“എന്‍റെ അമ്മയെ ഓർത്ത് ഞാനെന്നും കരയും’; ബംഗ്ലാദേശ് ഫോട്ടോഗ്രാഫറുടെ കരളുലയ്ക്കുന്ന അനുഭവ കുറിപ്പ്

അമ്മയുടെ സ്നേഹവും സാമിപ്യവും അനുഭവിക്കേണ്ട പ്രായത്തിൽ അനാഥത്വത്തിന്‍റെയും പട്ടിണിയുടെയും ഇടയിലേക്ക് എറിയപ്പെടുന്ന നിരവധി ബാല്യങ്ങളുണ്ട്. അങ്ങനെയൊരു കുട്ടിയിലാണ് സോഷ്യൽമീഡിയയുടെ കണ്ണ് ഉടക്കുന്നത്. ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജി.എം.ബി. ആകാശ് എന്നയാളാണ് വളരെ ചെറുപ്രായത്തിൽ തന്നെ അനാഥനായ “മാസും’ എന്ന കുട്ടിയെ ഫേസ്ബുക്ക് പേജിൽ കൂടി നവാധ്യമങ്ങളിൽ പരിചയപ്പെടുത്തുന്നത്. വിശപ്പ് എന്ന ഭീകര വികാരത്തോടൊപ്പം ഒറ്റപ്പെടുകയും ചെയ്ത മാസും എന്ന കുട്ടിയുടെ കഥ കണ്ണീരോടെയല്ലാതെ ആർക്കും വായിക്കാനാകില്ല. മാസുമിന്‍റെ കഥയിങ്ങനെ വിശന്ന വയറുമായി എന്‍റെ നിൽപ്പ് കാണുന്പോൾ അമ്മ എന്നും ആവശ്യപ്പെടും ഭക്ഷണത്തിനായി യാചിച്ച് ആരുടെയെങ്കിലുമൊക്കെ വാതിലിൽ ചെന്ന് മുട്ടാൻ. നാല് വർഷങ്ങൾക്ക് മുമ്പാണ് അച്ഛൻ ഞങ്ങളെ വിട്ടു പോയത്. അമ്മ ഒരു അസുഖക്കാരിയായതിനാൽ ജോലിയ്ക്ക് പോകാനൊന്നും കഴിയില്ല. ദിവസവും കഠിന വേദന സഹിക്കാനാവാതെ രണ്ടു കൈ കൊണ്ടും വയർ അമർത്തിപ്പിടിക്കുന്ന എന്‍റെ അമ്മയുടെ വേദന നിറഞ്ഞ മുഖം കാണാറുണ്ട്.…

Read More

മകൾക്ക് പോളിയോ വാക്സിൻ നൽകാൻ വിസമ്മതിച്ചു; പാക് നടൻ ഫവാദ് ഖാനെതിരെ കേസ്

ലാഹോർ: മകൾക്ക് പോളിയോ വാക്സിൻ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ നടൻ ഫവാദ് ഖാനെതിരെ കേസ്. ഫവാദിന്‍റെ ഭാര്യയാണ് മകൾക്ക് പോളിയോ വാക്സിൻ നൽകുന്നതിനെ എതിർത്തത്. പോളിയോ വാക്സിനേഷൻ ടീം പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. നടന്‍റെ ഫൈസൽ ടൗണിലെ വസതിയിൽ പോളിയോ വാക്സിൻ നൽകാൻ എത്തിയവർക്കു നേരെ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവ സമയത്ത് പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് ഫവാദ് ദുബായിൽ ആയിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ രണ്ടു വർഷം വരെ തടവ് ലഭിക്കാം.

Read More

ഐഎസ് യുവതിക്ക് യുഎസിൽ തിരികെ എത്തണം; കയറ്റിപ്പോകരുതെന്ന് ട്രംപിന്‍റെ ഉത്തരവ്

വാഷിംഗ്ടൺ: ഭീകരസംഘടനയായ ഐഎസിൽ ചേരാൻ സിറിയയിലേക്കുപോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുവതിയെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്ക് ട്രംപ് നിർദേശം നൽകി. അലബാമ സ്വദേശിയായ ഇരപത്തിനാലുകാരി ഹുഡ മുത്താനയ്ക്കു യുഎസ് പൗരത്വമില്ലെന്നും അതിനാൽ രാജ്യത്ത് അനുവദിക്കില്ലെന്നും പോംപിയോ പിന്നീട് അറിയിച്ചു. അലബാമയിൽ ജനിച്ചുവളർന്ന മുത്താന ഇരുപതാം വയസിലാണ് സിറയയിലേക്കുപോയത്. തുർക്കിയിലെ സർവകലാശാലയിൽ പരിപാടിയിൽ പങ്കെടുക്കാൻപോകുന്നെന്ന് വീട്ടിൽ അറിയിച്ചാണ് മുത്താന സിറയക്ക് വണ്ടികയറിയത്. ട്രംപ് ഭരണകൂടത്തിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് മുത്താനയുടെ കുടുംബത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. അമേരിക്കൻ പൗരൻമാരുടെ പൗരത്വം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുക‍യാണ്. മുത്താന യുഎസ് പൗരയാണ്. അവർക്ക് നിയമസാധുത‍യുള്ള യുഎസ് പാസ്പോർട്ട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഷമീമ ബീഗമെന്ന യുവതിയെ രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും ബ്രിട്ടൺ തടഞ്ഞിരുന്നു. പ്രസവത്തിനു ബ്രിട്ടണിൽ എത്തണമെന്ന്…

Read More

ഒമ്പത് മാസത്തെ അധ്വാനത്തിന്‍റെ ഫലം; മണ്ണിൽ വിരിഞ്ഞത് അത്ഭുത കാബേജ്

ഭീമൻ കാബേജ് വിളയിച്ച് നവമാധ്യമങ്ങളിൽ കൗതുകം സമ്മാനിച്ച് ദമ്പതികൾ. ഓസ്ട്രേലിയയിലെ ജാക്കീസ് മാർഷിലുള്ള ടാസ്മാനിയൻ താഴ്വരയിൽ താമസിക്കുന്ന റോസ്മേരി നോർവൂഡും ഭർത്താവ് സിയാൻ കാഡ്മാനുമാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കി സോഷ്യൽമീഡിയയുടെ കൈയടി നേടുന്നത്. പച്ചക്കറി കൃഷിക്ക് വലിയ പ്രാധാന്യം നൽകുന്ന ഈ ദമ്പതികൾ 2018 ഏപ്രിലിലാണ് തങ്ങളുടെ കൃഷിയിടത്തിൽ നിരവധി കാബേജ് തൈകൾ നട്ടത്. മികച്ച രീതിയിൽ തന്നെ ഇവർ കാബേജുകളെ പരിപാലിച്ചു വളർത്തി. നാളുകൾക്കു ശേഷം ഫലം കൊയ്യുകയും ചെയ്തു. എന്നാൽ കൃഷി ചെയ്ത സ്ഥലത്ത് ഒരു കാബേജു മാത്രം ഇവർ എടുത്തില്ല. കുറെ നാളുകൾക്കുടി ഇതിനെ പരിപാലിക്കാമെന്ന് തീരുമാനിച്ച ഇരുവരും നെറ്റ് ഉപയോഗിച്ചാണ് പ്രാണികളിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും ഈ കാബേജിനെ സംരക്ഷിച്ചത്. ഏകദേശം ഒമ്പത് മാസങ്ങൾക്കു ശേഷം അടുത്തിടെയാണ് ഇവർ കാബേജ് പറിച്ചത്. അപ്പോഴേക്കും ഈ കാബേജ് ഒരു വലിയ മനുഷ്യന്‍റെ…

Read More

ഇന്‍റർനെറ്റിൽ തരംഗമായി വെള്ള അണ്ണാൻ

എപ്പോഴും ചലിച്ചും ചിലച്ചുമിരിക്കുന്ന അണ്ണാൻമാരെ കാണാൻ പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. ദേഹത്തെ രോമത്തിന് ചാര നിറവും സ്വർണ നിറവുമുള്ള മുതുകിലൂടെ കറുത്ത വരയുള്ള അണ്ണാൻമാരെയാണ് സാധാരണയായി കാണാറ്. എന്നാൽ ലിങ്കണ്‍ഷെയറിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഒരു അണ്ണാൻ ഇന്‍റർനെറ്റിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള രോമങ്ങളോടുകൂടിയുള്ള ഈ അണ്ണാന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സ്റ്റീഫൻ പ്ലാന്‍റ് എന്ന അമച്വർ ഫോട്ടോഗ്രാഫറാണ് വെളുത്ത അണ്ണാന്‍റെ ചിത്രങ്ങൾ തന്‍റെ കാമറയിൽ പകർത്തിയത്. ലിങ്കണ്‍ഷെയറിലുള്ള കനാലിന്‍റെ തീരത്ത് നീലപ്പൊന്മാന്‍റെ ചിത്രമെടുക്കാൻ പോയപ്പോഴാണ് സ്റ്റീഫന് ഈ അപൂർവ ചിത്രം കിട്ടിയത്. ഇംഗ്ലണ്ടിലാകെ 50 വെളുത്ത അണ്ണാൻമാരുണ്ടെന്നാണ് കണക്ക്. ശരീരത്തിനും രോമങ്ങൾക്കും നിറങ്ങൾ നൽകുന്ന മെലാനിൻ എന്ന വസ്തുവിന്‍റെ അഭാവമാണ് ഈ അണ്ണാൻമാർക്ക് വെളുത്ത നിറം നൽകുന്നത്.

Read More

ഫോട്ടോഷൂട്ടിനിടെ മോഡലിനെ പന്നികൾ ആക്രമിച്ചു

ഫോട്ടോഷൂട്ടിനിടെ മോഡലിനെ പന്നികൾ കൂട്ടമായി ആക്രമിച്ചു. വെനസ്വലയിലെ ഫിറ്റ്നസ് മോഡലായ മിഷേൽ ലെവിനാണ് ബഹ്മാസിലെ ദ്വീപിൽ ബിക്കിനി അണിഞ്ഞ് പന്നികൾക്കൊപ്പം നിന്നുള്ള ഫോട്ടോഷൂട്ടിനിടെ അക്രമണം നേരിടേണ്ടി വന്നത്. പെട്ടന്ന് പന്നികൾ മിഷേലിനെ ആക്രമിക്കുകയായിരുന്നു. നടന്നു പോകുകയായിരുന്ന ഇവരുടെ പിന്നാലെ വന്നാണ് പന്നികൾ ആക്രമിച്ചത്. ഇവർക്ക് പരിക്കുമേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ മിഷേൽ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.   View this post on Instagram   🐷🤨🤷🏼‍♀️😂 A post shared by Michelle Lewin (@michelle_lewin) on Feb 11, 2019 at 12:50pm PST

Read More

സ്കൂളിൽ വച്ച് പഴ്സ് മറന്നു; തിരികെ ലഭിച്ചത് 64 വർഷങ്ങൾക്കു ശേഷം

പതിറ്റാണ്ടുകൾക്കു മുമ്പ് നഷ്ടപ്പെട്ട പഴ്സ് 82കാരിയായ ഉടമയ്ക്ക് തിരികെ ലഭിച്ചു. മർത്ത എവറെറ്റ് എന്നു പേരുള്ള വൃദ്ധയ്ക്കാണ് വർഷങ്ങൾക്കു മുമ്പ് 1955ൽ വിദ്യാർഥിയായിരുന്നപ്പോൾ നഷ്ടമായ പഴ്സ് തിരികെ ലഭിച്ചത്. അറുപത്തി നാല് വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ ഇന്ത്യാനയിലുള്ള ജെഫെർസ്ഓണ്‍ വില്ല ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് മർത്തയ്ക്ക് പേഴ്സ് നഷ്ടമായത്. ഇത് കണ്ടെത്താൻ മർത്ത ഏറെ തെരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് അവർ തന്‍റെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞ് അടുത്തിടെ സ്കൂളിലെ പഴയ കെട്ടിടത്തിൽ അറ്റകൂറ്റപ്പണി നടത്തുന്നതിനിടെയാണ് ഈ പഴ്സ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിലെ സയൻസ് ക്ലാസ് റൂമിലായിരുന്നു ഈ പഴ്സ് കിടന്നിരുന്നത്. തുടർന്ന് മർത്തയെ കണ്ടെത്തി പഴ്സ് തിരികെ നൽകണമെന്ന് തീരുമാനിച്ചുറപ്പിച്ച സ്കൂൾ അധികൃതർ അതിനായി സ്വീകരിച്ചത് സോഷ്യൽമീഡിയയുടെ സഹായമായിരുന്നു. സ്കൂൾ അധികൃതരുടെ കുറിപ്പ് സോഷ്യൽമീഡിയയിൽ കണ്ട മർത്തയുടെ ഒരു ബന്ധു ഇവരുമായി ബന്ധപ്പെടുകയും പിന്നീട്…

Read More

ഒരു നൂറ്റാണ്ടിനു ശേഷം ആഫ്രിക്കയിൽ കരിമ്പുലിയുടെ സാന്നിധ്യം

ഒരു നൂറ്റാണ്ടിനു ശേഷം ആഫ്രിക്കൻ വനത്തിൽ കരിമ്പുലിയുടെ സാന്നിധ്യം. 1909നു ശേഷം ഇവിടെ കരിമ്പുലിയെ കണ്ടിട്ടില്ല. വന്യജീവി ഫോട്ടോഗ്രാഫറും ജൈവശാസ്ത്രഞ്ജനുമായ വിൽ ബുറാർദ് ലൂകസ്‌, കെനിയയിലെ ലൈകിപിയ വൈൽഡർനസ് ക്യാംപിൽ സ്ഥാപിച്ച കാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്. ലൈകിപിയ വൈൽഡർനസ് ക്യാംപിൽ വിഹരിക്കുന്ന മൃഗങ്ങളുടെ ചിത്രം പകർത്താൻ വിൽ നിരവധി കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്. ഏഷ്യൻ രാജ്യങ്ങളിലാണ് കരിമ്പുലികളെ സാധാരണയായി കാണപ്പെടുന്നത്. കെനിയയിൽ കാണപ്പെട്ട കരിമ്പുലിയുടെ ചിത്രങ്ങൾ ആഫ്രിക്കൻ ജേണൽ ഓഫ് ഇക്കോളജിയിലാണ് വിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരിമ്പുലിയും പുള്ളിപ്പുലിയും ഒരേ ഇനമാണ്. കരിമ്പുലിയുടെ ശരീരത്തിലും പുള്ളികൾ കാണാൻ കഴിയും. കരിമ്പിലിയിൽ നിന്നും പുള്ളിപ്പുലിയിൽ നിന്നും കരിമ്പുലികൾ ജനിക്കും.

Read More

മെസി അറിയുന്നോ ആ കുരുന്നിനായി ബുള്ളറ്റുകൾ ഒരുങ്ങുന്നത്; മുർത്താസയ്ക്കു താലിബാന്‍റെ വധഭീഷണി

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മെസിയുടെ കുട്ടി ആരാധകന് താലിബാന്‍റെ വധ ഭീഷണി. എഴുവയസുകാരനായ മുർത്താസ അഹമ്മദിയാണ് മെസിയുടെ ആരാധകനായതിന്‍റെ പേരിൽ ജീവന് ഭീഷണി നേരിടുന്നത്. 2016ൽ, അർജന്‍റീന ദേശീയ ടീമിലെ മെസിയുടെ പത്താം നമ്പർ ജഴ്സി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് മുർതാസയുടെ ജീവിതം മാറ്റിമറിച്ചത്. ജഴ്സിയുടെ മാതൃകയിൽ പ്ലാസ്റ്റിക്ക് കാരിബാഗ് ഉപയോഗിച്ച് നിർമിച്ച കളിക്കുപ്പായമായിരുന്നു മുർതാസ ധരിച്ചത്. ഈ ഫോട്ടോ വൈറലായതോടെ മുർതാസ താരമായി. മെസി ഇത് ശ്രദ്ധിക്കുകയും തന്‍റെ കൈ ഒപ്പ് ചാർത്തിയ കുപ്പായം മുർതാസയ്ക്കു അയച്ചു നൽകുകയും ചെയ്തു. ഇതോടെയാണ് മുർതാസയ്ക്കും കുടുംബത്തിനും വധഭീഷണി എത്തിതുടങ്ങിയത്. ഒടുവിൽ കുടുംബം നാടുവിടാൻ നിർബന്ധിതരാകുകയും ചെയ്തു. താലിബാനെ കൂടാതെ മറ്റ് ചില തീവ്രവാദി സംഘടനകളും മുർത്താസയെ ലക്ഷ്യം വച്ചിരുന്നു. മെസി മുർത്താസയ്ക്ക് വലിയ തുക നൽകിയിരിക്കുമെന്ന സംശയമാണ് ഇവരുടെ ഇടയിൽ വളർന്നു വന്നത്. കുട്ടിയുടെ ജീവന് ഭീഷണിയായതിനെ തുടർന്ന്…

Read More

പാണ്ടകൾ വിഹരിക്കുന്ന കൂട്ടിൽ വീണ എട്ടു വയസുകാരിക്ക് രണ്ടാം ജന്മം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മൃഗശാലയിൽ പാണ്ടകൾ വിഹരിക്കുന്ന കൂടിനുള്ളിൽ അബദ്ധത്തിൽ വീണ എട്ടു വയസുകാരിയെ സാഹസികമായി രക്ഷപെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ചൈനയിലാണ് സംഭവം. മൂന്നു പാണ്ടകളാണ് ഈ കുടിനുള്ളിലുണ്ടായിരുന്നത്. കൂടിനു സമീപത്തെ സുരക്ഷാ വേലിക്ക് സമീപമുണ്ടായിരുന്നവർ ഒരു കമ്പ് ഉപയോഗിച്ച് കുട്ടിയെ രക്ഷപെടുത്തുവാൻ ശ്രമിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ പാണ്ടകൾ എല്ലാം കുട്ടിയുടെ സമീപത്തേക്കു നടന്നെത്തിയതോടെ ഭയന്നു പോയ കുട്ടിയെ സുരക്ഷാ ജീവനക്കാരിലൊരാൾ സാഹസികമായി കൈയിൽ പിടിച്ച് മുകളിലേക്ക് വലിച്ച് ഉയർത്തി രക്ഷിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More