പാരീസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ;ശ്രീജേഷിന് രണ്ടു കോടി നൽകും

തിരുവനന്തപുരം: പാരിസ് ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി.ആർ. ശ്രീജേഷിന് പാരിതോഷികമായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

Read More

ലോസാൻ ഡയമണ്ട് ലീഗ്: നീരജ് ചോപ്ര ഇന്ന് മത്സരത്തിനിറങ്ങും

ലോസാൻ (സ്വിറ്റ്സർലൻഡ്): ഇന്ത്യൻ ഇതിഹാസ അത്‌ലറ്റ് നീരജ് ചോപ്ര ഇന്ന് വീണ്ടും മത്സരത്തിനിറങ്ങും. ഇന്നു നടക്കുന്ന ലോസാൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര മത്സരിക്കും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.22നാണ് മത്സരം. നീരജ് മത്സരിക്കുന്ന പൂരുഷ ജാവലിൻത്രോ ലോസാനിൽ അരങ്ങേറുന്നത്. മത്സരത്തിൽ പാരീസ് ഒളിന്പിക്സിൽ റിക്കാർഡോടെ സ്വർണം നേടിയ പാക്കിസ്ഥാന്‍റെ അർഷാദ് നദീം പങ്കെടുക്കുന്നില്ല. വെങ്കല മെഡൽ ജേതാവായ ഗ്രനേഡയുടെ ആൻഡേഴ്സണ്‍ പീറ്റേഴ്സ് മത്സരിക്കും. ഇന്നു നടക്കുന്ന ലോസാൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര മത്സരിക്കും. അടുത്ത മാസം സീസണ്‍ അവസാനത്തെ ഡയമണ്ട് ലീഗ് ട്രോഫി സ്വന്തമാക്കുകയാണ് നീരജിന്‍റെ ലക്ഷ്യം. 2024 പാരീസ് ഒളിന്പിക്സിൽ വെള്ളിയും 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണവും നീരജ് സ്വന്തമാക്കിയിരുന്നു.

Read More

 പരിക്കിൽ നിന്ന് മോചനം; പേസ് ബൗളർ മുഹമ്മദ് ഷമി തിരിച്ചുവരുന്നു

കോൽക്കത്ത: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. പരിക്കിനെത്തുടർന്ന് 11 മാസത്തോളമായി അന്താരാഷ് ട്ര ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്ന ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനൊപ്പം രഞ്ജി ട്രോഫിയിൽ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്‌ടോബർ 11ന് രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരേയാണ് ബംഗാളിന്‍റെ ആദ്യ മത്സരം. ഈ മത്സരത്തിൽ ഷമി കളിക്കാണ് സാധ്യത. 18ന് ബിഹാറിനെതിരാണ് രണ്ടാം മത്സരം. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയിൽ ഏതെങ്കിലും ഒരു മത്സരത്തിൽ ഷമി കളിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഒക്‌ടോബർ 19ന് ടെസ്റ്റ് പരന്പരയ്ക്കു തുടക്കമാകും. കണങ്കാലിനു പരിക്കേറ്റശേഷം ഷമി ഇതുവരെ പന്തെറിഞ്ഞിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ പേസറെ ബ്രിട്ടനിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

Read More

കോഹ്‌ലിയും രോഹിത്തുമില്ല; വിമർശനവുമായി ഗാവസ്കർ

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണു മുന്നോടിയായി നടക്കുന്ന ദുലീപ് ട്രോഫിക്കുള്ള ടീമുകളിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും ഉൾപ്പെടുത്താതിൽ വിമർശനവുമായി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗാവസ്കർ. സെപ്റ്റംബർ അഞ്ചിനു ദുലീപ് ട്രോഫിക്കു തുടക്കമാകും. 22ന് ടൂർണമെന്‍റ് സമാപിക്കും. ഇന്ത്യൻ ടീമിലെ പ്രധാന കളിക്കാരായ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, സ്പിന്നർ കുൽദീപ് യാദവ്, പേസർ മുഹമ്മദ് സിറാജ് എന്നിവരെ ഉൾപ്പെടുത്തിയാണു ടൂർണമെന്‍റിനുള്ള നാലു ടീമുകളെ പ്രഖ്യാപിച്ചിരിക്കുന്നത്. ജോലിഭാരവും പരിക്കിലെ പേടിയും കണക്കിലെടുത്ത് ജസ്പ്രീത് ബുംറയെ ടീമിലുൾപ്പെടുത്തിയിട്ടില്ല. സ്പിന്നർ രവിചന്ദ്രൻ അശ്വിനും വിശ്രമം നൽകിയിരിക്കുകയാണ്. രോഹിത്തും കോഹ്‌ലിയും അവസാനമായി കളിച്ചത് ശ്രീലങ്കയ്ക്കെതിരേ നടന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പരയിലാണ്. ഓഗസ്റ്റ് ഏഴിനായിരുന്നു പരന്പരയിലെ…

Read More

ബാസ്‌കറ്റ്‌ബോള്‍ ആലപ്പുഴ ലീഗ്:  പോരാട്ടത്തിന് വൈദികരുടെ ടീമും 

ആലപ്പുഴ: വൈദികരായ ഒരു കൂട്ടം പേരെ ഒരുമിപ്പിക്കുന്നത് ഒറ്റ വികാരം. ബാസ്‌കറ്റ്ബോള്‍. എന്‍.സി. ജോണ്‍ ട്രോഫിക്കുവേണ്ടിയുള്ള ആലപ്പുഴ ജില്ലാ ബാസ്‌കറ്റ്ബോള്‍ സീനിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്സ് 2024ല്‍ പങ്കെടുക്കുന്ന ഒരു ടീമിലെ എല്ലാ അംഗങ്ങളും വൈദികരാണ്. ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ (എഡിബിഎ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്സ് 20, 21 തീയതികളില്‍ വൈഎംസിഎ ഇന്‍ഡോര്‍ ബാസ്‌കറ്റ്ബോള്‍ കോംപ്ലക്സിലാണ് നടക്കുന്നത്. സീറോ മലങ്കര കത്തോലിക്കാസഭയില്‍ മാവേലിക്കര കേന്ദ്രമാക്കി ബാസ്‌കറ്റ്ബോള്‍ ഗെയിമിനായി മലങ്കരൈറ്റ്സ് എന്ന കൂട്ടായ്മയില്‍  ഒത്തുകൂടുന്നവരാണ് മുരിക്കന്‍സ് ക്ലബ്ബിന്‍റെ ജേഴ്സിയില്‍ കളിക്കളത്തിലിറങ്ങുന്ന വൈദികര്‍. സെമിനാരിയില്‍ പഠനത്തോടൊപ്പം ബാസ്‌കറ്റ്ബോളും പരിശീലിച്ചവര്‍. ഇങ്ങനെ താത്പര്യമെടുക്കുന്ന 21 പേരുടെ കൂട്ടുകെട്ടിലുള്‍പ്പെട്ടവരാണ് ഇപ്പോള്‍ കളത്തിലിറങ്ങുന്നത്.  സാധാരണ സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീം കൂടുതല്‍ ഗൗരവതരമായി വിവിധ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്. കളിക്കാരായ വൈദികര്‍ വിദ്യാര്‍ഥികളെ കോച്ച് ചെയ്യാനും മറ്റു ജോലികള്‍ക്കിടയില്‍ സമയം കണ്ടെത്താറുണ്ട്. വികാരിമാര്‍ തുടങ്ങി അധ്യാപകര്‍ വരെയുള്ള…

Read More

ടെസ്റ്റ് ക്രിക്കറ്റിന് 150-ാം വാർഷികം

  മെൽബണ്‍: ടെസ്റ്റ് കിക്കറ്റിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഏക ടെസ്റ്റിന് 2027ൽ ഓസ്ട്രേലിയ വേദിയാകും. മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. 1877ൽ മെൽബണിലാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടന്നത്. ആ മത്സരത്തിൽ 45 റണ്‍സിന് ഓസ്ട്രേലിയ ജയിച്ചു. തുടർന്ന് ടെസ്റ്റിന്‍റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 1977ലും ഓസ്ട്രേലിയ-ഇംഗ്ലണ്ട് ഏക ടെസ്റ്റ് മത്സരം നടന്നു. ആ മത്സരത്തിലും ഓസ്ട്രേലിയയുടെ ജയം 45 റണ്‍സിനായിരുന്നു.

Read More

ഐസിസി അണ്ടർ-19 വനിത ലോകകപ്പ് 2025: ഷെഡ്യൂൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. അണ്ടർ-19 വനിത ലോകകപ്പിന്‍റെ രണ്ടാം പതിപ്പിനു മലേഷ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ആദ്യ പതിപ്പിൽ ഇന്ത്യയാണു ജേതാക്കാളായത്. ആദ്യമായാണ് മലേഷ്യ അണ്ടർ-19 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ടൂർണമെന്‍റ് ജനുവരി 18-ന് ആരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ഫൈനൽ. 16 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക. നാലുവീതം ടീമുകളെവച്ച് നാലു ഗ്രൂപ്പുകളായി തിരിക്കും. 16 ദിവസം നീളുന്ന ടൂർണമെന്‍റിൽ ആകെ 41 മത്സരങ്ങളാണുണ്ടാകുക. നാലു വേദികളാണ് ലോകകപ്പിനായി സജ്ജമാക്കുന്നത്. ജനുവരി 13 മുതൽ 16 വരെ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യമത്സരംജനുവരി 19-ന് വെസ്റ്റ് ഇൻഡീസിനെതിരേ. ഗ്രൂപ്പ് എ- ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, മലേഷ്യഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, അയർലൻഡ്, യുഎസ്എ.ഗ്രൂപ്പ് സി- ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ആഫ്രിക്കയിൽനിന്നുള്ള ക്വാളിഫയർ…

Read More

മൂന്നാം കപ്പിലും മുത്തമിട്ട് നെവർലൂസൻ

ലെവർകൂസൻ: 2024ൽ മൂന്നാം കപ്പിലും മുത്തമിട്ട് സാബി അലോൻസോയുടെ ബെയർ ലെവർകൂസൻ. കഴിഞ്ഞ സീസണിൽ ആഭ്യന്തര ലീഗുകളിൽ നടത്തിയ തോൽവി അറിയാതെയുള്ള കുതിപ്പിനു ലഭിച്ച നെവർലൂസൻ എന്ന ഇരട്ടപ്പേര് ഒരിക്കൽക്കൂടി ഉറപ്പിച്ചിരിക്കുകയാണ് ബെയർ ലെവർകൂസൻ. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ 4-3ന് സ്റ്റുട്ഗാർട്ടിനെ തോൽപ്പിച്ച് ജർമൻ സൂപ്പർ കപ്പിൽ മുത്തമിട്ടു. 90 മിനിറ്റ് വരെ 2-2ന് സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീണ്ടത്. പകുതിയിലേറെ സമയവും പത്തു പേരുമായാണു ലെവർകൂസൻ കളിച്ചത്. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ കളി അവസാനത്തോടടുത്തപ്പോൾ തിരിച്ചടിച്ചാണു ലെവർകൂസൻ സമനില നേടിയത്. 88-ാം മിനിറ്റിൽ പാട്രിക് ഷിക്കിന്‍റെ ഗോളിലാണു സമനില. ബയേണ്‍ മ്യൂണിക്ക് ഇല്ലാത്ത സൂപ്പർകപ്പ് 12 വർഷത്തിനുശേഷം ആദ്യത്തേതാണ്. കഴിഞ്ഞ സീസണിൽ രണ്ട് ആഭ്യന്തര കപ്പുകൾ (ബുണ്ടസ് ലിഗ, ജർമൻ കപ്പ്) നേടിയ ലെവർകൂസൻ 11-ാം മിനിറ്റിൽ വിക്ടർ ബോണിഫേസിലൂടെ മുന്നിലെത്തി. നാലുമിനിറ്റിനുശേഷം എൻസോ…

Read More

യുവേഫ സൂപ്പർ കപ്പ്; മറുപടിയില്ലാത്ത രണ്ട് ഗോളിന് റയൽ മാഡ്രിഡ് ഉജ്ജ്വലവിജയം

വാഴ്സൊ (പോളണ്ട്): യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം സ്പാനിഷ് ലാ ലിഗ വന്പന്മാരായ റയൽ മാഡ്രിഡിന്.വാഴ്സോയിലെ നാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഫൈനലിൽ യുവേഫ യൂറോ കപ്പ് ജേതാക്കളായ ഇറ്റാലിയൻ ടീമായ അത്‌ലാന്തയെ കീഴടക്കിയാണ് യുവേഫ ചാന്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് സൂപ്പർ കപ്പിൽ മുത്തംവച്ചത്. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു റയലിന്‍റെ ജയം. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു റയൽ മാഡ്രിഡിന്‍റെ രണ്ടു ഗോളുകളും. കന്നി ഗോളിൽ എംബപ്പെ റയൽ മാഡ്രിഡിന്‍റെ ഒന്പതാം നന്പർ ജഴ്സിയിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെയുടെ അരങ്ങേറ്റ മത്സരമായിരുന്നു. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയിൽനിന്ന് 2024-25 സീസണിനു മുന്നോടിയായാണ് എംബപ്പെ റയൽ മാഡ്രിഡിലെത്തിയത്. റയൽ ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽത്തന്നെ ഗോൾ നേടാൻ എംബപ്പെയ്ക്കു സാധിച്ചു. 68-ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗമിന്‍റെ അസിസ്റ്റിലായിരുന്നു ഫ്രഞ്ചു താരത്തിന്‍റെ ഗോൾ. 59-ാം…

Read More

ശ്രീജേഷ് ആവേശം…’ ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്

  നെടുമ്പാശേരി/ആലുവ/കിഴക്കമ്പലം: പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷിന് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലും ആലുവ യുസി കോളജിലും കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം നല്‍കി. ഇന്നലെ ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ കേരള ഒളിബിക്‌സ് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എംഎല്‍എമാരായ പി.വി. ശ്രീനിജിന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മുത്തേടന്‍ എന്നിവര്‍ക്കൊപ്പം വന്‍ ജനാവലിയും ശ്രീജേഷിനെ സ്വീകരിക്കാനെത്തി. താരത്തെ വരവേല്‍ക്കുന്നതിനായി അദ്ദേഹത്തിന്‍റെ കുടുംബം ഒന്നടങ്കം എത്തിയിരുന്നു. മാതാപിതാക്കളായ പി.വി. രവീന്ദ്രന്‍, ഉഷാകുമാരി, ഭാര്യ ഡോ. പി.കെ. അനീഷ്യ, മകളായ അനുശ്രീ, ശ്രീഅന്‍ഷ് എന്നിവർ അഭിമാന നിമിഷങ്ങളില്‍ പങ്കാളികളായി. ഹോക്കി വളർത്തണം ജന്മനാടിന്‍റെ ആദരവും സ്വീകരണവും ഏറ്റുവാങ്ങുന്നതില്‍ അതിയായ സന്തോഷം ഉണ്ടന്ന് ശ്രീജേഷ്…

Read More