നവംബർ 3 ഞായർ മുതൽ സമയം ഒരു മണിക്കൂർ പുറകോട്ട്; കാരണം…

ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബർ 3 ഞായർ പുലർച്ചെ രണ്ടിന് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവയ്ക്കും. 2019 മാർച്ച് 10 ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ മുൻപോട്ടു തിരിച്ചു വച്ചിരുന്നത്. ഫാൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും, വിന്‍റർ സീസണിന്‍റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും, തിരിച്ചുവയ്ക്കുന്ന സമയം മാറ്റം ആദ്യമായി നിലവിൽ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ്, വിന്‍റർ, സീസണുകളിൽ പകലിന്‍റെ ദൈർഘ്യം വർധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും, ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയിൽ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയിൽ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത് സ്പ്രിംഗ് ഫോർവേർഡ്, ഫാൾ ബാക്ക് വേർഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുർട്ടൊറിക്കൊ, വെർജിൻ ഐലന്‍റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം ബാധകമല്ല. റിപ്പോർട്ട്: പി.പി.…

Read More

ട്രെയിൻ പാഞ്ഞടുക്കുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് വീണ് യുവതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ട്രെയിൻ പാഞ്ഞടുക്കുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് വീണ യുവതി തലനാരിഴയ്ക്ക് രക്ഷപെട്ടു. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന ഇവർ കൈയിലിരുന്ന മൊബൈൽ ഫോണിൽ തിരക്കിലായിരുന്നു. വലത് വശത്തു നിന്നും ട്രെയിൻ പാഞ്ഞു വരുമ്പോൾ എണീറ്റ് മുന്നിലേക്ക് നടന്ന ഇവർ പ്ലാറ്റ്ഫോമിൽ നിന്നും റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിൻ ഇവരുടെ സമീപം വരുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്. എന്നാൽ ഇവർ എങ്ങനെയാണ് രക്ഷപെട്ടതെന്ന് വ്യക്തമല്ല. ഇവർക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരെക്കുറിച്ചുള്ള ഒരു വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല. ⚠ Por tu seguridad, levanta la vista del móvil cuando vayas caminando por el andén.#ViajaSeguro #ViajaEnMetro pic.twitter.com/0XeQHPLbHa — Metro de Madrid (@metro_madrid) October 24, 2019

Read More

ഡ്രൈവർ ഫോണ്‍ വിളിയിൽ മുഴുകി; നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് അപകടം

ഫോണ്‍ വിളിച്ച് ഡ്രൈവർ ഓടിച്ച വാഹനം നിയന്ത്രണം നഷ്ടമായി അപകടമുണ്ടാക്കുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അബുദാബിയിലാണ് സംഭവം. ലൈനിൽ നിന്നും മാറി റോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിൽ ഇടിച്ച കാർ നിയന്ത്രണം നഷ്ടമായി റോഡിന് കുറുകെ മുന്നോട്ട് പോയി ഇടിച്ചു നിൽക്കുകയായിരുന്നു. വാഹനത്തിന് വേഗത കുറവായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ അബുദാബി പോലീസാണ് പുറത്തുവിട്ടത്. شاهد .. خطورة استخدام الهاتف النقال أثناء القيادة#شرطة_أبوظبي#أخبار_شرطة_أبوظبي#لكم_التعليق@AbudhabiMCC @AbuDhabiDoT https://t.co/PG47r0za7a pic.twitter.com/AMqaSPmTFe — شرطة أبوظبي (@ADPoliceHQ) October 31, 2019

Read More

ഭാര്യയുടെ പല്ലിന് വൃത്തിയില്ല; യുവതിയെ മൊഴിചൊല്ലി ഭർത്താവ്

പല്ലിന് വൃത്തിയില്ലെന്ന കാരണത്താൽ യുവതിയ മൊഴിചൊല്ലിയ ഭർത്താവിനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. എന്നാൽ സ്ത്രീധന തർക്കത്തെ തുടർന്നാണ് ഭർത്താവ് മൊഴിചൊല്ലിയതെന്നാണ് യുവതിയുടെ വാദം. റുക്സാന ബീഗം എന്നാണ് യുവതിയുടെ പേര്. സ്ത്രീധനത്തെ ചൊല്ലി ഭർത്താവ് മുസ്തഫയും അദ്ദേഹത്തിന്‍റെ ബന്ധുക്കളും തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് റുക്സാന പറയുന്നത്. 2019 ജൂണിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് സ്ത്രീധനമായി വൻ തുകയാണ് മുസ്തഫയുടെ കുടുംബം ആവശ്യപ്പെട്ടത്. റുക്സാനയുടെ മാതാപിതാക്കൾ അതെല്ലാം നൽകിയിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം മുസ്തഫയും കുടുംബാംഗങ്ങളും കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും തന്‍റെ സഹോദരന്‍റെ ബൈക്കുവരെ മുസ്തഫ സ്വന്തമാക്കിയെന്നും റുക്സാന പറയുന്നു. നിരന്തരമായ പീഡനങ്ങൾക്കൊടുവിൽ എന്‍റെ പല്ല് മോശമാണെന്നും അതുകൊണ്ട് തന്‍റെ കൂടെ ജീവിക്കുവാൻ സാധ്യമല്ലെന്നും പറയുകയും വീടിനുള്ളിൽ തന്നെ 15 ദിവസം പൂട്ടിയിടുകയും ചെയ്തുവെന്ന് റുക്സാന പറഞ്ഞു. ആരോഗ്യ സ്ഥിതി വളരെ…

Read More

ഭീമൻ ഗർത്തത്തിൽ പതിച്ച് ബസ്; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റോഡിൽ പ്രത്യക്ഷപ്പെട്ട ഭീമൻ ഗർത്തത്തിൽ പതിച്ച് ബസ്. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം. ബസിന്‍റെ മുക്കാൽ ഭാഗവും ഗർത്തത്തിനുള്ളിൽ വീണിരുന്നു. 56കാരിയായ ഒരു സ്ത്രീ മാത്രമേ ബസിനുള്ളിൽ യാത്രക്കാരിയായി ഉണ്ടായിരുന്നുള്ളു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപെട്ടത്. നിസാര പരിക്കുകളോടെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്‍റെ ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More

ഒമ്പതുകാരിയെ പിടികൂടിയ മുതലയെ തിരിച്ച് ആക്രമിച്ച് കൂട്ടുകാരി; ഒടുവിൽ…

മരണത്തെ മുന്നിൽ നിന്നും സുഹൃത്തിനെ രക്ഷിക്കുവാൻ മുതലയെ ആക്രമിച്ച് കൊച്ചുകുട്ടി. സിംബാവയിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം നീന്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഒമ്പത് വയസുകാരിയായ ലതോയയെ മുതല ആക്രമിച്ചത്. ലതോയയുടെ കരച്ചിൽ കേട്ട് ഇവിടെയെത്തിയ കൂട്ടുകാരി റബേക്ക എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി. ഈ സമയം കുട്ടിയുടെ കൈയിലും കാലിലും പിടികൂടിയ മുതല കുട്ടിയെ വലിച്ചിഴച്ചു കൊണ്ട് പോകുകയായിരുന്നു. രണ്ടാമതൊന്ന് ചിന്തിക്കുവാൻ തയാറാകാതിരുന്ന റബേക്ക മുതലയെ ആക്രമിക്കുവാൻ ആരംഭിച്ചു. കുട്ടിയുടെ മേലുള്ള പിടിവിടുന്നതു വരെ മുതലയുടെ കണ്ണിലാണ് റബേക്ക ആക്രമിച്ചത്. വേദന സഹിക്കവയ്യാതെ മുതല ലതോയയിൻ മേലുള്ള പിടിവിട്ടു. ഈ സമയം റബേക്ക കൂട്ടുകാരിയുമായി സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റബേക്കയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

Read More

പെണ്ണഴകിന്‍റെ പൊതുമാനദണ്ഡങ്ങൾ തിരുത്തിക്കുറിച്ചു! ലണ്ടൻ മോഡലിംഗിൽ ഉയരങ്ങൾ കീഴടക്കി സഞ്ജുന

ലണ്ടൻ : മോഡലിംഗിലും ഫാഷൻ ഡിസൈനിംഗിലും നിലവിലുള്ള മുൻധാരണകളെല്ലാം കാറ്റിൽപറത്തി ലണ്ടനിൽ മോഡലിംഗ്‌ രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തരപ്രശസ്‌തിയുടെ നിറവിലാണ് മലയാളിയായ സഞ്ജുന. മനോഹരമായ ശരീരരൂപഘടനയും നിറപ്പൊലിമയുമുള്ള യുവസുന്ദരികൾക്കു മാത്രമേ മികച്ച മോഡലുകളാവാൻ സാധിക്കൂ എന്ന പൊതുധാരണയെ തകിടം മറിച്ചുകൊണ്ടായിരുന്നു അണിയാരത്തുകാരി സഞ്ജുന മഡോണക്കെണ്ടിയുടെ അവിശ്വനീയമായ ഈ മുന്നേറ്റം. ഉടലഴകിനൊത്ത വെളുത്തനിറം ,തൊലിമിനുപ്പ് ,ഉയരം ,തൂക്കം ,വണ്ണം ,ഒപ്പം കണ്ണഴക് ,മുടി ,നടത്തം ഇതിനെല്ലാം പുറമെ നല്ല കാമറ സെൻസ് തുടങ്ങി മോഡലിംഗ് രംഗത്ത് നിലനിന്നുവരുന്ന പെണ്ണഴകിന്‍റെ പൊതുമാനദണ്ഡങ്ങൾ തിരുത്തിക്കുറിച്ചും മറികടന്നും ലണ്ടനിലെ മോഡലിംഗ് പ്രഫഷണൽ രംഗത്ത് പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുകയാണ് സഞ്ജുന എന്ന ഗ്രാമീണസുന്ദരി. ഫാഷനെക്കുറിച്ചുള്ള വ്യക്തമായ ധാരണകളോ അവഗാഹമോ, സിനിമാ പശ്ചാത്തലമോ ഒന്നുംതന്നെ മുൻപരിചയമുള്ളതായി സഞ്ജുനക്ക് അവകാശപ്പെടാനില്ല. പ്രശസ്ഥ ബ്രിട്ടീഷ് ഡിസൈനർ ചാർലീസ് ഫ്രെഡറിക് വർത്ത് അരനൂറ്റാണ്ടിന് മുമ്പ് അദ്ദേഹത്തിന്‍റെ ഭാര്യ മേരി അഗസ്റ്റിൻ വെർനറ്റ്…

Read More

ശരീരത്തിൽ തറച്ച വെടിയുണ്ടകളുമായി യുവാവ് രണ്ടു മൈൽ നടന്ന് ആശുപത്രിയിൽ

ഫിലഡൽ‌‌ഫിയ: മാരക പ്രഹരശേഷിയുള്ള ഓട്ടോമാറ്റിക് റൈഫിളിൽ നിന്നും പാഞ്ഞുവന്ന 16 വെടിയുണ്ടകൾ ശരീരത്തിൽ തറച്ചിട്ടും നിലത്തുവീണ യുവാവ് അവിടെ നിന്നും എഴുന്നേറ്റ് രണ്ടു മൈൽ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ സംഭവം വൈദ്യശാസ്ത്രത്തേയും ഡോക്ടർമാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഫില‍ഡൽഫിയ കെൻസിംഗ്ടൺ പരിസരത്തു വച്ചായിരുന്നു ഇരുപത്തേഴുകാരന് വെടിയേറ്റത്. ഇടത്തെ ഇ‌ടുപ്പെല്ല്, നെ‍ഞ്ച്, ഷോൾഡർ, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് വെ‌ടിയുണ്ടകള്‍ തറച്ചതെന്ന് ഫിലഡൽഫിയ പോലീസ് വ്യക്തമാക്കി. ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കഴിയുന്ന യുവാവ് ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.സംഭവം നടന്ന സ്ഥലത്തു നിന്നും 23 ഷെല്ലുകൾ ലഭിച്ചതായും വെടിവച്ചുവെന്നു സംശയിക്കുന്ന വ്യക്തി അവിടെ നിന്നും കാറിൽ കയറി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. സമീപ പ്രദേശങ്ങളിലുള്ള കാമറകൾ പോലീസ് പരിശോധിച്ചുവരുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

സമുദ്രപോരിൽ മുങ്ങിയ ജാപ്പനീസ് കപ്പലുകളെ 77 വർഷത്തിനു ശേഷം കണ്ടെത്തി

രണ്ടാംലോകമഹായുദ്ധത്തിൽ യുഎസുമായുള്ള “ബാറ്റിൽ ഓഫ് മിഡ്‌വേ’ സമുദ്രപോരിൽ മുങ്ങിയ രണ്ട് ജാപ്പനീസ് വിമാനവാഹിനിയുദ്ധക്കപ്പലുകളുടെ അവശിഷ്ടം ഗവേഷകർ കണ്ടെത്തി. നോർത്ത് പസഫിക് സമുദ്രത്തിൽ 18,000 അടി താഴ്ചയിൽ പെട്രെൽ എന്ന കപ്പൽ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് 77 വർഷം പഴക്കമേറിയ കപ്പലുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചത്. കാഗ എന്ന കപ്പൽ കഴിഞ്ഞയാഴ്ചയും അകാഗി എന്ന മറ്റൊരു കപ്പൽ ഞായറാഴ്ചയും കണ്ടെത്തി. 1942ൽ മിഡ്‌വേ അറ്റോൾവടക്കൻ ശാന്തസമുദ്രത്തിലെ മിഡ്‌വേ അറ്റോൾ ദ്വീപുകൾ പിടിച്ചെടുക്കാൻ പുറപ്പെട്ട ഏഴുകപ്പലുകളാണ് യാത്രമധ്യേ മുങ്ങിതാണത്. ലോകത്തെ ഏറ്റവുംവലിയ സംരക്ഷിത സമുദ്രമേഖലയായ പപാഹാനോമൊക്വാകീ മറൈൻ നാഷണൽ സ്മാരകമേഖലയിൽ നിന്നാണ് ഇവയിൽ രണ്ടു കപ്പലുകൾ കണ്ടെത്തിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മനുഷ്യസ്നേഹിയുമായ പോൾ ജി. അലന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 1942ൽ ജൂൺ നാലിനാണ് നാലു ദിവസം നീണ്ടു നിന്ന ‘ബാറ്റിൽ ഓഫ് മിഡ്‌വേ’ ആരംഭിക്കുന്നത്. ജപ്പാൻ പേൾ…

Read More

ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് വിപണിയിൽ

ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ് വിപണിയിലെത്തി. പ്രമുഖ കമ്പനിയായ ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ ഫാബെല്ലെ എക്സ്ക്വിസിറ്റ് നിർമിക്കുന്ന ഈ ചോക്ലേറ്റിന് ഒരു കിലോയ്ക്ക് വില 4.3 ലക്ഷം രൂപയാണ്. ഏറ്റവും വിലയേറിയ ചോക്ലേറ്റ് എന്ന നിലയിൽ ഈ ചോക്ലേറ്റ് ഇതിനോടകം തന്നെ ഗിന്നസ് റിക്കാർഡിൽ ഇടം നേടിയിട്ടുണ്ട്. ഓർഡർ അനുസരിച്ച് ബുധനാഴ്ച മുതലാണ് ഈ ചോക്ലേറ്റ് ലഭിക്കുക. കൈകൊണ്ട് തടിയിൽ നിർമിച്ച പെട്ടിക്കുള്ളിലാണ് ചോക്ലേറ്റ് ലഭിക്കുക. ഈ ബോക്സിനുള്ളിൽ കരങ്ങൾക്കൊണ്ട് നിർമിച്ച 15 ചോക്ലേറ്റുകളാണുള്ളത്. 15 ഗ്രാമാണ് ഓരോ ചോക്ലേറ്റ് കക്ഷണങ്ങളുടെയും ഭാരം. ലോകത്തിലെ അതിമികച്ച കൊക്കോയം മറ്റും ചേർത്ത് നിർമിക്കുന്ന ഈ ചോക്ലേറ്റിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടാക്കുവാനാണ് ഐടിസിയുടെ ശ്രമം.

Read More