പാക്കിസ്ഥാന്‍ ഒടുവില്‍ ആ  ക്രിസ്ത്യൻ ദമ്പതിമാരെ വെറുതെ വിട്ടു! ഇവർ ജയിൽശിക്ഷ അനുഭവിച്ചത്‌ ഏഴു വർഷം…

ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യൻ ദന്പതിമാരെ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തരാക്കി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ദന്പതിമാരെ മേൽക്കോടതി വെറുതെ വിട്ടത്. ഏഴു വർഷം മുന്പായിരുന്നു ഷാഫ്ഖത് ഇമ്മാനുവൽ മസിഹ്, ഭാര്യ ഷാഗുപ്ത കൗസർ എന്നിവർക്കു കീഴ്ക്കോടതി വധശിക്ഷ വിധിച്ചത്. ഏഴു വർഷം ഇവർ ജയിൽശിക്ഷ അനുഭവിച്ചു. 2013ലായിരുന്നു ദന്പതിമാർ അറസ്റ്റിലായത്. 2014ൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ദന്പതിമാർക്കു വധശിക്ഷ വിധിച്ചു.

Read More

മില്യൻ ജാക്ക്പോട്ട്, ട്രക്ക്സ്, തോക്ക്..! ഇവിടെ വാക്സീൻ സ്വീകരിച്ചാൽ സമ്മാനപ്പെരുമഴ

വെസ്റ്റ് വെർജിനിയ: വാക്സീൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ലക്ഷ്യത്തോടെ വിവിധ സമ്മാനങ്ങൾ പ്രഖ്യാപിച്ച് വെസ്റ്റ് വെർജിനിയ. ഗവർണർ ജിം ജസ്റ്റിസാണ് പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മൗണ്ടൻ സംസ്ഥാനമായി അറിയപ്പെടുന്ന വെസ്റ്റ് വെർജിനിയായിലെ 40 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ 33 ശതമാനം പൂർണ ഡോസ് സ്വീകരിച്ചവരാണ്. ഏറ്റവും പുതിയ സിഡിസി റിപ്പോർട്ടനുസരിച്ചു 51 ശതമാനം പ്രായപൂർത്തിയായവർ ഒരു ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ടെന്നും, 41 ശതമാനം പൂർണമായും രണ്ടു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടികാണിക്കുന്നു. അമേരിക്കയിലെ വാക്സീൻ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിൽ 43ാം സ്ഥാനത്താണ് വെസ്റ്റ് വെർജിനിയ. കൂടുതൽ പേർക്ക് വാക്സീൻ നൽകുന്നതിനുള്ള പുതിയ പദ്ധതി ഗവർണർ പ്രഖ്യാപിച്ചു. ഇതിൽ ഒരു മില്യണ്‍ ലോട്ടറി, ട്രക്കുകൾ, സ്കോളർഷിപ്പുകൾ, ആജീവനാന്ത ഹണ്ടിംഗ്, ഫിഷിംഗ് ലൈസെൻസുകൾ, സ്റ്റേറ്റ് പാർക്കിലേക്കുള്ള സൗജന്യ പാസുകൾ ഇതിനെല്ലാം പുറമെ കസ്റ്റം മേയ്സ്…

Read More

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശന വിലക്ക് നീട്ടി

  മസ്കറ്റ്: ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടി. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം ബുധനാഴ്‍ച അറിയിച്ചത്. ഇന്ത്യക്ക് പുറമെ യുകെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്‍ത്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഒമാനില്‍ യാത്രാ വിലക്കുള്ളത്. ഏപ്രിൽ 25ന് പ്രാബല്യത്തിൽ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും ഒമാനിലേക്ക് പ്രവേശിക്കാനാകില്ല.

Read More

ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർഥികളെ ശിക്ഷിക്കാനോ പുറത്താക്കാനോ പാടില്ല! യുഎഇ വിദ്യാഭ്യാസവകുപ്പ്

അബുദാബി : കോവിഡ് പശ്ചാത്തലത്തിൽ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർഥികളെ ശിക്ഷിക്കാനോ പുറത്താക്കാനോ പാടില്ലെന്ന് യുഎഇ വിദ്യാഭ്യാസ വകുപ്പ്. വിദ്യ നേടാനുള്ള കുട്ടികളെ അവകാശത്തെ ഹനിക്കുന്നതിനു തുല്യമാണിതെന്നും വ്യക്തമാക്കി. ചില സ്കൂളുകൾക്കെതിരെ പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ഫീസടയ്ക്കാത്തതിന്‍റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുകയോ ക്ലാസിൽ നിന്നു പുറത്താക്കുകയോ ചെയ്യുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പല രക്ഷിതാക്കളുടെയും ജോലി നഷ്ടപ്പെടുകയോ ശന്പളം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിൽ സാവകാശം നൽകുകയോ തവണകളായി അടയ്ക്കാൻ അനുവദിക്കുകയോ ചെയ്യണമെന്ന് അതോറിറ്റി ഡയറക്ടർ അലി അൽ ഹൊസാനി ആവശ്യപ്പെട്ടു. കുട്ടികളെയും രക്ഷിതാക്കളെയും മാനസികമായി തളർത്തുന്ന ഒരു പ്രവണതയും അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർദേശം നൽകുകയും ചെയ്തു. ഫീസടയ്ക്കാൻ വൈകിയതിനു പിഴ…

Read More

തുടർച്ചയായ മുൻകരുതല്‍!  ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇറ്റലി പ്രവേശന വിലക്ക് ജൂണ്‍ 21 വരെ നീട്ടി

റോം: ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ വകഭേദത്തിനെതിരായ തുടർച്ചയായ മുൻകരുതലായി ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രവേശന നിരോധനം ഇറ്റലി ഞായറാഴ്ച നീട്ടി. ഇറ്റാലിയൻ പൗര·ാർക്ക് ബാധകമല്ലാത്ത നിരോധനം മേയ് 30 മുതലാണ് നീട്ടിയത്. ജൂണ്‍ 21 വരെ ഇത് നീണ്ടുനിൽക്കുമെന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെറാൻസയുടെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. കൊറോണ വൈറസിന്‍റെ ബി.1.617 വേരിയന്‍റ് കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയതാണ്, കഴിഞ്ഞ ആഴ്ചകളിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളെ തകർത്ത കോവിഡ് 19 തരംഗത്തിന് കാരണമായി. ഈ ആഴ്ച ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) ഈ വേരിയൻറ് 53 പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി ഒൗദ്യോഗികമായി പ്രഖ്യാപിയ്ക്കുകയും മറ്റു ഏഴ് പ്രദേശങ്ങളുമായി അനൗദ്യോഗിക സ്രോതസുകളുമായി ബന്ധിപ്പിച്ച് ഇപ്പോൾ മൊത്തം 60 ആയി രാജ്യങ്ങളിലുണ്ടെന്ന് കണക്കാക്കുന്നു. കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങളുടെ വർധിച്ച പകർച്ചവ്യാധി, ഇന്ത്യൻ ഉൾപ്പെടെയുള്ളവയാണ്, അദ്ദേഹത്തിന്‍റെ പ്രധാന…

Read More

കൂട്ടുകാരി..! ബ്രിട്ടീഷ് പ്രധാനമന്ത്രി മൂന്നാമതും വിവാഹിതനായി; വധു…

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ വീണ്ടും വിവാഹിതനായി. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലാണു കൂട്ടുകാരി കാരി സിമണ്ട്സുമായുള്ള വിവാഹം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം ജൂലൈ 30ന് വിവാഹം നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നടന്ന വിവാഹച്ചടങ്ങിൽ ദന്പതികളുടെ മകൻ വിൽഫ്രഡ് ഉൾപ്പെടെ 30 അതിഥികൾ മാത്രമാണു പങ്കെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു വിൽഫ്രഡിന്‍റെ ജനനം. വിവാഹച്ചടങ്ങുകൾ അര മണിക്കൂറിൽ അവസാനിച്ചു. ബോറീസ് ജോണ്‍സന്‍റെ മൂന്നാമത്തെയും കാരിയുടെ ആദ്യത്തെയും വിവാഹമാണിത്.

Read More

കോവിഡ് വാക്സിൻ! ഒരു മില്യൺ ഡോളർ 22 കാരിക്ക്

കൊളംബസ്: ഒഹായോ സംസ്ഥാന സർക്കാർ കോവിഡ് വാക്സിൻ എല്ലാവരിലേക്കും എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഒരു മില്യൺ ഡോളർ സമ്മാനം ക്ലീവ്‌ലാൻഡിലുള്ള ബ്യൂഗെൻസ്കെ എന്ന 22 കാരിക്ക്. മേയ് 26 നു നടന്ന ചടങ്ങിൽ ഗവർണർ മൈക്ക് ഡി വൈൻ ബേസ്ബോൾ ടിക്കറ്റുകളും ബിയറും ഒരു മില്യൺ ഡോളറും സമ്മാനിച്ചു. സിൻസിനാറ്റിയിൽ ജി‌ഇ ഏവിയേഷനായി ജോലി ചെയ്യുന്ന ഒരു മെക്കാനിക്കൽ എൻജിനീയറാണ് ബ്യൂഗെൻസ്കെ, ക്ലീവ്‌ലാൻഡിനടുത്തുള്ള ഷേക്കർ ഹൈറ്റ്സിൽ വളർന്ന അവർ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബിരുദമെടുത്തത്. ജോലി ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്ന് ബ്യൂഗെൻസ്കെ പറഞ്ഞു. സമ്മാനമായി കിട്ടിയ പണം ചാരിറ്റികൾക്ക് സംഭാവന നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും എന്നാൽ ഭൂരിഭാഗവും നിക്ഷേപിക്കണമെന്നും ബ്യൂഗെൻസ്കെ പറഞ്ഞു. ഇപ്പോൾ ധാരാളം വാക്‌സിനുകളിൽ കുറഞ്ഞത് ഒരു ഡോസ് ലഭിച്ച മുതിർന്നവർക്കായി ആഴ്ചയിൽ ഒരിക്കൽ ഡ്രോയിംഗുകളിൽ അഞ്ച് ഒഹായോ നിവാസികൾ പണം നേടുമെന്ന് റിപ്പബ്ലിക്കൻകാരനായ…

Read More

മിലിട്ടറി ഡോക്ടര്‍മാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

സ്പ്രിങ്ഫില്‍ഡ്: മിലിട്ടറി ഡോക്ടര്‍മാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകത്തിന് കേസെടുത്തു. ഡോ. എഡ്വേര്‍ഡ് മെക്ഡാനിയേല്‍ (55) റിട്ട. കേണല്‍ ബ്രിന്‍ഡാ മെക്ഡാനിയേല്‍ (63) എന്നിവര്‍ ബുധനാഴ്ച വീടിനു മുന്നില്‍ വച്ചാണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഇവരുടെ ബന്ധുവും ബിസിനസ് പങ്കാളികളുമായ റോണി മാര്‍ഷല്‍ (20), സി. ആഞ്ചലോ സ്ട്രാന്‍ഡ് (19) എന്നിവരെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തു. മേയ് 24 തിങ്കളാഴ്ച വീട്ടില്‍ കവര്‍ച്ച നടക്കുന്നതായി ദമ്പതിമാര്‍ പോലിസിനെ അറിയിച്ചിരുന്നു. റോണിയും ആഞ്ചലൊയുമാണ് വീട്ടില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചത്. ഇതുസംബന്ധിച്ചു വാക്കുതര്‍ക്കം ഉണ്ടായതായും, യുവാക്കളുടെ പേരില്‍ കേസെടുത്തിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളില്‍ ഡി. ആഞ്ചലോയെ ഇന്നലെ രാവിലെ പോലീസ് പിടികൂടിയിരുന്നു. വൈകിട്ട് റോണിയെയും കസ്റ്റഡിയിലെടുത്തു.1995 മുതല്‍ മിലിട്ടറി ഡോക്ടറായി സേവനം അനുഷ്ഠിച്ചുവരികയാണ്…

Read More

വിദേശത്തേക്ക് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിൻJന്‍റ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കാന്‍ ആവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാർ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും…

Read More

രാജ്യത്ത് വിമാന യാത്രകൾക്ക് ചിലവേറും! ടിക്കറ്റ് നിരക്ക് ഉയർത്തി

ന്യൂഡൽഹി: രാജ്യത്ത് വിമാന യാത്രകൾക്ക് ചിലവേറും. ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് സിവിൽ ഏവിയേഷൻ വകുപ്പ് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരും. ഡൽഹി -തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയർന്നു. ഡൽഹിയിൽ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്. കൊച്ചി– പൂനെ, തിരുവനന്തപുരം –മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപയുമാകും.

Read More