അങ്കമാലിയിലെ ലിച്ചി! രേഷ്മ രാജൻ എന്ന നഴ്സ് ലിച്ചിയായ കഥ

അങ്കമാലിയിലെ ലിച്ചി അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറിയ കഥാപാത്രമാണ് ലിച്ചി. അങ്കമാലി ഡയറീസ് സിനിമയിലെ വിൻസെന്‍റ് പെപ്പെയുടെ ലിച്ചി. മലർ ടീച്ചറിനും മേരിക്കും ശേഷം മലയാളികൾ ഒന്നടങ്കം ആഘോഷിക്കുകയാണ് ലിച്ചിയെ. മലയാളികൾക്കിടയിൽ തരംഗമായി മാറിയ ലിച്ചിയെ അവതരിപ്പിച്ചിരിക്കുന്നത് ആലുവ സ്വദേശിനിയായ രേഷ്മ രാജനാണ്. ഓരോ വാക്കിനും ശേഷം പൊട്ടിവീഴുന്ന ചിരികൾ, നിഷ്കളങ്കമായ വാക്കുകൾ ഇതെല്ലാം രേഷ്മയിലും ലിച്ചിയിലും കാണാം. യഥാർഥത്തിൽ ലിച്ചി തന്നെയാണ് രേഷ്മ. പറഞ്ഞുതുടങ്ങിയാൽ നിർത്താതെ സംസാരിക്കുന്ന ലിച്ചിയെന്ന രേഷ്മ രാജന്‍റെ വിശേഷങ്ങളിലൂടെ. രേഷ്മ രാജൻ എന്ന നഴ്സ് ലിച്ചിയായ കഥ ഞാൻ രാജഗിരി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്സിംഗ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു. ആശുപത്രിയുടെ പരസ്യത്തിനായി കുറച്ചു ഹോർഡിംഗിനുവേണ്ടി കുറെ ഫോട്ടോകൾ എടുത്തിരുന്നു. ചിത്രങ്ങൾ ഹോർഡിംഗിൽ വന്നു. ഇതുകണ്ടിട്ടാണ് സിനിമയുടെ സംവിധായകൻ ലിജോ ചേട്ടൻ (ലിജോ ജോസ് പെല്ലിശേരി) ലിച്ചിയുടെ…

Read More

ഹൃത്വിക് മാർഗദർശിയെന്ന് ആഞ്ജല; അറിയുകപോലുമില്ലെന്ന് ഹൃത്വിക്

നടി ആഞ്ചലയുടെ വിവാദ പരാമർശമാണ് ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. ബോളിവുഡ് താരം ഹൃത്വിക് റോഷൻ തന്‍റെ വഴികാട്ടിയും ഉറ്റ സുഹൃത്തുമാണെന്നുള്ള നടിയുടെ പ്രസ്താവന ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. എന്നാൽ തനിക്ക് നടിയെ അറിയില്ലെന്നും അവരെന്തിനാ കള്ളം പറയുന്നതെന്നും ഹൃത്വിക് റോഷൻ മറുപടി കൊടുത്തു. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചതോടെയാണ് സംഭവം ചർച്ചയായത്. ഹൃത്വിക്കുമായി കണ്ടുമുട്ടിയപ്പോൾ ആദ്യം തന്നെ ആകർഷണം തോന്നിയിരുന്നെന്നും അദ്ദേഹം വളരെ പിന്തുണ നൽകിയതായും നടി വെളിപ്പെടുത്തിയിരുന്നു. ഡിഎൻഎ വാർത്തയിലാണ് നടിയുടെ അഭിമുഖ വാർത്ത പുറത്ത് വന്നിരിക്കുന്നത്. കൂട്ടത്തിൽ ഹൃത്വിക് റോഷന്‍റെ കൂടെ നിന്നെടുത്ത സെൽഫിയും ഉണ്ട്. ഉടൻ തന്നെ ഹൃത്വിക് ഇതിന് മറുപടിയും നൽകി. ഹൃത്വിക്കിന്‍റെ മറുപടിക്ക് ഒരുപാട് കമന്‍റുകൾ വന്നിട്ടുണ്ട്. സ്വയം ആളാകാനുള്ള നടിയുടെ അടവാണെന്നും ജസ്റ്റ് ഫാനായിരിക്കുമെന്നുമൊക്കെയാണ് പലരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പകുതി ഇന്ത്യനും പകുതി സ്പാനിഷുമായ ആഞ്ചല ക്രിസ്‌ലിൻസ്കി…

Read More

’സുരക്ഷിതനാണ്, ആർക്കും അപകടമൊന്നുമില്ല! കമൽഹാസന്‍റെ വീട്ടിൽ തീപിടിത്തം; സംഭവം ശനിയാഴ്ച പുലർച്ചെ

ചെന്നൈ: നടൻ കമൽഹാസന്‍റെ ചെന്നൈയിലെ വീട്ടിൽ തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കമൽഹാസൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സംഭവ സമയത്ത് കമൽഹാസൻ വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ’സുരക്ഷിതനാണ്, ആർക്കും അപകടമൊന്നുമില്ലെന്ന് കമൽഹാസൻ ട്വിറ്ററിലൂടെ അറിയിച്ചു.

Read More

“ദ് ഗ്രേറ്റ് ഫാദർ’ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഇന്‍റർനെറ്റിൽ

കോട്ടയം: മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ വ്യാജപകർപ്പ് ഇന്‍റർനെറ്റിലൂടെ പ്രചരിക്കുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ചിത്രം “കാട്രു വെളിയിടൈ’, മിഥുൻ മാനുവൽ തോമസ്- സണ്ണിവെയ്ൻ ടീമിന്‍റെ “അലമാര’ എന്നീ ചിത്രങ്ങളാണ് തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലൂടെ പ്രചരിക്കുന്നത്. തീയറ്ററിൽ നിന്നും മൊബൈലിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ പകർപ്പുകളാണ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച കളക്ഷനിൽ മുന്നേറുന്ന ദ് ഗ്രേറ്റ് ഫാദറിനും മണിരത്നം ചിത്രത്തിനും ഇത് കനത്ത തിരിച്ചടിയാകും. മുൻപും ഇതേരീതിയിൽ തമിഴ് റോക്കേഴ്സ് തീയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വെബ്സൈറ്റ് വഴി പ്രചരിപ്പിച്ചിരുന്നു. മോഹൻലാൽ ചിത്രം “പുലിമുരുകൻ’, നിവിൻപോളി നായകനായ “പ്രേമം’ എന്നീ ചിത്രങ്ങളുടെ വ്യാജപകർപ്പുകളും പുറത്തുവന്നിരുന്നു.

Read More

ദേശീയ പുരസ്കാര മധുരത്തിൽ എറവ് ഗ്രാമവും

സ്വന്തം ലേഖകൻ എറവ്: വയലിൻ തന്ത്രികളിലെ സ്വരമാധുര്യത്തിൽ ഇന്പം തോന്നി ശബ്ദത്തിന്‍റെ ഹൃദയതാളത്തിലേക്കുള്ള യാത്രയിൽ എറവ് ആറാംകല്ലിലെ ജയദേവൻ ചക്കാടത്തിനു ദേശീയ പുരസ്കാരത്തിന്‍റെ മാധുരം, ഇത് എറവ് ഗ്രാമത്തിനും മലയാളത്തിനുമുള്ള മധുരാദരം.ഡോ. ബിജു സംവിധാനംചെയ്ത “കാടുപൂക്കുന്ന നേരത്തി’ലെ ശബ്ദമിശ്രണത്തിനാണ് ജയദേവനു ദേശീയ പുരസ്കാരം ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഇതേ സിനിമയ്ക്കു ശബ്ദമിശ്രണത്തിനും സൗണ്ട് ഡിസൈനിംഗിനുമുള്ള രണ്ട് അവാർഡുകൾ ലഭിച്ചിരുന്നു. മലയാള സിനിമയിൽ ഡോ. ബിജു സംവിധാനംചെയ്ത സിനിമകളിലാണ് ജയദേവൻ ചക്കാടത്ത് ശബ്ദമിശ്രണം ചെയ്തിട്ടുള്ളത്. സിനിമയിലെ ശബ്ദസംവിധാനത്തിലെ പുതുമകളും പ്രകൃതിയെ തൊട്ടറിയുന്ന ശബ്ദതാളവുമാണ് ഇരുവരേയും ലയിപ്പിക്കുന്നത്.രണ്ടു ഡസനിലേറെ ഹിന്ദി ചിത്രങ്ങൾക്കു ജയദേവൻ ശബ്ദസംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിലേറെയും ശ്രദ്ധേയമായ ഹിന്ദി സിനിമകളാണ്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷാ സിനിമകളിലും സഹകരിച്ചിട്ടുള്ള ജയദേവൻ ഒരുപാട് പരസ്യചിത്രങ്ങൾക്കും ശബ്ദസംവിധാനമൊരുക്കി. സാഹിത്യകാരനും സാന്ത്വന പ്രവർത്തകനുമായ കെ.അരവിന്ദാക്ഷന്‍റേയും റിട്ട. അധ്യാപിക വിജയലക്ഷ്മിയുടേയും മകനാണ്. കേരള സാഹിത്യ…

Read More

ബിരിയാണിയുടെ രുചി പകരാൻ ലെന എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് ബിരിയാണി. ബിരിയാണിയുടെ കഥയുമായി എത്തിയ ഉസ്താദ് ഹോട്ടലിനെ മലയാള സിനിമാ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. മലയാളത്തിൽ വീണ്ടുമൊരു ബിരിയാണി കഥയെത്തുകയാണ്. സഹനടിയായി തുടങ്ങി മലയാള സിനിമയുടെ പ്രിയങ്കരിയായി മാറിയ ലെനയാണ് സിനിമയിൽ ബിരിയാണി ഷെഫായി എത്തുന്നത്. കിരണ്‍ നാരയണൻ സംവിധാനം ചെയ്യുന്ന ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രത്തിലാണ് ലെന ബിരിയാണിയുണ്ടാക്കുന്ന ആളുടെ വേഷത്തിലെത്തുന്നത്. താര എന്നാണ് ലെനയുടെ കഥാപാത്രത്തിന്‍റെ പേര്. ഒരു നാടൻ പെണ്ണാണ് താര. രുചികരമായി ഭക്ഷണം പാചകം ചെയ്യുന്ന താരയുടെ ബിരിയാണി പ്രശസ്തമാണ്. ചില ജീവിതങ്ങൾക്ക് ബിരിയാണി ജീവിതമായി മാറാൻ കഴിയും. അത്തരത്തിൽ താരയുടെ ബിരിയാണി ചിലരുടെ ജീവിതത്തിൽ എങ്ങനെ ഉപകാരമാവുന്നു എന്ന് പറയുകയാണ് സിനിമ. ചിത്രത്തിൽ ലെന വിധവയാണ്. കോഴിക്കോട് ആണ് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്. ലെയ്ക്കൊപ്പം പ്രധാന റോളിൽ ഭാവന, അജു വർഗീസ്,…

Read More

ഹിറ്റുകളുടെ രാജാക്കൻമാർ ഒരുമിക്കുന്നു

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു കൂട്ടുകെട്ട് വീണ്ടും സംഭവിക്കുന്നു. ഹിറ്റുകളുടെ രാജാക്കൻമാരായ മോഹൻലാലും ഷാജി കൈലാസും രഞ്ജി പണിക്കരും ഒന്നിക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിൽ തന്നോടൊപ്പം മോഹൻലാലും ഉണ്ടാവുമെന്ന് സംവിധായകൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. രഞ്ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാജി കൈലാസ്-മോഹൻലാൽ-രഞ്ജി ടീം ആദ്യമായാണ് ഒന്നിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും പുതിയ ചിത്രം. സാമൂഹിക വിഷയങ്ങളൊക്കെ കടന്നുവരുന്നതാണെങ്കിലും ചിത്രത്തിന്‍റെ പ്രമേയം രാഷ്ട്രീയത്തിൽ ഉൗന്നലുള്ള ഒന്നായിരിക്കില്ല. തുടക്കം മുതൽ ഒടുക്കംവരെയുള്ള ത്രിൽ ആണ് സംവിധായകന്‍റെ വാഗ്ദാനം.

Read More

സോനം തബല പഠിക്കുന്നു

ബോളിവുഡ് നടി സോനം കപൂർ തബല അഭ്യസിക്കുന്നു. പുതിയ ചിത്രമായ പദ്മാനിൽ സോനം വരുന്നത് തബല പ്ലെയറായാണ്. അതിനു മുന്നോടിയായാണ് തബല പരിശീലനം. ചിത്രത്തിൽ നായകൻ അക്ഷയ് കുമാറും നായികയായി രാധിക ആപ്തെയുമാണ്. ഈ ചിത്രത്തിൽ സോനം ചെയ്യുന്നത് വളരെ രസകരമായ പ്രത്യേകതയുള്ള വേഷമാണ്. തബല പ്ലെയറായി അഭിനയിക്കാനായി കഴിഞ്ഞ രണ്ടു മാസത്തോളമായി കൊട്ടുവാദ്യ വിദഗ്ധനും തബല പ്ലെയറുമായ മുക്ത മദൻ രാസ്തയുടെ കീഴിൽ തബല പഠിക്കുകയാണ്. തന്‍റെ അടുത്തു നിന്നു സോനം തബല പഠിക്കുന്നുണ്ടെന്ന് മുക്ത മദൻ തന്നെയാണ് വെളിപ്പെടുത്തിയത്. പദ്മാനിൽ തബല പ്ലെയറായി അഭിനയിക്കുന്ന സോനം സംഗീതോപകരണം സൂക്ഷ്മമായി ചെയ്യാൻ പരിശീലിക്കുന്നുണ്ട്. യാത്ര ചെയ്യുന്പോഴും മറ്റു സമയങ്ങളിലെല്ലാം സംഗീതത്തിന്‍റെ ബുക്ക് കൈയിൽ കരുതുകയും, സ്വയം പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട് സോനം. ചിത്രത്തിൽ മുക്തയും ചെറിയൊരു വേഷം ചെയ്യുന്നുണ്ട്.

Read More

വരലക്ഷ്മി വീണ്ടും വരുന്നു

ശരത്കുമാറിന്‍റെ മകളും കസബ നായികയുമായ വരലക്ഷ്മി ശരത് കുമാർ വീണ്ടും മമ്മൂട്ടിയോടൊപ്പം പുതിയ മലയാള ചിത്രത്തിൽ. അജയ് വാസുദേവ് – ഉദയ് കൃഷ്ണ ടീം ഒരുക്കുന്ന ചിത്രത്തിലാണ് വരലക്ഷ്മി വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. ചിത്രത്തിൽ നായികയായി വരുന്നത് റായ് ലക്ഷ്മി ആണെന്ന സംസാരം ആദ്യം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വെളിപ്പെടുത്താത്ത ചില കാരണങ്ങളാൽ റായ് ലക്ഷ്മിയെ മാറ്റി വരലക്ഷ്മിയെ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. വരലക്ഷ്മി മലയാള ചലച്ചിത്ര രംഗത്തേക്ക് വന്നത് നിധിൻ രണ്‍ജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലൂടെയാണ്. കസബയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വരലക്ഷ്മിയെ പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിൽ മഹിമ നന്പ്യാർ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്‍റെ നായികയായിട്ടാണ് മഹിമ വരുന്നത്. ചിത്രത്തിൽ മമ്മൂട്ടി വളരെ കർക്കശക്കാരനായ പരുക്കൻ കോളജ് പ്രഫസറുടെ റോൾ ആണ് അവതരിപ്പിക്കുന്നത്.…

Read More

ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി

കണ്ണൂർ: സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്‍റെ മകനും ചലച്ചിത്രതാരവുമായ ധ്യാനിന്‍റെ വിവാഹം കണ്ണൂർ വാസവ ക്ലിഫ് ഹൗസിൽ നടന്നു. തിരുവനന്തപുരം ആനയറ സ്വദേശി സെബാസ്റ്റ്യൻ ജോർജിന്‍റെയും പരേതയായ എലിസബത്തിന്‍റെയും മകൾ അർപ്പിതയാണ് വധു. ഇന്നു രാവിലെ 11.45നും 12.15നും ഇടയിലുള്ള മുഹൂർത്തത്തിലാണ് വിവാഹം നടന്നത്. സിനിമാതാരങ്ങളായ അജു വർഗീസ്, ധീരജ് മാധവൻ, സന്തോഷ് കീഴാറ്റൂർ, ഹരീഷ് പേരടി എന്നിവരും സംവിധായകരായ ലാൽ ജോസ്, സത്യൻ അന്തിക്കാട്, ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരൻ, നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ ഉൾപ്പെടെ നിരവധി രാഷ് ട്രീയ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ജ്യേഷ്ഠനും ചലച്ചിത്രതാരവുമായ വിനീത്, ഭാര്യ ദിവ്യ, അമ്മ വിമല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങിൽ പങ്കെടുത്തവർക്ക് ചക്കപ്പഴവും തേൻവെള്ളവും ആണ് നല്കിയത്.

Read More