അബോധാവസ്ഥയിലായ യുവതിയുമായി ഇരുവരും..! അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; രണ്ടുപേർ അറസ്റ്റിൽ

മയാമി (ഫ്ളോറിഡ): മയാമി സൗത്ത് ബീച്ച് ഹോട്ടലിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ബീച്ച് റസ്റ്റോറന്‍റിൽ വച്ചു കണ്ടുമുട്ടിയ യുവാക്കളുമായി ഹോട്ടലിലേക്ക് പോയ ക്രിസ്റ്റിൻ എങ്കൾഹർട്ടൻ(24) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം ഹോട്ടൽ മുറിയിൽ നിന്നു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നോർത്ത് കരോളൈനയിൽ നിന്നുള്ള ഇവോയർ കൂലിയർ (21), ഡൊറെയ്ൻ ടെയ്ലർ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കൾക്കൊപ്പം ക്രിസ്റ്റിൻ ഹോട്ടൽ മുറിയിലേക്കു പോകുന്നതിന്‍റെ ദൃശ്യം ക്യാമറയിൽ കണ്ടെത്തിയിരുന്നു. ഒരുമണിക്കൂറിനുശേഷമാണു യുവാക്കൾ മുറിയിൽ നിന്നും പോയത്. ഹോട്ടൽ മുറിയിൽ പ്രവേശിച്ച യുവാക്കൾ ക്രിസ്റ്റിൻ എങ്കൾഹർട്ടിന് ഒരു ഗുളിക നൽകി. തുടർന്ന് അബോധാവസ്ഥയിലായ യുവതിയുമായി ഇരുവരും ലൈംഗീക ബന്ധത്തിലേർപ്പെട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയുടെ കൈവശം ഉണ്ടായിരുന്ന ക്രെഡിറ്റ് കാർഡ് മോഷ്ടിച്ചു പല സ്ഥലങ്ങളിലും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. യുവതിക്കു നൽകിയത് വേദനസംഹാരിയായിരുന്നുവെന്ന് യുവാക്കളിൽ ഒരാൾ പറഞ്ഞു. എന്നാൽ…

Read More

പൊളിറ്റിക്കല്‍ സയൻസില്‍ മാസ്റ്റർ ബിരുദം! ജർമനിയിൽ രണ്ടാം തലമുറ മലയാളി മേയര്‍

ബെര്‍ലിന്‍: ജര്‍മനിയിലെ ഹെസ്സെ‍ സംസ്ഥാനത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിര്‍ക്കെനൗ നഗരത്തില്‍ പാര്‍ട്ടിരഹിതനായ ജര്‍മനിയിലെ രണ്ടാം തലമുറ മലയാളി മിലന്‍ മാപ്ലശേരി പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 14 ന് നടന്ന തെരഞ്ഞെടുപ്പില്‍ 78.59 ശതമാനം വോട്ടു നേടിയാണ് നാല്പതുകാരനായ മിലന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 20 വര്‍ഷമായി മേയര്‍ സ്ഥാനം വഹിച്ചിരുന്ന ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനെ(സിഡിയു) അട്ടിമറിച്ചാണ് മിലൻ മേയർ സ്ഥാനത്തെത്തിയത്. മേയ് രണ്ടിന് ഔദ്യോഗികമായി അധികാരമേല്‍ക്കും. ആറു വര്‍ഷമാണ് കാലാവധി. 31 അംഗങ്ങളുള്ള ഭരണസമിതിയിൽ സിഡിയു, എസ്പിഡി, ഗ്രീന്‍ പാര്‍ട്ടി എന്നീകക്ഷികളാണുള്ളത്. പാര്‍ട്ടിരഹിതനായി മിലന്‍ മാത്രം. ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗില്‍ താമസിക്കുന്ന എറണാകുളം സ്വദേശിയായ മാപ്ളശേരില്‍ ജോര്‍ജ് ബേസിലിന്‍റെയും മരിയയുടെയും മകനാണ് മിലൻ. ജനിച്ചതും വളര്‍ന്നതും ജര്‍മനിയിലാണ്. 2018 മുതല്‍ കുടുംബത്തോടൊപ്പം ബിര്‍ക്കെനൗവില്‍ താമസിക്കുന്ന മിലന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പൊളിറ്റിക്കല്‍ സയൻസില്‍ മാസ്റ്റർ ബിരുദമുള്ള മിലന് ഒരു സഹോദരിയുമുണ്ട്. ജോസ്…

Read More

കലിപ്പ് തീരണില്ലല്ലോ..! വരുന്നവരും പോകുന്നവരും ‘കൈകാര്യം’ ചെയ്തു; ട്രംപിന്‍റെ പ്രതിമ മാറ്റി

ടെക്സാസിലെ ലൂയിസ് തുസാദ്സ് വാക്സ് വർക്ക് മ്യൂസിയത്തിലെ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതിമ മാറ്റി. വരുന്നവരും പോകുന്നവരും ട്രംപിനെ കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രതിമ മാറ്റാൻ തീരുമാനമായത്. പ്രതിമയുടെ മുഖത്ത് ഇടിക്കുകയും മെഴുക് അടർത്തിയെടുക്കുന്നതും പതിവായി. ഇതോടെ പ്രതിമയ്ക്ക് നിരവധി കേടുപാടുകൾ സംഭവിച്ചു. മുഖത്താണ് കൂടുതൽ കേടുപാടുകൾ പറ്റിയിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ ആക്രമണം ശക്തമായതോടെ പ്രതിമയെ സ്റ്റോറേജ് മുറിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മെഴുകുപ്രതിമ നിർമാണം പുരോഗമിക്കുകയാണെന്നും ഉടൻ മ്യൂസിയത്തിലെത്തുമെന്നും അധികൃതർ അറിയിച്ചു. ബൈഡന്‍റെ പ്രതിമ സ്ഥാപിച്ചതിന് ശേഷം ട്രംപിന്‍റെ പ്രതിമ മ്യൂസിയത്തിൽ തിരിച്ചെത്തിക്കുമെന്നാണ് റിപ്പോർട്ട്. .

Read More

തൊഴിലാളികൾക്കെല്ലാം വർക്ക് ഫ്രം ഹോം; ബ്രീട്ടീഷ് എയർവേഴ്സ് ഹെഡ്ക്വാർട്ടേഴ്സ് വിൽക്കുന്നു!

കൊറോണ വൈറസ് വ്യാപിച്ചതോടെ ലോകം പുതിയ സംസ്കാരത്തിലേക്ക് കടന്നുവെന്നു വേണം പറയാൻ. ലോക്ക്ഡൗണും മറ്റും തൊഴിൽ മേഖലകളിൽ കാര്യമായ മാറ്റം വരുത്തി. ഐടി മേഖലകളിൽ അടക്കം ജോലി ചെയ്യുന്നവർക്ക് ഒരു കന്പ്യൂട്ടർ ഉണ്ടെങ്കിൽ ലോകത്തിന്‍റെ ഏതുകോണിലിരുന്നും ജോലി ചെയ്യാവുന്ന തരത്തിലേക്ക് കന്പനികൾ നയത്തിൽ മാറ്റം വരുത്തി. തൊഴിലാളികളെ വർക്ക് ഫ്രം ഹോം രീതിയിലേക്ക് കന്പനികൾ മാറ്റി. ഇതോടെ ഓഫീസുകളിൽ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. ഓഫീസുകളുടെ പ്രവർത്തന ചെലവ് കുറഞ്ഞു. തൊഴിലാളികൾ വീട്ടിലിരുന്നു ജോലി ചെയ്തോടെ കന്പനികൾക്ക് വെള്ളം – വൈദ്യൂതി ബില്ലുകൾ, യാത്ര സൗകര്യം തുടങ്ങിയ കാര്യങ്ങളിൽ ഭീമമായ ലാഭമാണ്. കോവിഡ് വാക്സിൻ വന്നെങ്കിലും വർക്ക് ഫ്രം ഹോം രീതിയെ കൂടുതൽ കന്പനികളും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ പിന്നിലെ കാരണമിതാണ്. ഇപ്പോഴിതാ വർക്ക് ഫ്രം ഹോം കാരണം ഒരു കന്പനി ഓഫീസ് കെട്ടിടം തന്നെ വിൽക്കുകയാണ്. ബ്രീട്ടീഷ് എയർവേഴ്സാണ് തൊഴിലാളികളെല്ലാം…

Read More

ഒരു ലക്ഷത്തിലധികം വിദേശികൾ രാജ്യം വിട്ടു! കുവൈറ്റിൽ പ്രവാസിതൊഴിലാളികളുടെ എണ്ണത്തിൽ കുറവ്

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് ഭീഷണിയുയർന്ന 2020ൽ മാത്രമായി ഒരു ലക്ഷത്തി നാൽപ്പതിനായിരം വിദേശികളാണ് രാജ്യം വിട്ടത്. ഓരോ വർഷവും പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവ് വരുന്നതായാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിലും പ്രവാസികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് വരികയാണ്. സ്വദേശിവൽക്കരണവും രാജ്യത്തെ കൊറോണ വ്യാപനവുമാണ് പ്രവാസികളുടെ തൊഴിൽ നഷ്ടത്തിനും മടങ്ങിപ്പോക്കിനും കാരണമെന്നാണ് കരുതുന്നത്. പുറത്തുപോയ പ്രവാസി ജനസംഖ്യയിലെ 39 ശതമാനം വീട്ടുജോലിക്കാരാണ്. സർക്കാർ മേഖലയിലും പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവ് വന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് മുന്പ് 33 ലക്ഷത്തോളം വിദേശികൾ ഉണ്ടായിരുന്നത് 26 ലക്ഷമായി കുറഞ്ഞു. കോവിഡ് ഭീഷണി നീളുകയും ജോലി സംബന്ധമായ ഭീഷണികൾ നിലനിൽക്കുകയും ചെയ്താൽ ആയിരക്കണക്കിന് വിദേശികൾ കുവൈറ്റിൽ നിന്നും കൊഴിഞ്ഞു പോകുമെന്നാണ് സൂചനകൾ. റിപ്പോർട്ട്: സലിം കോട്ടയിൽ

Read More

ആശങ്കകൾക്കും അനിശ്ചിതത്വത്തിനും അറുതി ! അസ്ട്രസെനക്ക വാക്സിൻ വിതരണം പുനരാരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ

ബ്രസൽസ്: അസ്ട്രാ സനെക്കാ വാക്സിൻ സംബന്ധമായി ദിവസങ്ങളായി യൂറോപ്പിൽ നിലനിന്നിരുന്ന ആശങ്കകൾക്കും അനിശ്ചിതത്വത്തിനും അറുതി വരുത്തിക്കൊണ്ട് പുതിയ തീരുമാനമായി. അസ്ട്രസെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് യുറോപ്യൻ മെഡിക്കൽ ഏജൻസി റിപ്പോർട്ട് നൽകി. നിർത്തിവച്ചിരുന്ന വാക്സിൻ ഉപയോഗം ഇതെത്തുടർന്ന് പുനരാരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറായി. അസ്ട്രാസെനെക്ക വാക്സിൻ യുറോപ്യൻ യൂണിയൻ മെഡിക്കൽ ഏജൻസിയുടെ ഉത്തരവനുസരിച്ച് വാക്സിൻ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് അറിയിച്ചു. ഏജൻസിയുടെ പ്രാഥമിക വിശകലനത്തിൽ നിരവധി രാജ്യങ്ങൾ അതിന്‍റെ ഉപയോഗം നിർത്തിവച്ചതിനെത്തുടർന്ന് ജർമനിയുൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ആകെ പരിഭ്രാന്തി പടർന്നിരുന്നു. എന്നാൽ ആസ്ട്രാസെനെക ജാബ് സുരക്ഷിതമാണെന്ന് കണ്ടെത്തി. എന്നാൽ ഷോട്ടും രക്തം കട്ടപിടിക്കുന്നതും തമ്മിലുള്ള ബന്ധം കൃത്യമായി തള്ളിക്കളയാനാവില്ലെന്നും ഏജൻസി അറിയിച്ചു. മ അസ്ട്രസെനക്ക വാക്സിൻ ഉപയോഗിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നം കാണപ്പെടുന്നു എന്നതായിരുന്നു ആശങ്കയ്ക്കു കാരണം. എന്നാൽ, വാക്സിൻ ഉപയോഗവും ഈ…

Read More

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയുടെ രണ്ടു വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ചു; മൂന്നു വയസുകാരനു ദാരുണാന്ത്യം

ന്യൂജേഴ്സി: വീടിനു പുറകിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന് അയൽവാസിയുടെ രണ്ടു വളർത്തുനായ്ക്കളായ പിറ്റ്ബുളുകളുടെ ആക്രമണത്തിൽ ദയനീയ അന്ത്യം. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മാതാവിനേയും നായ്ക്കൾ ആക്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ താമസിച്ചിരുന്ന ഈ കുടുംബം മൂന്നുമാസം മുൻപാണ് കുട്ടികൾക്കു കളിക്കാൻ സൗകര്യമുള്ള വീടുവാങ്ങി ന്യൂജേഴ്സിയിലേക്കു താമസം മാറ്റിയത്. നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു രക്തത്തിൽ കുളിച്ചുകിടന്നിരുന്ന അസീസ് അഹമ്മദിനെ (3) ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് പിന്നീട് നായ്ക്കളെ വെടിവച്ചു കൊന്നു. വീടിനകത്തുണ്ടായിരുന്ന 10 വയസുള്ള സഹോദരൻ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. കുട്ടി സംഭവം കണ്ടു നിലവിളിച്ചു. ആശുപത്രിയിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന മാതാവ് മയക്കത്തിൽ നിന്നും ഉണരുന്പോൾ മകനെ വിളിച്ചു കരയുന്നത് ആശുപത്രി ജീവനക്കാരുടെ കണ്ണലിയിപ്പിക്കുന്നതായിരുന്നു. കുട്ടിയുടെ സംസ്കാരചടങ്ങുകൾക്കും, മാതാവിന്‍റെ ചികിത്സയ്ക്കുമായി ഗൊ ഫണ്ടു മി പേജ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട്: പി.പി.…

Read More

ന്യുയോർക്ക് ഗവർണർക്കെതിരെ ലൈംഗീകാരോപണം! പ്രതികരിക്കാതെ കമല ഹാരിസ്

വാഷിംഗ്ടണ്‍: ന്യുയോർക്ക് ഗവർണർ ആൻഡ്രു കുമൊക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ സ്വന്തം പാർട്ടി നേതാക്കൾ തന്നെ അപലപിക്കുകയും, ഗവർണറുടെ രാജി ആവശ്യപ്പെടുകയും ചെയ്തിട്ടും സംഭവത്തിൽ പ്രതികരിക്കാതെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. കഴിഞ്ഞ ദിവസം യുഎൻ സംഘടിപ്പിച്ച സമ്മേളനത്തിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിലും സ്ത്രീകൾ വഹിക്കുന്ന പങ്കിനെ മുക്തകണ്ഠം പ്രശംസിച്ച കമല, അമേരിക്ക മുഴുവനും ചർച്ച ചെയ്യപ്പെടുന്ന ഗവർണർക്കെതിരെയുണ്ടായ ആരോപണങ്ങളെ കുറിച്ചു പ്രതികരിക്കാതിരുന്നത് ഏവരെയും അദ്ഭുതപ്പെടുത്തി. 2018ൽ സുപ്രീംകോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത കവനോയുടെ സെനറ്റ് കണ്‍ഫർമേഷനിൽ, അദ്ദേഹത്തിനെതിരെ ഉയർന്ന ലൈംഗീകാരോപണങ്ങളെ കുറിച്ചു ക്രോസ് വിസ്താരം നടത്തുകയും, സ്ത്രീകളുടെ സംരക്ഷകയായി രംഗത്തെത്തുകയും ചെയ്ത കമല എന്തുകൊണ്ട് ഈ സന്ദർഭത്തിൽ നിശബ്ദത പാലിക്കുന്നുവെന്നാണ് കമലയുടെ ആരാധകർ പോലും ചോദിക്കുന്നു. അതേ സമയം ലൈംഗീകാരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ ഗവർണർ കുറ്റക്കാരനാണെന്നും കണ്ടെത്തിയാൽ രാജി ആവശ്യപ്പെടുമെന്നാണ് ഇന്നു പ്രസിഡന്‍റ് ബൈഡൻ അഭിപ്രായപ്പെട്ടത്.…

Read More

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി പന്ത്രണ്ടു വയസുകാരി! ജീവിതത്തിലെ ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയത്‌നം; അലീനയുടെ ആഗ്രഹങ്ങള്‍ നടക്കുമോ?

അരിസോണ: അലീന വിക്കറിന് വയസ് 12, ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഒരുങ്ങുന്നു. ആസ്‌ട്രോണമിക്കല്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ആന്‍ഡ് കെമിസ്ട്രിയില്‍ ബിരുദം നേടണമെന്നാണ് അലീന പറയുന്നത്. പതിനാറ് വയസാകുമ്പോള്‍ നാസയില്‍ ജോലി കണ്ടെത്തണം. ബിരുദ പഠനത്തിനിടയില്‍ തന്നെ ശൂന്യാകാശ പേടകം എങ്ങനെ നിയന്ത്രിക്കണമെന്നു മനസിലാക്കണം. ജീവിതത്തിലെ ആഗ്രഹങ്ങള്‍ പുറത്തു പ്രകടിപ്പിക്കുക മാത്രമല്ല, അതു പ്രാവര്‍ത്തികമാക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് അലീന. നാലു വയസില്‍ തന്നെ അലീന പറയുമായിരുന്നു നാസയില്‍ തനിക്ക് ജോലി ചെയ്യണമെന്ന് – അമ്മ സഫിന്‍ മക്വാര്‍ട്‌സ് പറഞ്ഞു. ഭാവിയെക്കുറിച്ച് എനിക്ക് എന്‍റേതായ സ്വപ്നങ്ങളുണ്ട്. ഒരു എന്‍ജിനീയര്‍ ആകുക എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ ആഗ്രഹം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ശൂന്യാകാശത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കണമെന്ന് ആഗ്രഹിച്ചു. ആഗ്രഹിക്കുന്നതൊന്നും അസാധ്യമല്ല എന്നാണ് എന്‍റെ വിശ്വാസം. പ്രായത്തേക്കാള്‍ വളര്‍ച്ച പ്രാപിച്ച ബുദ്ധിവൈഭവം…

Read More

ദിവസങ്ങളോളവും മാസങ്ങളോളവും നീണ്ടുനിൽക്കുന്ന കാട്ടുതീ! ആശ്വാസമായി വേനൽമഴ; ആനന്ദനൃത്തമാടി ഉദ്യോഗസ്ഥ

കാട്ടുതീ മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ പേടി സ്വപ്നമാണ്. ദിവസങ്ങളോളവും മാസങ്ങളോളവും നീണ്ടുനിൽക്കുന്ന കാട്ടുതീ ഹെക്ടർ കണക്കിന് സ്ഥലത്തെ ജീവജാലങ്ങളെയാണ് ചുട്ടുകരിക്കുന്നത്. വലിയ സന്നാഹങ്ങളാണ് കാട്ടുതീ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. എന്നാൽ പലപ്പോഴും അവ വിജയിക്കാൻ കാലതാമസമെടുക്കുകയാണ് പതിവ്. എന്നാൽ പ്രകൃതിയുടെ ഇടപെടൽ ഉണ്ടായാൽ കാട്ടുതീ പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയും. വലിയ മഴ പെയ്താൽ കാട്ടുതീയെ വരുതിയിലാക്കാൻ കഴിയും. അത്തരമൊരു സംഭവമാണ് ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ സിമ്ലിപാല്‍ ദേശീയോദ്യോനത്തില്‍ നിന്നു വരുന്നത്. ഏതാനം ദിവസമായി ഇവിടെ കാട്ടുതീ പടർന്നിരിക്കുകയായിരുന്നു. വനംവകുപ്പ് ഒരു വിധത്തിൽ തീ നിയന്ത്രണ വിധേയമാക്കി. ഇതിനിടെയാണ് വേനല്‍മഴയെത്തിയത്. മഴയെ ആസ്വദിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്നേഹ ദൾ എന്ന ഉദ്യോഗസ്ഥയാണ് മഴയത്ത് നൃത്തം ചെയ്യുന്നത്. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. രണ്ടുലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. പതിനായിരക്കണക്കിന് ലൈക്കുകളും…

Read More