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്ത്. വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്‍റസി ചിത്രം നിർമിക്കുന്നത്. 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത് ഷമീർ, പി പി ശശി, ക്യാപ്റ്റൻ ക്‌ളീറ്റസ് എന്നിവർക്കൊപ്പം ലാറ കേറ്റ് എന്നൊരു പുതിയ കഥാപാത്രത്തെയും ഇത്തവണ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട് എന്ന്…

Read More

‘സിനിമ കണ്ടശേഷം ഇമോഷണലായി, ഈ സിനിമയെക്കുറിച്ച് നിങ്ങള്‍ അഭിമാനത്തോടെ പറയും’: യാമി ഗൗതം

രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം 19ന് പുറത്തിറങ്ങും. ഈ അവസരത്തില്‍ നടിയും സംവിധായകന്‍ ആദിത്യ ധറിന്‍റെ ഭാര്യയുമായ യാമി ഗൗതം ധുരന്ധര്‍ 2വിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞുവെന്നു പറഞ്ഞ യാമി ഗൗതം അസാധാരണം എന്നാണ് ധുരന്ധര്‍ 2 വിനെ വിശേഷിപ്പിച്ചത്. സിനിമ കണ്ടശേഷം താന്‍ വല്ലാതെ ഇമോഷണലായി എന്നും യാമി ഗൗതം കൂട്ടിച്ചേര്‍ത്തു. സംവിധായകൻ തന്‍റെ പ്രേക്ഷകരെ സ്‌നേഹിക്കുന്നു, തന്‍റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ സിനിമ അര്‍ഥവത്താക്കാന്‍ അവന്‍ തന്‍റെ ഹൃദയവും ആത്മാവും ഇതില്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായിരിക്കും ഇത്. ഇതൊരു ഇന്ത്യന്‍ സിനിമയാണ്, ഇത് ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ നിന്നുള്ളതാണ് എന്ന് നിങ്ങള്‍…

Read More

ജുഹുവിൽ താമസിക്കുന്നത്  ഒരു സ്റ്റാറ്റസാണ്; മാസവാടക അറുലക്ഷം; ശ്രദ്ധ കപൂറിന്‍റെ താമസം വാർത്തയാകുന്നു

ബോളിവുഡ് നടി ശ്രദ്ധ കപൂർ മുംബൈയിലെ ഒരു ഫ്‌ളാറ്റ് ആറു ലക്ഷം രൂപ വാടകയ്ക്ക് കരാര്‍ ഉറപ്പിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ജുഹുവിലാണ് ഈ ആഡംബര ഫ്‌ളാറ്റുള്ളത്.പ്രൈം ബീച്ച് എന്ന ആഡംബര അപ്പാര്‍ട്ട്മെന്‍റിന്‍റെ പാട്ടക്കരാറാണ് താരം പുതുക്കിയത്. പ്രതിമാസം ആറു ലക്ഷം രൂപയാണ് ഈ ഫ്‌ളാറ്റിന്‍റെ വാടക. അതായത് ഒരു വര്‍ഷം മാത്രം ശ്രദ്ധ വാടകയിനത്തില്‍ നല്‍കുന്നത് 72 ലക്ഷം രൂപയാണ്. ഏകദേശം 3,929 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അതിവിശാലമായ ഫ്‌ളാറ്റാണിത്. കടല്‍ അഭിമുഖമായാണ് ഈ ഫ്‌ളാറ്റ് നിലകൊള്ളുന്നത്. വലിയ ജനാലകളും പ്രകൃതിദത്ത വെളിച്ചവും കടല്‍ക്കാറ്റ് ലഭിക്കുന്ന വിശാലമായ ബാല്‍ക്കണിയും ഫ്‌ളാറ്റിന്‍റെ പ്രത്യേകതയാണ്. മുംബൈ പോലുള്ള തിരക്കേറിയ നഗരത്തില്‍ നാലു കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഈ ഫ്‌ളാറ്റിനോടൊപ്പമുണ്ട് എന്നതാണ് ഏറ്റവും വലിയ ആഡംബരമായി കണക്കാക്കപ്പെടുന്നത്. അമിതാഭ് ബച്ചന്‍, അക്ഷയ്…

Read More