ഇനി ആ ചോദ്യങ്ങൾക്ക് മറുപടിയില്ല

സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്ത ആകാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് താരങ്ങളായ കത്രീന കെയ്ഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹത്തെക്കുറിച്ചാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവരുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഇപ്പോഴും ഇതിനെക്കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് കത്രീനയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയാണ്. നടി ഉടനെ വിവാഹിതയാകുമെന്നാണ് സൂചന. മുന്‍ കാമകനും നടനുമായ സല്‍മാന്‍ ഖാന്‍റെ സുഹൃത്തും കോസ്റ്റ്യൂം ഡിസൈനറായ ആഷ്‌ലി റെബെല്ലോയാണ് ഇത്തരത്തിലുളള ഒരു സൂചന നല്‍കിയിരിക്കുന്നത്. ആഷ്‌ലിയുടെ വാക്കുകള്‍ വൈറലായിട്ടുണ്ട്.ജൂലൈ 16 ന് കത്രീനയുടെ പിറന്നാളായിരുന്നു. നടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും താരങ്ങളും രംഗത്തെത്തിയിരുന്നു. കത്രീനയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കെണ്ട് കോസ്റ്റ്യൂം ഡിസൈനറായ ആഷ്‌ലി…

Read More

ലളിതമായ വിവാഹം

മതം ഒരിക്കലും കണ്‍സേണ്‍ ആയിരുന്നില്ല. സ്വര്‍ണവും വിവാഹത്തിനൊരു വിഷയം ആയിരുന്നില്ല. ലളിതമായ വിവാഹം തന്നെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. സ്വര്‍ണം വീട്ടുകാര്‍ക്ക് ഭാരമാവും എന്നുളള ചിന്ത നേരത്തെ തന്നെ എനിക്കുണ്ടായിരുന്നു. ഞാന്‍ സ്വന്തമായി സമ്പാദിച്ച് തുടങ്ങുന്നത് പതിനെട്ടോ പത്തൊന്‍പതോ വയസ് ഉളളപ്പോഴായിരുന്നുവെന്നു. ക്രൈസ്റ്റ് കോളേജിന്‍റെ കള്‍ചറല്‍ ടീമിന്‍റെ ഭാഗമായുളള പെര്‍ഫോമന്‍സിന് കിട്ടിയ സമ്മാനത്തുക ആയിരുന്നു എന്‍റെ ആദ്യത്തെ വരുമാനം. എന്‍റെ ആവശ്യങ്ങള്‍ക്കുളള പണം സ്വയം കണ്ടെത്തണം എന്നുളള ചിന്ത അന്ന് മുതല്‍ എനിക്കൊപ്പമുണ്ട്. സ്വന്തം സമ്പാദ്യം ഉപയോഗിച്ച് തന്നെ വേണം കല്യാണവും എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. -റിമ കല്ലിങ്കല്‍

Read More

സങ്കടകരമായ കാര്യം..! ആന്‍റണി പെരുന്പാവൂർ പറയുന്നു…

50 പേരെ വച്ച് ഇന്‍ഡോര്‍ ഷൂട്ട് ചെയ്യാന്‍ അനുവാദം തരാതിരുന്നത് സങ്കടകരമായ കാര്യമാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ട എല്ലാവരോടും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോട് വരെ അവസ്ഥ വിവരിച്ചു. കൂടാതെ സാംസ്‌കാരിക-ആരോഗ്യ വിഭാഗങ്ങളിലെ മന്ത്രിമാരോട് വരെ പറഞ്ഞുനോക്കി. എന്നാല്‍ ഇതുവരെയും നടക്കാത്ത സാഹചര്യം വന്നതോടെയാണ് അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വന്നത്. -ആന്‍റണി പെരുന്പാവൂർ

Read More

ഫ്രഞ്ച് സംസാരിക്കാൻ ഒരുങ്ങി അമിത് ചക്കാലക്കൽ; ജിബൂട്ടി റീലീസ് ചെയ്യുന്നത് ആറോളം ഭാഷകളിൽ

യുവതാരം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന റൊമാന്‍റിക് ആക്‌ഷൻ ത്രില്ലർ ചിത്രമായ ജിബൂട്ടി ഫ്രഞ്ച് ഭാഷയിലും റിലീസിനൊരുങ്ങുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് അഫ്സൽ അബ്ദുൾ ലത്തീഫും എസ്‌. ജെ. സിനുവും ചേർന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു.

Read More

പുളളിയുടെ ഉളളില്‍ സംവിധാനമുണ്ടെന്ന് വാസ്തവം സിനിമയുടെ സമയത്ത് തന്നെ മനസിലാക്കിയ ആളാണ് ഞാന്‍..! സുധീര്‍ കരമന പറയുന്നു…

എന്ന് നിന്‍റെ മൊയ്തീനിലെ കഥാപാത്രം ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടത് പൃഥ്വിരാജ് തന്നെയാണ്. പൃഥ്വി പറഞ്ഞപ്പോഴാണ് ഞാന്‍ ആ ചിത്രത്തിലേക്ക് എത്തിയത്. അന്ന് പൃഥ്വിരാജ് സംവിധാനരംഗത്തേക്ക് വന്നിട്ടില്ല. എന്നാലും പുളളിയുടെ ഉളളില്‍ സംവിധാനമുണ്ടെന്ന് വാസ്തവം സിനിമയുടെ സമയത്ത് തന്നെ മനസിലാക്കിയ ആളാണ് ഞാന്‍. എന്ന് നിന്‍റെ മൊയ്തീനില്‍ രണ്ട് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമാണുളളത്. ഒന്ന് കാഞ്ചനമാലയും ഞാന്‍ അവതരിപ്പിച്ച മുക്കം ഭാസിയും. മുക്കം ഭാസിയെ കാണണോ എന്ന് ആദ്യം ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞു, വേണ്ട പുളളിയെ കുറിച്ച് ഞാന്‍ മനസിലാക്കാം. പുളളിയെ കണ്ടാല്‍ ചിലപ്പോള്‍ അനുകരിക്കുന്ന പോലെയാവും. അപ്പോ വേണ്ടാന്ന് തീരുമാനിച്ചു. -സുധീര്‍ കരമന

Read More

യഥാര്‍ഥ പ്രണയമുണ്ടായിരുന്നു, പിന്നെ ബ്രേക്കപ്പും..! മനസുതുറന്ന് അനുപമ

പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുകയും പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുപമ. തന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അനുപമ പങ്കുവയ്ക്കാറുണ്ട്. ഒട്ടുമിക്ക നടിമാരെപ്പോലെ അനുപമയെക്കുറിച്ചും ഗോസിപ്പ് കോളങ്ങള്‍ പലതും എഴുതിയിരുന്നു. നേരത്തെ ജസ്പ്രീത് ബുംറ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതുവരെയും തനിക്ക് പ്രണയമുണ്ടോ ഇല്ലയോ എന്നൊന്നും താരം പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തന്‍റെ പ്രണയത്തെക്കുറിച്ച് അനുപമ മനസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനുപമ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അപ്പോഴാണ് താരം പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. ആരാധകരില്‍ ഒരാളാണ് ചോദ്യം ഉന്നയിച്ചത്. എപ്പോഴെങ്കിലും യഥാര്‍ഥ പ്രണയം അനുഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്നായിരുന്നു അതിന് അനുപമ നല്‍കിയ മറുപടി.…

Read More

സുചിത്രയുടെ ആ വാക്കുകള്‍ എന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി

ദുബായില്‍ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് എന്നെ യാത്ര അയയ്ക്കാന്‍ സുചിത്രയും കൂടെ വന്നു.യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയില്‍ ഇരിക്കുമ്പോള്‍ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗില്‍ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്. ഞാന്‍ ബാഗ് തുറന്നു നോക്കുമ്പോള്‍ അതൊരു സമ്മാനമായിരുന്നു. ഒരു മോതിരം.അതിന്‍റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമാണ്. ഇതെങ്കിലും മറക്കാതിരിക്കൂ എന്ന്. സുചിത്രയുടെ വാക്കുകള്‍ അന്ന് എന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി. മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി തീയതി ഓര്‍ത്തുവച്ചു വിഷ് ചെയ്യുന്ന ആളല്ല ഞാന്‍. പക്ഷെ ഇത്തരം ചെറിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യങ്ങളാണ്. ഞാന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്ന ആളാണ് എന്ന് എനിക്ക് തന്നെ തോന്നി. ഈ ദിവസമെങ്കിലും മറക്കാതിരിക്കു എന്ന് സുചിത്ര പറഞ്ഞത് എന്നെ വിഷമിപ്പിച്ചു. ചെറിയ കാര്യങ്ങള്‍ എന്നത് വലിയ കാര്യങ്ങളേക്കാള്‍ പ്രധാനമാണ് എന്ന് എനിക്ക്…

Read More

ഉപ്പും മുളകും താരങ്ങളുടെ സിനിമ

ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവര്‍ന്ന ഉപ്പും മുളകും എന്ന സീരിയല്‍ താരങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നു. നവാഗതനായ ജയന്‍ വി. കുറുപ്പ് സംവിധാനം ഈ ചിത്രം, ബ്ലൂംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ അമേരിക്കന്‍ മലയാളിയും ബില്‍ഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണന്‍ നിര്‍മിക്കുന്നു. ഉപ്പും മുളക് സീരിയല്‍, കപ്പേള ക്രിയേറ്റീവ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുരേഷ് ബാബു എന്ന കണ്ണന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ബിജു സോപാനത്തിന്‍റേതാണ് കഥ. നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊജക്ട് ഹെഡ്-റഷീദ് മസ്താന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതനുസരിച്ച് എറണാകുളം,പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും. -എ എസ് ദിനേശ്

Read More

യഥാര്‍ഥ പ്രണയമുണ്ടായിരുന്നു, തേപ്പും…

പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുകയും പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുപമ. തന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അനുപമ പങ്കുവയ്ക്കാറുണ്ട്. ഒട്ടുമിക്ക നടിമാരെപ്പോലെ അനുപമയെക്കുറിച്ചും ഗോസിപ്പ് കോളങ്ങള്‍ പലതും എഴുതിയിരുന്നു. നേരത്തെ ജസ്പ്രിത്ത് ബുംറ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതുവരെയും തനിക്ക് പ്രണയമുണ്ടോ ഇല്ലയോ എന്നൊന്നും താരം പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തന്‍റെ പ്രണയത്തെക്കുറിച്ച് അനുപമ മനസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനുപമ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അപ്പോഴാണ് താരം പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. ആരാധകരില്‍ ഒരാളാണ് ചോദ്യം ഉന്നയിച്ചത്. എപ്പോഴെങ്കിലും യഥാര്‍ഥ പ്രണയം അനുഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്നായിരുന്നു അതിന് അനുപമ നല്‍കിയ മറുപടി.…

Read More

മദ്യം നിരോധിക്കണം

കേരളത്തില്‍ മദ്യം നിരോധിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്.  ആലപ്പുഴയില്‍ മദ്യപിച്ചെത്തിയ പിതാവിന്‍റെ ക്രൂരമര്‍ദനം ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചെത്തിയ പിതാവിന്‍റെ ക്രൂരമായ മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ മദ്യപിച്ച്‌ വീട്ടിലെത്തി സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എത്രയോ കുടുംബങ്ങള്‍ മദ്യം കാരണം തകരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് .

Read More