കുവൈറ്റിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. എസ്എംസിഎ സാൽമിയ ഏരിയ സെന്‍റ് ജോർജ് ഫാമിലി യൂണിറ്റ് അംഗവും മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മനോജ് മാത്യു നിരപ്പേലിന്‍റെ ഭാര്യ ലൗലി മനോജ് ആണ് മരിച്ചത്. ചങ്ങനാശേരി കുറുന്പനാടം സ്വദേശിയാണ് . കഴിഞ്ഞ മൂന്ന് വർഷമായി കാൻസർ ചികിത്സയിലായിരുന്നു. മക്കൾ : മെൽവിൻ, മേവിൻ , മെലിൻ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു. റിപ്പോർട്ട്: സലിം കോട്ടയിൽ

Read More

എട്ടു വര്‍ഷത്തിനിടയില്‍ പരീക്ഷിക്കാത്ത ടെസ്റ്റുകളും മരുന്നുകളുമില്ല! മലയാളിയായ ഇനയ കിഡ്‌നി മാറ്റി വയ്ക്കാന്‍ സഹായമഭ്യർഥിക്കുന്നു

മസച്ചുസെറ്റ്‌സ് : മലയാളിയായ എട്ടുവയസുകാരി ബാലിക ഇനയയുടെ കിഡ്‌നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി ഗോ ഫണ്ട് മീ വഴി ഫണ്ട് സമാഹരിക്കുന്നു. അമേരിക്കയിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മൊയ്തീന്‍ പുത്തഞ്ചിറയുടെ കൊച്ചു മകളുംയുണൈറ്റഡ് സ്റ്റേറ്റ്‌സ് കോസ്റ്റ് ഗാര്‍ഡില്‍ മുൻ ഉദ്യോഗസ്ഥനും ഇപ്പോൾ വൈമത്ത് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ ഡിറ്റക്ടീവുമായ മനിഷിന്‍റെ പുത്രിയുമാണ്‌ ഇനയ. ജനിച്ചപ്പോള്‍ തന്നെ ഒരു കിഡ്‌നിക്കു പ്രവര്‍ത്തന ശേഷി കുറവായിരുന്നു. അപ്പോള്‍ മുതല്‍ ഇനിയ ഒരു പോരാളിയായിരുന്നു. ഒരു വര്‍ഷത്തിനകം കിഡ്‌നി മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധി. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് ആ കുഞ്ഞു പോരാളി എട്ടു വയസുവരെ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോയി. മസച്ചുസെറ്റ്‌സില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെയും കിഡ്‌നി രോഗ സ്‌പെഷലിസ്റ്റുകളുടെയും സേവനം ഇനയക്ക് ലഭിച്ചു. ബോസ്റ്റന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എന്‍ഡ് സ്റ്റേജ് റെനല്‍ ഡിസീസ് പ്രോഗ്രാമില്‍ ഇനയക്കു പരിചരണം…

Read More

കുട്ടികളെ എനിക്ക് വേണ്ട! പിറന്നുവീണ് ആറാഴ്ച മാത്രം; ഇരട്ട കുട്ടികളോട് ഇരുപത്തിമൂന്നു വയസുകാരി മാതാവ് ചെയ്തത് ആരും ചെയ്യാത്ത ക്രൂരത

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): പിറന്നുവീണ് ആറാഴ്ച മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെ മാതാവ് തന്നെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. മാതാവിനെതിരേ ഇരട്ട കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഏപ്രില്‍ 22-നു വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വിവരം പുറംലോകം അറഞ്ഞത്. കുടുംബാംഗങ്ങള്‍ മാതാവ് ഡെയ്ന്‍സ കില്‍ പാട്രിക്കിനെ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഹൗസ് അതോറിറ്റിയുടെ വുഡ് സൈഡിലുള്ള വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ കത്തികൊണ്ട് തലയ്ക്ക് കുത്തേറ്റ ആണ്‍കുഞ്ഞ് ക്രിമ്പില്‍ കിടക്കുന്നതും, അടുത്ത കുഞ്ഞിനെ പുതപ്പുകൊണ്ട് മൂടി സിങ്കിനു താഴെ കിടക്കുന്നതായും കണ്ടെത്തുകയായിരുന്നു. രണ്ടാമത്തെ പെണ്‍കുഞ്ഞ് സിങ്കിനു താഴെയുണ്ടെന്ന് മാതാവ് തന്നെയാണ് പോലീസിനെ അറിയിച്ചത്. സമീപത്തുനിന്നും കുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ഒരു കത്തിയും കണ്ടെടുത്തു. ‘കുട്ടികളെ എനിക്ക് വേണ്ട’ എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് മാതാവ് പറഞ്ഞത്. മാര്‍ച്ചില്‍ കുട്ടികള്‍ ജനിച്ചപ്പോള്‍ കില്‍പാര്‍ക്ക് അതീവ…

Read More

ഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക്; ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ

ദുബായ്: ഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. പത്തു ദിവസത്തേക്കാണു വിലക്ക്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണു നടപടി. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്കു വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച് നിർദേശം വിമാനക്കന്പനികൾക്കു നല്കിയതായി അറിയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായതിന്‍റെ പശ്ചാത്തലത്തിലാണു തീരുമാനം. യാത്രാവിലക്ക് നാളെ വൈകുന്നേരം ആറിനു നിലവിൽ വരും. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കും വിലക്കുണ്ട്. ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ മെൽബണ്‍: ഇന്ത്യയുൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ. സർവീസുകൾ 30 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചത്. രാജ്യത്തെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ വിദേശത്തുനിന്നെത്തി കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണു…

Read More

തീപിടിച്ച വില, പല കടകളിലും മുട്ട കിട്ടാത്ത അവസ്ഥ! കോഴിമുട്ട ഇറക്കുമതി ചെയ്യാൻ അനുമതി നൽകി കുവൈറ്റ് സർക്കാർ

കുവൈറ്റ് സിറ്റി : കോഴിമുട്ടയ്ക്ക് തീപിടിച്ച വില. വിപണികളിൽ പല കടകളിലും മുട്ട കിട്ടാത്ത അവസ്ഥയാണ്. പക്ഷിപനിയെ തുടർന്ന് രാജ്യത്തിലെ വിവിധ പ്രദേശങ്ങളിലെ ഫാമുകളിലുള്ള ആയിരക്കണക്കിന് കോഴികളെ നശിപ്പിച്ചതിനെത്തുടർന്നാണ് കോഴി മുട്ട കിട്ടതായത്. പ്രതിസന്ധി പരിഹരിക്കുവാൻ പക്ഷി പനി റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും കൂടുതൽ കോഴികളും മുട്ടയും ഇറുക്കുമതി ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ചിലി, ഓസ്ട്രേലിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നിന്നാണ് അടിയന്തിരമായി മുട്ട ഇറക്കുമതി ചെയ്യുവാൻ വാണിജ്യ വകുപ്പ് അനുമതി നൽകിയത്. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്‍റെ നടപടിക്രമങ്ങൾ പാലിച്ച് അതോറിറ്റിയുടെ അനിമൽ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് പുറപ്പെടുവിച്ച വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും ഇറക്കുമതിയെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് അറിയിച്ചു. കാർഷിക അതോറിറ്റിയുടെ ലബോറട്ടറിയിലെ സാന്പിളുകൾ പരിശോധിച്ച ശേഷമായിരിക്കും ഓർഡറുകൾ നൽകുന്നതെന്നും പരിശോധനയിൽ ഏതെങ്കിലും പകർച്ചവ്യാധി…

Read More

ഫൈസര്‍ വാക്‌സിന്‍ മൂന്നാം ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണമെന്ന് സിഇഒ; കാരണമായി പറയുന്നത് ഇങ്ങനെ…

ന്യൂയോര്‍ക്ക്: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനു ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനകം എടുക്കണമെന്ന് ഫൈസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബര്‍ള ഏപ്രില്‍ 15 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാത്രമല്ല ബൂസ്റ്റര്‍ ഡോസിനുശേഷം എല്ലാവര്‍ഷവും കോവിഡ് വാക്‌സിന്‍ എടുക്കേണ്ടിവരുമെന്നും ആല്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഫൈസര്‍ വാക്‌സിന്‍റെ പ്രതിരോധശക്തി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നു പറയാനാകാത്ത സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വേണമെന്ന അഭിപ്രായം ആല്‍ബര്‍ട്ട് പ്രകടിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചശേഷം അടുത്ത ആറുമാസം ഹൈലവല്‍ സുരക്ഷിതമാണ് ഫൈസര്‍ വാക്‌സിന്‍ ഉറപ്പു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സ് ഗോര്‍സ്‌കി പ്രതിവര്‍ഷം കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പോളിയോ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് മാത്രംമതി. എന്നാല്‍ ഫ്‌ളൂവിന് എല്ലാവരും പ്രതിവര്‍ഷം വാക്‌സിനേഷന്‍ സ്വീകരിക്കുന്നു. കോവിഡ് വൈറസ് ഇന്‍ഫ്‌ളുവന്‍സ വൈറസിന് സമമാണെന്നും,…

Read More

കറുത്തവര്‍ഗക്കാരനാണെന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? പോലീസുകാരിക്ക് മുട്ടന്‍പണി

വാഷിംഗ്ടൺ: അമേരിക്കയിലെ മിനിസോട്ടയിൽ കറുത്തവർഗക്കാരനെ വെടിവച്ചുകൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തു. കിം പോട്ടർ എന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത കിം പോർട്ടറെ കോടതിയിൽ ഹാജരാക്കി 100,000 ഡോളർ ജാമ്യത്തിൽ വിട്ടു. കിം അബദ്ധത്തിൽ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. മിനിസോട്ട സംസ്ഥാനത്തെ ബ്രൂക്ക്‌ലിൻ സെന്‍ററിലായിരുന്നു സംഭവം. ഡൗണ്ട് റൈറ്റ് (20) എന്ന കറുത്തവർഗക്കാരനാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ബ്രൂക്ക്‌ലിൻ സെന്‍റർ പോലീസ് മേധാവിയും കിം പോർട്ടറും നേരത്തെ ജോലിയിൽനിന്നും രാജിവച്ചിരുന്നു. വെടിവയ്പിനെ തുടർന്ന് ബ്രൂക്ക്‌ലിൻ സെന്‍ററിൽ‌ വൻ പ്രതിഷേധമാണ് ഉണ്ടായത്. പോലീസ് ആസ്ഥാനത്തിനു മുന്നിൽ‌ നൂറുകണക്കിന് പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് ഒത്തുകൂടി. ബ്ലാക്ക് ലൈവ്സ് മാറ്റർ മുദ്രാവാക്യം മുഴക്കിയായി രുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് റബർ ബുള്ളറ്റുപയോഗിച്ച് വെടിവയ്പും കണ്ണീർവാതക പ്രയോഗവും നടത്തി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബ്രൂക്ക്‌ലിൻ…

Read More

2024ൽ ട്രംപ് മത്സരിക്കാൻ തീരുമാനിച്ചാൽ പിന്തുണക്കും! സുപ്രധാന പ്രഖ്യാപനവുമായി നിക്കി ഹേലി

വാഷിംഗ്ടണ്‍ ഡിസി: 2024 ൽ നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ മത്സരംഗത്തുണ്ടാകുകയില്ലെന്നും ട്രംപിനു പിന്തുണ നൽകുമെന്നും മുൻ യുഎസ് അംബാസഡർ നിക്കി ഹേലി പറഞ്ഞു. സൗത്ത് കരോളിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഏപ്രിൽ 12 തിങ്കളാഴ്ച ന്യൂസ് കോണ്‍ഫറൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഹേലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്‍റ് സ്ഥാനാർഥിയാകും നിക്കിയെന്ന പ്രചരണം ശക്തമായിരുന്ന സാഹചര്യത്തിൽ നിക്കിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ഞെട്ടൽ ഉളവാക്കി. ട്രംന്പിന്‍റെ ജനപിന്തുണക്കു ഇതുവരെ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും, 2024ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ട്രംപ് തന്നെയായിരിക്കുമെന്നാണു നിക്കിയുടെ പ്രസ്താവന അടിവരയിടുന്നത്. ജനുവരി 6 ന് കാപ്പിറ്റോളിൽ നടന്ന സംഭവത്തിൽ നിക്കി ഹേലി ട്രംപിനെ ശക്തമായി വിമർശിച്ചിരുന്നുവെങ്കിലും ട്രംപിനെ പിണക്കാൻ ഒരിക്കലും അവർ ആഗ്രഹിച്ചിരുന്നില്ല,…

Read More

യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ! ദന്പതികൾ ജയിലിൽ

റഷ്യൻ സ്വദേശികളായ അലക്സാണ്ടർ അലക്സാണ്ട്രോവിനെ പതിനാറു വർഷത്തേക്കും അദ്ദേഹത്തിന്‍റെ ജീവിതപങ്കാളി അനസ്താഷ്യ ഗ്രിക്കോവിനെ മൂന്നു വർഷത്തേക്കുമായി ശിക്ഷിച്ചിരിക്കുന്നു. റഷ്യയെ ഞെട്ടിച്ച ഒരു കൊലക്കേസിലാണ് ഈ ശിക്ഷ. ലോറൻ മൊറൽസ് ഫെർണാണ്ടസ് എന്ന 22 വയസുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കാണപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു നഗ്നഫോട്ടോകൾ എടുത്ത ശേഷം കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിൽ ഒളിപ്പിച്ചതിനാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്. ലോറനെ കിഡ്നാപ്പ് ചെയ്തു കൊണ്ടുപോയാണ് ഇരുവരും ഈ കുറ്റകൃത്യം ചെയ്തത്. മുപ്പതിനായിരം രൂപ! ഹവാന സ്വദേശിയായ മൊറേൽ 2019 നവംബറിലാണ് റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് മാറിയത്. അവിടെ മറ്റ് ക്യൂബൻ സ്വദേശികളോടൊപ്പം താമസിച്ചുവരികയായിരുന്നു. അലക്സാണ്ട്രോവും അനസ്താഷ്യയും മോസ്കോയിൽനിന്നുമാണ് മൊറേലിനെ ബന്ദിയാക്കിയത്. തുടർന്നു മൊറേലിന്‍റെ സുഹൃത്തിൽനിന്നു മൊറേലിനെ വിട്ടയക്കാൻ മുപ്പതിനായിരം രൂപയോളം ആവശ്യപ്പെട്ടു. മോചനദ്രവ്യം സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നെങ്കിലും പിന്നീട് അലക്സാണ്ട്രോവ് യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മൃതദേഹം ഒരു…

Read More

മാസ്‌ക് ഇന്നൊവേഷന്‍ ചലഞ്ച്! 500000 ഡോളര്‍ സമ്മാനം, അവസാന തീയതി ഏപ്രില്‍ 21; വിജയികളെ തെരഞ്ഞെടുക്കുന്നത് ഇങ്ങനെ…

ന്യൂയോര്‍ക്ക്: യുഎസ് ഗവണ്‍മെന്‍റ് ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി സഹകരിച്ച് മാസ്‌ക് ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. അമേരിക്കയിലുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ഈ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 500000 ഡോളര്‍ സമ്മാനം സമ്മാനം ലഭിക്കും. പുതിയ ടെക്‌നോളജി ഉപയോഗിച്ച് വൈറസിനെ പ്രതിരോധിക്കുന്നതിനു സൗകര്യപ്രദമായതും, കാര്യക്ഷമവും, ചെലവു കുറഞ്ഞതുമായ മാസ്‌കുകള്‍ ഡിസൈന്‍ ചെയ്യുന്നവരില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. ആഗോളാടിസ്ഥാനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സികള്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് തുടര്‍ന്നും മാസ്‌ക് ധരിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതുയ തരം മാസ്‌കുകളുടെ ലഭ്യതയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. രണ്ടു ഘട്ടമായിട്ടാണ് അവസാന വിജയികളെ നിര്‍ണയിക്കുക. അദ്യം ഡിസൈനും പിന്നീട് പ്രൂഫ് ഓഫ് കണ്‍സെപ്റ്റും. എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞാലും തുടര്‍ന്നും മാസ്‌കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വേണ്ടിവരുമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍…

Read More