രാവിലെ എത്തി തീറ്റതേടും, വൈകിട്ട് എത്തി ഒരു കുളി, പിന്നെ കാട്ടിലേക്ക്! നെയ്യാർ ജലസംഭരണിയിൽ കാടു താണ്ടി എത്തുന്ന കാട്ടാനകൂട്ടം കൗതുകമാകുന്നു

കാട്ടാക്കട: കുളിക്കാനും കുടിക്കാനും ജലസംഭരണിയിൽ എത്തുന്ന കാട്ടാനകൂട്ടം കൗതുകമാകുന്നു. നെയ്യാർ ജലസംഭരണിയിലാണ് കാട്ടാനകൾ കൂട്ടമായെത്തുന്നത്. കാടു താണ്ടി രാവിലെ എത്തുന്ന കാട്ടാനകൾ വൈകും വരെ തീറ്റതേടും. പിന്നെ വൈകിട്ട് എത്തി ഒരു കുളി . പിന്നെ കാട്ടിലേക്ക്. കാട്ടിൽ നദികളിൽ വെള്ളമില്ല. അതിനാലാണ് അവ ഇവിടെ എത്തുന്നത്. വെള്ളം കുടിച്ചാൽ അടുത്ത ലക്ഷ്യം ആഹാരം തേടലാണ്. കഴിഞ്ഞ ദിവസം കൊമ്പൈക്കാണി, ഒരുവപ്പാറ എന്നിവിടങ്ങളിലാണ് കാട്ടാനകൾ തമ്പടിച്ചത്. ഉൾവനത്തിൽ നിന്നു പോലും കാട്ടാനകൾ സംഭരണീ തീരത്ത് എത്തുന്നതായും കഴിഞ്ഞ ഒരാഴ്ചയായി കൂട്ടമായി കുഞ്ഞുങ്ങളുമായി ആനകൾ എത്തുന്നതായും ആദിവാസികൾ പറയുന്നു. പുലർച്ചെയാണ് എത്തുന്നത്. കൂട്ടമായി എത്തുന്ന ഇവറ്റകൾ വൈകും വരെ ഡാം പരിസരത്ത് തന്നെ ചുറ്റി പറ്റി നിൽക്കും . ആനകളുടെ പ്രിയ ആഹാരമായ ഈറ്റക്കാടുകൾ ഇവിടെയാണ് ഉള്ളത്. മാത്രമല്ല ചക്കപഴവും ധാരാളം ഇവിടെ കിട്ടും. അതിനിടെ തമിഴ് നാട്ടിലെ…

Read More

മാനസിക പിരിമുറുക്കങ്ങളുണ്ടോ? വ്യക്തിജീവിതത്തില്‍ വിജയം കണ്ടെത്തണോ ? പ്രിയ ശിവദാസ് എന്ന കരുത്തുറ്റ ട്രെയിനറിനെ പരിചയപ്പെടാം…

നിത്യജീവിതത്തില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെ ചെറുക്കുവാനും വ്യക്തിജീവിതത്തില്‍ വിജയം കണ്ടെത്തുവാനും സഹായിക്കുകയാണ് മാഹി സ്വദേശിനിയായ പ്രിയ ശിവദാസ് എന്ന കരുത്തുറ്റ ട്രെയിനര്‍. ജീവിതത്തെ ലളിതവും ആസ്വാദ്യകരവുമാക്കാന്‍ പരിശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സാഹചര്യങ്ങളില്‍ അകപ്പെട്ട് മനസ് അസ്വസ്ഥമാകുകയും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങുകയും ചെയ്യും. മനസിനെ നിയന്ത്രിക്കുകയും പരിശീലിപ്പിക്കുകയും കഴിയുക ഇവിടെ അത്യാവശ്യമാണ്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെ ചെറുക്കുവാനും വ്യക്തിജീവിതത്തില്‍ വിജയം കണ്ടെത്തുവാനും സഹായിക്കുകയാണ് മാഹി സ്വദേശിനിയായ പ്രിയ ശിവദാസ് എന്ന കരുത്തുറ്റ ട്രെയിനര്‍. കോര്‍പ്പറേറ്റ് പരിശീലന രംഗത്ത് നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള പ്രിയ സംസ്ഥാനത്തെ മികവുറ്റ ട്രെയിനറില്‍മാരില്‍ ഒരാളാണ്. ട്രെയിനിംഗ് രംഗത്തേക്ക് ഒരു ബിസിനസ് ഫാമിലിയിലാണ് ഞാന്‍ ജനിച്ചത്. കുടുംബത്തിലുള്ള എല്ലാവരും എനിക്ക് പ്രചോദനമായിരുന്നു. ചെറുപ്പം മുതല്‍ അവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. ബിസിനസില്‍ സംഭവിക്കുന്ന അപ്‌സ് ആന്‍ഡ് ഡൗണ്‍സ്…

Read More

കളി ചിരിയുമായി റെയില്‍വേ ട്രാക്കിൽ; കുടുംബം മരണത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

റെയില്‍വേ ട്രാക്കില്‍ കയറി നിന്ന് ചിത്രമെടുക്കുകയായിരുന്ന കുടുംബം അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പെന്‍സില്‍വാനിയയിലെ ഫ്രാങ്ക്‌ളിന്‍ കൗണ്ടിയിലാണ് സംഭവം. ഒരു കുടുംബത്തിലെ ഏഴ് പേരാണ് റെയില്‍വേ ട്രാക്കില്‍ കൂടി ഓടിക്കളിക്കുകയും ചിത്രമെടുക്കുകയും ചെയ്തത്. പെട്ടന്ന് ട്രെയിന്‍ വരുന്നത് കണ്ട ഇവര്‍ ഭയചകിതരായി തലങ്ങും വിലങ്ങും ഓടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരുകുട്ടി ട്രാക്കില്‍ നിന്നും രക്ഷപെടാന്‍ പാടുപെട്ടപ്പോള്‍ മുതിര്‍ന്ന ഒരാളാണ് കുട്ടിയെ എടുത്തുകൊണ്ട് ഓടിയത്. തലനാരിഴയ്ക്കാണ് ഇവരെല്ലാം വലിയ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. ഇവിടെ സ്ഥാപിച്ച കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലാണ്. സംഭവത്തെ തുടര്‍ന്ന് ആരും ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read More

സ്‌നേഹം ഈ കൈക്കുമ്പിളിൽ! പ്രായം ചെന്നയാളെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

തെരുവ് നായയെ വെള്ളം കുടിക്കാന്‍ സഹായിക്കുന്ന പ്രായം ചെന്നയാളെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ. വളരെയധികം മനോഹരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എവിടെ നിന്നുമാണെന്ന് വ്യക്തമല്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പെപ്പില്‍ നിന്നും വെള്ളം കൈക്കുമ്പിളിലാക്കി നടന്ന് വന്നാണ് ഇദ്ദേഹം നായയ്ക്ക് നല്‍കിയത്. നായ അത് അനുസരണയോടെ നക്കി കുടിക്കുകയും ചെയ്തു. ഒന്നിലധികം പ്രാവശ്യം അദ്ദേഹം വെള്ളം നായയ്ക്ക് നല്‍കി. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കടൽ സസ്തനിയെ റോഡിലൂടെ വലിച്ചിഴച്ച് യുവാക്കളുടെ ക്രൂരത; വീഡിയോ

വംശനാശഭീഷണി നേരിടുന്ന കടല്‍ സസ്തനിയായ മാനറ്റിയെ റോഡിലൂടെ വലിച്ചിഴച്ച് ഒരു സംഘമാളുകളുടെ ക്രൂരത. നൈജീരിയയിലാണ് സംഭവം. മാനറ്റിയുടെ ശരീരത്തിലൂടെ കയര്‍ ഉപയോഗിച്ച് ബന്ധിച്ചതിന് ശേഷമാണ് വലിച്ചഴച്ചത്. മാനറ്റി ഇവരുടെ പിടിയില്‍ നിന്നും രക്ഷപെടുവാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ജീവിയാണ് മാനറ്റി. സമീപമുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി മാറിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുകയാണ്. നൈജീരിയയിലെ പരിസ്ഥിതി സഹമന്ത്രി ഷാരോണ്‍ ഇക്കസോര്‍ ഈ പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

Read More

സര്‍ക്കസ് പരിപാടിക്കിടെ പരിശീലകനെ ആക്രമിച്ച് കാട്ടുപൂച്ച; കാണികള്‍ പേടിച്ച് അലറി വിളിച്ചു; വീഡിയോ

സര്‍ക്കസ് അഭ്യാസത്തിനിടെ കാട്ടുപൂച്ച പരിശീലകനെ ആക്രമിച്ചു. ജോര്‍ജിയയിലാണ് സംഭവം. നൂറ് കണക്കിന് കാണികളുടെ മുന്‍പിലാണ് സര്‍ക്കസ് അവതരിപ്പിക്കാന്‍ പരിശീലകന്‍ കഴുത്തില്‍ ചങ്ങല അണിയിച്ച കാട്ടു പൂച്ചയുമായി വേദിയിലെത്തിയത്. പെട്ടന്ന് പ്രകോപിതനായ പൂച്ച പരിശീലകന്‍റെ ശരീരത്തിലേക്ക് ചാടി വീണ് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട കാണികള്‍ പേടിച്ച് അലറി വിളിച്ചു. പരിശീലകന്‍റെ പിടിയിൽ നിന്നും രക്ഷപെട്ട പൂച്ച സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്. അപകടത്തില്‍ പരിശീലകന് ഗുരുതര പരിക്കുകളേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരം വന്യമൃഗങ്ങളെ സർക്കസ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സ്വരമുയരുന്നുമുണ്ട്.

Read More

മുസ്ലിം മത വിശ്വാസിയുടെ മകളുടെ വിവാഹക്ഷണ കത്തില്‍ കൃഷ്ണനും രാധയും ഗണപതിയും

ഉത്തര്‍പ്രദേശിലെ മീറ്റ് സ്വദേശിയായ മുസ്ലിം മതവിശ്വാസിയുടെ മകളുടെ വിവാഹക്ഷണ കത്തില്‍ കൃഷ്ണനും രാധയും ഗണപതിയും. മുഹമ്മദ് ശറാഫത്ത് എന്നയാളാണ് മകളുടെ വിവാഹക്ഷണ കത്തിലൂടെ മതസൗഹാര്‍ദ്ദത്തിന്‍റെ സന്ദേശം പകര്‍ന്ന് നല്‍കാന്‍ ശ്രമിച്ചത്. മാര്‍ച്ച് നാലിനാണ് ഇദ്ദേഹത്തിന്‍റെ മകള്‍ അസ്മ ഖത്തൂന്‍റെ വിവാഹം. കൃഷ്ണനും രാധയ്ക്കും ഒപ്പം ചന്ദ് മുബാറക്കും ക്ഷണ കത്തിലുണ്ട്. വര്‍ഗീയ കലാപം നടക്കുന്ന ഈ സമയം ഹിന്ദു-മുസ്ലിം ഐക്യം പ്രകടിപ്പിക്കാനുള്ള മികച്ച മാര്‍ഗമായാണ് താന്‍ ഇതിനെ കാണുന്നതെന്ന് മുഹമ്മദ് ശറാഫത്ത് പറഞ്ഞു. സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരും പൂര്‍ണ സമ്മതം മൂളിയെന്ന് ശറാഫത്ത് വ്യക്തമാക്കി.

Read More

ഞാന്‍ വന്നത് ഇതുവഴി അല്ലല്ലോ? വളരെ സൂഷ്മതയോടെ പടിക്കെട്ടുകള്‍ ചവിട്ടി കയറുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

വളരെ സൂഷ്മതയോടെ പടിക്കെട്ടുകള്‍ ചവിട്ടി കയറുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഐഎഫഎസ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്വാന്‍ ആണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. പടിക്കെട്ടുകള്‍ നടന്ന് കയറിയ ആന മുകളിലെത്തിയതിന് ശേഷം താന്‍ നടന്ന വന്ന വഴിയിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.

Read More

ആനയും രണ്ടിനം പക്ഷികളും ആഗോള സംരക്ഷിത പട്ടികയിൽ

ഏഷ്യൻ ആനയും രണ്ടിനം പക്ഷികളും ആഗോളസംരക്ഷിത ജീവികളുടെ പട്ടികയിൽ. ദേശാടന വന്യജീവിവർഗങ്ങളുടെ സംരക്ഷണത്തിനായുള്ള കൺവൻഷന്‍റെ അപ്പൻഡിക്സ് ഒന്ന് എന്ന പട്ടികയിൽ ഇവയ്ക്കു സ്ഥാനം ലഭിച്ചു. ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള ഈ കൺവൻഷനിലെ അംഗരാജ്യങ്ങളുടെ സമ്മേളനം ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിൽ സമാപിക്കും. വംശനാശഭീഷണി നേരിടുന്നവയാണ് ഏഷ്യൻ ആന, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ബംഗാൾ ഫ്ളോറികാൻ എന്നു സമ്മേളനം അംഗീകരിച്ചു. ഇന്ത്യയാണ് ഇവയെ പട്ടികയിൽ ഉൾപ്പെടുത്താനാവശ്യപ്പെട്ടത്. ഇതുവഴി ഇവയുടെ ആവാസവ്യവസ്ഥയും സഞ്ചാരപഥങ്ങളും സംരക്ഷിക്കാൻ കൂടുതൽ ആഗോളസഹായം കിട്ടും. ഇവയെ വേട്ടയാടുന്നതു തടയൽ എളുപ്പമാകും. അരലക്ഷത്തിൽ താഴെ ആനകളേ ഉള്ളൂവെന്നാണു ലോകവന്യജീവിനിധി കണക്കാക്കുന്നത്. അതിൽ 60 ശതമാനവും ഇന്ത്യയിലാണ്. ആനകൾ ഭക്ഷണത്തിനും മറ്റുമായി ഏറെഅകലേക്കു പോകാറുണ്ട്. അവയുടെ സഞ്ചാരപഥങ്ങൾ (ആനത്താര) സംരക്ഷിക്കാനുള്ള നടപടികൾ ഇനി ഊർജിതമാകും. ആനകൾ ഉള്ള വനങ്ങളുടെ പ്രാന്തമേഖലകളിലെ കർഷകർക്കും ആനത്താരകൾ ഉള്ള പ്രദേശങ്ങളിലെ വാഹനയാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ…

Read More

ഈ സ്‌നേഹത്തിന് നൂറുമ്മ! പറക്കാന്‍ വയ്യാത്ത പ്രാവും നടക്കാന്‍ കഴിയാത്ത നായ്ക്കുട്ടിയും തമ്മിലുള്ള സൗഹൃദത്തില്‍ അലിഞ്ഞ് സോഷ്യല്‍മീഡിയ

പറക്കാന്‍ വയ്യാത്ത പ്രാവും നടക്കാന്‍ കഴിയാത്ത നായ്ക്കുട്ടിയും തമ്മിലുള്ള രസകരമായ നിമിഷങ്ങളിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്. ന്യൂയോര്‍ക്കിലെ റോചെസ്റ്ററിലുള്ള മിയ ഫൗണ്ടേഷനിലാണ് വളരെ പ്രത്യേകതകളുള്ള മുഹൂര്‍ത്തം അരങ്ങേറുന്നത്. ജന്മനാ വൈകല്യമുള്ള മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് മിയ ഫൗണ്ടേഷൻ. എട്ട് ആഴ്ച പ്രായമുള്ള നായ്ക്കുട്ടിയുടെ പേര് ലൂണ്ടി എന്നാണ്. ലൂണ്ടിക്ക് പിന്‍കാലുകള്‍ ഉപയോഗിച്ച് നടക്കുവാന്‍ സാധിക്കില്ല. ഹെര്‍മന്‍ എന്ന് പേരുള്ള പ്രാവാണ് ലൂണ്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. തലയ്ക്ക് ഏറ്റ ക്ഷതത്തെ തുടര്‍ന്ന് ഹെര്‍മന് പറക്കാന്‍ സാധിക്കില്ല. വളരെ സുഹൃത്തുക്കളായ ഇരുവരും എപ്പോഴും ഒരുമിച്ചാണുള്ളത്. വാലന്‍റൈന്‍സ് ഡേയോട് അനുബന്ധിച്ച് ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങള്‍ മിയ ഫൗണ്ടേഷന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് സംഭവം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറി. ഇരുവരും തമ്മിലുള്ള സ്നേഹം ഇന്‍റർനെറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

Read More