കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകന് നാട്ടുകാരുടെ വക മഞ്ഞ്‌ പ്രയോഗം

കാലാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകനെ മഞ്ഞ് വാരിയെറിഞ്ഞ് പ്രദേശവാസികള്‍. ഇറാഖിലെ കുര്‍ദ്ദിസ്ഥാനിലാണ് ഏറെ വ്യത്യസ്തമായ സംഭവം. കാലാവസ്ഥയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹത്തിന് നേര്‍ക്ക് ആദ്യം ഒരാളാണ് മഞ്ഞ് വാരിയെറിഞ്ഞത്. തുടര്‍ന്ന് സമീപം നിന്നവരെല്ലാം മഞ്ഞ് എറിയാന്‍ തുടങ്ങി. ഇത് പ്രതിരോധിച്ചുകൊണ്ട് ഇദ്ദേഹം റിപ്പോര്‍ട്ടിംഗ് തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Read More

മോഷ്ടാവിനെ പിടികൂടാന്‍ യുവാവിന്‍റെ ട്രോളി വിദ്യ; വീഡിയോ വൈറല്‍

ഓടി രക്ഷപെടാന്‍ ശ്രമിച്ച മോഷ്ടാവിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ച് യുവാവ്. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. നഗരത്തിലെ ഒരു കടയില്‍ മോഷണം നടത്താന്‍ രണ്ട് പേര്‍ ശ്രമിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ എത്തിയത്. പോലീസിനെ കണ്ട ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. സംഭവം കണ്ട സമീപമുണ്ടായിരുന്ന ഒരു യുവാവ് തന്‍റെ കൈയിലുണ്ടായിരുന്ന ഷോപ്പിംഗ് ട്രോളി മോഷ്ടാവിന് നേരെ തള്ളി നീക്കി. ഇതില്‍ തട്ടി നിലത്ത് വീണ മോഷ്ടാവിനെ പോലീസ് പിടികൂടുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടയിരുന്നയാള്‍ രക്ഷപെട്ടു. പീച്ച്ട്രീ സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സമയോചിതമായ ഇടപെടിലൂടെ മോഷ്ടാവിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ച ഇദ്ദേഹത്തെ തേടി അഭിനന്ദന പ്രവാഹമാണ്. Deepika.com shall remain free o

Read More

ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമം; മരണത്തെ നേരില്‍ കണ്ട യുവതിക്ക് തുണയായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ബോഗിക്കുമിടയില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ചു. ഭൂവനേശ്വര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടീലിലാണ് ഇവരുടെ ജീവന്‍ തിരികെ കിട്ടിയത്. പുരി സാബല്‍പൂര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സമീപമുണ്ടായിരുന്ന യാത്രികരും ഇദ്ദേഹത്തെ സഹായിക്കാന്‍ എത്തി. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. ഇദ്ദേഹത്തെ തേടി അഭിനന്ദനപ്രവാഹമാണ്.

Read More

ഇത് അവിഹിത ബന്ധമാണോ? ദാമ്പത്യജീവിതത്തില്‍ മൊബൈല്‍ഫോണ്‍ വില്ലനാകുമ്പോള്‍

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പലപ്പോഴും ദാമ്പത്യജീവിതത്തില്‍ വില്ലനാകാറുണ്ട്. ഭാര്യയുടെയോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെയോ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഇത്തരം വെര്‍ച്വല്‍ സൗഹൃദങ്ങളുടെ പേരില്‍ വിവാഹമോചനത്തില്‍ അഭയം തേടുന്ന ദമ്പതികളുടെ എണ്ണവും കേരളത്തില്‍ വര്‍ധിക്കുകയാണ്. അനു ബിരുദാനന്തരബിരുദധാരിയാണ്. ഭര്‍ത്താവ് പ്ലസ്ടുവരെയേ പഠിച്ചിട്ടുള്ളുവെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഇവര്‍ക്ക് എട്ടുവയസുള്ള ഒരു മകളുമുണ്ട്. വിവാഹസമയത്ത് അനുവിന് ജോലിയില്ലായിരുന്നു. എന്നാല്‍ പിന്നീട് അനുവിന് ഭര്‍ത്താവിന്‍േറതിനേക്കാള്‍ പ്രശസ്തിയുള്ള ഒരു ജോലി ലഭിച്ചു. സ്വന്തം കഴിവുകൊണ്ട് അവള്‍ ആ ജോലിയില്‍ തുടരെത്തുടരെ അംഗീകാരം നേടിത്തുടങ്ങി. ഈയിടെ അനുവിന്റെ പഴയ ഊര്‍ജസ്വലത നഷ്ടപ്പെടുകയും ഉറക്കമില്ലായ്മ വര്‍ധിക്കുകയും ചെയ്തു. അങ്ങനെയാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം അവര്‍ എന്റെയടുത്ത് സൈക്യാട്രി കണ്‍സള്‍ട്ടേഷനു വന്നത്. അവര്‍ ഏറെ നേരം തന്റെ സങ്കടങ്ങള്‍ എന്നോടു പറഞ്ഞു. കൗണ്‍സലിംഗില്‍ അവള്‍ക്ക് ഡിപ്രഷന്‍ ഉള്ളതായി കണ്ടെത്തി. വില്ലത്തിയായി ഭര്‍ത്താവിന്റെ മുന്‍സഹപ്രവര്‍ത്തക ഭര്‍ത്താവിനു വന്ന…

Read More

ഇത് പ്രകൃതിയുടെ പ്രതിഭാസം! ശക്തമായ കാറ്റില്‍ ആകാശത്തിലേക്കൊഴുകി വെള്ളച്ചാട്ടം

അതിശക്തമായ കാറ്റിന്‍റെ ശക്തിയില്‍ മലയില്‍ നിന്നും താഴേക്ക് ഒഴുകുന്ന വെള്ളം മുകളിലേക്ക് പറന്ന് പോകുന്ന അത്ഭുതപ്രതിഭാസത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സ്‌കോട്ട്‌ലാന്‍ഡിലെ ക്യാമ്പ്‌സി ഫെല്‍സിലുള്ള ജെന്നീസ് ലം വെള്ളചാട്ടമാണിത്. കിയാര കൊടുങ്കാറ്റിന്‍റെ ശക്തിയിലാണ് ഈ വെള്ളം മുകളിലേക്ക് പറന്ന് പോകുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.

Read More

പോള്‍ ഡാന്‍സിനിടെ പിടിവിട്ട് താഴേക്ക്; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്

പോള്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുമ്‌പോള്‍ 15 അടി ഉയരത്തില്‍ നിന്നും യുവതി താഴേക്ക് വീണു. ഡാളസിലെ എക്‌സ്ടിസി കബാറെറ്റിലാണ് സംഭവം. പിടിവിട്ട് നിലത്തേക്ക് വീണെങ്കിലും അതിന്‍റെ വേദനയൊന്നും പുറത്തു കാണിക്കാതെ ഇവര്‍ നൃത്തം തുടരുകയായിരുന്നു. എന്നാല്‍ വീഴ്ചയില്‍ ഇവരുടെ താടിയെല്ലിനും കണങ്കാലിനും പരിക്കേല്‍ക്കുകയും പല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.

Read More

അവന്‍ പോയോ? കണ്‍മുന്നില്‍ സിംഹം! ജീവനും കൊണ്ടോടി പുള്ളിപ്പുലി മരത്തില്‍ കയറി (വീഡിയോ)

സിംഹത്തിന്‍റെ പിടിയില്‍ നിന്നും പുള്ളിപ്പുലി അത്ഭുതകരമായി രക്ഷപെടുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. നമീബിയയിലെ എറ്റോഷ ദേശിയ പാര്‍ക്കിലാണ് സംഭവം. മൃഗങ്ങള്‍ വെള്ളം കുടിക്കുന്ന ജലാശയത്തിന് സമീപമാണ് പുള്ളിപ്പുലിയെ പിടികൂടാന്‍ സിംഹം വന്നത്. വെള്ളം കുടിച്ചതിന് ശേഷം മടങ്ങിയ പുലിയുടെ സമീപത്തേക്ക് സിംഹം വന്നു. പെട്ടന്ന് സിംഹത്തെ കണ്ട പുലി തിരിഞ്ഞോടി. പുള്ളിപ്പുലിയുടെ പിന്നാലെ സിംഹം ഓടിയെങ്കിലും പിടികൂടാനായില്ല. പിന്നീട് മരത്തിന് മുകളില്‍ കയറിയാണ് പുലി രക്ഷകണ്ടെത്തിയത്. ഫ്രഞ്ച് ബയോളജിസ്റ്റും സഫാലി ഗൈഡുമായ വലന്‍റെന്‍ ലാവിസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Read More

മനസിലെ മുറിപ്പാടുകള്‍ക്ക് ഒരു വര്‍ഷം! ഓര്‍മച്ചിത്രങ്ങള്‍ ഒളിമങ്ങാതെ കല്യോട്ട് ഗ്രാമം

ശ്രീജിത് കൃഷ്ണൻ കാസർഗോഡ്: ശരത് ലാലും കൃപേഷും കല്യോട്ടിന്‍റെ നീറുന്ന ഓര്‍മച്ചിത്രങ്ങളായി മാറിയിട്ട് ഫെബ്രുവരി 17ന് ഒരു വര്‍ഷം തികയുന്നു. കേരളത്തിന്‍റെ വടക്കേയറ്റത്ത് അതുവരെ അധികമൊന്നും അറിയപ്പെടാതെ കിടന്നിരുന്ന കല്യോട്ട് ഗ്രാമത്തില്‍ ആര്‍ക്കുംതന്നെ ഒരുപക്ഷേ ഇത്ര പെട്ടെന്ന് ഒരു വര്‍ഷം കടന്നുപോയെന്നു വിശ്വസിക്കാനാവില്ല. ഈ നാടിന്‍റെ ഓരോ സ്പന്ദനത്തിലും അത്രമേല്‍ നിറഞ്ഞുനില്ക്കുകയാണ് അവരിപ്പോഴും.സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘട്ടനങ്ങളുടെ പേരിലോ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരകളായോ കൊലചെയ്യപ്പെടുന്നത് കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ട ദുരന്തങ്ങളിലൊന്നാണ്. അങ്ങനെ അകാലത്തില്‍ പിടഞ്ഞുവീഴേണ്ടിവന്ന ഓരോരുത്തരും അതാത് നാടിന്‍റെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ തീരാത്ത മുറിപ്പാടുകളായി അവശേഷിക്കുന്നുമുണ്ട്. പക്ഷേ മുഴുവന്‍സമയ രാഷ്ട്രീയക്കാരൊന്നുമാകാതെ ചെറുപ്പത്തിന്‍റെ പ്രസരിപ്പോടെ തികച്ചും സാധാരണക്കാരായി ജീവിച്ച രണ്ടു യുവാക്കളുടെ ജീവന്‍ ചെറിയൊരു പ്രാദേശിക സംഘര്‍ഷത്തിന്‍റെ പേരില്‍ മാത്രം ബലികൊടുക്കേണ്ടിവന്നതാണ് കല്യോട്ടിനെ വ്യത്യസ്തമാക്കുന്ന സാഹചര്യം. ശരത് ലാലും കൃപേഷും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മാത്രമായിരുന്നില്ല…

Read More

ബേപ്പൂർ കടൽത്തീരത്തെ ആ ഇടതുകൈ! സമീപകാലത്ത് കേരളം കണ്ട ഏറ്റവും ഭയാനകമായ കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങള്‍…

2017 ജൂൺ 28. സ്ഥലം കോഴിക്കോട് ജില്ലയിലെ ചാലിയം-കൈതവളപ്പ് കടൽത്തീരം. നേരം പുലർന്നു വരുന്നതേയുള്ളൂ. കടൽ ലക്ഷ്യമാക്കി നീങ്ങുന്ന മത്സ്യത്തൊഴിലാളികളാണ് ആ കാഴ്ച കണ്ട്. കടൽത്തീരത്ത് ഒരു മനുഷ്യന്‍റെ കൈ കിടക്കുന്നു. കൈയുടെ ചില ഭാഗങ്ങൾ അഴുകി തുടങ്ങിയിരുന്നു. പ്രദേശവാസികൾ ബേപ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ബേപ്പൂർ പോലീസ് സ്ഥലത്തെത്തി. അത് ഒരു പുരുഷന്‍റെ ഇടതുകൈയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു കൈ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും അസ്വഭാവിക സംഭവത്തിന് ബേപ്പൂർ പോലീസ് കേസെടുത്തു. ഇടതു കൈ കണ്ടെത്തിയതിന്‍റെ നാലു ദിവസങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 2017 ജൂലൈ ഒന്നിന് ഇതേ ബീച്ചിൽ നിന്നും വലതു കൈ പ്രദേശവാസികൾ കണ്ടെത്തി. ബേപ്പൂർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് അസ്വഭാവികമായി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുന്നു. രണ്ട് കൈകൾ കണ്ടെത്തിയതിനെ തുടർന്ന് ബേപ്പൂർ പോലീസിന്‍റെ…

Read More

ഷമ്മി ഹീറോയാടാ ഹീറോ…! കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗ് പറഞ്ഞ് സഞ്ജുവിനൊപ്പം ഷമി

ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്‍റി-20യില്‍ ഇന്ത്യയുടെ വിജയത്തില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തിനൊപ്പം നിൽക്കുന്ന പേരാണ് ബോളർ മുഹമ്മദ് ഷമിയുടേത്. ഷമി എറിഞ്ഞ ന്യൂസിലൻഡ് ഇന്നിംഗ്സിലെ അവസാനത്തെ, ത്രസിപ്പിക്കുന്ന ഓവറും മത്സരത്തിന്‍റെ ഗതി നിർണയിച്ചു. എട്ടു രൺസ് മാത്രമാണ് ഷമിയുടെ അവസാന ഓവറിൽ കിവീകൾക്ക് നേടാനായത്. ഇതിന്, പിന്നാലെ ഷമിയുടെ രസകരമായ ഒരു വീഡിയോ പുറത്ത് വന്നു. വീഡിയോ പങ്കുവെച്ചിരിക്കുന്നതാകട്ടെ ടീമിലെ മലയാളി താരം സഞ്ജു. വി. സാംസണും‍. ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെ “കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ഷമിയെകൊണ്ട് സഞ്ജു പറയിപ്പിച്ചിരിക്കുന്നത്. ഒരു ഷോട്ട് അടിച്ച ശേഷം സിനിമയില്‍ പറയുന്നതുപോലെ ‘ഷമ്മി ഹീറോയാടാ ഹീറോ…!’ എന്നാണ് ഷമി വീഡിയോയില്‍ പറയുന്നത്. ശേഷം സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങൾ‌ക്കകം ആയിരകണക്കിന് ആരാധകരാണ് ഈ വീഡിയോ പങ്കുവച്ചത്.…

Read More