ഐഎസ്എൽ: നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

ഗോഹട്ടി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്‍റർ കാശിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. എം.എസ്. ജിതിൻ, ആൻഡി റോഡ്രിഗസ്, പാർതിഭ് ഗോഗോയ് എന്നിവരാണ് നോർത്ത് ഈസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. സെർജിയോ ലാമാസും മുഹമ്മദ് ആസിഫ് ഖാനുമാണ് ഇന്‍റർ കാശിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 10 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.

Read More

രാജസ്ഥാൻ ഡ്രസ്സിംഗ് റൂമിലെ ‘പുക’ വിവാദം: രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് വെട്ടിൽ; വിലക്ക് വരുമോ? കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ

മുംബൈ: ഐപിഎൽ 2026 സീസണിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് വേപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ്) നടത്തിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് വിവാദത്തിൽ. പഞ്ചാബ് ഉയർത്തിയ 223 റൺസ് പിന്തുടരുന്നതിനിടെ, 16-ാം ഓവറിലാണ് ടീം അംഗങ്ങളായ യശസ്വി ജയ്‌സ്വാൾ, കുൽദീപ് സെൻ എന്നിവർക്കൊപ്പം ഇരുന്നുകൊണ്ട് പരാഗ് വേപ്പിംഗ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ബിസിസിഐയുടെ പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം സ്റ്റേഡിയത്തിനുള്ളിലോ ഡ്രസിംഗ് റൂമിലോ പുകയില ഉത്പന്നങ്ങളോ ഇലക്ട്രോണിക് സിഗരറ്റുകളോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, 2019-ലെ ‘പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട്’ പ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ ഉപയോഗവും കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടികൾക്കും നിയമനടപടികൾക്കും സാധ്യതയുണ്ട്. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയതിനെത്തുടർന്നാണ് ഈ സീസണിൽ പരാഗ് രാജസ്ഥാൻ റോയൽസിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. എന്നാൽ ബാറ്റിംഗിൽ ഫോം…

Read More

മാഡ്രിഡില്‍ അട്ടിമറി

മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ വനിതാ സിംഗിൾസ് ടെന്നീസിൽ വന്പൻ അട്ടിമറി. നാലാം റൗണ്ടിൽ ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യൻ എലീന റബാക്കിന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 56-ാം റാങ്ക് താരം അനസ്താസിയ പൊട്ടപ്പോവ 7-6 (10/8), 6-4 സ്കോറിന് റബാക്കിനയെ അട്ടിമറിച്ചു. മൂന്നാം സീഡ് കൊക്കോ ഗൗഫും അട്ടിമറിക്കിരയായി പുറത്തായി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ലിൻഡ നോസ്കോവ 6-4, 1-6, 7-5(7-5) സ്കോറിന് ടൈ-ബ്രേക്കറിൽ ജയം പിടിച്ചെടുത്തു. ലോക ഒന്നാം നന്പർ താരം അരീന സബലെങ്ക 6-7 (1/7), 6-3, 6-2 സ്കോറിന് നവോമി ഒസാക്കയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വരേവിന് ജയംപുരുഷ സിംഗിൾസിൽ രണ്ടാം സീഡ് അലക്സാണ്ടർ സ്വരേവിനും യാനിക് സിന്നറിനും മുന്നേറ്റം. ആറാം സീഡ് മുസേട്ടി അട്ടിമറിയിലൂടെ പരാജയം രുചിച്ചു. മൂന്നാം റൗണ്ടിൽ അലക്സാണ്ടർ സ്വരേവ് (6-3, 7-6) ടെറൻസ് ആറ്റ്മാനെ നേരിട്ടുള്ള…

Read More

യൂബർ കപ്പ്: സിന്ധുവും സംഘവും പുറത്ത്‌

ഡെന്‍മാർക്ക്: രണ്ട് തവണ ഒളിന്പിക് മെഡൽ ജേതാവായ പി.വി. സിന്ധു അടങ്ങുന്ന ഇന്ത്യൻ സംഘത്തിന് വൻ പരാജയം. ഡെന്‍മാർക്കിലെ ഹോർസെൻസിൽ നടന്ന യൂബർ കപ്പ് ഫൈനലിൽ ചൈനയോട് 0-5ന് പരാജയപ്പെട്ട് ഇന്ത്യ ടൂർണമെന്‍റിലെ യാത്ര അവസാനിപ്പിച്ചു. യൂബർ കപ്പ് ചരിത്രത്തിൽ വന്പൻ റിക്കാർഡുള്ള ടീമാണ് ചൈനയുടേത്. 16 കിരീടങ്ങളാണ് ചൈന സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് പ്രധാന മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ അവരോട് പരാജയപ്പെട്ടിരുന്നു. ആദ്യ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരം വാംഗ് സിയി 16-21, 21-19, 19-21 സ്കോറിന് പി.വി. സിന്ധുവിനെ പരാജയപ്പെടുത്തി ചൈനയ്ക്ക് 1-0ന്‍റെ ലീഡ് നൽകി. ലോക ഒന്നാം നന്പർ ജോഡിയായ ലിയു ഷെങ് ഷു, ടാൻ നിങ് എന്നിവർക്ക് മുന്നിൽ പ്രിയ കൊൻജെങ്ബാം ശ്രുതി മിശ്ര സഖ്യത്തിന് പിടിച്ചുനിൽക്കാനായില്ല. ആദ്യ ഡബിൾസിൽ 11-21, 8-21 സ്കോറിന് ഇന്ത്യ പരാജയപ്പെട്ടു. ലോക നാലാം…

Read More

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബ്രേന്‍റഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു. കാസെമീറോയും ബെ‌ഞ്ചമിൻ സെസ്ക്കോയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മതിയാസ് ജെൻസെനും ആണ് ബ്രെന്‍റ്ഫോർഡിനായി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 61 പോയിന്‍റായി. ഇതോടെ ലീഗ് ടേബിളിൽ മൂന്നാമതെത്താനും യുണൈറ്റഡിനായി.

Read More

മീരാഭായ് ചാനു പിന്മാറി

മണിപ്പുർ: ഒളിന്പിക്സ്, ലോക ചാന്പ്യൻഷിപ്പ് മെഡൽ ജേതാവായ ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന് ഏഷ്യൻ ചാന്പ്യൻഷിപ്പ് നഷ്ടമാകും. തോളിനേറ്റ പരിക്കിനെത്തുടർന്നാണ് താരം പിന്മാറിയത്. മേയ് 12 മുതൽ 17 വരെ ഗാന്ധിനഗറിലാണ് ഏഷ്യൻ ചാന്പ്യൻഷിപ്പ് നടക്കുന്നത്. ഈ വർഷം ആദ്യം മോദിനഗറിൽ നടന്ന ദേശീയ ചാന്പ്യൻഷിപ്പിനിടെയാണ് മീരാഭായിക്ക് തോളിൽ വേദന അനുഭവപ്പെട്ടത്.

Read More

ഇന്ത്യൻ വനിതാ ടീം ചൈനയിൽ

സുഷൗ (ചൈന): ഗുരുഗ്രാമിൽ നടന്ന ക്യാന്പിനുശേഷം 2026ലെ എഎഫ്സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനായി ഇന്ത്യയുടെ അണ്ടർ-17 വനിതാ ദേശീയ ടീം ചൈനയിലെ സുഷൗവിലെത്തി. 21 വർഷത്തിനു ശേഷം ടൂർണമെന്‍റിന് യോഗ്യത നേടിയ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തോടെയാണ് ടൂർണമെന്‍റിന് തുടക്കം കുറിക്കുന്നത്. മേയ് രണ്ടിനാണ് മത്സരം. തുടർന്ന് ജപ്പാനും ലെബനനുമായി മത്സരിക്കും.

Read More

സിറ്റി x ചെൽസി ഫൈനല്‍: മേയ് 16ന് കലാശപ്പോരാട്ടം

ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിസ്റ്റുകളായി. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടും. മേയ് 16ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. സെമിഫൈനലിൽ എൻസോ ഫെർണാണ്ടസിന്‍റെ ഗോളിൽ ചെൽസി ലീഡ്സിനെ വീഴ്ത്തി. മത്സരത്തിൽ 23-ാം മിനിറ്റിലാണ് അർജന്ൈ‍റൻ താരം എൻസോ ഫെർണാണ്ടസ് ചെൽസിക്കായി ഗോൾ നേടിയത്. മത്സരത്തിൽ സമഗ്രാധിപത്യം പുലർത്തിയായിരുന്നു ചെൽസിയുടെ മുന്നേറ്റം. എന്നാൽ സ്കോറിംഗിൽ കിതച്ചു. സതാംപ്ടണിനെ തോൽപ്പിച്ചാണ് മാഞ്ചെസ്റ്റർ സിറ്റി ഫൈനലിലെത്തിയത്. ഫിൻ അസസിലൂടെ 79-ാം മിനിറ്റിൽ സതാംപ്ടണ്‍ ലീഡെടുത്തെങ്കിലും ഗോളാവേശം നീണ്ടുനിന്നത് മൂന്നുമിനിറ്റ് മാത്രം. 82-ാം മിനിറ്റിൽ ജെറമി ഡോകുവിന്‍റെ ഗോളിൽ സമനില പിടിച്ച സിറ്റി നിശ്ചിത സമയം അവസാനിക്കാൻ മൂന്നുമിനിറ്റ് ശേഷിക്കേ വിജയഗോളടിച്ചു. ഇതോടെ ഫൈനലിലേക്ക് എൻട്രി ടിക്കറ്റും നേടി. നികോ ഗോണ്‍സാലസാണ് സിറ്റിക്കുവേണ്ടി വിജയഗോൾ നേടിയത്. ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ മാഞ്ചെസ്റ്റർ സിറ്റിക്ക് എഫ്എ കപ്പ് സ്വന്തമാക്കാനായാൽ നേട്ടമാകും.…

Read More

യൂബർ കപ്പ്: ഇന്ത്യൻ കുതിപ്പ്

ഡെൻമാർക്ക്: തോമസ്- യൂബർ കപ്പ് ബാഡ്മിന്‍റനിൽ ഇന്ത്യൻ കുതിപ്പ്. ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വാതിക്- ചിരാഗ് ഡബിൾസ് സഖ്യവും ആയുഷ് ഷെട്ടി, ലക്ഷ്യ സെൻ എന്നിവരും ഇന്ത്യൻ നിരയിൽ ജയം നേടി. നേരത്തേ കാനഡയെ 4-1ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. തോമസ് കപ്പിൽ ഒരു കളി പോലും തോൽവി വഴങ്ങാതെ ഇന്ത്യ ഓസ്ട്രേലിയയെ 5-0ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. പുരുഷ സിംഗിൾസ് ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ സാമിനെ 21-14, 21-16 നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചു. ഏഷ്യൻ ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ ആയുഷ് ഷെട്ടി ശ്രേ ധണ്ടിനെ 21-8, 21-6 സ്കോറിന് പരാജയപ്പെടുത്തി. വെറും 26 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ ആയുഷ് ഷെട്ടി വെല്ലുവിളി നേരിട്ടില്ല. സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരേ 3-0 എന്ന…

Read More

ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ നാലാം ടി20: ഇന്ത്യൻ വനിതകൾക്ക് ജയം

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 171 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40 റൺസുമായി സുനെ ലൂസും 30 റൺസുമായി തസ്മിൻ ബ്രിട്ട്സും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ക്രാന്തി ഗൗഡ്, ശ്രീ ചരണി, കാഷ്‌വി ഗൗതം, ഷെഫാലി വർമ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. 43 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ്സ്കോറർ. ദീപ്തി ശർമ 36 റൺസും റിച്ചാ ഘോഷ് 34 റൺസും അനുഷ്ക ശർമ 27 റൺസുമെടുത്തു. ക്യാപ്റ്റൻ…

Read More