ശ്രീജിത്തിന്‍റെ സമരം ടെലിഫിലിമിൽ

സഹോദരന്‍റെ കൊലപാതകികളെ കണ്ടെ ത്തി തക്കതായ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കൽ രാപകൽ സമരം ചെയ്ത് ശ്രദ്ധേയനായ ശ്രീജിത്ത് ഒരു ഹ്രസ്വ ചിത്രത്തിൽ നായകനായി എത്തുന്നു. ശ്രീജിത്ത് എന്ന് പേരിട്ട ഈ ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് കറ്റാനവും, ഹരീഷ് സി.സേനനും ചേർന്നാണ്. എസ്. വി. ഫിലിംസ് പ്രൊഡക്ഷൻ കൊച്ചിക്കു വേണ്ട ി റാണി ഗോകുൽ, ജോർജ് വിപിൻ എന്നിവർ ചേർന്നാണ് നിർമാണം. ശ്രീജിത്തിന്‍റെ സമരപ്പന്തലിൽ വച്ച് ചിത്രീകരിച്ച ഈ ടെലിഫിലിം ഒരു സറ്റയറിക്കൽ കോമഡി ഫിലിമാണ്. ശ്രീജിത്തിന്‍റെ ജീവിത വഴികളിലൂടെ സഞ്ചരിക്കുന്ന ടെലിഫിലിമിലൂടെ ശ്രീജിത്ത് ചില ഓർമപ്പെടുത്തലുകൾ നടത്തുന്നു. രചന, സംവിധാനം-സതീഷ് കറ്റാനം, ഹരീഷ് സി. സേനൻ, കാമറ- ജുബിൻ ജുബീഷ്, എഡിറ്റിംഗ്- മുഹമ്മദ് റാഫി, സംഗീതം- വിഷ്ണു ആർ.മേനോൻ, കല-അജി കുമാർ മുതുകുളം, പ്രൊഡക്ഷൻ കണ്‍ട്രോളർ- ലാലു, അസിസ്റ്റന്‍റ് ഡയറക്ടർ- സജിൻ സി.കെ,…

Read More

സോണി പിക്ച്ചേഴ്സുമായി കൈകോർക്കാൻ പൃഥ്വിരാജ്

പൃഥ്വിരാജ് പ്രൊഡക്ഷനും സോണി പിക്ച്ചേഴ്സും തമ്മിൽ കൈകോർക്കുന്നു. മലയാളത്തിൽ നിർമിക്കുന്ന ഒരു ചിത്രത്തിനായാണ് ഇരു കന്പനികളും ഒന്നിക്കുന്നത്. എന്നാൽ ഈ ചിത്രത്തെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് സിനിമാസുമായി വേർപിരിഞ്ഞതിനു ശേഷമാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ അദ്ദേഹം സ്വന്തം നിർമാണ കന്പനി ആരംഭിച്ചത്. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിർമാണ പങ്കാളിയാകുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലാണ് പൃഥ്വിരാജ് സോണി പിക്ച്ചേഴ്സുമായി കൈകോർക്കുന്നുവെന്ന് അറിയിച്ചത്. https://www.facebook.com/PrithvirajSukumaran/photos/a.130999383621801.31254.130302907024782/1635030079885383/?type=3&theater

Read More

മലയാള സിനിമകളിൽ 98 ശതമാനവും സ്ത്രീവിരുദ്ധവും അരാഷ്ട്രീയവും: ഡോ.ബിജു

നീലേശ്വരം: മലയാള സിനിമകളിൽ 98 ശതമാനവും സ്ത്രീ വിരുദ്ധവും അരാഷ്ട്രീയവുമാണെന്നും സാംസ്കാരിക നിലവാരമുള്ള സിനിമകൾ കാണുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും സംവിധായകൻ ഡോ.ബിജു. കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ്, പയ്യന്നൂർഓപ്പണ്‍ ഫ്രെയിം എന്നിവയുടെ സഹകരണത്തോടെ നീലേശ്വരം നഗരസഭ നടത്തിയ ആദ്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ സമാപന സമ്മേനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത പത്രപ്രവർത്തകൻ എം.സുധാകരൻ, ഫെസ്റ്റിവൽ ഡയറക്ടർ ആർ.നന്ദലാൽ എന്നിവരെ നഗരസഭാ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ ഉപഹാരം നൽകി അനുമോദിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി ചലച്ചിത്രോത്സവം അവലോകനം ചെയ്തു. പ്രദർശിപ്പിച്ച ചിത്രങ്ങളെക്കുറിച്ചു കാണികളെ ഉൾപ്പെടുത്തി ഓപ്പണ്‍ ഫോറം നടത്തി. സംവിധായകൻ ബിജു കാന്പ്രത്ത്, ഫെസ്റ്റിവൽ ഡയറക്ടർ ആർ.നന്ദലാൽ, സാംസ്കാരിക പ്രവർത്തകൻ രാജ്മോഹൻ നീലേശ്വരം എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു. എം.പി.ചന്ദ്രൻ, കെ.ഹരിപ്രസാദ്, വി.വി.പത്മനാഭൻ, നഗരസഭാ കൗണ്‍സിലർമാരായ…

Read More

എനിക്ക് ഇഷ്ടം ഗ്ലാമറിനോട്..!

മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് അഞ്ജലി. അന്യഭാഷാ നായികയെങ്കിലും കരിയറിന്‍റെ തുടക്കകാലത്തു തന്നെ പയ്യൻസിലൂടെ ജയസൂര്യയുടെ നായികയായെത്തി മലയാളികളുടെ ഇഷ്ടം നേടിയരുന്നു ഈ നായിക. പിന്നീടു വലിയൊരു ഇടവേളയ്ക്കു ശേഷം ഇപ്പോൾ പ്രദർശനം തുടരുന്ന റോസാപ്പൂ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കെത്തിയിരിക്കുന്നു. തമിഴിൽ തുടക്കം കുറിച്ച് ഇന്നു മലയാളത്തിലും തെലുങ്കിലുമായി മികച്ച അഭിനേത്രികളുടെ പട്ടികയിലേക്കാണ് അഞ്ജലിയുടെ പേരും ചേർക്കപ്പെടുന്നത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അഞ്ജലിയുടെ വിശേഷങ്ങളിലൂടെ… മികച്ച തുടക്കം എന്നെ തേടിവരുന്ന എല്ലാ കഥാപാത്രങ്ങളും മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. അതു നല്ലതായെന്ന് എല്ലാവരും പറയുന്പോൾ സന്തോഷം. എന്‍റെ ആദ്യ ചിത്രം കാട്രതു തമിഴ് കഴിഞ്ഞപ്പോൾ വളരെ മെച്വേർഡായി അഭിനയിച്ചു എന്ന് എല്ലാവരും പറഞ്ഞിരുന്നു. കാമറയ്ക്കു മുന്നിലെത്തുന്നതു തന്നെ ആ ചിത്രത്തിലൂടെയാണ്. ആ സിനിമയിൽ നന്നായെന്നു പറയുന്പോൾ അതിനു പിന്നിൽ സംവിധായകൻ റാം സാറിന്‍റെ വലിയൊരു പിന്തുണയുണ്ട്. ഓരോ…

Read More

ഹേമമാലിനിയുടെ മകൾ! ഇഷ ദിയോൾ വീണ്ടും അഭിനയരംഗത്തേക്ക്

മുൻകാല ഹിന്ദിതാരം ഹേമമാലിനിയുടെ മകൾ ഇഷ ദിയോൾ വീണ്ടും അഭിനയരംഗത്തേക്ക്. ധൂം എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ഇഷ വിവാഹത്തോടെ അഭിനയംരംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കേക്ക് വാക്ക് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ഇഷ വീണ്ടും അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിൽ ഒരു ഷെഫിന്‍റെ വേഷത്തിലാണ് ഇഷ അഭിനയിക്കുന്നത്. ഹേമമാലിനിയുടെ ജീവചരിത്രം എഴുതുന്ന രാം കമാൽ മുഖർജിയാണ് കേക്ക് വാക്കിന്‍റെ കഥയെഴുതുന്നത്.ഭരത് തക്താനി എന്ന വ്യവസായിയുമായുള്ള വിവാഹത്തെത്തുടർന്ന് 2012ലാണ് ഇഷ അഭിനയരംഗത്തു നിന്ന് പിൻവാങ്ങിയത്.

Read More

ശ്രീയ ശരണിന്‍റെ വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ

തെന്നിന്ത്യൻ താരസുന്ദരി ശ്രീയ ശരണ്‍ വിവാഹിതയായതായി റിപ്പോർട്ടുകൾ. റഷ്യൻ സ്വദേശിയായ ആൻഡ്രേയ് കൊഷ്ചീവിനെയാണ് ശ്രീയ വിവാഹം ചെയ്തത്. മാർച്ച് പന്ത്രണ്ടിന് മുംബൈയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമ രംഗത്തു നിന്നും മനോജ് ബാജ്പേയിയും ഭാര്യ ഷബാന ആസ്മിയും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിവാഹ വാർത്തയെപ്പറ്റി ശ്രീയയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരൻ ആണ് ശ്രീയയുടെ റിലീസ് ചെയ്യാനുള്ള ചിത്രം. ഇന്ദ്രജിത്തും അരവിന്ദ് സ്വാമിയുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. മാത്രമല്ല തെലുങ്കിൽ ഗായത്രി, വീരഭോഗ വസന്ത രായലു എന്ന ചിത്രങ്ങളിലും ശ്രീയ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Read More

നായകനാക്കിയതിന്റെ നന്ദി സൂചകം! വിഘ്‌നേഷ് ശിവന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ച് നടന്‍ സൂര്യ

താനാ സേർന്ത കൂട്ടം തിയറ്ററുകളിൽ വിജയം നേടിയപ്പോൾ സംവിധായകൻ വിഘ്നേഷ് ശിവന് സമ്മാനവുമായി നടൻ സൂര്യ. തന്നെ നായകനാക്കി സിനിമ സംവിധാനം ചെയ്തതിന്‍റെ നന്ദി സൂചകമായി ഇന്നോവ ക്രിസ്റ്റയാണ് സൂര്യ അദ്ദേഹത്തിന് നൽകിയത്. അഴിമതിക്കും കൈക്കൂലിക്കുമെതിരെ പോരാടുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് സിനിമ പറയുന്നത്. ഇതിനു മുന്പ് സിങ്കം 3 റിലസ് ചെയ്തപ്പോഴും സംവിധായകൻ ഹരിക്ക് സൂര്യ കാർ സമ്മാനിച്ചിരുന്നു. 1987ൽ മുംബൈയിൽ നടന്ന ഓപ്പറ ഹൗസ് ഹീസ്റ്റ് എന്ന ജ്വല്ലറി കവർച്ചയെ ആസ്പദമാക്കി അക്ഷയ്കുമാറിനെ നായകനാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത സ്പെഷ്യൽ 26 എന്ന സനിമയുടെ തമിഴ് പതിപ്പാണ് താനാ സേർന്ത കൂട്ടം. കീർത്തി സുരേഷ്, രമ്യ കൃഷ്ണൻ, ആർ. ജെ. ബാലാജി, ആനന്ദ് രാജ്, സുരേഷ് ചന്ദ്രമേനോൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ.

Read More

ലാലിന്‍റെ “മോഹനഭാവങ്ങൾ’  കാമറയിൽ പകർത്തി നിക്ക് ഉട്ട്;  ഫോട്ടോയെടുക്കുമ്പോൾ കാമറയേക്കാൾ പ്രധാനം ബുദ്ധിക്ക്

പാലക്കാട്: ഫോട്ടോയെടുക്കുന്പോൾ കാമറയേക്കാൾ പ്രധാനം ബുദ്ധിക്കാണെന്ന് ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട്. മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മാധ്യമ ഫോട്ടോഗ്രാഫർ അവാർഡ് സ്വീകരിക്കാൻ കേരളത്തിലെത്തിയ അദ്ദേഹം ഒളപ്പമണ്ണമന സന്ദർശിക്കാനെത്തിയതായിരുന്നു. മലയാളികളുടെ പെരുമാറ്റം ഹൃദ്യമാണെന്നും കേരളത്തിന്‍റെ ഭൂപ്രകൃതി വിയറ്റ്നാമിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്‍ററി ചിത്രീകരണത്തിനായി ഒളപ്പമണ്ണ മനയിലെത്തിയ അദ്ദേഹം മോഹൻലാൽ അഭിനയിക്കുന്ന ഒടിയൻ സിനിമയുടെ ചിത്രീകരണം കാണാനെത്തി. സിനിമാ ചിത്രീകരണത്തെക്കുറിച്ച് അദ്ദേഹം മോഹൻ ലാലിനോടും സംവിധായകൻ ശ്രീകുമാർ മേനോനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മോഹൻ ലാലിന്‍റെ അഭിനയ മുഹൂർത്തങ്ങൾ അദ്ദേഹം കാമറയിൽ പകർത്തി. വിയറ്റ്നാം യുദ്ധത്തിൽ നഗ്നയായി ഓടുന്ന നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിലൂടെയാണ് നിക്ക് ഉട്ട് ലോകപ്രശസ്തനായത്. ഫോട്ടോയിലൂടെ യുദ്ധഭീകരത ലോകത്തിന്‍റെ ശ്രദ്ധയിലെത്തിക്കാൻ അദ്ദേഹത്തിനായി. പുലിറ്റ്സർ അവാർഡ് ജേതാവാണ് നിക്ക് ഉട്ട്.

Read More

ഏറ്റവും അവസാനമായിരുന്നു നമ്മുടെ സ്ഥാനം! പത്തു വര്‍ഷം ആത്മാര്‍ത്ഥമായി കൂടെയുണ്ടായിരുന്നിട്ടും തന്നെ തഴഞ്ഞു; തെസ്‌നി ഖാന്‍ പറയുന്നു…

മലയാള ചാനലുകളിലെ മിന്നും താരമായിരുന്നു തെസ്‌നി ഖാന്‍. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ നടി പിന്നെ അഭ്രപാളിയിലേക്ക് ചുവടുമാറ്റി. തെസ്‌നി പത്തു വര്ഷം ഒരു ചാനല്‍ ഒരുക്കിയ ഹാസ്യ പരിപാടിയില്‍ പ്രധാന വേഷത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടിയുടെ പത്താം വാര്‍ഷികത്തില്‍ അര്‍ഹമായ പരിഗണനകള്‍ നല്‍കാതെ തന്നെ തഴഞ്ഞുവെന്നു വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചാനല്‍ പ്രവര്‍ത്തകരില്‍ നേരിടെണ്ടി വന്ന അവഗണന താരം തുറന്നു പറഞ്ഞത്. ആത്മാര്‍ത്ഥതയോടെയാണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയില്‍ ചെയ്തിട്ടുള്ളത്. ”എന്നാല്‍ ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കും ശേഷം ഏറ്റവും അവസാനമായിരുന്നു നമ്മുടെ സ്ഥാനം. ഓഡിയന്‍സിനോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ല. ‘ തെസ്‌നി പറയുന്നു.

Read More

സാറയുടെ സമയം തെളിയുന്നു

ബോളിവുഡ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് സെയ്ഫ് അലി ഖാന്‍റെ മകൾ സാറ അലിഖാന്‍റെ ബോളിവുഡ് അരങ്ങേറ്റം. സാറയുടെ ആദ്യ ചിത്രമായ കേദർനാഥിന്‍റെ ചിത്രീകരണം തുടങ്ങിയിട്ടിപ്പോൾ വർഷം ഒന്നാകാൻ പോകുന്നു. ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. സംവിധായകൻ അഭിഷേക് കപൂറും സഹനിർമാതാവ് പ്രേർന അറോറയും തമ്മിലുണ്ടായ വാക്കുതർക്കമായിരുന്നു ചിത്രീകരണം തടസപ്പെടാനുണ്ടായ കാരണം. ഇതോടെ സാറയുടെ ആദ്യ ചിത്രം കട്ടപ്പുറത്തായി എന്നാണ് പലരും കരുതിയത്. എന്നാൽ അഭിഷേകും പ്രേർനയും തമ്മിലുള്ള വഴക്കൊക്കെ തീർന്നെന്നും സിനിമയുടെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അടുത്ത മാസം ആദ്യം തന്നെ ഇതുണ്ടാകും. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തിക്കുകയാണ് ലക്ഷ്യം.

Read More