കേരള ക്രിക്കറ്റ് ലീഗ് ഇന്നു മുതൽ

തിരുവനന്തപുരം: ഇനിയുള്ള രണ്ടാഴ്ച്ച വിഭവ സമൃദ്ധമായ ക്രിക്കറ്റ് വിരുന്ന് കാര്യവട്ടത്ത്. ഓണാഘോഷത്തിലേക്ക് കടക്കുന്ന മലയാളികൾക്ക് ഓണസദ്യക്ക് മുന്നേ ക്രിക്കറ്റ് വിരുന്നൊരുക്കുകയാണ് പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലൂടെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ. ആറു ടീമുകൾ മാറ്റുരയ്ക്കുന്ന ട്വന്‍റി 20 ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. കാര്യവട്ടം അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30 നാണ് ആദ്യ മത്സരം ആരംഭിക്കുക. ഉദ്ഘാടന ദിനത്തിൽ ഉൾപ്പെടെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. കേരളാ രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ആലപ്പി റിപ്പിൾസിന്‍റെ നായകൻ. വരുണ്‍ നായനാരാണ് തൃശൂരിന്‍റെ ക്യാപ്റ്റൻ. ഇന്നത്തെ ആദ്യ മത്സരത്തിനു ശേഷം വൈകുന്നേരം ആറിന് പ്രഥമ ക്രിക്കറ്റ് ലീഗിന്‍റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമാകും. ലീഗിന്‍റെ ഔദ്യോഗിക ഗാനം ഗായകൻ അരുണ്‍ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് 60…

Read More

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ; ഹാലൻഡ് ട്രിക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എർലിംഗ് ഹാലൻഡിന്‍റെ തുടർച്ചയായ രണ്ടാം ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. സിറ്റി 3-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ലീഗ് സീസണ്‍ ആരംഭിച്ചശേഷം സിറ്റി നേടുന്ന തുടർച്ചയായ മൂന്നാം ജയമാണ്. 10, 30, 85 മിനിറ്റുകളിലാണ് ഹാലൻഡ് വലകുലുക്കിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ഗോൾ നേടാൻ ലഭിച്ച അവസരം ഹാലൻഡ് നഷ്ടമാക്കി. എന്നാൽ രണ്ടാം തവണ നോർവീജിയൻ താരം ബെർണാർഡോ സിൽവ നല്കിയ പാസിൽ ഗോൾ നേടി. 18-ാം മിനിറ്റിൽ റൂബൻ ഡിയസിന്‍റെ ഓണ്‍ ഗോൾ വെസ്റ്റ് ഹാമിനു സമനില നൽകി. 30-ാം മിനിറ്റിൽ ഹാലൻഡ് സിറ്റിയുടെ ലീഡ് തിരിച്ചുപിടിച്ചു. 85-ാം മിനിറ്റിൽ ഹാലൻഡ് ഹാട്രിക് തികച്ചു. ഈ സീസണിൽ മൂന്നു മത്സരങ്ങളിൽനിന്ന് നോർവീജിയൻ താരം നേടുന്ന ഏഴാമത്തെ ഗോളാണ്. സമനില കുരുക്കിൽ ചെൽസി തുടർച്ചയായ രണ്ടാം ജയം മോഹിച്ച ചെൽസിയെ ക്രിസ്റ്റൽ…

Read More

റാഫിഞ്ഞ ഹാട്രിക്; പെർഫെക്ട് തുടക്കമിട്ട് ബാഴ്സലോണ

ബാഴ്സലോണ: ലാ ലിഗയിൽ തുടർച്ചയായ നാലു ജയവുമായി പെർഫെക്ട് തുടക്കമിട്ട് ബാഴ്സലോണ. ഹാട്രിക് നേടുകയും രണ്ടുഗോളിനു വഴിയൊരുക്കുകയും ചെയ്ത റാഫിഞ്ഞയുടെ മികവിൽ ബാഴ്സലോണ 7-0ന് റയൽ വയ്യഡോലിഡിനെ തരിപ്പണമാക്കി. നാലു കളിയിൽ 12 പോയിന്‍റുമായി ബാഴ്സണലോണ ഇന്‍റർനാഷണൽ ബ്രേക്കിനായി പിരിഞ്ഞു. റാഫിഞ്ഞ കരിയറിൽ നേടുന്ന ആദ്യ ഹാട്രിക്കാണ്. 20, 64, 72 മിനിറ്റുകളിലാണ് ബ്രസീലിയൻ താരം വലകുലുക്കിയത്. കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനെതിരേ ശക്തമായ പോരാട്ടം നടത്തിയ വയ്യഡോലിഡ് ബാഴ്സയുടെ ആക്രമണത്തിനു മുന്നിൽ തകർന്നുവീഴുകയായിരുന്നു. ആദ്യപകുതിയിൽ റാഫിഞ്ഞയുടെ ഗോളിനു പിന്നാലെ റോബർട്ട് ലെവൻഡോവ്സ്കി (24’), ജൂൾസ് കുൻഡെ (45+2’) എന്നിവർ ബാഴ്സയെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി റാഫിഞ്ഞ ഹാട്രിക്കും തികച്ചു. മികച്ച ഫോമിൽ തുടർന്ന ബ്രസീലിയൻതാരം 82-ാം മിനിറ്റിൽ ഡാനി ഓൾമോയുടെ ഗോളിനു വഴിയൊരുക്കി. 85-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിനും ഈ…

Read More

കേരളാ ക്രിക്കറ്റ് ലീഗ് : കളിക്കുക, കപ്പടിക്കുക… ,സൗഹൃദം പങ്കിട്ട് നായകന്മാര്‍

തിരുവനന്തപുരം: പോരാട്ടം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ സൗഹൃദം പങ്കുവയ്ക്കാനായി നായകന്മാര്‍ ഒത്തുചേര്‍ന്നു. അടുത്ത മാസം രണ്ടു മുതല്‍ 18 വരെ കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിനായുള്ള ആറു ടീമുകളുടെയും ക്യാപ്റ്റന്മാരാണ് ഇന്നലെ ഒത്തുചേര്‍ന്നത്. കളിക്കുക, കപ്പടിക്കുക എന്നതായിരുന്നു നായകന്‍മാര്‍ക്ക് പറയാനുണ്ടായിരുന്നത്. ബേസില്‍ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്‌സ്), മുഹമ്മദ് അസറുദ്ദീന്‍ (ആലപ്പി റിപ്പിള്‍സ്), സച്ചിന്‍ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്), റോഹന്‍ എസ്. കുന്നുമ്മേല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് പോരാട്ടത്തിനു മുമ്പുള്ള കാര്യങ്ങള്‍ വിശദീകരിച്ചത്. കേരളാ ക്രിക്കറ്റ് ലീഗ് നടക്കുന്നതിലൂടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം വരുമെന്നതില്‍ ആറു നായകന്‍മാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ നേരത്തേതന്നെ പ്രീമിയര്‍ ലീഗുകള്‍ ആരംഭിച്ചുവെങ്കിലും കേരളത്തില്‍ തുടങ്ങാന്‍ വൈകി. അപ്പോഴും മുന്നില്‍ വലിയ സാധ്യതകളാണെന്നും…

Read More

പാരാലിന്പിക്സിൽ ഇന്ത്യക്ക് സ്വർണവും വെങ്കലവും

പാരീസ്: 2024 പാരീസ് പാരാലിന്പിക്സിൽ വനിതാ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ്എച്ച്1ൽ ഇന്ത്യയുടെ അവനി ലേഖ്‌റയ്ക്കു സ്വർണം. അവനിക്കു പിന്നാലെ മോന അഗർവാൾ ഈയിനത്തിൽ വെങ്കലം നേടി ഇന്ത്യക്ക് ഇരട്ടിമധുരം നൽകി. 2020 ടോക്കിയോ പാരാലിന്പിക്സിലും അവനി 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയിരുന്നു. പാരാലിന്പിക് ചരിത്രത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടുന്ന ആദ്യ കായികതാരം എന്ന റിക്കാർഡ് 2020ൽ അവനി സ്വന്തമാക്കിയിരുന്നു. പാരാലിന്പിക്സിൽ ഇന്ത്യക്കായി മൂന്ന് മെഡലുകൾ നേടുന്ന ആദ്യ വനിതയെന്ന റിക്കാർഡും അവനി കരസ്ഥമാക്കി. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ ഇന്ത്യയുടെ മനിഷ് നർവാൾ ഇന്നലെ വെള്ളി സ്വന്തമാക്കി. ദക്ഷിണകൊറിയയുടെ ജിയോങ്ഡു ജോയ്ക്കാണ് സ്വർണം. അതേസമയം, വനിതാ 100 മീറ്റർ ടി35 ഇനത്തിലൂടെ പ്രീതി പാൽ ഇന്ത്യൻ അക്കൗണ്ടിൽ വെങ്കലം എത്തിച്ചു. ഈ ഇനത്തിൽ ഇന്ത്യക്കായി…

Read More

യുഎസ് ഓപ്പണ്‍ ടെന്നീസ്; അപ്രതീക്ഷിത തോൽവിയോ ടെ അൽകാരസ് പുറത്തേക്ക്

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക മൂന്നാം നന്പറായ സ്പെയിനിന്‍റെ കാർലോസ് അൽകരാസ് രണ്ടാം റൗണ്ടിൽ അപ്രതീക്ഷിത തോൽവിയോടെ പുറത്ത്. നെതർലൻഡ്സിന്‍റെ ബോട്ടിക് വാൻ ഡി സാൻഡ്സ്ചുൽപ്പാണ് അൽകാരസിനെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അൽകാരസിന്‍റെ തോൽവി. സ്കോർ: 6-1, 7-5, 6-4. വനിതാ സിംഗിൾസിൽ കസാക്കിസ്ഥാന്‍റെ എലെന റെബാകിനയും രണ്ടാം റൗണ്ടിൽ പുറത്തായി. നാലാം സീഡായ റെബാകിന പരിക്കിനെത്തുടർന്ന് രണ്ടാം റൗണ്ടിൽനിന്നു പിന്മാറുകയായിരുന്നു. പുരുഷ സിംഗിൾസിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവ്, അമേരിക്കയുടെ ടോമി പോൾ, ഓസ്ട്രേലിയയുടെ അലക്സ് ഡി മിന്വർ തുടങ്ങിയവർ മൂന്നാം റൗണ്ടിലെത്തി. അതേസമയം, 24-ാം സീഡായ ഫ്രാൻസിന്‍റെ അർതർ ഫിൽസ് കാനഡയുടെ ഗബ്രിയേൽ ഡിയാല്ലൊയ്ക്കു മുന്നിൽ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ പരാജയപ്പെട്ടു പുറത്തായി. സ്കോർ: 7-5, 6-7 (3-7), 6-4, 6-4. വനിതാ സിംഗിൾസിൽ ലോക മുൻ…

Read More

ഒരുനാൾ ഞാനും അച്ഛനെപ്പോലെ… സമിത് ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമില്‍

മുംബൈ: കിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ഇന്ത്യന്‍ ടീമില്‍. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഹോം സീരീസിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലാണ് സമിത് ഇടം നേടിയത്. ഓസ്‌ട്രേലിയയ്ക്കെതിരെയാണ് മത്സരം. പുതുച്ചേരിയിലും ചെന്നൈയിലും യഥാക്രമം മൂന്ന് 50 ഓവര്‍ മത്സരങ്ങളും രണ്ട് ചതുര്‍ദിന മത്സരങ്ങളും പരമ്പരയില്‍ നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം: രുദ്ര പട്ടേല്‍, സാഹില്‍ പരാഖ്, കാര്‍ത്തികേയ ഗജ, മുഹമ്മദ് അമന്‍ (കാപ്റ്റന്‍), കിരണ്‍ ചോര്‍മലെ, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് പംഗലിയ (വിക്കറ്റ് കീപ്പര്‍), സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, എന്‍.സമര്‍ത്, നിഖില്‍ കുമാര്‍, ചേതന്‍ ശര്‍മ, ഹാര്‍ദിക് രാജ്, രോഹിത് രജാവത്ത്, മൊഹമ്മദ് എനാന്‍. ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം: വൈഭവ് സൂര്യവന്‍ഷി, നിത്യ പാണ്ഡ്യ, വിഹാന്‍ മല്‍ഹോത്ര, സോഹം…

Read More

വിരമിക്കൽ പ്രഖ്യാപിച്ച് ട്രിപ്പിയർ

ലണ്ടൻ: ഇംഗ്ലണ്ട് പ്രതിരോധതാരം കെയ്റൻ ട്രിപ്പിയർ അന്താരാഷ് ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി 54 മത്സരങ്ങളിൽ ബൂട്ടുകെട്ടി. 2017ൽ 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്കോട്‌ലൻഡിനെതിരേയാണ് അരങ്ങേറ്റം കുറിച്ചത്. 2018 ലോകകപ്പ് സെമി ഫൈനലിൽ ക്രൊയേഷ്യയോട് 2-1ന് തോറ്റെങ്കിലും ആ മത്സരത്തിൽ ട്രിപ്പിയർ നേടിയ ഫ്രീകിക്ക് ഗോൾ താരത്തെ ഏറെ പ്രസിദ്ധനാക്കി.    

Read More

പാരാലിന്പിക്സ്; ശീതൾ ദേവി പ്രീക്വാർട്ടറിൽ

പാരീസ്: പാരാലിന്പിക്സ് വനിതകളുടെ വ്യക്തിഗത അന്പെയ്ത്ത് കോംപൗണ്ട് വിഭാഗത്തിൽ ശീതൾ ദേവി പ്രീക്വാർട്ടറിൽ. റാങ്കിംഗിൽ റൗണ്ടിൽ 703 പോയിന്‍റോടെ രണ്ടാം സ്ഥാനം നേടിയാണ് ശീതൾ പ്രീക്വാർട്ടറിലെത്തിയത്. ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറാണിത്. 704 പോയിന്‍റുമായി തുർക്കിയുടെ ഒസ്നുർ ക്യൂർ ഗിർദി പുതിയ ലോക റിക്കാർഡ് കുറിച്ചു. ഈ മാസം ആദ്യം ബ്രിട്ടന്‍റെ ഫീബി പാറ്റേഴ്സണ്‍ കുറിച്ച 698 പോയിന്‍റിന്‍റെ റിക്കാർഡാണ് തുർക്കി താരം തിരുത്തിയത്. 694 ആണ് പാരാലിന്പിക്സ് റിക്കാർഡ്. ഇത് 2020 ടോക്കിയോ ഗെയിംസിൽ ബ്രിട്ടന്‍റെ തന്നെ ജെസിക സ്റ്റെർട്ടണ്‍ സ്ഥാപിച്ചതാണ്. ഇന്ത്യയുടെ സരിത അദാന 682 പോയിന്‍റുമായി ഒന്പതാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ വ്യക്തിഗത അന്പെയ്ത്ത് റികർവ് ഇനത്തിൽ 637 പോയിന്‍റുമായി ഹർവീന്ദർ സിംഗ് ഒന്പതാം സ്ഥാനത്തെത്തി. യതിരാജിനും കദമിനും ജയം; മാനസിക്കു തോൽവി പാരാലിന്പിക്സിൽ പുരുഷന്മാരുടെ സിംഗിൾസ് ബാഡ്മിന്‍റണിൽ സുഹാസ് യതിരാജിനും…

Read More

പാരാലിന്പിക്സിന് പാരീസിൽ കൊടിയേറി

പാരീസ്: 2024 പാരാലിന്പിക്സിന് പാരീസിൽ രാജകീയ തുടക്കം. ഭിന്നശേഷിയുള്ളവരുടെ വിശ്വ കായികമേളയായ പാരാലിന്പിക്സിന്‍റെ 17ാം പതിപ്പിനാണ് പാരീസിൽ തുടക്കമായത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരലിന്പിക്സിന് തുടക്കമായത്. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലർച്ചെ രണ്ടരവരെ നീണ്ടു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങൾ പങ്കെടുക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന വിശ്വ കായികമാമാങ്കത്തിൽ 22 ഇനങ്ങളിലായി 4400 അത്‌ലറ്റുകൾ പങ്കെടുക്കും. വർണാഭമായ കലാവിസ്മയങ്ങളുടെ നിറക്കൂട്ടിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ്‍, പാരാലിന്പിക്സിന് തുടക്കമായതായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ദീപശിഖയേന്തി ജാക്കി ചാൻ ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ കായികോത്സവമായ പാരാലിന്പിക്സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തി ഇതിഹാസതാരം ജാക്കി ചാൻ. സ്റ്റേഡിയത്തിനു പുറത്ത്, നഗരമധ്യത്തിൽ പ്രത്യേകമൊരുക്കിയ വീഥിയിലാണ് രാജ്യങ്ങളുടെ പരേഡ് നടന്നത്. ഇതിഹാസ സിനിമാ താരം ജാക്കി ചാൻ പാരാലിന്പക്സ് ദീപശിഖയേന്തി പാരീസ് നഗരത്തെ ആവേശം കൊളളിച്ചു. ദീപശിഖയുമായി പാരീസ്…

Read More