ഐസിസി റാങ്കിംഗ്: സൂര്യക്കു മുന്നേറ്റം

ദുബായി: ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ട്വന്‍റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റർമാരുടെ ലോക റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ ഇടംപിടിച്ചു. മുൻ ഒന്നാം നന്പറായിരുന്ന സൂര്യകുമാർ അഞ്ച് സ്ഥാനങ്ങൾ മുന്നേറി പുതിയ പട്ടിക പ്രകാരം ഏഴാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെതിരേ നടക്കുന്ന പരന്പരയിലെ ആദ്യ മൂന്നു മത്സരത്തിലെ മിന്നും ഫോമാണ് താരത്തിന് പട്ടികയിൽ മുന്നേറ്റമുണ്ടാക്കിയത്. ഫോമില്ലായ്മയുടെ പേരിൽ വിമർശനം ഏറ്റുവാങ്ങവേയാണ് സൂര്യ തകർപ്പൻ പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയതെന്നതാണ് ശ്രദ്ധേയം. 2026 ഐസിസി ട്വന്‍റി-20 ലോകകപ്പിന് ഒന്പത് ദിവസം മാത്രം ശേഷിക്കെ അഭിഷേക് ശർമ ഒന്നാം സ്ഥാനത്തും തിലക് വർമ മൂന്നാം സ്ഥാനത്തും തുടരുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും. റായ്പുരിൽ നടന്ന രണ്ടാം മത്സരത്തിൽ 32 പന്തിൽ നിന്ന് 76 റണ്‍സ് നേടിയ ഇഷാൻ കിഷൻ 64-ാം സ്ഥാനത്തും ശിവം ദുബെ ഒന്പത് സ്ഥാനങ്ങൾ മുന്നേറി 58-ാം സ്ഥാനത്തും…

Read More

വരുന്നു, കേരള ബാസ്‌കറ്റ് ലീഗ്

ഫുട്‌ബോളിനും (സൂപ്പര്‍ ലീഗ് കേരള) ക്രിക്കറ്റിനും (കേരള ക്രിക്കറ്റ് ലീഗ്) പിന്നാലെ കേരളത്തിനു സ്വന്തമായി ബാസ്‌കറ്റ്‌ബോള്‍ ലീഗ് എത്തുന്നു. ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള (ബിഎല്‍കെ) എന്നു പേരിട്ടിരിക്കുന്ന പോരാട്ടത്തിന്‍റെ പ്രാരംഭഘട്ടം മേയ് അവസാനം ആരംഭിക്കും. അണ്ടര്‍ 14, 19 കുട്ടികളെ പങ്കെടുപ്പിച്ചുള്ള ലീഗിനാണ് ആദ്യം തുടക്കം കുറിക്കുന്നത്. ക്രിക്കറ്റിനും ഫുട്‌ബോളിനും പിന്നാലെ കേരളത്തിലെ ബാസ്‌കറ്റ്‌ബോളിനെ ശക്തിപ്പെടുത്തുന്നതായിരിക്കും ബിഎല്‍കെ. സംസ്ഥാന, സ്‌കൂള്‍തലങ്ങളിലായി കേരളത്തില്‍ ഇതിനോടകം ബാസ്‌കറ്റ്‌ബോള്‍ ശക്തിപ്രാപിച്ചുകഴിഞ്ഞു. അടുത്തഘട്ടത്തിലേക്കുള്ള വളര്‍ച്ചയാണ് ബിഎല്‍കെയിലൂടെ കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ലക്ഷ്യംവയ്ക്കുന്നത്. ആദ്യം ഡെവലപ്‌മെന്‍റ് ലീഗ്സീനിയര്‍ തലത്തിലേക്ക് ഒറ്റയടിക്കു മാറാതെ, ഡെവലപ്‌മെന്‍റ് ലീഗ് സംഘടിപ്പിക്കാനാണ് ആദ്യ ശ്രമം. ഇതിന്‍റെ ഭാഗമായി അണ്ടര്‍ 14, 19 അണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മേയില്‍ ആദ്യഘട്ട ലീഗ് എറണാകുളത്തു സംഘടിപ്പിക്കും. തുടര്‍ന്ന് രണ്ട്-മൂന്നു മാസത്തിനുള്ളില്‍ സീനിയര്‍ ലീഗിന്‍റെ ആദ്യ സീസണ്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്‌പോര്‍ട്‌സ്…

Read More

കേരള ബ്ലാസ്റ്റേഴ്സിൽ സ്പാനിഷ് താരം മത്യാസ് ഹെർണാണ്ടസ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ചു. സ്പാനിഷ് താരം മത്യാസ് ഹെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ഗോകുലം കേരള എഫ്സിയിൽ നിന്നാണ് ഈ മുപ്പതുകാരനായ സ്പാനിഷ് താരം വരുന്നത്. മധ്യനിരയിൽ കൂടുതൽ നിയന്ത്രണവും ഓപ്ഷനുകളും ഉറപ്പാക്കാൻ ഈ സൈനിംഗ് സഹായിക്കും. വലംകാലൻ ഡിഫൻസീവ് മിഡ്‌ഫീൽഡറായ ഹെർണാണ്ടസ്, കളിയിലെ അച്ചടക്കത്തിനും പ്രതിരോധത്തിലെ സാന്നിധ്യത്തിനും ശ്രദ്ധേയനാണ്. 1.86 മീറ്റർ ഉയരമുള്ള താരം ഏരിയൽ ഡ്യുവലുകളിലും ശാരീരികക്ഷമത ആവശ്യമുള്ള സാഹചര്യങ്ങളിലും ടീമിന് ഗുണകരമാകും. സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി കളിക്കാനുള്ള കഴിവും പ്രതിരോധ നിരയെ ഏകോപിപ്പിക്കുന്നതിലെ മികവും മത്യാസിന്‍റെ സവിശേഷതയാണ്. സ്പെയിനിലെ സലാമാങ്കയിൽ ജനിച്ച ഹെർണാണ്ടസ്, സിഡി ലറെഡോ, സലാമാങ്ക സിഎഫ് യുഡിഎസ്, യുഡി ഫോർമെന്‍റ തുടങ്ങി വിവിധ വിദേശ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Read More

ഐഎസ്എല്‍ മത്സരക്രമമായി; ബ്ലാസ്റ്റേഴ്സിന് ഒൻപത് ഹോം മത്സരങ്ങള്‍; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്

കൊച്ചി: ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി. മത്സരക്രമം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഫെബ്രുവരി 14-ന് വൈകുന്നേരം അഞ്ചിന് കോൽക്കത്തയിലാണ് കിക്കോഫ്. ഐഎസ്എല്ലിലെ മേയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച്‌ 7,21 ,ഏപ്രിൽ 15,18, 23 ,മേയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാകും നടക്കുക.

Read More

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീ്ഗ് ഫുട്ബോളിൽ എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. തിയേർനോ ബാരിയാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സിനായി ഗോൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ എവർട്ടണ് 33 പോയിന്‍റും ലീഡ്സിന് 26 പോയിന്‍റുമായി. ലീഗ് ടേബിളിൽ എവർടൺ പത്താം സ്ഥാനത്തും ലീഡ്സ് 16-ാം സ്ഥാനത്തുമാണുള്ളത്.

Read More

എംബാപ്പെയുടെ ഇരട്ട ഗോളില്‍ ജയം; റയല്‍ മാഡ്രിഡ് തലപ്പത്ത്

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയൽ മാഡ്രിഡിന് ജയം. ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വിയ്യാറയലിനെ വീഴ്ത്തി റയൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂണിയറിന്‍റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പന്ത് വലയിലെത്തിച്ചാണ് എംബാപ്പെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ സീസണിലെ താരത്തിന്‍റെ ലീഗ് ഗോളുകളുടെ എണ്ണം 20 ആയി. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച താരം റയലിന്‍റെ വിജയം ഉറപ്പിച്ചു. വിനീഷ്യസ് ജൂണിയർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ജയത്തോടെ 21 കളിയില്‍ നിന്ന് 51 പോയിന്‍റുമായാണ് റയല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 20 കളിയില്‍ 49 പോയിന്‍റുമായി ബാഴ്‌സലോണ രണ്ടാമതാണ്.

Read More

അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ടോസ്

ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ന്യസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നേരത്തെ മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. സിംബാബ്‌വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർ‌ജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ ജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. ടീം ഇന്ത്യ: ആയുഷ് മാത്രെ (നായകൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അബിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആരോൺ ജോർജ്, കനിഷ്ക് ചൗഹാൻ, ആർ. എസ്. അംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, മുഹമ്മദ് ഇനാൻ. ടീം ന്യൂസിലൻഡ്: ആര്യൻ മാൻ, ഹ്യൂഗോ ബോഗ്യൂ, ടോം ജോൺസ് ( ക്യാപ്റ്റൻ), സ്നേഹിത് റെഡ്ഢി, മാർക്കോ ആൽപെ…

Read More

മനൻ വോറയ്ക്കും സെഞ്ചുറി: കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച ലീഡിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ചണ്ഡിഗഡ് മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഒടുവിൽ‌ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന നിലയിലാണ് സന്ദർശകർ. 26 റൺസുമായി അർജിത് സിംഗും 25 റൺസുമായി തരൺപ്രീത് സിംഗുമാണ് ക്രീസിൽ. നിലവിൽ അവർക്ക് 193 റൺസിന്‍റെ ലീഡുണ്ട്. സെഞ്ചുറി നേടിയ അർജുൻ ആസാദിന്‍റെയും നായകൻ മനൻ വോറയുടെയും ഇന്നിംഗ്സുകളാണ് ചണ്ഡിഗഡിന് മികച്ച സ്കോർ സമ്മാനിച്ചത്. അർജുൻ 123 പന്തിൽ 15 ഫോറുകളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്തപ്പോൾ മനൻ വോറ 206 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 113 റൺസെടുത്തു. കൂടാതെ ശിവം ഭാംബ്രി 41 റൺസും നിഖിൽ‌ താക്കൂർ 11 റൺസുമെടുത്തു. കേരളത്തിനു വേണ്ടി വിഷ്ണു വിനോദ് 26 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഏദൻ ആപ്പിൾ ടോം, എം.ഡി. നിതീഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും…

Read More

വൈഷ്ണവി ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമില്‍

വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ട്വന്‍റി-20 ക്രിക്കറ്റില്‍ പരിക്കേറ്റ ജി. കമാലിനിക്കു പകരം വൈഷ്ണവി ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമില്‍. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലൂടെയാണ് 20കാരിയായ വൈഷ്ണവി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ലങ്കയ്ക്ക് എതിരേ അഞ്ച് മത്സരങ്ങളില്‍നിന്ന് അഞ്ച് വിക്കറ്റ് ഈ ഇടംകൈ സ്പിന്നര്‍ സ്വന്തമാക്കിയിരുന്നു.

Read More

അമേലിയ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്‍റെ കോച്ച്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്‍റെ മുഖ്യപരിശീലകയായി കോസ്റ്റാറിക്കക്കാരിയായ അമേലിയ വാല്‍വെര്‍ഡെ നിയമിക്കപ്പെട്ടു. എഎഫ്‌സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി തുര്‍ക്കിയില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം 39കാരിയായ അമേലിയ ചേര്‍ന്നു. 2011ല്‍ കോച്ചിംഗ് കരിയര്‍ ആരംഭിച്ച അമേലിയ, കോസ്റ്റാറിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍നാള്‍ (2015-2023) പരിശീലകയായി റിക്കാര്‍ഡ് കുറിച്ചിരുന്നു.  

Read More