ജയത്തോടെ ഹീലി മടങ്ങി

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് എതിരായ ഏക ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്കു തോല്‍വി. 10 വിക്കറ്റിന്‍റെ ആധികാരിക ജയമാണ് ഓസീസ് വനിതകള്‍ സ്വന്തമാക്കിയത്. സ്‌കോര്‍: ഇന്ത്യ 198, 149. ഓസ്‌ട്രേലിയ 323, 28/0. ഓസീസ് ഇതിഹാസമായ അലീസ ഹീലിയുടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള വിടവാങ്ങല്‍ മത്സരമായിരുന്നു. മിന്നും ജയത്തോടെ വിടപറയാന്‍ ഹീലിക്കു സാധിച്ചു. സെഞ്ചുറിയും (129) രണ്ട് ഇന്നിംഗ്‌സിലുമായി ആറ് വിക്കറ്റും നേടിയ അന്നബെല്‍ സതര്‍ലന്‍ഡാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. തുടര്‍ച്ചയായ മൂന്ന് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം എന്ന നേട്ടവും ഈ മത്സരത്തിലൂടെ സതര്‍ലന്‍ഡ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക (210), ഇംഗ്ലണ്ട് (163) ടീമുകള്‍ക്ക് എതിരേയായിരുന്നു സതര്‍ലന്‍ഡിന്‍റെ മറ്റ് സെഞ്ചുറികൾ. പ്രതിക റാവലിന്‍റെ (63) അര്‍ധസെഞ്ചുറിയാണ് ഇന്ത്യക്കു രണ്ടാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. 25 റണ്‍സിന്‍റെ ലക്ഷ്യം മാത്രമാണ് ഇന്ത്യ ആതിഥേയര്‍ക്കു മുന്നില്‍വച്ചത്.

Read More

5 പന്ത് വിക്കറ്റ്: ചരിത്രം കുറിച്ച് ബ്രെറ്റ് റാന്‍ഡല്‍

നേപ്പിയര്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ 254 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി ഒരു താരം തുടര്‍ച്ചയായ അഞ്ച് പന്തില്‍ വിക്കറ്റ് വീഴ്ത്തി. ന്യൂസിലന്‍ഡ് ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റായ പ്ലങ്കറ്റ് ഷീല്‍ഡില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന്‍റെ ബ്രെറ്റ് റാന്‍ഡലാണ് അത്യപൂര്‍വ ചരിത്രം സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന് എതിരായ മത്സരത്തില്‍ ഫാസ്റ്റ് ബൗളറായ ബ്രെറ്റ് റാന്‍ഡല്‍ 11 ഓവറില്‍ 25 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് സ്വന്തമാക്കി. സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 373ന് എതിരേ, ഒന്നാം ഇന്നിംഗ്‌സിനായി ക്രീസില്‍ എത്തിയപ്പോഴായിരുന്നു നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിനെ റാന്‍ഡല്‍ എറിഞ്ഞിട്ടത്. 82 റണ്‍സില്‍ ഒന്നാം ഇന്നിംഗ്‌സില്‍ പുറത്തായ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഫോളോ ഓണ്‍ വഴങ്ങി. രണ്ടാംദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് നേടിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ റാന്‍ഡലിന് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ല.

Read More

യമാല്‍ ഗോളില്‍ബാഴ്‌സലോണ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ലാമിന്‍ യമാലിന്‍റെ മിന്നും ഗോളില്‍ എഫ്‌സി ബാഴ്‌സലോണയ്ക്കു ജയം. എവേ പോരാട്ടത്തില്‍ യമാല്‍ 68-ാം മിനിറ്റില്‍ നേടിയ ഉജ്വല ഗോളില്‍ ബാഴ്‌സലോണ 1-0ന് അത്‌ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു. ജയത്തോടെ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വ്യത്യാസം ബാഴ്‌സലോണ നാലാക്കി. 27 മത്സരങ്ങളില്‍നിന്ന് ബാഴ്‌സയ്ക്ക് 67ഉം റയല്‍ മാഡ്രിഡിന് 63ഉം പോയിന്‍റ് വീതമാണുള്ളത്.

Read More

ടി20 ലോകകപ്പ് ഫൈനൽ; ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തരുതെന്ന് ആകാശ് ചോപ്ര

അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തരുതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫൈനൽ പോലൊരു വലിയ വേദിയിൽ ഇതുവരെ കളിച്ച ടീമിനെത്തന്നെ വിശ്വസിക്കുന്നതാണ് ഉചിതമെന്നും ചോപ്ര പറഞ്ഞു. ഈ ടൂർണമെന്‍റിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 12.71 ശരാശരിയില്‍ 89 റണ്‍സ് മാത്രമെ നേടിയിട്ടൂള്ളൂവെങ്കിലും അഭിഷേക് ശർമ്മയെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. അഭിഷേക് ഇപ്പോഴും ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററാണെന്ന് ചോപ്ര പറഞ്ഞു. എട്ട് ബാറ്റർമാരുള്ള നിരയിൽ എല്ലാവരും ഒരേപോലെ തിളങ്ങണമെന്നില്ലെന്നും ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി. വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന വാദങ്ങൾ ശക്തമാണെങ്കിലും വരുണിൽ തന്നെ വിശ്വസിക്കാനാണ് ചോപ്രയുടെ ഉപദേശം. വരുൺ തന്‍റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തും. ബാറ്റിംഗ് ഓർഡറിൽ ചെറിയ മാറ്റങ്ങൾ…

Read More

മെസിയുടെ മയാമി

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കര്‍ ഫുട്‌ബോളില്‍ അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ഇന്‍റര്‍ മയാമിക്കു ജയം. എവേ പോരാട്ടത്തില്‍ ഇന്‍റര്‍ മയാമി 4-2ന് ഒര്‍ലാന്‍റൊ സിറ്റിയെ കീഴടക്കി. 24 മിനിറ്റിനുള്ളില്‍ ഒര്‍ലാന്‍റൊ സിറ്റി 2-0ന്‍റെ ലീഡ് നേടി. 57, 90 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോള്‍. മെസി @ 898കരിയറില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം ഇതോടെ 898ല്‍ എത്തി. രണ്ട് ഗോള്‍കൂടി നേടിയാല്‍ അതിവേഗത്തില്‍ 900 ഗോള്‍ എന്ന റിക്കാര്‍ഡ് മെസിക്കു സ്വന്തമാക്കാം.

Read More

കേരള പ്രീമിയര്‍ ലീഗിന് എട്ടിന് കിക്കോഫ്

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിന്‍റെ (കെപിഎല്‍) പതിമൂന്നാം പതിപ്പ് എട്ടിന് കോഴിക്കോട്ടു തുടങ്ങും. ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി കാലിക്കട്ട് എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴിനാണ് കിക്കോഫ്. സൂപ്പര്‍ ലീഗ് ടീമായ കാലിക്കട്ട് എഫ്‌സി കോര്‍പറേറ്റ് എന്‍ട്രിയിലൂടെയാണ് കെപിഎലില്‍ അരങ്ങേറ്റം കുറിക്കുന്നത്. കാലിക്കട്ടിനു പുറമേ കെപിഎല്‍ രണ്ടാം ഡിവിഷനില്‍നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഇഎംഇഎ കോളജ്, സായ് കൊല്ലം എന്നീ പുതുമുഖ ടീമുകളും ഇക്കുറി അരങ്ങേറ്റം കുറിക്കും. 14 ക്ലബ്ബുകളാണ് ഈ സീസണില്‍ കിരീടപോരാട്ടത്തിനിറങ്ങുന്നത്. കോഴിക്കോടിനു പുറമെ തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയവും കെപിഎല്‍ മത്സരങ്ങള്‍ക്കു വേദിയാകും. കെപിഎല്‍ ജേതാക്കളാകുന്ന ടീമിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ് മൂന്നിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് കെഎഫ്എ പ്രസിഡന്‍റ് നവാസ് മീരാന്‍, ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്‍ എന്നിവര്‍ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഗോള്‍ഡന്‍…

Read More

സെമി ഫൈറ്റ്: നാളെ ദക്ഷിണാഫ്രിക്ക Vs ന്യൂസിലൻഡ്; അഞ്ചാം തീയതി ഇന്ത്യ Vs ഇംഗ്ലണ്ട്

കൊളംബോ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങൾക്കു നാളെ തുടക്കം. അപരാജിതരായി മുന്നേറുന്ന ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആദ്യ സെമിയിൽ നേരിടും. അഞ്ചിന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ജയിക്കുന്ന ടീമുകൾ എട്ടിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. സെമി ഫൈനലിനും കലാശപ്പോരാട്ടത്തിനും ഐസിസി റിസർവ് ദിനം കരുതിയിട്ടുണ്ട്. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചത്. ആശങ്കകൾക്കും സമ്മർദങ്ങൾക്കും വിരാമമിട്ട് സഞ്ജു സാംസണിന്‍റെ ഒറ്റയാൾ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ രണ്ടാം സ്ഥാനം പിടിച്ചു. ഇന്ത്യ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടേ പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാനോട് രണ്ട് സൂപ്പർ ഓവർ വേണ്ടിവന്ന മത്സരത്തിൽ മാത്രമാണ് വെല്ലുവിളി നേരിട്ടത്. ഗ്രൂപ്പ് രണ്ടിൽ ചാന്പ്യന്മാരായാണ് ഇംഗ്ലണ്ട് സെമിയിൽ ഇന്ത്യയെ നേരിടാൻ എത്തുന്നത്. രണ്ടാം…

Read More

ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറിയേക്കും

ടെഹ്റാൻ: അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്. ഇറാനെതിരെ അമേരിക്ക ന‌ടത്തുന്ന സൈനിക നീക്ക‌ത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അമേരിക്കയും ഇസ്രയേലും ഇറാനില്‍ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ ലീഗുകൾ നിർത്തിവച്ചിരിക്കുകയാണ്. ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായിരുന്നു ഇറാന്‍റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ജൂൺ 15ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയും 21ന് ബെൽജിയത്തിനെതിരെയും 26ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയുമാണ് ഇറാന്‍റെ മത്സരങ്ങൾ.

Read More

ഇന്ത്യൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനം; ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ

ഹൊബാർട്ട്: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 409 റൺ‌സാണെടുത്തത്. ക്യാപ്റ്റൻ അലീസാ ഹീലിയുടെയും വിക്കറ്റ് കീപ്പർ ബേത് മൂണിയുടെയും സെഞ്ചുറികളുടെയും ജോർജിയ വോളിന്‍റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയൻ വനിതകൾ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 158 റൺസെടുത്ത ഹീലിയാണ് ഓസീസിന്‍റെ ടോപ്സ്കോറർ. 98 പന്തിൽ 27 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്. മൂണി 106 റൺസാണെടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും താരം അടിച്ചെടുത്തു. ജോർജിയ വോൾ 62 റൺസും നിക്കോള ക്യാരി 34 റൺസും എടുത്തു. ഇന്ത്യൻ വനിതകൾക്ക് വേണ്ടി ശ്രീചരണിയും സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതമെടുത്തു. രേണുക സിംഗ് ഠാക്കൂറും കാഷ്‌വീ ഗൗതമും ദീപ്തി ശർമയും ഓരോ…

Read More

ഹാട്രിക്കുമായി യമാൽ: ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

ബാഴ്സലോണ: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു. ബാഴ്സയ്ക്ക് വേണ്ടി ലമൈൻ യമാൽ ഹാട്രിക്കും സൂപ്പർ താരം റോബർട്ട് ലെവാൻഡോസ്ക്കി ഒരു ഗോളും നേടി. വിയാറയലിനായി പാപെ ഗുയെയെയാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് 64 പോയിന്‍റുമായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. പരാജയപ്പെട്ടെങ്കിലും 51 പോയിന്‍റുള്ള വിയാറയൽ നാലാം സ്ഥാനത്താണുള്ളത്.

Read More