എയര്‍ബാഗ് തകരാര്‍! ഹോണ്ട ബിഎംഡബ്ല്യു മിറ്റ്സുബിഷി ബ്രാന്‍ഡുകള്‍ തിരിച്ചു വിളിക്കുന്നു

ന്യൂയോര്‍ക്ക്: വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്നു നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവൺമെന്‍റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഡി, ബിഎംഡബ്ല്യു, ഹോണ്ട, മിറ്റ്സുബിഷി, ടൊയോട്ട എന്നീ അഞ്ച് വാഹന നിര്‍മാതാക്കളുടെ ചില പഴയ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ‘ടകാറ്റ’ കോര്‍പ്പറേഷന്‍ നിര്‍മിച്ച എയര്‍ബാഗുകളിലെ തകരാറുകളാണ് തിരിച്ചുവിളിക്കാന്‍ കാരണം. അമേരിക്കന്‍ ഐക്യ നാടുകളിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ (എന്‍എച്ച്ടിഎസ്എ) റിപ്പോര്‍ട്ടനുസരിച്ച്, ഏകദേശം 1.4 ദശലക്ഷം വാഹനങ്ങള്‍ക്ക് തകരാറുണ്ടാകാം, പക്ഷേ ഏജന്‍സിയുടെ കണക്കനുസരിച്ച് അവയില്‍ 1 ശതമാനത്തോളം വാഹനങ്ങളില്‍ യഥാര്‍ഥ തകരാര്‍ ഉണ്ടെന്നു പറയുന്നു. എയര്‍ബാഗുകളില്‍ നോണ്‍ അസൈഡ് ഡ്രൈവര്‍ ഇന്‍ഫ്ലേറ്ററുകള്‍ (NADI) അടങ്ങിയിട്ടുണ്ടെന്ന് എന്‍എച്ച്ടിഎസില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഈ തകരാര്‍ എയര്‍ബാഗിന്‍റെ ഇന്‍ഫ്ലേറ്റര്‍ വിന്യസിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കുകയോ അല്ലെങ്കില്‍ അണ്ടര്‍ഫ്ലേറ്റ് ചെയ്യുകയോ ചെയ്യും. ഇതു ഗുരുതരമായ പരിക്കിനും…

Read More

അറ്റ്‌ലാന്‍റിക് സമുദ്രത്തിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന അതിമനോഹര സൗധം! മാർത്താസ് വൈൻയാർഡ് സ്വന്തമാക്കി ബറാക് ഒബാമ

മാസ്സച്യുസെറ്റ്സ്: അറ്റ്‌ലാന്‍റിക് സമുദ്രത്തിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന അതിമനോഹര സൗധം ഇനി ബറാക് ഒബാമക്ക് സ്വന്തം. 11.75 മില്യൺ ഡോളറിനാണ് അമേരിക്കൻ മുൻ പ്രസിഡന്‍റുകൂടിയായ ബറാക് ഒബാമ ഇതു സ്വന്തമാക്കിയത്. ഡിസംബർ 3 ന് മാസ്സച്യുസെറ്റ്സ് ലാന്‍റ് റിക്കാർഡിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഡ്ഗർടൗൺ ടർക്കിലാന്‍റ് കോവ് റോഡിലാണ് ഈ സൗധം സ്ഥിതി ചെയ്യുന്നത്. 22 മില്യൺ ഡോളർ വില മതിക്കുന്ന സൗഥത്തിന് അടുത്തയിടെ 14.85 മില്യൺ ഡോളറാണ് വിലയിട്ടിരുന്നത്. മാത്ത് വൈൻയാഡ് ടൈംസ് ആൻഡ് മാർത്താസ് വൈൻയാർഡ് ഗസറ്റിലാണ് വസ്തുവിനെകുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷം തോറും നിരവധി ദിനങ്ങൾ കുടുംബാംഗങ്ങൾ ഒത്തു ഒബാമ ഈ സ്ഥലത്തു ചെലവഴിച്ചിരുന്നു. ഏഴു ബഡ്റൂം എട്ടര ബാത്ത്റൂം, ഔട്ട് ഡോർ സ്റ്റോൺ ഫയർ പ്ലേസ്, മാസീവ് കിച്ചൻ എല്ലാം ഉൾപ്പെടുന്ന ഈ സൗധം 7000 സ്ക്വയർ ഫീറ്റിൽ 29 ഏക്കറിലാണ് സ്ഥിതി…

Read More

അമ്യൂസ്മെന്‍റ് പാർക്കിലെ യന്ത്രം തകരാറിലായി; സഞ്ചാരികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് ചെയ്യുന്ന ഉപകരണത്തിൽ നിന്നും സഞ്ചാരികൾ താഴെ വീഴുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തായ്‌ലൻഡിലെ ലോപ്ബുരി എന്ന സ്ഥലത്താണ് സംഭവം. അന്തരീക്ഷത്തിൽ ഉയർന്ന് നിൽക്കുന്ന യന്ത്രം പെട്ടന്ന് പ്രവർത്തനരഹിതമാകുകയും അതിൽ ഇരുന്ന സഞ്ചാരികളിൽ അഞ്ച് പേർ നിലത്തേക്ക് തെറിച്ചു വീഴുന്നതുമാണ് വീഡിയോയിലുള്ളത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ⚠️Video: Revelers escaped serious injuries when they were thrown from a fairground ride on to the floor after the safety bars came loose at a carnival in Thailand pic.twitter.com/i1bq738Amh — CGTN (@CGTNOfficial) December 2, 2019

Read More

ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റിൽ 100 കിലോ മാലിന്യം

ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 100 കിലോയിൽ അധികം മാലിന്യം. സ്കോട്ട്ലൻഡിലെ ഹാരിസ് ദ്വീപിലെ കടൽത്തീരത്താണ് കഴിഞ്ഞ ദിവസം 20 ടണ്‍ ഭാരമുള്ള തിമിംഗലത്തിന്‍റെ ശവശരീരം അടിഞ്ഞത്. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. ബാഗുകൾ, പ്ലാസ്റ്റിക് കപ്പുകൾ, മീൻ പിടിക്കൂവാൻ ഉപയോഗിക്കുന്ന വലകൾ, കയർ തുടങ്ങി നിരവധി പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളാണ് തിമിംഗലത്തിന്‍റെ വയറിനുള്ളിൽ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്ക് വസ്തുക്കൾ ആമാശയത്തിനുള്ളിൽ നിറഞ്ഞതോടെ ദഹനപ്രക്രീയ നടക്കാതെ വരികയും തിമിംഗലത്തിന് സഞ്ചരിക്കുവാൻ സാധിക്കാതെ വരികയുമായിരുന്നു. ഇതോടെ തിമിംഗലം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

നീണ്ട 26 വർഷം! ഒരു ദിവസം പോലും അവധിയെടുക്കാത്ത അധ്യാപികയ്ക്ക് ആദരം

ഇരുപത്തിയാറ് വർഷത്തിനുള്ളിൽ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്കൂളിൽ അധ്യാപനവൃത്തിയിൽ ഏർപ്പെട്ട 84 കാരിയായ അധ്യാപിക ഷാരോൺ ബ്രാഡ്‌ലിയെ ഗാർലന്‍റ് ഐഎസ്ഡി ആദരിച്ചു. പതിവുപോലെ ഡിസംബർ 2 നു സ്കൂളിലെത്തിയ ഷാരന് അധ്യാപകരും വിദ്യാർഥികളും അപ്രതീക്ഷിത സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചത്. നാമാൻ എച്ച്എസ് (NAAMAN H.S) ഫോറസ്റ്റ് ഹൈസ്കൂളിലെ ഹെൽത്ത് സയൻസ് അധ്യാപികയാണ് ഷാരൺ. വിദ്യാർഥികളെ സംബന്ധിച്ചു ഷാരൺ എന്നും ഒരു മാതൃകാ അധ്യാപികയാണ്. പാരമെഡിക്, ഫ്ലൈറ്റ് നഴ്സ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷാരൺ 26 വർഷം മുമ്പാണ് ഐഎസ്ഡിയിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. ഡാളസിൽ ജോൺ എഫ് കെന്നഡി വെടിയേറ്റു ഗുരുതരാവസ്ഥയിൽ പാർക്ക് ലാന്‍റ് ആശുപത്രിയിൽ എത്തിയപ്പോൾ ഷാരൺ അന്ന് എമർജൻസി റൂമിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ് മരിച്ചിട്ടും കഴിഞ്ഞ ഒക്ടോബറിലെ ചുഴലിക്കാറ്റിൽ വീടിനു നാശം സംഭവിച്ചു അവിടെ നിന്നും മാറി താമസിക്കേണ്ടി വന്നിട്ടും ഒരൊറ്റ അവധിപോലും…

Read More

പാക്കിസ്ഥാൻ സൗന്ദര്യറാണി സനിബ് നവീദ് ന്യുയോർക്കിൽ അപകടത്തിൽ മരിച്ചു

ദുബായ്: പാക്കിസ്ഥാനി സൗന്ദര്യറാണി സനിബ് നവീദ് വാഹനാപകടത്തിൽ മരിച്ചു. ന്യുയോർക്കിലെ മെരിലാൻഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് സനിബ് (32) കൊല്ലപ്പെട്ടത്. 2012-ൽ മിസ് പാക്കിസ്ഥാൻ വേൾഡായി തെരഞ്ഞെടുക്കപ്പെട്ട സനിബ് സഞ്ചരിച്ചിരുന്ന വാഹനം ഞായറാഴ്ച രാത്രി പതിനൊന്നരയോടെ, നടപ്പാതയിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഉടൻതന്നെ ഇവരെ വാഹനത്തിൽനിന്നു പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സനിബാണ് വാഹനം ഓടിച്ചിരുന്നത്. ഇവർ മദ്യപിച്ചിരുന്നില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ലോസ് ആഞ്ചൽസിലെ പെമോണ സ്വദേശിയെ വിവാഹം ചെയ്ത സനിബ്, 2012-ൽ ലാഹോർ സിറ്റിയെ പ്രതിനിധീകരിച്ചാണ് മിസ് പാക്കിസ്ഥാൻ വേൾസ് സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതും വിജയിച്ചതും. ഫിലിപ്പൈൻസിൽ നടന്ന മിസ് എർത്ത് സൗന്ദര്യമത്സരത്തിലും സനിബ് പങ്കെടുത്തിരുന്നു.

Read More

കൈയിൽ കിട്ടുന്നതെന്തും എടുത്തു ബാലൻസ് ചെയ്തുകളയും; ഈ ബാലൻസിംഗ് മാൻ ആള് പുപ്പുലിയാണ്..!

മനുഷ്യർക്കാണെങ്കിലും മൃഗങ്ങൾക്കാണെങ്കിലും ബാലൻസ് ആവശ്യമാണ്. തടിപ്പാലത്തിലൂടെ ബാലൻസ് ചെയ്ത് നടന്നു പോയ അനുഭവം പഴയ തലമുറയ്ക്കുണ്ടാവും. സൈക്കിളും സ്കൂട്ടറും ബാലൻസ് ചെയ്ത് ഓടിക്കുന്നത് പുതിയ തലമുറയ്ക്കും പരിചിതമാണ്. എന്നാൽ പലസ്തീൻ സ്വദേശിയായ മുഹമ്മദ് അൽ ഷെൻബരി ബാലൻസിംഗിൽ പുലിയാണ്, വെറും പുലിയല്ല പുപ്പുലിയെന്ന് വിശേഷിപ്പിക്കാം മുഹമ്മദിനെ. ഒരു കാലിൽ കസേര നിർത്തുക, ഒരു കന്പിയുടെ മുകളിൽ നിർത്തിയിരിക്കുന്ന ഗ്യാസ് സിലിണ്ടറിന്‍റെ മുകളിൽ മറ്റൊരു സിലിണ്ടർ വയ്ക്കുക, കുപ്പിയുടെ മുകളിൽ ടെലിവിഷൻ ബാലൻസ് ചെയ്തു നിർത്തുക തുടങ്ങിയവയാണ് മുഹമ്മദിന്‍റെ വിനോദം. ഒരു വർഷം മുന്പാണ് മുഹമ്മദ് ബാലൻസിംഗ് പരിപാടി തുടങ്ങിയത്. യൂട്യൂബിൽ ഒരു കൊറിയൻ ആർട്ടിസ്റ്റിന്‍റെ പ്രകടനം കണ്ടിട്ടാണ് മുഹമ്മദ് ഈ രംഗത്ത് എത്തിയത്. ദിവസങ്ങളോളും പരിശീലിച്ച ശേഷമാണ് ബാലൻസിംഗ് സ്വായത്തമാക്കിയത്. ഇപ്പോൾ മിനിറ്റുകൾകൊണ്ട് ഏതൊരു സാധനവും ബാലൻസ് ചെയ്യാൻ മുഹമ്മദിനാവും. ആർട്സ് ഓഫ് ബാലൻസിംഗിനെക്കുറിച്ചുള്ള ഏതെങ്കിലും റിയാലിറ്റി…

Read More

ദൈവത്തിന്റെ കരങ്ങള്‍! മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ രണ്ട് വയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ

കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപെടുത്തി. ദാമൻ ആൻഡ് ഡിയുവിലാണ് സംഭവം. കുട്ടി കെട്ടിടത്തിന്‍റെ മുകളിൽ നിന്നും താഴേക്ക് വീഴുവാൻ തുടങ്ങിയത് കണ്ട നാട്ടുകാർ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി കൃത്യം ഇവരുടെ കൈകളിലേക്കാണ് പതിച്ചത്. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമയോചിതമായ ഇടപെടീലിലൂടെ ഒരു ജീവൻ രക്ഷിച്ച പ്രദേശവാസികൾക്ക് അഭിനന്ദനവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. #WATCH Daman and Diu: A 2-year-old boy who fell from 3rd floor of a building was saved by locals, yesterday, in Daman. No injuries were reported. pic.twitter.com/bGKyVgNhyM — ANI (@ANI) December 3, 2019

Read More

വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്ന് കടുവ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വിനോദസഞ്ചാരികളുടെ വാഹനത്തെ കടുവ പിന്തുടരുന്നതിന്‍റെ ഭീതിജനകമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. രാജസ്ഥാനിലെ രണ്‍തബോർ ദേശിയ പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. വൈൽഡ് ലൈഫ് സഫാരിയുടെ ഭാഗമായി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നവരെയാണ് കടുവ പിന്തുടർന്നത്. കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുവാൻ ഡ്രൈവർ അതിവേഗത്തിൽ വാഹനം മുന്നിലേക്കും പിറകിലേക്കും ഓടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. #WATCH Rajasthan: Tiger chases a tourist vehicle in Ranthambore National Park in Sawai Madhopur. (1 December 2019) pic.twitter.com/CqsyyPfYn2 — ANI (@ANI) December 2, 2019

Read More

രാവിലെ ഒരു ഗ്ലാസ് ചായ നിർബന്ധം; സോഷ്യൽമീഡിയയിൽ വൈറലാകുന്ന കുതിര ഇതാ

രാവിലെ ഉറക്കത്തിൽ നിന്നും എണീക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് ചായ ഭൂരിഭാഗമാളുകളുകൾക്കും നിർബന്ധമാണ്. എന്നാൽ ഈ ശീലം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കുമുണ്ടെന്നുള്ളതിന്‍റെ തെളിവാണ് യുകെയിൽ നിന്നും ലഭിക്കുന്നത്. മേഴ്സിസൈഡ് പോലീസിലുള്ള ഒരു പോലീസ് കുതിരയ്ക്കാണ് രാവിലെ ഒരു ഗ്ലാസ് ചായ നിർബന്ധമായും വേണ്ടത്. ജേക്ക് എന്നാണ് ഈ കുതിരയുടെ പേര്. 20 വയസുള്ള ഈ കുതിര കഴിഞ്ഞ 15 വർഷങ്ങളായി പോലീസിന്‍റെ ഭാഗമാണ്. രാവിലെ ഒരു ഗ്ലാസ് ചായ കിട്ടിയില്ലെങ്കിൽ പിന്നെ ജേക്ക് ഒരു ജോലിയും ചെയ്യില്ല. അതുകൊണ്ട് രാവിലെ ആരെങ്കിലും ഒരു ഗ്ലാസ് ചായ ജേക്കിന് നൽകും. ജേക്ക് ചായ കുടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മറ്റ് കുതിരകളിൽ നിന്നും വ്യത്യസ്തമായി അസാധാരണ സ്വഭാവമുള്ള ജേക്കിനെ തേടി അഭിനന്ദന പ്രവാഹമാണ്. We have a new episode of #wintermorningwakeups featuring Jake. Jake…

Read More