വൻജയവുമായി റയൽ മാഡ്രിഡ് അവസാന പതിനാറിൽ

മാഡ്രിഡ്: കോപ്പ ഡെൽ റെ ഫുട്ബോളിൽ വൻജയവുമായി റയൽ മാഡ്രിഡ് അവസാന പതിനാറിൽ കടന്നു. സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ മെലില്ലയെ 1-6നു തകർത്താണ് റയൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ഇരു പാദങ്ങളിലുമായി 10-1നായിരുന്നു റയലിന്‍റെ ജയം. റയലിനായി അസെൻസിയോ(33,35 മിനിറ്റുകൾ), ഇസ്കോ(47, 83 മിനിറ്റുകൾ) എന്നിവർ ഇരട്ട ഗോൾ നേടി. സാഞ്ചസ് ഡെ ഫിലിപ്പി(39-ാം മിനിറ്റ്), , ഒലിവീര ജൂണിയർ‌ (75-ാം മിനിറ്റ്) എന്നിവർ ഗോൾ പട്ടിക പൂർത്തിയാക്കി. ക്വാസ്മി(81-ാം മിനിറ്റ്) പെനാൽറ്റിയിലൂടെ മെലില്ലയ്ക്കായി ഗോൾ മടക്കി. ഒക്ടോബർ അവസാനം അൽവാരസ് ക്ലാരോയിൽ നടന്ന ആദ്യപാദത്തിൽ മെലില്ലയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് റയൽ തോൽപ്പിച്ചിരുന്നു.

Read More

സ്പൈഡർമാർ, സൂപ്പർമാൻ, ഹനുമാന്‍, ഉസ്മാൻ… കണ്ണുതള്ളി കോഹ്ലി

അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. ഓസീസ് താരം ഉസ്മാൻ ഖവാജയാണ് കോഹ്ലിയുടെ നിരാശയ്ക്കു കാരണം. കാരണം ഖവാജയുടെ സൂപ്പർമാൻ ക്യാച്ചാണ് കോഹ്ലിയെ മടക്കിയത്. പാറ്റ് കമ്മിൻസിന്‍റെ പന്ത് ഡ്രൈവ് ചെയ്യാനായിരുന്നു കോഹ്ലിയുടെ ശ്രമം. എന്നാൽ ഓഫ് സ്റ്റംപിനു പുറത്തുപോയ ഫുൾ ലെംഗ്ത് പന്തിൽ ബാറ്റുവച്ച കോഹ്ലിക്കു പിഴച്ചു. ഗള്ളിയിലേക്കു പോയ പന്ത് ഖവാജയുടെ ഇടത് വശത്താണ് എത്തിയത്. മിന്നൽവേഗത്തിൽ ഒരു മുഴുനീള ഡൈവിലൂടെ ഇടംകൈയിൽ ഖവാജ പന്ത് കൈയിലാക്കി. നാലു പന്തിനിടെ ഇത് രണ്ടാം തവണയാണ് കോഹ്ലി കമ്മിൻസിന് ഇരയാകുന്നത്. അഡ്ലെയ്ഡിൽ പുറത്താകുന്പോൾ 16 പന്തിൽ മൂന്നു റണ്‍സായിരുന്നു ഏറെ പ്രതീക്ഷകളുമായി തുടങ്ങിയ നായകന്‍റെ സന്പാദ്യം.

Read More

ലോകകപ്പ്: സാന്പത്തിക നേട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ: റഷ്യൻ ലോകകപ്പ് ഫുട്ബോളിൽ താരങ്ങളെ വിട്ടുനല്കിയതുവഴി ഏറ്റവും അധികം സാന്പത്തിക നേട്ടം ലഭിച്ച ക്ലബ്ബുകളുടെ പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. 35.27 കോടി രൂപയാണ് സിറ്റിയെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങൾക്കായി കളിച്ച താരങ്ങൾ മുഖാന്തരം ക്ലബ്ബിനു ലഭിച്ചത്. ഫിഫയാണ് വിവിധ ക്ലബ്ബുകൾക്കു നല്കിയ തുക വെളിപ്പെടുത്തിയത്. 1475 കോടി രൂപയാണ് വിവിധ ക്ലബ്ബുകൾക്കായി ഫിഫ നല്കുക. ഇംഗ്ലീഷ് ക്ലബ്ബിനു പിന്നിൽ രണ്ടാം സ്ഥാനത്ത് സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് (33.93 കോടി രൂപ) ആണ്. ഇംഗ്ലീഷ് താരങ്ങളാൽ സന്പന്നമായ ടോട്ടനംഹോട്സ്പറിന് 30.90 കോടി രൂപ ലഭിച്ചു. ഹാരി കെയ്ന്‍റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ എത്തിയിരുന്നു. ബാഴ്സലോണ (29.20 കോടി രൂപ), പിഎസ്ജി (27.43 കോടി രൂപ) എന്നിവയാണ് ഇവയ്ക്കു പിന്നിൽ. ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ താരത്തിനും ഓരോ ദിവസവും 6.01 ലക്ഷം രൂപ വീതം…

Read More

ക്ലോപ്പിന് 7.21 ലക്ഷം രൂപ പിഴ ശിക്ഷ

ലിവർപൂൾ എഫ്സിയുടെ പരിശീലകനായ ജർഗൻ ക്ലോപിനു പിഴശിക്ഷ. ലിവർപൂൾ ഡെർബിയിൽ എവർട്ടണെതിരേ ജയം സ്വന്തമാക്കിയശേഷം ക്ലോപ് നടത്തിയ ആഹ്ലാദ പ്രകടനമാണ് ശിക്ഷയ്ക്കു കാരണം. സ്റ്റോപേജ് ടൈമിൽ ഡിവോക് ഒറിഗി നേടിയ ഗോളിൽ ലിവർപൂൾ 1-0നു ജയിക്കുകയായിരുന്നു. ഒറിഗിയുടെ ഗോൾ പിറന്നപ്പോൾ മൈതാനത്തേക്ക് ഓടിക്കയറിയ ക്ലോപ് സെന്‍റർ സർക്കിളിനടുത്തെത്തി ഗോൾ കീപ്പർ ആലിസണിനൊപ്പം ആഹ്ലാദം പങ്കിട്ടിരുന്നു. എഫ്എ (ഫുട്ബോൾ അസോസിയേഷൻ) ആണ് ക്ലോപ്പിനു ശിക്ഷ വിധിച്ചത്. 7.21 ലക്ഷം രൂപയാണ് (8,000 പൗണ്ട്) പിഴയൊടുക്കേണ്ടത്. അങ്ങനെയൊരു പ്രവൃത്തി ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. സമാനമായ സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പു നല്കുന്നു. തെറ്റുകൾ പറ്റുക സ്വാഭാവികമാണ്. അതിൽനിന്ന് പാഠമുൾകൊള്ളുകയാണ് എന്‍റെ പതിവ് – ക്ലോപ് പറഞ്ഞു.

Read More

വരുമാനത്തിൽ കോഹ്‌ലി ഒന്നാമൻ

മുംബൈ: ഇന്ത്യൻ കായിക താരങ്ങളിൽ വരുമാനത്തിൽ മുന്പൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. ഫോബ്സ് പ്രസിദ്ധപ്പെടുത്തിയ പട്ടികയിലാണ് കോഹ്‌ലി ഒന്നാമതെത്തിയത്. അതേസമയം, ഏറ്റവും അധികം വരുമാനം നേടുന്നതിൽ ഇന്ത്യയിൽ ബോളിവുഡ് താരം സൽമാൻ ഖാനു പിന്നിൽ രണ്ടാമതാണ് കോഹ്‌ലി. 228.09 കോടി രൂപയാണ് കോഹ്‌ലിയുടെ വാർഷിക വരുമാനം. 101.77 കോടി വരുമാനമുള്ള എം.എസ്. ധോണിയാണ് കായിക താരങ്ങളുടെ പട്ടികയിൽ രണ്ടാമത്. ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ് ധോണി. സച്ചിൻ തെണ്ടുൽക്കൽ (80 കോടി), പി.വി. സിന്ധു (36.5 കോടി), രോഹിത് ശർമ (31.49 കോടി), ഹാർദിക് പാണ്ഡ്യ (28.46 കോടി), ആർ. അശ്വിൻ (18.9 കോടി), ഭുവനേശ്വർ കുമാർ (17.26 കോടി), സുരേഷ് റെയ്ന (16.96 കോടി), സൈന നെഹ്‌വാൾ (16.54 കോടി) എന്നിവരാണ് കായിക താരങ്ങളുടെ വരുമാനത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.

Read More

ഇന്ത്യ @ അഡ്‌ലെയ്ഡ്

വിജയത്തേക്കാളുപരി ഇന്ത്യൻതാരങ്ങളുടെ വ്യക്തിഗത നേട്ടങ്ങളാണ് അഡ്‌ലെയ്ഡിനെ ശ്രദ്ധേയമാക്കുന്നത്.ടെസ്റ്റ് ക്രിക്കറ്റിലെതന്നെ ഏറ്റവും പഴക്കമുള്ള മൈതാനങ്ങളിലൊന്നായ അഡ്‌ലെയ്ഡ് ഓവലിൽ 11 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയുടെ പേരിലുള്ളത്. ഓസീസ് ഏഴു ടെസ്റ്റുകൾ വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയിൽ അവസാനിച്ചു. ഈ മൈതാനത്ത് ഇന്ത്യ മൂന്നു തവണ തോറ്റത് അന്പതിൽ താഴെ റണ്‍സിനാണെന്നതും ശ്രദ്ധേയമാണ്. 1948ലാണ് ഇന്ത്യ ആദ്യമായി ഇവിടെ കളിക്കുന്നത്. ആ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 16 റണ്‍സിനും തോറ്റു. പിന്നീട് 1967, 1978, 1981, 1985, 1992, 1999, 2003, 2008, 2012, 2014 വർഷങ്ങളിലാണ് ഇന്ത്യ അഡ്‌ലെയ്ഡിൽ ടെസ്റ്റ് കളിച്ചത്. വിജയ് ഹസാരെ 116, 145 1948ൽ അഡ്‌ലെയ്ഡിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് പരാജയം നേരിട്ടെങ്കിലും രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി വിജയ് സാമുവൽ ഹസാരെ തലയുയർത്തി നിന്നു. ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്‍റേതടക്കം…

Read More

ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീർ വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്‍റെ എല്ലാ വിഭാഗങ്ങളിൽനിന്നും വിരമിക്കുകയാണെന്നും അടുത്ത ദിവസം ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന ആന്ധ്രയ്ക്കെതിരായ രഞ്ജി മത്സരം തന്‍റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്‍റി മത്സരങ്ങളും കളിച്ച താരമാണ് ഗംഭീർ. രണ്ടു ലോകകപ്പുകൾ നേടിയ ടീമിൽ ഗംഭീർ അംഗമായിരുന്നു- 2007-ൽ ട്വന്‍റി 20 ലോകകപ്പും 2011-ൽ ഏകദിന ലോകകപ്പും. 154 ഐപിഎൽ മത്സരങ്ങളിൽനിന്ന് 4217 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ ഡൽഹി ഡെയർ ഡെവിൾഡ് ടീമിൽനിന്ന് ഗംഭീറിനെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗംഭീർ ഇന്ത്യൻ ടീമിനു പുറത്താണ്. അടുത്തിടെ ഡൽഹി രഞ്ജി ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിവായിരുന്നു.

Read More

വിജയദാരിദ്യ്രം അവസാനിക്കാതെ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനോടും സമനില

കൊച്ചി: ബ്ലാസ്റ്റേഴ്സിന്‍റെ വിജയദാരിദ്യ്രം അവസാനിക്കുന്നില്ല. സ്വന്തം ഗ്രൗണ്ടിൽ ജംഷഡ്പുർ എഫ്സിയെ നേരിട്ട ബ്ലാസ്റ്റേഴ്സ് സമനിലകൊണ്ട് തൃപ്തിപ്പെട്ടു. കാർലോസ് കാർലോയുടെ പെനൽറ്റി ഗോളിൽ 66-ാം മിനിറ്റിൽ മുന്നിലെത്തിയ ജംഷഡ്പുരിനെ 77-ാം മിനിറ്റിൽ ലെൻ ദുംഗലിന്‍റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിക്കുകയായിരുന്നു. ബോക്സിനു മുന്നിൽ ടിം കാഹിലിനെ ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിംഗ് ഫൗൾ ചെയ്തതിനാണ് റഫറി ജംഷഡ്പൂരിന് അനകൂലമായി പെനാൽറ്റി വിധിച്ചത്. എന്നാൽ ഇത് ഫൗളായിരുന്നില്ലെന്ന് റിപ്ലേകളിൽ വ്യക്തമായി. 11 മിനിറ്റിനുശേഷം ടീമിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ജംഷഡ്പുർ ബോക്സിൽ ഉടലെടുത്ത കൂട്ടപ്പൊരിച്ചിലിനൊടുവിൽ ദുംഗൽ ലക്ഷ്യം കാണുകയായിരുന്നു. പത്തു മത്സരങ്ങളിൽനിന്ന് ഒന്പതു പോയിന്‍റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഏഴാം സ്ഥാനത്താണ് ടീം. 11 കളികളിൽനിന്ന് 16 പോയന്‍റുള്ള ജംഷഡ്പുർ ആറാം സ്ഥാനത്തേക്കു താണു. ആദ്യ മത്സരത്തിൽ എടികെയ്ക്കെതിരേ ജയിച്ച ശേഷം ഒരു കളിപോലും ജയിക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല.

Read More

ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നു; ധോണിക്കും ധവാനുമെതിരേ ഗാവസ്കർ

മുംബൈ: എം.എസ്. ധോണിയും ശിഖർ ധവാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് എന്തെന്ന ചോദ്യവുമായി ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. ഇവരെ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് മാറിനിൽക്കാൻ അനുവദിക്കുന്ന ബിസിസിഐക്കെതിരേയും ഗാവസ്കർ വിമർശനമുന്നയിച്ചു. ഇന്ത്യൻ ടീമിന്‍റെ പ്രകടനം മികച്ചതാകണമെങ്കിൽ കളിക്കാർ ഫോം നിലനിർത്തേണ്ടതുണ്ട്. അതിനായി അവർ മത്സരങ്ങൾക്ക് ഇറങ്ങേണ്ടതുണ്ട്. ലോകകപ്പ് ലക്ഷ്യംവച്ച് നീങ്ങേണ്ട സമയമാണിത് – ഗാവസ്കർ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട ധവാൻ മെൽബണിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പര നവംബർ ഒന്നിന് അവസാനിച്ചശേഷം ധോണി ഇതുവരെ മത്സരങ്ങൾക്ക് ഇറങ്ങിയിട്ടില്ല.

Read More

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ സിറ്റിക്ക് പതിമൂന്നാം ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി അപരാജിതരായി മുന്നേറുന്നു. വിക്കറേജ് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വാറ്റ്ഫഡിനെതിരെ 2-1ന് സിറ്റി ജയം നേടി. 70 ശതമാനം പന്തടക്കവുമായി കളംനിറഞ്ഞ സിറ്റിക്കായി ലെറോയി സനെ(40-ാം മിനിറ്റ്) ആണ് ആദ്യം വലകുലുക്കിയത്. 51-ാം മിനിറ്റിൽ റിയാദ് മഹ്റെസ് ലീഡുയർത്തി. 85-ാം മിനിറ്റിൽ ഡൗകോറിന്‍റെ വകയായിരുന്നു വാറ്റ്ഫഡിന്‍റെ ഏക ഗോൾ. ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 41 പോയിന്‍റുമായി സിറ്റി ലീഗിന്‍റെ തലപ്പത്ത് തുടരുന്നു.

Read More