സ്വന്തം അപ്പാർട്ട്മെന്‍റിലെ മുറി മാറി കയറി യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി; പോലീസുകാരിക്ക് 10 വർഷം തടവ്

ഡാളസ്: സ്വന്തം അപ്പാർട്ട്മെന്‍റാണെന്ന് തെറ്റിദ്ധരിച്ചു മറ്റൊരു മുറിയിൽ കയറി അവിടെ ഉണ്ടായിരുന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ വനിത വമലീസ് ഓഫിസർക്ക് 10 വർഷം തടവ്. ഡ്യൂട്ടി കഴിഞ്ഞു അപ്പാർട്ട്മെന്‍റിലെത്തിയ പോലീസ് ഓഫീസർ സ്വന്തം മുറിയാണെന്നു തെറ്റിദ്ധരിച്ചു മറ്റൊരു മുറിയിൽ കയറി അവിടെ താമസിച്ചിരുന്ന ബേത്തം ജോണ്‍(26) എന്ന യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ആംബർ ഗൈഗർ എന്ന പോലീസ് ഓഫീസർക്ക് പത്തു വർഷത്തെ തടവ് കോടതി വിധിച്ചു. സംഭവത്തെ തുടർന്ന് ഇവരെ പൊലീസ് സേനയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. തന്‍റെ അപ്പാർട്ട്മെന്‍റിൽ ആരോ അതിക്രമിച്ചു കയറിയെന്നായിരുന്നു ഇവർ കരുതിയത്. ഉടനെ സർവീസ് റിവോൾവർ ഉപയോഗിച്ചു അവിടെയുണ്ടായിരുന്ന യുവാവിനു നേരെ നിറയൊഴിക്കുകയായിരുന്നു. 2018 സെപ്റ്റംബറിൽ ഡാളസിലെ സൗത്ത് സൈഡ് അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം. മരിച്ച ബോത്തം ജോണ്‍ അക്കൗണ്ടന്‍റായി ഡാളസിൽ ജോലി ചെയ്തുവരികയായിരുന്നു. ബോത്തമിനെകുറിച്ചു കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നല്ല അഭിപ്രായായിരുന്നു.…

Read More

ഒരു കൈയിൽ കുഞ്ഞും മറു കൈയിൽ കഞ്ചാവുമായി ഫേസ്ബുക്കിൽ; മാതാവ് അറസ്റ്റിൽ

ടെന്നിസി: എന്തു ചിത്രവും വിഡിയോയും ഫേസ്ബുക്കിൽ ഇട്ടുകളയാം എന്നു ചിന്തിക്കുന്നവർക്ക് മുന്നറിയിപ്പ്.. ? ടെന്നിസിയിൽ നിന്നുള്ള ഒരു മാതാവാണ് ചൈൽഡ് അബ്യൂസിനു പോലീസ് പിടിയിലായത്. ഒരു കൈയിൽ കുട്ടിയെ ഉയർത്തി പിടിച്ചു മറുകൈ കൊണ്ട് കഞ്ചാവ് ഉപയോഗിക്കുന്ന തൽസമയ വിഡിയോയാണ് ഇവർ ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ പെട്ടെന്നു വൈറലായി. ഉടൻ നിരവധി പേർ പോലീസിൽ ഫോണ്‍ ചെയ്തു മാതാവിനെതിരെ ചൈൽഡ് അബ്യൂസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്നു സംഭവം അന്വേഷിക്കുന്നതിനു ചാറ്റിനോഗ പോലീസ് ടൈബ്രഷ സെക്സറ്റൻ താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽ എത്തി. ആൽക്കഹോളിന്‍റെ ശക്തമായ ഗന്ധവും ഒഴിഞ്ഞ നിരവധി മദ്യ കുപ്പികളുമാണ് പോലീസ് വീട്ടിൽ കണ്ടത്. പോലീസിന് ലഭിച്ച റിപ്പോർട്ട് ശരിയല്ലെന്നും തന്നെ അറസ്റ്റു ചെയ്യാൻ സാധ്യമല്ലെന്നും സെക്സറ്റൻ പോലീസിനോട് മാതാവ് പറഞ്ഞു. അറസ്റ്റിനെ ചെറുക്കുന്നതിനും ഇവർ ശ്രമിച്ചു. ഇതേ തുടർന്ന് ഇവർക്കെതിരെ ചൈൽഡ് അബ്യൂസിനും…

Read More

വൈദ്യുത മതിൽ, പാന്പ്, ചീങ്കണ്ണി, കാലിനു വെടി… കുടിയേറ്റക്കാരെ തടയാൻ ട്രംപ്

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ തടയാൻ യുഎസ്-മെക്സിക്കോ അതിർത്തിയിൽ വൈദ്യുത മതിലും പാന്പും ചീങ്കണ്ണിയുമുള്ള കിടങ്ങുകളും നിർമിക്കണമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസ് ഉപദേഷ്ടാക്കളുമായി ട്രംപ് പങ്കുവച്ച ആശയം ന്യൂയോർക്ക് ടൈംസാണു വെളിപ്പെടുത്തിയത്. കുടിയേറ്റക്കാരെ തടയാൻ അതിർത്തിയിൽ വൈദ്യുതീകരിച്ച മതിൽ തീർക്കണം. ഇതിൽ ശരീരം കീറിമുറിയുന്ന തരത്തിൽ കൂർത്തവസ്തുക്കൾ പതിക്കണം. അങ്ങനെ ചെയ്താൽ അതു മനുഷ്യ മാംസത്തിൽ തുളഞ്ഞുകയറും. ദക്ഷിണാതിർത്തിയിൽ കിടങ്ങുനിർമിച്ച് അതിൽ വെള്ളംനിറച്ചു പാന്പിനെയും ചീങ്കണ്ണികളെയും വളർത്തണം. കുടിയേറ്റക്കാരെ ശ്രദ്ധയിൽപെട്ടാൽ അവരുടെ കാലിനു വെടിവയ്ക്കാനും ട്രംപ് പറഞ്ഞതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. മെക്സിക്കോയുമായുള്ള 2000 മൈൽ അതിർത്തി ഒറ്റ ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നു ട്രംപ് വാശിപിടിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഒക്ടോബർ എട്ടിനു പുറത്തിറങ്ങുന്ന “ബോർഡർ വാർസ്: ഇൻസൈഡ് ട്രംപ്സ് അസോൾട്ട് ഓണ്‍ ഇമിഗ്രേഷൻ’ എന്ന പുസ്തകത്തിലെ ഭാഗങ്ങളാണു ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. മാർച്ചിൽ വൈറ്റ് ഹൗസിൽ ട്രംപ്…

Read More

100 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പം; ബെയ്ജിംഗിൽ പുതിയ വിമാനത്താവളം

ബെയ്ജിംഗിൽ പുതിയതായി നിർമിച്ച ഡാക്സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് നിർവഹിച്ചു. നക്ഷത്രമത്സ്യത്തിന്‍റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണ്. ആദ്യവിമാനം പുറപ്പെടാൻ 30 മിനിട്ടു വൈകിയത് ഉദ്ഘാടത്തിന്‍റെ നിറം കെടുത്തി. കമ്യൂണിസ്റ്റ് ഭരണം ആരംഭിച്ചതിന്‍റെ എഴുപതാം വാർഷികത്തിനു മുന്നോടിയായിട്ടാണ് പുതിയ വിമാനത്താവളം തുറന്നത്. ബെയ്ജിംഗിലെ കാപിറ്റൽ ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കു വർധിച്ച സാഹചര്യത്തിലാണ് പുതിയത് പണികഴിപ്പിച്ചത്. ഡാക്സിംഗ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ 2040 വരെ കാത്തിരിക്കണം. അപ്പോഴേക്കും വർഷം 100 മില്യൻ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കും. ഏഴു ലക്ഷം ചതുരശ്ര മീറ്ററാണു (173 ഏക്കർ) വിസ്തീർണം. 100 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലുപ്പം വരുമിത്. 1750 കോടി ഡോളർ നിർമാണച്ചെലവു വന്ന വിമാനത്താവളത്തിന്‍റെ രൂപകല്പന നിർവഹിച്ചത് ഇറാക്കിൽ ജനിച്ച സഹാ ഹദീദ് എന്ന വനിതാ ആർക്കിടെക്ടാണ്.…

Read More

ഇവിടെ താമസിക്കണമെങ്കിൽ ധൈര്യം മാത്രം പോര….

അമേരിക്കയിലെ മൻഹാട്ടനിലുള്ള സെൻട്രൽ ടവറിൽ താമസിക്കണമെങ്കിൽ ധൈര്യം മാത്രം പോരാ കീശയിൽ നല്ല കനവും വേണം. ലോകത്തെ ഏറ്റവും വലിയ റസിഡൻഷ്യൽ കെട്ടിടമാണ് സെൻട്രൽ പാർക്ക്. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ പാർക്കായ സെൻട്രൽ പാർക്കിനെ അനുസ്മരിപ്പിക്കുന്ന സെൻട്രൽ പാർക്ക് ടവർ എന്നാണ് പുതിയ ടവറിന് നൽകിയിരിക്കുന്ന പേര്. പ്രമുഖ റിയൽ എസ്റ്റേറ്റ് കന്പനി എക്സ്ടെലാണ് ടവർ നിർമാണത്തിന് പിന്നിൽ. 1,550 അടിയാണ് കെട്ടിടത്തിന്‍റെ ഉയരം. 112 നിലകളിലായി 179 ഫ്ളാറ്റുകളാണുള്ളത്. താമസിക്കാനുള്ള ഒരു കെട്ടിടത്തിന് ഇത്രയും വലിയ ഉയരം പുതിയ ചരിത്രമാണ്.വെസ്റ്റ് 57 സ്ട്രീറ്റിനും കൊളംബസ് സർക്കിളിനും അടുത്താണ് ഈ ടവർ സ്ഥിതി ചെയ്യുന്നത്. 6000 സ്ക്വർ ഫീറ്റ് എയർറൈറ്റ്സും എക്സ്ടെൽ സ്വന്തമാക്കിയിട്ടുണ്ട്. 21,000 കോടി രൂപ മുടക്കിയാണ് ടവർ പൂർത്തീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 447 കോടി രൂപയാണ് ടവറിന്‍റെ മുകൾ നിലയിലുള്ള അഞ്ച് ബെഡ് റൂമുകളുള്ള ഫ്ളാറ്റിന്‍റെ…

Read More

ജനിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയണം; ഹിപ്പോയ്ക്ക് തണ്ണിമത്തൻ എറിഞ്ഞ് നൽകി ദമ്പതികൾ; കാരണം…

ജനിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഹിപ്പപ്പൊട്ടാമസിന് തണ്ണിമത്തൻ എറിഞ്ഞ് നൽകിയ ദമ്പതികൾക്ക് രൂക്ഷവിമർശനം. ദമ്പതികളായ ജൊനാഥനും ബ്രിഡ്ഗേറ്റ് ജോസഫുമാണ് തങ്ങൾക്ക് ജനിക്കുവാൻ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഹിപ്പപ്പൊട്ടാമസിന്‍റെ വായിലേക്ക് തണ്ണിമത്തൻ എറിഞ്ഞ് നൽകിയത്. അന്ധവിശ്വാസത്തിന്‍റെ ഭാഗമായാണ് അവർ ഈ പ്രവർത്തി ചെയ്തത്. തണ്ണിമത്തനിൽ കടിക്കുമ്പോൾ ഹിപ്പപ്പൊട്ടാമസിന്‍റെ വായയിൽ നിന്നും നീല നിറം വന്നാൽ ജനിക്കുന്ന കുട്ടി ആണായിരിക്കുമെന്നാണ് വിശ്വാസം. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറിയതിനെ തുടർന്ന് ദമ്പതികൾക്കെതിരെ രൂക്ഷവിമർശനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. I did it. I found the worst gender reveal. pic.twitter.com/37b5GkrTbN — Ana Bretón (@missbreton) September 21, 2019

Read More

പട്ടാപ്പകല്‍ യുവതിയുടെ ഫോൺ പിടിച്ചുപറിച്ചു മോഷ്ടാക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡൽഹിയിൽ പട്ടാപ്പകൽ യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചു. സൗത്ത്-ഈസ്റ്റ് ഡൽഹിയിലെ ഒക്‌ലയിൽ തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ജെകെ 24*7 ന്യൂസ് മാധ്യമപ്രവർത്തക രാധികയുടെ ഫോണാണ് നഷ്ടപ്പെട്ടത്. ഒക്‌ലയിലെ ഡബ്ല്യു ബ്ലോക്കിൽ വച്ചായിരുന്നു ഫോൺ പിടിച്ചുപറി നടന്നത്. ഗോവിന്ദ്പുരി സ്വദേശിയായ യുവതി വീട്ടിലേക്ക് പോകുമ്പോൾ പിന്നാലെ ബൈക്കിലെത്തിയ സംഘം ഫോൺ കവരുകയായിരുന്നു. യുവതി ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. #WATCH Delhi: Two bike-borne snatchers snatch mobile phone of a woman journalist in Okhla area. (Source: CCTV footage) (23.09.2019) pic.twitter.com/TC8PAtC7kt — ANI (@ANI) September 26, 2019

Read More

പദ്ധതി പാളി! എടിഎം മെഷിൻ പിഴുതെടുത്ത് മോഷ്ടാക്കൾ

എടിഎമ്മിലെ പണം അപഹരിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് എടിഎം മെഷീൻ പൂർണമായി പിഴുതെടുത്ത് മോഷ്ടാക്കൾ. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. മെഷീൻ തകർത്ത് പണം കവരാനായിരുന്നു കവർച്ചാ സംഘത്തിന്‍റെ പദ്ധതി. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കാറിന് പിന്നിലും എടിഎം മെഷീനിലും സ്റ്റീൽ ചെയിനുകൾ ഘടിപ്പിച്ച് കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. എടിഎം മെഷീൻ ഇങ്ങനെ പിഴുതെടുത്താണ് കവർച്ചാ സംഘം ഇവിടെ നിന്നും മടങ്ങിയത്. എടിഎമ്മിനുള്ളിൽ 30 ലക്ഷം രൂപയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ശുദ്ധവായു ലഭിക്കാൻ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറന്നു; യുവതി അറസ്റ്റിൽ

ശുദ്ധവായു ലഭിക്കുവാൻ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറന്ന യുവതി അറസ്റ്റിൽ. ചൈനയിലെ വൂഹാനിൽ നിന്നും ലാസോയിലേക്കുള്ള യാത്രക്കിടെയാണ് യുവതിയുടെ സാഹസം. വാതിൽ തുറക്കരുതെന്ന് വിമാനജീവനക്കാരും സഹയാത്രികരും നിരവധി പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും ഇവർ കേൾക്കുവാൻ കൂട്ടാക്കിയില്ല. തുടർന്ന് വിമാനജീവനക്കാർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് യാത്ര തുടർന്നത്. ഇവരുടെ സാഹസത്തെ തുടർന്ന് ഒരു മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.

Read More

കാത്തിരുന്നത് 90 ദിനങ്ങൾ; വജ്രമോതിരത്തിനുള്ളിൽ കാരറ്റ് വളർത്തി വിവാഹാഭ്യർഥന

വിവാഹാഭ്യർഥന മനോഹരമാകുവാൻ കമിതാക്കൾ പലമാർഗവും സ്വീകരിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറെ കൈയടി നേടുന്നത്. കനേഡിയൻ സ്വദേശിയായ ജോണ്‍ നെവലാണ് അത്തരമൊരു പ്രവൃത്തിയിലൂടെ മാധ്യമങ്ങളിൽ ഇടം നേടുന്നത്. കാരണം മോതിരത്തിനുള്ളിൽ കാരറ്റ് ചെടി വളർത്തിയാണ് അദ്ദേഹം തന്‍റെ പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർഥന ചെയ്തത്. ജോണ്‍ നെവലും കാമുകി ഡാനിയേൽ ഡീജെ സ്ക്വയേഴ്സും ആറ് വർഷങ്ങളായി ഒന്നിച്ചാണ് താമസം ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. എന്നെങ്കിലുമൊരിക്കൽ വിവാഹം ചെയ്യുമെന്ന് അറിയാമായിരുന്നുവെങ്കിലും ഇരുവരും അതിന് തിടുക്കം കൂട്ടിയിരുന്നില്ല. നാളുകൾക്ക് ശേഷം ഡാനിയേലിനോട് വിവാഹാഭ്യർഥന നടത്തുവാൻ തീരുമാനിച്ച ജോണ്‍ വ്യത്യസ്തമായ രീതിയിലൂടെയാകണം അതെന്ന് തീരുമാനിച്ചുറപ്പിച്ചു. അതിനു വേണ്ടിയുള്ള ആലോചനയ്ക്കിടെയാണ് വർഷങ്ങൾക്ക് മുമ്പ് കാണാതായ വജ്രമോതിരം കാരറ്റ് തോട്ടത്തിൽ നിന്നും കണ്ടെത്തിയ ഒരു യുവതിയുടെ വാർത്ത ജോണിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു കർഷകനായ ജോണിന് വിവാഹാഭ്യർഥന പ്രകൃതിയുമായി ചേർന്ന് നിൽക്കുന്നതായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ വാർത്ത…

Read More