പാക്കിസ്ഥാനിൽ ചരിത്രം കുറിച്ച് ബംഗ്ലാ കടുവകൾ

റാവൽപിണ്ടി: ബംഗ്ലാദേശിനോടു റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടപ്പോൾ ഒന്നാം ഇന്നിംഗ്സിൽ നാലു വിക്കറ്റുകൾകൂടി കൈയിലിരിക്കേ ഡിക്ലയർ ചെയ്യാനെടുത്ത തീരുമാനത്തെ, തനിക്ക് ഇത് എന്തിന്‍റെ കേടായിരുന്നുവെന്ന് ഓർത്ത് പഴിക്കുകയായിരിക്കും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ്. പാക്കിസ്ഥാനെ അവരുടെ കളത്തിൽ കീഴടക്കി ബംഗ്ലാദേശ് ചരിത്രജയം കുറിച്ചു. പത്തു വിക്കറ്റ് ജയമാണ് ബംഗ്ലാ കടുവകൾ നേടിയത്. ആദ്യമായാണു ടെസ്റ്റിൽ ബംഗ്ലാദേശ് പാക്കിസ്ഥാനെ തോൽപ്പിക്കുന്നത്. ജയിക്കാൻ വേണ്ടിയിരുന്ന 30 റണ്‍സ് 6.3 ഓവറിൽ ബംഗ്ലാദേശ് നേടി. മൂന്നു ടെസ്റ്റുകളുടെ പരന്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബംഗ്ലാദേശ് എവേ ടെസ്റ്റിൽ നേടുന്ന മൂന്നാമത്തെ ജയമാണിത്. ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സിൽ 191 റണ്‍സ് നേടിയ മുഷ്ഫിഖർ റഹീമാണ് കളിയിലെ താരം. രണ്ടാം ഇന്നിംഗ്സിൽ സക്കീർ ഹസൻ (15), സദ്മാൻ ഇസ്ലാം (9) എന്നിവരാണു ബംഗ്ലാദേശിനെ അനായാസ ജയത്തിലെത്തിച്ചത്. സ്കോർ: പാക്കിസ്ഥാൻ…

Read More

യമാലിനു ഗോൾ; ജയം തുടർന്ന് ബാഴ്സ

ബാഴ്സലോണ: ലാ ലിഗയിൽ ബാഴ്സലോണ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ലാമിനെ യമാലും റോബർട്ട് ലെവൻഡോവ്സ്കിയും ഗോൾ നേടിയ മത്സരത്തിൽ ബാഴ്സലോണ 2-1ന് അത്‌ലറ്റിക് ബിൽബാവോയെ തോൽപ്പിച്ചു. 24-ാം മിനിറ്റിൽ പതിനേഴുകാരാനായ യമാൽ ബാഴ്സയെ മുന്നിലെത്തിച്ചു. യമാൽ ഈ സീസണിൽ നേടുന്ന ആദ്യ ഗോളാണ്. എന്നാൽ, 42-ാം മിനിറ്റിൽ അത്‌ലറ്റിക് ക്ലബ് മത്സരത്തിലേക്കു തിരിച്ചുവന്നു. ബാഴ്സലോണയുടെ യുവ ഡിഫൻഡർ പാവു കുബാർസി, അത്‌ലറ്റിക് താരത്തെ ബോക്സിൽ ഫൗൾ ചെയ്തതിനെത്തുടർന്ന് പെനാൽറ്റി ലഭിക്കുകയായിരുന്നു. തുടർന്ന് അത്‌ലറ്റിക് താരം ഓയിഹാൻ സാൻസെറ്റ് എടുത്ത പെനാൽറ്റി ലക്ഷ്യം കണ്ടു. ആദ്യ പകുതി പിന്നിടുന്പോൾ ഇരു കൂട്ടരും ഒപ്പത്തിനൊപ്പമായിരുന്നു. വിജയഗോളിനായി ലെവൻഡോവ്സ്കിയുടെ നേതൃത്വത്തിൽ ബാഴ്സ പോരാട്ടം ശക്തമാക്കി. 75-ാം മിനിറ്റിൽ പോളിഷ് സ്ട്രൈക്കർ ലക്ഷ്യം കണ്ടു.മധ്യനിരയിൽ റാഫിഞ്ഞയുടെ പ്രകടനം നിർണായകമായിരുന്നു. നിരവധി അവസരങ്ങളാണു ബ്രസീലിയൻ താരം ഉണ്ടാക്കിക്കൊടുത്തത്. പുതിയ മാനേജരായ ഹാൻസി ഫ്ളിക്കിനു…

Read More

‘ഒരു കാര്യം പറയാനുണ്ട്’; കെ.എൽ.രാഹുലിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി; പൊയ്ത് തോരാതെ ചർച്ചകൾ

മുംബൈ: ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഈ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയിലൂടെ രാജ്യാന്തര വേദിയിലേക്കു തിരിച്ചെത്തിയിരുന്നു. എന്നാൽ, ലങ്കൻ പരന്പരയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താൻ രാഹുലിനു സാധിച്ചില്ല. ഇതിനിടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ‘എനിക്കൊരു കാര്യം പറയാനുണ്ട്, കാത്തിരിക്കുക’ എന്നു കുറിച്ചത്. ഈ സന്ദേശം ക്രിക്കറ്റ് ആരാധകർക്കിടെ ജിജ്ഞാസയുണ്ടാക്കി. രാഹുൽ വിരമിക്കുമെന്നുവരെയുള്ള ഊഹാപോഹങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ തീക്കാറ്റായി. സമീപകാലത്ത് കെ.എൽ. രാഹുലിന്‍റെ മോശം പ്രകടനങ്ങളാണ് വ്യാജ പോസ്റ്റുകൾ പ്രചരിക്കാൻ ഇടയാക്കിയതെന്നതാണ് വാസ്തവം. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സ്കിൽഡ് ബാറ്ററായാണ് രാഹുൽ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, കണ്‍സിസ്റ്റൻസി ഇല്ലാതായതോടെ ഐസിസി ട്വന്‍റി-20 ലോകകപ്പ് ടീമിലുൾപ്പെടെ ഇടംലഭിച്ചില്ല. ഇതിനിടെ പരിക്കും രാഹുലിനെ വേട്ടയാടി. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്‍റ്സിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാഹുൽ…

Read More

സൗദി പ്രൊ ലീഗിൽ ഗോൾ നേട്ടത്തിൽ അർധസെഞ്ചുറി തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

റിയാദ്: സൗദി പ്രൊ ലീഗിൽ ഗോൾ നേട്ടത്തിൽ അർധസെഞ്ചുറി തികച്ച് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2024-25 സീസണിലെ ആദ്യമത്സരത്തിൽ അൽ റീഡ് എഫ്സിക്കെതിരേ 1-1ന് അൽ നസർ എഫ്സി സമനില വഴങ്ങിയ മത്സരത്തിൽ ഗോൾ നേടിയാണ് റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്. 48 മത്സരങ്ങളിൽനിന്നാണ് സൗദി പ്രൊ ലീഗിൽ റൊണാൾഡോ 50 ഗോൾ തികച്ചതെന്നതും ശ്രദ്ധേയം. സീസണിൽ അൽ നസറിന്‍റെ ആദ്യമത്സരത്തിൽ 34-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. സാദിയൊ മാനെയുടെ ക്രോസിനു തലവച്ച സിആർ7നു പിഴച്ചില്ല, പന്ത് വലയിൽ. എന്നാൽ, 49-ാം മിനിറ്റിൽ മുഹമ്മദ് ഫൗസയറിന്‍റെ ഗോളിൽ അൽ റീഡ് എഫ്സി സമനില സ്വന്തമാക്കി. മത്സരം അവസാനിക്കാൻ 15 മിനിറ്റ് ബാക്കിയുള്ളപ്പോൾ റൊണാൾഡോ അൽ നസറിനായി വീണ്ടും വലകുലുക്കിയെങ്കിലും വിഎആറിലൂടെ റഫറി അതു നിഷേധിച്ചു. 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിലെത്തിയത്. അൽ നസറിനായി ഇതുവരെ…

Read More

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി …; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. 2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ഇടംകെെയന്‍ ബാറ്റര്‍ ആയ ശിഖര്‍ ധവാന്‍ ടെസ്റ്റില്‍ 34 മത്സരങ്ങിലും ഏകദിനത്തില്‍ 167 മത്സരങ്ങളിലും ടി20യില്‍ 68 മത്സരങ്ങളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്.

Read More

ബ്രിജ് ഭൂഷണെതിരേ കോടതിയില്‍ മൊഴി കൊടുക്കുന്നവര്‍ക്കു സുരക്ഷ പിന്‍വലിച്ചു; പോലീസിനെതിരേ ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഡൽഹി പോലീസിനെതിരേ ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷണെതിരേ കോടതിയില്‍ മൊഴി കൊടുക്കുന്നവര്‍ക്കു സുരക്ഷ പിന്‍വലിച്ചുവെന്നാണ് വിനേഷിന്‍റെ ആരോപണം. ബ്രിജ് ഭൂഷണെതിരേ ഉയർന്ന ലൈംഗികാരോപണങ്ങളിൽ നേരത്തെ ഗുസ്തി താരങ്ങൾ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഇതിൽ മുൻനിരയിൽനിന്നു പോരാടിയിരുന്ന താരമാണ് വിനേഷ് ഫോഗട്ട്.

Read More

ലൊസെയ്ൻ ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

ലൊസെയ്ൻ (സ്വിറ്റ്സർലൻഡ്): ലൊസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റർ ദുരമാണ് നീരജ് ജാവലിൻ പായിച്ച് രണ്ടാമതെത്തിയത്. ആണ്ടേഴ്സൺ പീറ്റേഴ്സാണ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്. 90.61 മീറ്റർ ദൂരമാണ് ആണ്ടേഴ്സൺ ജാവലിൻ എറിഞ്ഞത്. പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവാണ് ഗ്രനേഡയുടെ ആൻഡേഴ്സണ്‍ പീറ്റേഴ്സ്. 2024 പാരീസ് ഒളിന്പിക്സിൽ വെള്ളിയും 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണവും നീരജ് സ്വന്തമാക്കിയിരുന്നു. പാരീസ് ഒളിമ്പിക്സ് ജാവലിനിൽ സ്വർണം നേടിയ പാക്കിസ്ഥാന്‍റെ നദീം ആർഷാദ് ലൊസെയ്ൻ ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്നില്ല.

Read More

കളിക്കളത്തിനു പുറത്തും റൊണാൾഡോയ്ക്ക് റിക്കാർഡ്; യുട്യൂബിൽ റിക്കാർഡ് സബ്സ്ക്രൈബേഴ്സ്

റിയാദ്: കായികലോകത്തിലെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന വിശേഷണം സ്വന്തമാക്കിയ പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കളത്തിനു പുറത്തു പുതിയൊരു റിക്കാർഡ്. അതിവേഗം സബ്സ്ക്രിപ്ഷൻ ഉയരുന്ന യുട്യൂബ് ചാനലിന്‍റെ ഉടമയെന്ന റിക്കാർഡാണ് സിആർ7 സ്വന്തമാക്കിയത്. ബുധനാഴ്ചയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബ് ചാനൽ ആരംഭിച്ചത്. ഈ അക്ഷരങ്ങളിൽ മഴിപുരളുന്പോൾ 22 മില്യണിൽ (2.2 കോടി) അധികം സബ്സ്ക്രൈബേഴ്സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുട്യൂബ് ചാനലിനു ലഭിച്ചത്. യുആർ.ക്രിസ്റ്റ്യാനോ എന്നാണ് റൊണാൾഡോയുടെ ചാനലിന്‍റെ പേര്. സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയുടെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ യുട്യൂബിൽ അതിവേഗത്തിൽ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ നേടുന്ന റിക്കാർഡ് കുറിച്ചു. വെറും 12 മണിക്കൂർ കൊണ്ടാണ് ഒരു കോടി ആളുകൾ റൊണാൾഡോയുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്. 24 മണിക്കൂർ പൂർത്തിയായപ്പോഴേക്കും 22 മില്യണ്‍ സബ്സ്ക്രൈബർമാരും കടന്ന്…

Read More

കേരള ക്രിക്കറ്റ് ലീഗ്; അടിച്ചുതകർക്കാൻ ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിനായുള്ള താര ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കിയ ആലപ്പി റിപ്പിൾസ് തങ്ങളുടെ പരിശീലനത്തിന് ഇന്നലെ തുടക്കമിട്ടു. ഇന്നലെ ആരംഭിച്ച പരിശീലനം ഈ മാസം 27 വരെ തൃശൂരിൽ നടക്കും. ഐപിഎൽ താരം മുഹമ്മദ് അസ്ഹറുദീൻ ഐക്കണ്‍ താരമായുള്ള ആലപ്പി റിപ്പിൾസ് ലീഗിലെ തന്നെ വിലയേറിയ താരങ്ങളിൽ ഉൾപ്പെട്ട ഓൾ റൗണ്ടർ അക്ഷയ് ചന്ദ്രൻ, ഓപ്പണർ കൃഷ്ണപ്രസാദ്, വിനൂപ് മനോഹരൻ എന്നിവരെ സ്വന്തമാക്കിയാണ് പോരാട്ടത്തിന് സജ്ജരാകുന്നത്. 27 തൃശൂരിലെ പരിശീലനം പൂർത്തിയാക്കുന്ന ആലപ്പി റിപ്പിൾസ് സ്ക്വാഡ് 29ന് തിരുവനന്തപുരത്തേക്കു തിരിക്കും. സെപ്റ്റംബർ രണ്ടു മുതൽ 19 വരെ നടക്കുന്ന ട്വിന്‍റി-20 കേരളാ ക്രിക്കറ്റ് ലീഗിൽ ആറു ടീമുകളാണുള്ളത്. ലീഗ് മത്സരങ്ങളിൽ മികച്ച പരിചയസന്പത്തുള്ള ഫനൂസ് ഫൈസ്, വിശ്വേശ്വർ സുരേഷ്, വൈശാഖ് ചന്ദ്രൻ എന്നിവരും ടീമിൽ ഇടം പിടിച്ചു. മുൻ ഐപിഎൽ ഫാസ്റ്റ് ബൗളർ പ്രശാന്ത്…

Read More

കേരളാ ക്രിക്കറ്റ് ലീഗിനൊരുങ്ങി കാര്യവട്ടം; പോരാട്ടത്തിനായി തയാറെടുത്ത് ആറു ടീമുകൾ

തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ കേരളത്തിന്‍റെ സ്വന്തം ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നു. ഐപിഎൽ മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി അരങ്ങേറുന്ന കേരളാ ക്രിക്കറ്റ് ലീഗിന് സെപ്റ്റംബർ രണ്ടിന് കാര്യവട്ടം അന്താരാഷാഷ്‌ട്ര സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഗിൽ ആറു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. 19 ദിവസങ്ങളിലായി 33 മത്സരങ്ങളാണ് ഈ പരന്പരയിൽ ഉൾപ്പെടുന്നത്. സെപ്റ്റംബർ രണ്ടിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ് തൃശൂർ ടൈറ്റൻസുമായി ഏറ്റുമുട്ടും. അന്നത്തെ രണ്ടാം മത്സരത്തിൽ ട്രിവാൻട്ഡ്രം റോയൽസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനോട് ഏറ്റുമുട്ടും. സെപ്റ്റംബർ 17ന് ഉച്ചകഴിഞ്ഞ് 2.30 ന് ഒന്നാം സെമിയും വൈകുന്നേരം 6.45ന് രണ്ടാം സെമിയും…

Read More