അലബാമ ഫുട്‌ബോളില്‍ മലയാളി

കോട്ടയം: മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ പരിശീലനം നേടിയ മലയാളി ബാലതാരം അമേരിക്കന്‍ സബ് ജൂണിയര്‍ ഫുട്‌ബോളില്‍ പ്രതിഭ തെളിയിച്ചു. ഏബിള്‍ ജോണ്‍ ചെറിയാൻ എന്ന ബാലതാരത്തിന്‍റെ മികവില്‍ അലബാമ എഫ്സി മോണ്ട്ഗോമറി, സോക്കര്‍ സ്‌നാപ് ചാമ്പ്യന്‍ഷിപ്പ് ഉയര്‍ത്തി. എഫ്സി മോണ്ട്ഗോമറി അണ്ടർ 12 താരമാണ് ഏബിൾ. കേരളത്തിലെ ഏക വനിതാ ഫുട്‌ബോള്‍ കോച്ച് ആയ ജോമോന്‍ ജേക്കബ് നാമക്കുഴിയുടെ കീഴില്‍ രണ്ടു വര്‍ഷം ഏബിള്‍ പരിശീലനം നടത്തിയിരുന്നു. അവധികാലയളവിലാണ് ഏബിള്‍ പരിശീലനത്തിനായി നാമക്കുഴിയിലെത്തിയത്. ഈ ബാലതാരത്തിന്‍റെ മികവ് കണ്ടാണ് ജോമോന് അമേരിക്കയിലെ വിവിധ ക്ലബ്ബുകളില്‍ കൂടുതല്‍ ഫുട്‌ബോള്‍ പരിശീലനത്തിന് അവസരം ലഭിച്ചത്. ജോമോന്‍റെതന്നെ ശിഷ്യരായ അക്ഷര, ശ്രീദേവി, ശ്രീവിദ്യ, ദേശീയതാരം കാവ്യ എന്നിവര്‍ക്കൊപ്പമാണ് അമേരിക്കന്‍ ബാലതാരവും പരിശീലനം നടത്തിയത്. ഇവരും സംസ്ഥാന, ദേശീയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ മികവ് തെളിയിച്ചവരാണ്. അമേരിക്കയിലെ ഫുട്‌ബോള്‍ ക്ലബ്ബായ റൗഡീസ് സോക്കര്‍…

Read More

നെതര്‍ലന്‍ഡ്‌സ് സെമിയില്‍

ബര്‍ലിന്‍: അവസാന അഞ്ചു മിനിറ്റില്‍ രണ്ടു ഗോളടിച്ച് നെതര്‍ലന്‍ഡ്‌സ് യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍. മത്സരത്തിന്‍റെ ആദ്യ 20 മിനിറ്റിനുള്ളില്‍ രണ്ടു ഗോളടിച്ച് മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി ജയത്തിലേക്കെന്നു തോന്നിച്ചിടത്താണ് തിരിച്ചടിച്ച് സമനില പിടിച്ച് ഓറഞ്ചുപട കുതിച്ചത്. ഇതോടെ ലീഗ് എയിലെ ഗ്രൂപ്പ് ഒന്നില്‍നിന്ന് ഒരു ജയം പോലുമില്ലാത്ത ജര്‍മനി ലീഗ് ബിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ടാം സ്ഥാനവുമായി ലീഗ് എയില്‍ തുടരുകയും ചെയ്തു. നെതര്‍ലന്‍ഡ്‌സിനും ഫ്രാന്‍സിനും ഏഴു പോയിന്‍റ് വീതമായിരുന്നു. എന്നാല്‍ ഇരുടീമും തമ്മിലുള്ള മത്സരഫലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നെതര്‍ലന്‍ഡ്‌സ് സെമിയില്‍ കടന്നത്. നെതർലൻഡ്സിനെ കൂടാതെ ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് ടീമുകൾ സെമിയിലെത്തി. 90-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡികിന്‍റെ തകര്‍പ്പന്‍ ക്ലോസ് റേഞ്ചറിലൂടെയാണു സന്ദര്‍ശകര്‍ സമനില പിടിച്ചത്. ഇതിനു മുമ്പ് ക്വിന്‍സി പ്രോമെസ് 85-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയിരുന്നു.…

Read More

വിജയത്തുടക്കത്തിന് ഇന്ത്യ

ബ്രിസ്‌ബെയ്ന്‍: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്നു തുടക്കമാകും. ട്വന്‍റി 20 യോടെയാണു പര്യടനം ആരംഭിക്കുന്നത്. മൂന്നു ട്വന്‍റി 20യാണു പരമ്പരയിലുള്ളത്. നിലവില്‍ ഇന്ത്യയാണ് കരുത്തര്‍. കളത്തിന് അകത്തും പുറത്തും തകര്‍ച്ചയിലായിരിക്കുന്ന ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യത്തിലാണ് ഇറങ്ങുന്നത്. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ആത്മവിശ്വാസത്തോടെ ഇറങ്ങാനായ ട്വന്‍റി20 പരമ്പരയില്‍ വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയാണെങ്കില്‍ ട്വന്‍റി20യിൽ മികച്ച ഫോമിലാണ്. 2017 നവംബര്‍ മുതലുള്ള എല്ലാം പരമ്പരയും നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ട്വന്‍റി20 പരമ്പരയില്‍ 3-0നാണ് ഇന്ത്യ ജയിച്ചത്. ട്വന്‍റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയ്ക്കു മേല്‍ മികച്ച റിക്കാര്‍ഡാണുള്ളത്. ഇരുടീമും ഈ ഫോര്‍മാറ്റില്‍ 15 തവണ ഏറ്റുമുട്ടിയപ്പോൾ പത്തെണ്ണത്തില്‍ ഇന്ത്യ ജയിച്ചു. അഞ്ചെണ്ണം ഓസീസും ജയിച്ചു. പന്തുചുരുണ്ടല്‍ വിവാദത്തിനുശേഷം ഓസ്‌ട്രേലിയന്‍ ടീമിനു ഫോമിലെത്താനായിട്ടില്ല. ടീമിലെ പ്രധാനികളായിരുന്ന സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ്…

Read More

മെഡലുറപ്പിച്ച് വനിതകള്‍

ന്യൂഡല്‍ഹി: വനിത ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യ നാലു മെഡൽ ഉറപ്പിച്ചു. മാഗ്നിഫിസന്‍റ് മേരിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മേരി കോമിലൂടെയാണ് ഇന്ത്യ ഇന്നലെ സെമി ഫൈനൽ പ്രവേശനത്തിനു തുടക്കമിട്ടത്. സെമി ഫൈനലിലെത്തിയതോടെ മേരി കോം തന്‍റെ ‍ഏഴാം ലോക ചാന്പ്യ ൻഷിപ്പ് മെഡല്‍ ഉറപ്പിച്ചു. മുപ്പത്തിയഞ്ചുകാരിയും മൂന്നു കുട്ടികളുടെ അമ്മയുമായ മേരി കോം ലൈറ്റ് ഫ്‌ളൈവെയ്റ്റ് (48 കിലോഗ്രാം) വിഭാഗത്തില്‍ ചൈനയുടെ വു യുവിനെ 5-0ന് തകര്‍ത്താണു സെമിയിലെത്തിയത്. ബോക്‌സിംഗ് വനിത ലോക ചാമ്പ്യന്‍ഷിപ്പില്‍ മികവ് തെളിയിച്ച താരമാണു മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യൻ താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. 2010 ലോക ചാമ്പ്യന്‍ഷിപ്പിലാണ് മേരി കോം അവസാനമായി സ്വര്‍ണം നേടിയത്. അത് 48 കിലോഗ്രാം ഇനത്തിലായിരുന്നു. മേരി കോമിനു പിന്നാലെ ലൗലിന ബോര്‍ഗോഹിന്‍, സിമ്രാന്‍ജിത് കൗര്‍, സോണിയ ചഹാല്‍ എന്നിവരും സെമിയിലെത്തി.…

Read More

രഞ്ജി: ബംഗാളിനെ എറിഞ്ഞിട്ട് കേരളം

കോൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ പശ്ചിമ ബംഗാളിന് മേൽ കേരളത്തിന് മേൽകൈ. ആദ്യം ബാറ്റ് ചെയ്ത ബംഗാളിനെ കേരളം ഒന്നാം ഇന്നിംഗ്സിൽ 147 റണ്‍സിന് പുറത്താക്കി. ഒന്നാം ദിനം കളിനിർത്തുന്പോൾ മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം 35/1 എന്ന ഭേദപ്പെട്ട നിലയിലാണ്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളത്തിന്‍റെ പേസ് ബൗളർമാർ മിന്നുന്ന ഫോമിലായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തന്പിയും രണ്ടു വിക്കറ്റുമായി സന്ദീപ് വാര്യരും മുന്നിൽ നിന്നും ബൗളിംഗ് പടയെ നയിച്ചു. നിധീഷ് എം.ഡിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. ജലജ് സക്സേന ഒരു വിക്കറ്റ് നേടി. 53 റണ്‍സ് നേടിയ അനുസ്തൂപ് മജുംദാർ ആണ് ബംഗാളിന്‍റെ ടോപ്പ് സ്കോറർ. അഭിഷേക് കുമാർ രാമൻ 40 റണ്‍സ് നേടി. ബംഗാൾ നിരയിൽ നാല് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്.

Read More

കോഹ്‌ലി എന്ന ക്യാപ്റ്റൻ

വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്‍റെ അമരത്തേക്ക് എത്തുന്നത് 2014-15ലെ ഓസ്ട്രേലിയൻ പരന്പരയിലായിരുന്നു. പരിക്കിനെത്തുടർന്ന് എം.എസ്. ധോണി അഡ്‌ലെ‌‌യ്ഡിൽനടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പമില്ലായിരുന്നു. കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങി. 184 പന്തിൽനിന്ന് കോഹ്‌ലി 115 റണ്‍സ് എടുത്തു. ക്യാപ്റ്റനായി ആദ്യ മത്സരത്തിൽ സെഞ്ചുറി നേടുന്ന നാലാമത് ഇന്ത്യൻ താരമെന്ന റിക്കാർഡ് അന്ന് കോഹ്‌ലി സ്വന്തമാക്കി. രണ്ടും മൂന്നും ടെസ്റ്റുകളിൽ ധോണി തിരിച്ചെത്തി. മെൽബണിൽനടന്ന മൂന്നാം ടെസ്റ്റ് സമനിലയായതിനുപിന്നാലെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചു. അതോടെ ഇന്ത്യയുടെ ക്യാപ്റ്റനായി കോഹ്‌ലി അവരോധിക്കപ്പെട്ടു. കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ സിഡ്നിയിൽ കളിച്ച മത്സരം സമനിലയിൽ കലാശിച്ചു. ക്യാപ്റ്റനാക്കപ്പെട്ട മണ്ണിലേക്ക് പടപ്പുറപ്പാടുമായി കോഹ്‌ലി വീണ്ടും എത്തുന്നതാണ് ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനമെന്നതും പ്രത്യേകതയാണ്. കോഹ്‌ലിക്കും ധോണിക്കും സമാനമായ ഒരു പരിവർത്തനം ഓസ്ട്രേലിയൻ ടീമിലും ഉണ്ടായി. പരിക്കേറ്റ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്കിനു പകരക്കാരനായി സ്റ്റീവ്…

Read More

ആന്ധ്ര കടന്ന് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിലെ രണ്ടാം ഹോം മത്സരത്തിൽ കേരളം ആന്ധ്രയെ ഒന്പതു വിക്കറ്റിന് പരാജയപ്പെടുത്തി. സെന്‍റ് സേവ്യേഴ്സ് കോളജ്-കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലെ നാലാം ദിവസമായ ഇന്നലെ രാവിലെതന്നെ കേരളം ജയം കണ്ടെത്തി. 43 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടെത്തി. ജലജ് സക്സേനയുടെ ഓൾറൗണ്ട് മികവാണ് കേരളത്തിന്‍റെ വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും രണ്ട് ഇന്നിംഗ്സുകളിൽനിന്നായി ഒന്പത് വിക്കറ്റും വീഴ്ത്തിയ സക്സേനയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ആന്ധ്ര 254, 115. കേരളം 328, ഒരു വിക്കറ്റ് നഷ്ടത്തിൽ 43. രഞ്ജി ട്രോഫിയിൽ ആന്ധ്രക്കെതിരേ കേരളത്തിന്‍റെ 14-ാമത്തെ വിജയമാണ്. 2011-12 സീസണിലാണ് കേരളം ആന്ധ്രയെ അവസാനം പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ലഭിച്ച ആറ് പോയിന്‍റുൾപ്പെടെ കേരളത്തിന് എലൈറ്റ് എയിലെ ബി…

Read More

ജോക്കോവിച്ചിനു രണ്ടാം ജയം

എടിപി ഫൈനല്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ജയം. ടെന്നീസിലെ ഭാവിതാരമെന്ന് കരുതുന്ന ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച് രണ്ടാം ജയം സ്വന്തമാക്കിയത്. 6-4, 6-1നായിരുന്നു ലോക ഒന്നാം നമ്പറിന്‍റെ ജയം. ആദ്യ മത്സരത്തില്‍ ജോക്കോവിച്ച് ജോണ്‍ ഇസ്‌നറെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ജോക്കോവിച്ച് സെമി ഫൈനല്‍ ഉറപ്പാക്കി. മാരിന്‍ സിലിച്ചിനെതിരേയാണ് ജോക്കോവിച്ചിന്‍റെ അവസാന ഗ്രൂപ്പ് മത്സരം. ആദ്യ സെറ്റില്‍ മാത്രമാണ് സ്വരേവിന് അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്താനായത്. സ്വരേവിന്‍റെ ശക്തമായ സെര്‍വുകള്‍ക്ക് സ്പീഡുകൊണ്ടും കൃത്യമായ ഷോട്ടുകള്‍ കൊണ്ടുമാണ് ജോക്കോവിച്ച് മറുപടി നല്‍കിയത്.

Read More

ഇന്ത്യ സെമിയിൽ

പ്രൊവിഡൻസ്: ഐസിസി വനിതാ ലോകകപ്പ് ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ കടന്നു. അയർലൻഡിനെ 52 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകളുടെ നേട്ടം. ഇന്ത്യ ഉയർത്തിയ 146 റണ്‍സ് ലക്ഷ്യം പിന്തുടർന്ന അയർലൻഡ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 93 റണ്‍സ് മാത്രമാണ് നേടിയത്. ഷില്ലിംഗ്ടണ്‍(23), ഇസബൽ ജോയിസ്(33) എന്നിവർ മാത്രമാണ് ഐറിഷ് നിരയിൽ രണ്ടക്കം കടന്നത്.ഇന്ത്യക്കായി രാധ യാദവ് മൂന്നും ദീപ്തി ശർമ രണ്ടും വിക്കറ്റ് നേടി. മൂന്ന് ഐറിഷ് താരങ്ങളെ സ്റ്റന്പ് ചെയ്തു പുറത്താക്കിയ വിക്കറ്റ് കീപ്പർ ടാനിയ ഭാട്ടിയയുടെ പ്രകടനം മികച്ചുനിന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സ് എടുത്തു. 56 പന്തിൽ 51 റണ്‍സ് നേടിയ ഓപ്പണർ മിതാലി രാജ് ആണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. നാല് ഫോറും ഒരു സിക്സും മിതാലി…

Read More

ലോകകപ്പ് ട്വന്‍റി-20: സെമിയില്‍ കടക്കാന്‍ ഇന്ത്യ

ഗയാന: ഐസിസി വനിത ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് അയർലൻഡിനെതിരേ. ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ടു മത്സരവും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരത്തിലും ഇന്ത്യ അനായാസം ജയം നേടിയിരുന്നു. അയര്‍ലന്‍ഡാണെങ്കില്‍ ആദ്യ രണ്ടു മത്സരത്തിലും തോറ്റു. ഇന്ന് മത്സരം നടക്കുന്ന പ്രൊവിഡന്‍സിലാണ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ചുറിയുമായി തകര്‍ത്തുകളിച്ചത്. മിതാലി രാജ്, ഹര്‍മന്‍പ്രീത്, ജെമിമ റോഡ്രിഗസ് എന്നിവര്‍ക്കൊപ്പം സ്മൃതി മന്ദാന, വേദ കൃഷ്ണമൂര്‍ത്തി എന്നിവരും ഫോമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More