പണിപാളി! തൊട്ടുമുന്നിൽ പുലി; ശ്വാസമടക്കിപ്പിടിച്ച് ഫോട്ടോഗ്രാഫർ; ചോരമരവിക്കുന്ന അനുഭവം

പുലി എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിൽ ഭയം നിറയും. അപ്പോൾ പുലി നേർക്ക് നേർ വന്ന് നിന്നാലോ?. അത്തരമൊരു ചോരമരവിക്കുന്ന അനുഭവമാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും സൗത്ത് ആഫ്രിക്കയിലെ സാബി സാൻഡ്സ് വനത്തിലെ ഗൈഡുമായ ഡില്ലണ്‍ നെൽസണ് ഉണ്ടായത്. സഞ്ചാരികളുമൊത്തുള്ള യാത്രയിലാണ് ഒരു അമ്മ പുലിയെയും പത്ത് മാസം പ്രായമുള്ള പുലിയെയും ഇവർ കണ്ടത്. കൗതുകത്തോടെ ഇവർ പുലികളെ പിന്തുടർന്നു. എന്നാൽ അൽപ്പ സമയത്തിന് ശേഷം പത്ത് മാസം പ്രായമുള്ള പുലി നെൽസണ് നേരെ വരികയായിരുന്നു. മുന്നിലേക്ക് വന്ന വന്ന പുലി അദ്ദേഹത്തിന്‍റെ ഷൂസിൽ കൈകൊണ്ട് തൊട്ട് നോക്കിയതിന് ശേഷം അവിടെ തന്നെ നിൽക്കുകയായിരുന്നു. ഈ സമയമത്രെയും പേടിച്ചരണ്ട നെൽസണ്‍ ശ്വാസമടക്കിപ്പിടിച്ച് ഇവിടെ തന്നെ നിന്നു. എന്നാൽ ഈ ദൃശ്യങ്ങളെല്ലാം അദ്ദേഹം പകർത്തുകയും ചെയ്തിരുന്നു. അൽപസമയത്തിന് ശേഷം പുലി ഇവിടെ നിന്നും മടങ്ങിയതിന് ശേഷമാണ് അദ്ദേഹം…

Read More

ക്രിസ്മസ് ബോണസായി ലഭിച്ചത് ഒരു ചുവന്ന കവർ; തുറന്നുനോക്കിയ ജീവനക്കാരുടെ കണ്ണുതള്ളി

കൃത്യസമയത്ത് ടാർജറ്റ് തികച്ച ജീവനക്കാർക്ക് കമ്പനിയുടെ വക കിടിലൻ ക്രിസ്മസ് സമ്മാനം. മേരിലാൻഡിലെ പ്രശസ്ത റിയൽഎസ്റ്റേറ്റ് കമ്പനിയായ സെന്‍റ് ജോണ്‍ പ്രോപ്പർട്ടീസാണ് സമ്മാനം നൽകി തങ്ങളുടെ ജീവനക്കാരെ അമ്പരപ്പിച്ചത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് ഒരു കോടി ഡോളറാണ് കമ്പനി ബോണസ് ആയി നൽകിയത്. 200 ജീവനക്കാർക്ക് 38,000 പൗണ്ട്(ഏകദേശം 35ലക്ഷം രൂപ) ലഭിക്കും. കഴിഞ്ഞ ദിവസം കമ്പനിയുടെ ക്രിസ്മസ് ഡിന്നറിന് ഒത്തു ചേർന്ന ജീവനക്കാർക്ക് കമ്പനിയുടെ സ്ഥാപക ചെയർമാൻ എഡ്വേർഡ് സെന്‍റ് ജോണ്‍ എന്ന 81കാരൻ ചുവന്ന കവർ നൽകിയിരുന്നു. ബോണസ് നൽകുന്ന വിവരം പ്രഖ്യാപിച്ചതോടെ എല്ലാവരും കൈയിലിരുന്ന കവർ തുറന്നുനോക്കി. തുടർന്ന് എല്ലാവരും അമ്പന്ന് പോകുകയായിരുന്നു. “ഞാൻ ജീവനക്കാരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. അവരുടെ കഠിനാധ്വാനവും സമർപ്പണവുമാണ് കമ്പനിയെ വിജയത്തിൽ എത്തിച്ചത്. അത് പ്രകടിപ്പിക്കുവാൻ ഇതിലും വലിയ മാർഗം ഉണ്ടെന്ന് തോന്നുന്നില്ല. ഈ ടീം ഇല്ലെങ്കിൽ കമ്പനി ഒന്നുമാകില്ല’.…

Read More

ഹസ്തദാനം നൽകാൻ വിസമ്മതിച്ചു! മേയർക്കെതിരേ നിയോ നാസി അംഗത്തിന്‍റെ പരാതി

ബർലിൻ: ജർമനിയിൽ ഒരു നിയോ നാസി കൗണ്‍സിലർക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിന് മേയർക്കെതിരേ നിയമ നടപടി. തുരിംഗിയയിലെ എയ്സനാച്ചിൽ മേയറായ കാത്യ വോൾഫിനെതിരേയാണ് ഹസ്തദാനം നിഷേധിക്കപ്പെട്ട പാട്രിക് വീഷ്കെ ഹർജി നൽകിയിരിക്കുന്നത്. തീവ്ര വലതുപക്ഷ പാർട്ടിയായ എൻപിഡിയിൽ അംഗമാണ് വീഷ്കെ. ഇയാൾ മുൻപ് നിയോ നാസി പ്രവർത്തനങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. മേയർ തനിക്കു ഹസ്തദാനം നൽകണമെന്നു കോടതി നിർദേശിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്. കബാബ് ഷോപ്പിൽ ബോംബ് വച്ചതിനും, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ആക്രമിച്ചതിനുമൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ് വീഷ്കെ. അതേസമയം, മേയർ കാത്യ വോൾഫ് ഇടതുപക്ഷ ഡൈ ലിങ്കെ പാർട്ടിയുടെ പ്രതിനിധിയാണ്. നിയമം തന്‍റെ ഭാഗത്തായിരിക്കുമെന്നാണ് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഒരാൾ മറ്റൊരാൾക്ക് ഹസ്തദാനം നൽകാൻ കോടതിക്കു നിർബന്ധിക്കാനാവില്ലെന്നും, അത് ഭരണഘടനാവിരുദ്ധമാണെന്നും കാത്യ പറയുന്നു. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ സാന്ന മാറിൻ

ഹെൽസിങ്കി: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ ഫിന്നിഷ് മന്ത്രി സാന്ന മാറിൻ. ഫിൻലാൻഡിലെ വനിതാ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന്‍റെ നേതൃത്വം ഏറ്റെടുത്ത് 34ാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ഈയാഴ്ച അധികാരമേൽക്കും. ഫിന്നിഷ് ഗതാഗത മന്ത്രിയായ സാന്ന മാറിൻ നിലവിൽ പ്രധാനമന്ത്രി ആന്‍റി റിന്നെ രാജിവച്ച ഒഴിവിലാണ് സഖ്യകക്ഷികൾ സന്നായുടെ പേര് നിർദ്ദേശിച്ചത്. അഞ്ച് പാർട്ടികളുടെ കേന്ദ്ര ഇടതുപക്ഷ സഖ്യത്തിന്‍റെ പിന്തുണയാണ് സാന്നയ്ക്ക് ലഭിയ്ക്കുന്നത്. തപാൽ പണിമുടക്ക് കൈകാര്യം ചെയ്തതിൽ ഉണ്ടായ പിഴവ് റിന്നയ്ക്ക് സഖ്യകക്ഷിളുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. നൂറുകണക്കിന് തപാൽ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി വ്യാപകമായ പണിമുടക്കിന് കാരണമായതിനെ തുടർന്നാണ് റിന്നായുടെ രാജി. യൂണിവേഴ്സിറ്റി പഠനത്തിനു ശേഷം രാഷ്ട്രീയത്തിലിറങ്ങിയ സാന്ന സോഷ്യൽ ഡെമോക്രാറ്റുകളുടെയിടയിൽ ഉന്നത സ്ഥാനത്ത് എത്തിയത് അതിവേഗമാണ്. 27 ാം വയസിൽ ടാംപെറിലെ സിറ്റി അഡ്മിനിസ്ട്രേഷന്‍റെ തലവനായി.…

Read More

വളരെ ‘പ്രധാനപ്പെട്ട പരീക്ഷണം’ നടത്തിയതായി ഉത്തര കൊറിയ

ന്യൂയോര്‍ക്ക്: ആണവോര്‍ജവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍ ഞായറാഴ്ച ‘വളരെ പ്രധാനപ്പെട്ട’ ഒരു പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. വര്‍ഷാവസാനത്തോടെ അമേരിക്കയുടെ ‘പ്രത്യേക ഇളവുകള്‍’ നേടിയെടുക്കാന്‍ ഉത്തര കൊറിയയുടെ ശ്രമത്തിന് ഇത് തിരിച്ചടിയാകുമോ എന്ന സംശയവും ബലപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സോഹ സാറ്റലൈറ്റ് വിക്ഷേപണ ഗ്രൗണ്ടിലാണ് പരീക്ഷണം നടത്തിയതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സൈറ്റില്‍ സാറ്റലൈറ്റ് ലോഞ്ചറുകളുടെ ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റിംഗ് എഞ്ചിനുകള്‍ പുനരാരംഭിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പടിഞ്ഞാറന്‍…

Read More

സൗന്ദര്യ മത്സരത്തിനിടെ റാംപിൽ തെന്നിവീണ് മത്സരാർഥികൾ

സൗന്ദര്യ മത്സരത്തിനിടെ റാംപിൽ തെന്നിവീണ് മത്സരാർഥികൾ. ജോർജിയയിലെ അറ്റ്ലാൻഡയിൽ വച്ച് നടന്ന മിസ് യൂണിവേഴ്സ് 2019 മത്സരത്തിലെ സ്വിംസ്യൂട്ട് റൗണ്ടിനിടെയാണ് രണ്ട് മത്സരാർഥികൾ ക്യാറ്റ് വാക്കിനിടെ റാംപിൽ തെന്നിവീണത്. മിസ് മലേഷ്യ ശ്വേത സെഖോന, മിസ് ഫ്രാൻസ് മയേവ കൗച്ചെ എന്നിവരാണ് റാംപിൽ തെന്നിവീണത്. ക്യാറ്റ് വാക്കിനിടെ നിരവധി മത്സരാർഥികൾക്ക് ബാലൻസ് നഷ്ടമാകുകയും ചെയ്തു. റാംപിൽ നനവുണ്ടായതാണ് സംഭവങ്ങൾക്ക് കാരണം.   View this post on Instagram   PRELIMINARY SHOW – Hier soir j’ai vécu la pire hantise d’une Miss : tomber sur scène. Jusqu’ici ça ne m’était jamais arrivé, mais la vie nous réserve parfois des bonnes comme des mauvaises surprises. Il faut tirer une leçon de…

Read More

വിവാഹിതയും അഞ്ചു വയസുള്ള കുഞ്ഞിന്‍റെ അമ്മയുമാണെന്ന കാര്യം വെളിപ്പെടുത്തി! മത്സരത്തില്‍ നിന്ന് മിസ് ഉക്രയ്നെ വിലക്കി

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മിസ് ഉക്രയ്ന്‍ കിരീടം ചൂടിയ വെറോണിക്ക ഡിഡുസെങ്കോ, തന്നെ ലോകസുന്ദരി മത്സരത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്നു. വിവാഹിതയും അഞ്ചു വയസുള്ള കുഞ്ഞിന്‍റെ അമ്മയുമാണെന്ന കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് ഉക്രയ്നെ പ്രതിനിധാനം ചെയ്യുന്നതില്‍നിന്ന് വിലക്കിയത്. ഈ വര്‍ഷത്തെ ലോകസുന്ദരി മത്സരം ഡിസംബര്‍ 14ന് ലണ്ടനില്‍ തുടങ്ങാനിരിക്കെയാണ് കഴിഞ്ഞവര്‍ഷത്തെ ദുരനുഭവം വെറോണിക്ക സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. “അമ്മയാകാനുള്ള അവകാശത്തി’നായി ആഗോള പ്രചാരണത്തിലാണ് അവര്‍. വിവാഹം, ഗര്‍ഭധാരണം, മാതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സൗന്ദര്യ മത്സരത്തിന്‍റെ നിയമങ്ങള്‍ പക്ഷപാതപരമാണെന്നാണ് 24കാരിയായ വെറോനിക പറയുന്നത്. തനിക്ക് സുന്ദരി കിരീടം തിരിച്ചുവേണ്ട. വലിയൊരു സമൂഹത്തിനായി ഈ നിയമങ്ങളില്‍ മാറ്റം വേണം. ഇവയുടെ പേരില്‍ ഒട്ടേറെ പേര്‍ വിവേചനത്തിനിരയാവുന്നതായും അവര്‍ പറഞ്ഞു. 2010ല്‍ ബ്രിട്ടന്‍ പാസാക്കിയ സമത്വ നിയമം ലംഘിക്കുന്നതാണ് മിസ് വേള്‍ഡ് മത്സരമെന്ന് ഹർജിയില്‍…

Read More

23 വര്‍ഷം പഴക്കമുള്ള കൊലക്കേസില്‍ തുമ്പുണ്ടാക്കാന്‍ ഡിഎന്‍എ പരിശോധന തുടങ്ങി; 900 പുരുഷന്‍മാരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നു

ബെര്‍ലിന്‍: ഇരുപത്തിമൂന്നു വര്‍ഷം പഴക്കമുള്ള കൊലപാതക കേസിനു തുമ്പുണ്ടാക്കാന്‍ ജര്‍മന്‍ പോലീസ് വിശദമായ ഡിഎന്‍എ പരിശോധനകള്‍ക്കു തുടക്കം കുറിച്ചു. 1996ല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്ളോഡിയ റുഫ് എന്ന പതിനൊന്നുകാരിയുടെ കൊലപാതകത്തെക്കുറിച്ചാണ് അന്വേഷണം. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അന്നു കൊലപാതകം നടന്ന സ്ഥലത്തു നിന്നു ശേഷരിച്ച ഡിഎന്‍എ സാമ്പിളുകളുമായി ഒത്തുനോക്കാന്‍ ഇപ്പോള്‍ 900 പുരുഷന്‍മാരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. പരിശോധനയോടു സഹകരിക്കാമെന്നു സമ്മതിച്ചവരെ പ്രദേശത്തുള്ള പ്രൈമറി സ്കൂളില്‍ വിളിച്ചു വരുത്തി സാമ്പിള്‍ ശേഖരിക്കുകയാണ്. അയലത്തെ പട്ടിക്കുട്ടിയുമായി നടക്കാനിറങ്ങിയപ്പോഴാണ് ക്ലോഡിയയെ തട്ടിക്കൊണ്ടു പോകുന്നത്. രണ്ടു ദിവസത്തിനു ശേഷം ശ്വാസം മുട്ടിച്ചു കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. പെട്രോള്‍ ഒഴിച്ച് ഭാഗികമായി മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More

സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അമ്മയുടെ കാമുകൻ ജീവനൊടുക്കി

വാട്ടർടൗൺ, കണക്ടികട്ട്: കൗമാരപ്രായക്കാരായ സഹോദരങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയതിനുശേഷം അമ്മയുടെ കാമുകൻ സ്വയം ജീവനൊടുക്കി. ഡെല്ല ജെറ്റ (15) , സ്റ്റെർലിംഗ് ജെറ്റ (16) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കാമുകനായ പോൾ സ്വയം വെടിവയ്ക്കുകയായിരുന്നു. കുട്ടികളുടെ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡിസംബർ മൂന്നിന് രാത്രിയായിരുന്നു വാട്ടർ ടൗണിനെ ദുഃഖത്തിലാഴ്ത്തിയ സംഭവം. പോൾ ഫെർഗുസൻ വീട്ടിനകത്തു സിഗററ്റ് വലിക്കുന്നതിനെതിരെ ഡെല്ല അമ്മയോടു പരാതി പറഞ്ഞതാണ് പോളിനെ പ്രകോപിപ്പിച്ചത്. രണ്ടാഴ്ച മുൻപാണ് പോൾ വാട്ടർടൗണിലുള്ള ഇവരുടെ വീട്ടിലേക്ക് താമസം മാറ്റിയത്. ഡെല്ലയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ അമ്മയാണ് സംഭവം പോലീസിനെ അറിയിച്ചത്. ആദ്യം വെടിയേറ്റതു ഡെല്ലക്കായിരുന്നു. തുടർന്നാണു സഹോദരൻ സ്റ്റെർലിംഗിനെ പോൾ വെടിവച്ചത്. പോലീസ് എത്തിയപ്പോൾ പോൾ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് സ്വയം വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട ഡെല്ലയും സ്റ്റെർലിങും ഹൈസ്കൂൾ വിദ്യാർഥികളാണ്. കുട്ടികളുടെ അച്ഛൻ…

Read More

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിക്കു അമേരിക്കയിൽ നിന്നും അഭിനന്ദന പ്രവാഹം

ഡാളസ്: കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ ( മലപ്പുറം) സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്യാനെത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബിക്കു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചു അമേരിക്കയിൽ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹം. പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥികളിലാരെങ്കിലും സ്റ്റേജിലേക്കു വരാമോ എന്ന രാഹുൽ ചോദിച്ചപ്പോൾ സഫയാണ് ആ വെല്ലുവിളി ഏറ്റെടുത്തു സ്റ്റേജിലെത്തിയത്. തനി നാടന്‍ മലപ്പുറം ശൈലിയിലുള്ള സഫയുടെ പരിഭാഷ സോഷ്യൽ മീഡിയായിൽ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു സഫയുടെ പരിഭാഷയെ അഭിനന്ദിച്ചുകൊണ്ട് പല പ്രമുഖരുടെ ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ രാഹുലിന്‍റെ പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട് . രാഹുലിന്‍റെ ഇംഗ്ലീഷ് പ്രസംഗത്തിലെ ചില വരികള്‍ പരിചയസമ്പന്നയായ ഒരു പരിഭാഷകയെ പോലെയാണ് യാതൊരു സങ്കോചമോ ഭയമോ ഇല്ലാതെയാണ് സഫ കൈകാര്യം ചെയ്തത് . പ്രസംഗത്തിലുടനീളം സയന്‍സിനെക്കുറിച്ചു പരാമർശിച്ച രാഹുല്‍ ,…

Read More