ആദ്യം മാതൃകയായി;പിന്നെ പ്രചാരകനായി! സഹോദരിക്ക് വൃക്ക ദാനം ചെയ്ത ഗിരീഷ് അവയവദാന ബോധവത്കരണത്തിനായി സിനിമ ഒരുക്കി…

അഞ്ജലി അനിൽകുമാർ പറയാൻ എല്ലാവർക്കും സാധിക്കും, എത്രപേർ പ്രവർത്തിക്കും? ഈ ചോദ്യത്തിനു മുന്നിൽ ഗിരീഷ് കല്ലട എന്ന യുവാവ് പതറാതെ നിൽക്കും. കാരണം അയാൾ നിങ്ങളോടു പറയുന്നത്, പ്രവർത്തിച്ചതിനു ശേഷമാണ്. സംസ്ഥാന സർക്കാരിന്‍റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിക്കു വേണ്ടി ജീവാമൃതം എന്ന ചിത്രം സംവിധാനം ചെയ്യുന്പോൾ ഗിരീഷിന്‍റെ മനസുനിറയെ താൻ കടന്നുപോയ നിമിഷങ്ങളും പരിചിതമായ മുഖങ്ങളുമായിരുന്നു. നാലു വർഷം മുൻപാണു ഗിരീഷിന്‍റെ സഹോദരി മഞ്ജുഷയുടെ വൃക്കയെ കാർന്നു തിന്നുകൊണ്ടിരുന്ന രോഗത്തെക്കുറിച്ചു വീട്ടുകാർ അറിയുന്നത്. മാസന്തോറും എടുക്കുന്ന നാൽപ്പതിനായിരം രൂപയുടെ ഇഞ്ചക്‌്ഷന്‍റെ ബലത്തിൽ മഞ്ജു രണ്ടു വർഷം ജീവിച്ചു. ആ ഇടയ്ക്ക് അനിയത്തിയെ ചികിത്സിക്കുന്ന ഡോക്ടർ ഗിരീഷിനെ വിളിച്ചു. അൽപം ഭയത്തോടെയാണ് ഫോണ്‍ എടുത്തതെങ്കിലും ഡോക്ടർക്ക് പറയാൻ ഉണ്ടായിരുന്നതു ശുഭവാർത്തയാണ്. “മഞ്ജുഷയുടെ വൃക്ക മാറ്റിവയ്ക്കാം, അനുയോജ്യനായ ദാതാവിനെ കിട്ടിയാൽ.’ മഞ്ജുഷയുടെ ഭർത്താവുൾപ്പെടെ നിരവധിപേർ തയാറായി മുന്നോട്ടു വന്നെങ്കിലും…

Read More

നല്ല പ്രതിഫലം കിട്ടും! സിനിമയല്ല, സാമന്തയ്ക്ക് താത്പര്യം പരസ്യങ്ങള്‍

നടി സാമന്ത ഇപ്പോൾ സിനിമയേക്കാൾ കൂടുതൽ ശ്രദ്ധ നൽകുന്നത് പരസ്യചിത്രങ്ങളിൽ അഭിനയിക്കാനാണത്രേ. പരസ്യമാകുന്പോൾ സിനിമയെപ്പോലെ കൂടുതൽ സമയം മാറ്റി വയ്ക്കേണ്ടതില്ലെന്നും നല്ല പ്രതിഫലം കിട്ടുമെന്നതും ആവാം ഈ തീരുമാനത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല കുടുംബത്തിനു വേണ്ടി കൂടുതൽ സമയം ചെലവഴിക്കുകയുമാകാം. ഒക്ടോബർ 16നാണ് സാമന്തയും നടൻ നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും സാമന്ത കാമറയ്ക്കു മുന്നിലെത്തി. അതേസമയം പരസ്യങ്ങളിലും തെലുങ്ക് ചിത്രത്തിലും ശിവകാർത്തികേയനൊപ്പം ഒരു തമിഴ് ചിത്രത്തിലും അഭിനയിക്കുകയാണ് സാമന്ത. കൂടാതെ സാവിത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള മഹാനടി എന്ന ചിത്രത്തിലേക്കും സാമന്തയെ കാസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ഇല്യാനയുടെ കല്യാണം കഴിഞ്ഞു..‍? തെളിവായി താരത്തിന്‍റെ പോസ്റ്റ്

തെന്നിന്ത്യൻ താരം ഇല്യാന ഡിക്രൂസിന്‍റെ വിവാഹം കഴിഞ്ഞോയെന്ന സന്ദേഹത്തിലാണ് ആരാധകർ. ക്രിസ്മസ് ദിനത്തിൽ ഇല്യാന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരിൽ ചിന്താക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. അലങ്കരിച്ച ക്രിസ്മസ് ട്രീക്ക് പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഇല്യാന പോസ്റ്റ് ചെയ്തത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്മസ്കാലം എന്ന് തുടങ്ങുന്ന അടിക്കുറിപ്പുള്ള ചിത്രത്തിൽ ഫോട്ടോ എടുത്തത് ഹബ്ബി എന്ന് പറയുന്നുണ്ട്. കൂടാതെ ചിത്രത്തിൽ ഫോട്ടോഗ്രാഫറായ ആൻഡ്രൂ നീബോണിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഇല്യാനയും ആൻഡ്രൂവും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. മാത്രമല്ല, ആൻഡ്രൂവുമായുള്ള പ്രണയം പല തവണ ഇല്യാന തന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതുമാണ്.

Read More

ആ പഴയ കഥ! നായകനാകാതിരിക്കാൻ പ്രതിഫലം കൂട്ടിച്ചോദിച്ചു..

നായകവേഷത്തിൽ നിന്ന് എങ്ങനെയും ഒഴിവാകാൻ വേണ്ടി ഒരിക്കൽ താൻ പ്രതിഫലം കൂട്ടിച്ചോദിച്ചിട്ടുണ്ടെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത്. ചലച്ചിത്ര ജീവിത്തതിന്‍റെ തുടക്കകാലത്താണ് താൻ ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നതെന്നും രജനീകാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ ആരാധകരുമായി സംവദിക്കവേയാണ് രജനീകാന്ത് ആ പഴയ കഥ പറഞ്ഞത്. ആദ്യകാലത്ത് താൻ വില്ലൻ വേഷങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. അക്കാലത്ത് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും നായകനാകണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഭൈരവി എന്ന ചിത്രത്തിലേക്ക് തന്നെ നായകനാക്കി ക്ഷണിച്ചുകൊണ്ട് നിർമാതാവായ കലൈജ്ഞാനം എത്തുന്നത്. അന്നെന്തോ നായകനാകാൻ തോന്നിയില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും ഒഴിവാകാൻ വേണ്ടി 50,000 രൂപ പ്രതിഫലമായി ചോദിച്ചു- രജനീകാന്ത് പറഞ്ഞു. അന്ന് രജനീകാന്തിന്‍റെ പ്രതിഫലം 25,000 രൂപയായിരുന്നു. പ്രതിഫലം കൂട്ടിയിട്ടും കലൈജ്ഞാനൻ വിട്ടില്ല. 30,000 രൂപ അഡ്വാൻസ് നൽകി രജനിയെത്തന്നെ നായകനായി ഉറപ്പിച്ചു. 1978ൽ റിലീസ് ചെയ്ത ഭൈരവി…

Read More

വീരമാദേവി! സണ്ണി ലിയോണ്‍ തമിഴില്‍

ബോളിവുഡ് താരം സണ്ണി ലിയോൺ നായികയാകുന്ന തമിഴ് സിനിമയ്ക്ക് പേരിട്ടു. സണ്ണി തന്നെയാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത്. വീരമാദേവി എന്നാണ് ചിത്രത്തിന്‍റെ പേര്. വളരെ പുരാതനമായ തമിഴ് ഭാഷയിലുള്ള ഒരു ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് താനെന്ന് സണ്ണി പറയുന്നു. കാത്തിരിപ്പ് അവസാനിച്ചു ഇതാ ചിത്രത്തിന്‍റെ പേര് എന്ന് പറഞ്ഞുകൊണ്ടാണ് സണ്ണി ലിയോൺ ട്വിറ്ററിൽ ചിത്രത്തിന്‍റെ പേര് പോസ്റ്റ് ചെയ്തത്. വടിവുടയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി സണ്ണി ലിയോൺ ആയോധന കലകളും അഭ്യസിക്കുന്നുണ്ട്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.

Read More

വിരുഷ്‌ക വിവാഹ വിരുന്നില്‍ ഐശ്വര്യറായിയുടെ നാത്തൂന്‍ പോര്

വിരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഐശ്വര്യയുടെ നാത്തൂന്‍ പോര്. ഐശ്വര്യ റായിയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള പോര് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. പലപ്പോഴും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറില്ല. ഇതിനിടയിലാണ് ഇരുവരും വീരുഷ്‌ക ദമ്പതികളുടെ വിവാഹ വിരുന്നില്‍ ഒന്നിച്ചെത്തിയത്. ഭര്‍ത്താവ് അഭിഷേകിന് ഒപ്പമാണ് ഐശ്വര്യ എത്തിയത്. ശ്വേതയാകട്ടേ അമിതാഭ് ബച്ചനൊപ്പവും. ഇതിനിടയില്‍ അഭിഷേകും ഐശ്വര്യയും ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു. ഇതിനിടയില്‍ ബച്ചനും മകള്‍ ശ്വേതയും എത്തി. ഇതോടെ ഫോട്ടോഗ്രാഫര്‍മാര്‍ അഭിഷേകിനോടും ഐശ്വര്യയോടും ബച്ചനോപ്പം പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും സന്തോഷത്തോടെ വന്നു പോസ് ചെയ്തു എങ്കിലും ആഷിന്റെ ഒപ്പം നിന്നതിലുള്ള അങ്കലാപ്പും ഇഷ്ടക്കുറവും ശ്വേതയുടെ മുഖത്തു കാണാമായിരുന്നു എന്ന് വീഡിയോയില്‍ ദൃശ്യമായിരുന്നു.

Read More

മായാനദിയുടെ പേരിൽ പരാതിയും പരിഭവവുമില്ലാതെ ടോവിനോ

മായാനദി എന്ന തന്‍റെ ചിത്രം കാണുന്നില്ല എന്ന് അഭിപ്രായപ്പെട്ടവരോട് തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്ന് നടൻ ടോവിനോ തോമസ്. ഇത്തരം തീരുമാനങ്ങളിൽ തോൽക്കുന്നത് സിനിമ എന്ന കലാരൂപമാണെന്നും ടോവിനോ പറഞ്ഞു. മായാനദിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ചിത്രത്തിലെ നായകനായ ടോവിനോ തോമസ് തന്‍റെ അഭിപ്രായവുമായി ഫേസ് ബുക്കിലെത്തിയത്. “”മായാനദി എന്ന ചിത്രം ഈ 22നു തിയറ്ററുകളിലെത്തിയതു മുതൽ സോഷ്യൽ മീഡിയ വഴിയായുമൊക്കെ ഒരുപാട്‌ പേഴ്സണൽ മെസേജുകൾ എനിക്ക്‌ കിട്ടുന്നുണ്ട്‌ – സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങൾ ഹോണ്ട്‌ ചെയ്യുന്നു എന്നൊക്കെ അറിയിച്ച്‌ കൊണ്ട്‌.നേരിട്ട്‌ മെസേജുകൾക്ക്‌ മറുപടി കൊടുക്കണമെന്നുണ്ട്‌, പക്ഷേ ഷൂട്ടിനിടയിൽ അതിനു നിർവാഹമില്ലാത്തത്‌ കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത്‌. ആദ്യ ദിവസം മുതൽ തിയറ്ററുകളിൽ എത്തിയതിനു , സിനിമ കണ്ടിഷ്ടപ്പെട്ട്‌ നല്ല വാക്കുകൾ മറ്റുള്ളവരോട്‌ പറഞ്ഞ്‌ കൂടുതൽ ആളുകളെ തയറ്ററുകളിലെത്തിച്ചതിനു, സർവോപരി മാത്തനെയും അപ്പുവിനെയും…

Read More

“ഞങ്ങളോട് മാപ്പ് ചോദിച്ചിട്ട് കാര്യമില്ല, ഫേസ്ബുക്ക് കനിയണം’- വ്യാജന്മാരോട് വിജയ് ബാബു

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2വിന്‍റെ തിയറ്റർ ദൃശ്യങ്ങൾ അനധികൃതമായി പകർത്തി സോഷ്യൽ മീഡിയായിൽ പങ്കുവയ്ക്കുന്നവർക്ക് കിട്ടുന്നത് എട്ടിന്‍റെ പണി. ചിത്രത്തിന്‍റെ നിർമാതാവ് വിജയ് ബാബുവാണ് ഇതു സംബന്ധിച്ച് അറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച 3000 പേജുകൾ അപ്രത്യക്ഷമായെന്നും മൊബൈലിൽ അപ്‌ലോഡ് ചെയ്ത പേജുകളാണ് ഇവയെന്നും വിജയ് ബാബു പറഞ്ഞു. മാത്രമല്ല തങ്ങളോട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും പേജുകൾ തിരികെ ലഭിക്കാൻ ഫേസ്ബുക്ക് അധികൃതർ തന്നെ കനിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്‍റെ പ്രധാനപ്പെട്ട ദൃശ്യങ്ങൾ ഓണ്‍ലൈനിൽ പരക്കുന്നുണ്ടെന്ന് പിന്നണി പ്രവർത്തകർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇത്തരമൊരു നടപടി ഫേസ്ബുക്കിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Read More

ഐമയുടെ വിവാഹം ജനുവരിയിൽ; വരൻ നിർമാതാവിന്‍റെ മകൻ

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസുകൾ കീഴടക്കിയ യുവനടി ഐമ റോസ്മി സെബാസ്റ്റ്യന്‍റെ വിവാഹം നിശ്ചയിച്ചു. പ്രമുഖ നിർമാതാവായ സോഫിയ പോളിന്‍റെ മകൻ കെവിൻ പോളാണ് വരൻ. ജനുവരി നാലിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മുന്പ് ഇരുവരുടെയും വിവാഹ നിശ്ചയം ഡിസംബറിലുണ്ടാകുമെന്ന് ഇരു കുടുംബംഗങ്ങളും അറിയിച്ചിരുന്നു. യുഎഇയിൽ ജനിച്ചു വളർന്ന് ഷാർജയിൽ താമസിക്കുന്ന ഐമ ദുബായ് മണിപ്പാൽ സർവകലാശാലയിൽ എംബിഎ വിദ്യാർഥിനിയാണ്. 2013ൽ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെയാണ് ഐമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തിൽ ഐമയുടെ ഇരട്ടസഹോദരി ഐനയും അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്‍റെ സ്വർഗരാജ്യത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന സിനിമയിലാണ് ഐമ അവസാനം അഭിനയിച്ചത്. ഈ ചിത്രം നിർമിച്ചത് സോഫിയ പോളിന്‍റെ നിർമാണകന്പനിയായ വീക്കൻഡ് ബ്ലോക്ബസ്റ്റേഴ്സാണ്. കാടു പൂക്കുന്നനേരം, മുന്തിരിവള്ളികൾ…

Read More

മകള്‍ ആദിറയുടെ ചിത്രം പകര്‍ത്താന്‍ പറ്റില്ലെന്ന് റാണി മുഖര്‍ജി; കാരണം…

തന്‍റെ മകൾ ആദിറയുടെ ചിത്രം ആരെങ്കിലും പകർത്തുന്നത് അവളുടെ അച്ഛൻ ആദിത്യ ചോപ്രയ്ക്ക് ഇഷ്ടമല്ലെന്ന് ബോളിവുഡ് സുന്ദരി റാണി മുഖർജി. നിരവധി പേർ ആദിറയുടെ ചിത്രം തങ്ങളുടെ മാഗസിനുകളിലെ കവർച്ചിത്രമാക്കാൻ ആദിത്യയെ സമീപിച്ചിരുന്നു. അവരോടെല്ലാം ആദിത്യ നോ പറയുകയായിരുന്നു-റാണി പറയുന്നു. ആദിറയുടെ രണ്ടാം പിറന്നാളാഘോഷം അടുത്തിടെ നടന്നിരുന്നു. ബോളിവുഡ് ഒന്നടങ്കം ആഘോഷചടങ്ങിനെത്തി. ചടങ്ങുകളുടെ ഒരുപാട് ചിത്രങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പുറത്തായി. എന്നാൽ പിറന്നാളുകാരിയായ ആദിറയുടെ ചിത്രം മാത്രം പുറത്തുവന്നില്ല. ആദിത്യയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട ് ചടങ്ങിനു വന്നവരെല്ലാം ആദിറയുടെ ചിത്രമെടുത്തില്ലത്രേ. എന്നെ സംബന്ധിച്ചിടത്തോളം അവളുടെ ചിത്രങ്ങൾ ആരെങ്കിലും പകർത്തുന്നത് ഞാൻ കാര്യമാക്കാറില്ല. അത്തരത്തിൽ പകർത്തിയവ വളരെ നന്നായി അച്ചടിച്ചു വന്നിട്ടുമുണ്ട ്. എങ്കിലും ഒരു ഭാര്യ, അമ്മ എന്നീ നിലകളിൽ ആദിത്യയുടെ തീരുമാനത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കേണ്ട തുണ്ട ്. ആദിറയുടെ രണ്ട ാം പിറന്നാളാഘോഷത്തിന്…

Read More