യുവാവിനോട് ട്രാഫിക് ജംഗ്ഷനിൽ ‘മദ്യപിച്ച് വാഹനമോടിക്കരുത്’ എന്ന ബാനറുമായി നിൽക്കാൻ ഉത്തരവുമായി കോടതി

റോഡ് നിയമങ്ങൾ വാഹനം ഓടിക്കുന്ന എല്ലാവരും പാലിക്കേണ്ട ഒന്നാണ്. അത് തെറ്റിച്ചാൽ അതിനുള്ള ശിക്ഷ നമ്മൾ അനുഭവിക്കേണ്ടി വരും. ഇപ്പോഴിതാ മദ്യപിച്ച് വാഹനം ഓടിച്ച 32കാരനായ സബ്യസാചി ദേവ്പ്രിയ നിഷാങ്ക് എന്ന യുവാവിനെ പോലീസ് പിടികൂടി. മദ്യപിച്ച് അപകടകരമായ നിലയിൽ കാർ ഓടിക്കുകയും രണ്ട് പോലീസ് പോസ്റ്റുകളിൽ വാഹനം ഇടിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. മുംബൈ ഹൈക്കോടതി ഇന്നലെ ഇയാൾക്ക് ജാമ്യം അനുവദിച്ചു. പക്ഷേ, അസാധാരണമായ ഒരു ഉത്തരവോടെയായിരുന്നു ജാമ്യം നൽകിയത്. മൂന്ന് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും മെട്രോപോളിസിലെ തിരക്കേറിയ ഒരു ട്രാഫിക് സിഗ്നലിൽ ഒരു ബാനർ പിടിച്ച് നിൽക്കണം. ബാനറില്‍ ‘മദ്യപിച്ച് വാഹനെ ഓടിക്കരുത്’ എന്ന് എഴുതിയിരിക്കണമെന്നുമാണ് കോടതി ഉത്തരവ്.

Read More

ഒറ്റപ്പെടലുകൾക്ക് വിരാമം; ചൈനയിലെ യുവാക്കൾ എഐ പാവകളുമായി ചങ്ങാത്തതിലാകുന്നു

ആർട്ടിഫിഷൽ ഇന്‍റലിജന്‍റ്സിന്‍റെ വരവോടെ സമൂഹത്തിൽ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു എഐ വാർത്തയാണ് ചൈനയിൽ നിന്ന് പുറത്ത് വരുന്നത്. ചൈനയിൽ യുവാക്കളുടേയും കുട്ടികളുടേയും സാമൂഹിക ഉത്ക്കണ്ട കൈകാര്യം ചെയ്യാൻ എഐ വളർത്തുമൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് ആളുകൾ പറയുന്നത്. സാമൂഹികമായുണ്ടാകുന്ന ഇത്തരം ഉത്കണ്ടകൾ നേരിടുന്നതിനും വൈകാരിക പിന്തുണ നേടുന്നതിനുമായി തങ്ങളെ എഐ പാവകൾ നന്നായി സഹായിക്കുന്നു എന്നാണ് ഇത് ഉപയോഗിച്ചവർ പറയുന്നത്. 2024 മെയ് മുതൽ, ഗിനി പന്നിയെപ്പോലെ തോന്നിക്കുന്ന ‘സ്മാർട്ട് പെറ്റ് ബൂബൂ’  1,000 യൂണിറ്റുകൾ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകൾ. അന്തർമുഖരായ ആളുകൾക്കാണ് ഈ പാവകളുടെ ഉപയോഗം ഏറ്റവും കൂടുതൽ. ഇത് സംബന്ധിച്ച് 19കാരിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂളിലും ചുറ്റുപാടുമൊക്കെ സൗഹൃദം ഉണ്ടാക്കാൻ തനിക്ക് നന്നേ പ്രയാസമാണ്. എന്നാൽ തന്‍റെ ജീവിതത്തിലേക്ക് സ്മാർട്ട് പെറ്റ് ബൂബൂ കടന്നുവന്നതോടെ ഇപ്പോൾ കൂടുതൽ സന്തോഷവതിയായെന്നാണ്…

Read More

ആളുകളെ കാണാതെ ദുഃഖത്തിലായി മത്സ്യം, പരിഹാര മാർഗവുമായി ജീവനക്കാർ

ചില ആളുകൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങളോടും ചെടികളോടുമൊക്കെ നന്നായി സംസാരിക്കാറുണ്ട്. അതുപോലെ അവരും നമ്മളോട് തിരിച്ച് പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ അക്വേറിയ്തതിൽ വളർത്തുന്ന ഒരു മീനിന് ആളുകളെ കാണാതെ വിഷാദത്തിൽ ആയി എന്ന വാർത്തായണ് വൈറലാകുന്നത്. 2024 ഡിസംബർ മുതൽ നവീകരണപ്രക്രിയകളുടെ ഭാഗമായി ജപ്പാനിലെ ഷിമോനോസെക്കിയിലെ കൈക്യോകൻ അക്വേറിയം അടച്ചിട്ടിരിക്കുകയാണ്. അതോടെ അവിടുത്തെ സൺഫിഷിന്‍റെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങി. ഭക്ഷണം കഴിക്കാനും മത്സ്യം വിമുഖത കാണിച്ചു തുടങ്ങി. അതിന്‍റെ ദേഹം അക്വേറിയത്തിലുരുമ്മാനും മറ്റും തുടങ്ങപ്പോൾ അധികൃതർ കരുതിയിരുന്നത് സൺ ഫിഷിന് എന്തോ വയ്യായ്കയാണ് എന്നായിരുന്നു. എന്നാൽ, പിന്നീട് അധികൃതർ തന്നെ ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയായിരുന്നു. അക്വേറിയം അടച്ചിട്ടിരിക്കുന്നതുകൊണ്ട് സന്ദർശകരൊന്നും ഇവിടേക്ക് എത്തുന്നില്ല. മാത്രമല്ല, നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടാവുന്ന ശബ്ദങ്ങളും മീനിനെ അസ്വസ്ഥമാക്കി. അതോടെ ഇതിനൊരു പരിഹാരം കണ്ടെത്താൻ അവർ ശ്രമിച്ചു. അങ്ങനെ മനുഷ്യരുടെ കട്ടൗട്ടുകൾ ഇവിടെ…

Read More

നായപ്രേമിയായ 34 -കാരിയെ വിളിച്ചിട്ടെടുത്തില്ല; വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ പാതിതിന്ന ശരീരം കണ്ട് ഞെട്ടി വീട്ടുകാർ

വീട്ടിൽ ഓമനിച്ച് വളർത്തുന്ന മൃഗങ്ങൾത്തന്നെ ഉടമയെ കൊന്നു തിന്നുന്ന സംഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തു കിട്ടി എന്ന് പറ‍യുന്നത് ചില സമയത്ത് സത്യമാകാറുണ്ട്. റൊമാനിയയിലെ ബുക്കാറെസ്റ്റിൽ താമസിക്കുന്ന അഡ്രിയാന നീഗോ എന്ന 34 -കാരിയുടെ ഞെട്ടിപ്പിക്കുന്ന മരണ വാർത്തയാണ് പുറത്ത് വരുന്നത്. യുവതി വലിയ മൃഗസ്നേഹി ആയിരുന്നു. പ്രത്യേകിച്ച് നായകളെ. എന്നാൽ കുറച്ച് ദിവസമായി യുവതിയെ വിളിച്ചിട്ടോ മെസേജ് അയച്ചിട്ടോ പ്രതികരണമൊന്നും കിട്ടാതെ വന്നു. അതോ‌ടെ അവളുടെ വീട്ടുകാർ അവളുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിയിട്ട് കണ്ടതോടെ പോലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചു. വാതിൽ പൊളിച്ച് അകത്ത് കയറിയ ഇവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു അഡ്രിയാനയുടെ ശരീരം. അഴുകിത്തുടങ്ങിയ ശരീരത്തിൽ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു. അഡ്രിയാന മരിച്ചതോടെ വിശന്നു തുടങ്ങിയപ്പോൾ നായകൾ അവളുടെ ശരീരം തിന്നുകയുമായിരുന്നു എന്നാണ്…

Read More

എങ്ങനെ സാധിച്ചു..! സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തി തായ്‌വാൻ ഡോക്‌ടർ

തായ്‌പേ (തായ്‌വാൻ): എത്ര വിദഗ്ധനായ ഡോക്ടറാണെങ്കിലും സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്താൻ തയാറാകുക എന്നത് അചിന്തനീയമാണ്. എന്നാൽ അതും സംഭവിച്ചു. തായ്‌വാനിലെ തായ്‌പേയിൽ ചെൻ വെയ്-നോങ് എന്ന ഡോക്ടർ സ്വയം വാസക്ടമി (വന്ധ്യംകരണശസ്ത്രക്രിയ) നടത്തി. എന്നു മാത്രമല്ല, ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വാസക്ടമി പ്രക്രിയയുടെ 11 ഘട്ടങ്ങൾ ഒരു ഗൈഡിനെപ്പോലെ സൂക്ഷ്മമായി വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. സാധാരണയായി 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുന്ന ശസ്ത്രക്രിയ സ്വയം ചെയ്ത് കാമറയിൽ പകർത്തിയതിനാൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. വാസക്ടമി ചെയ്യാനുള്ള കാരണവും ഡോ. ചെൻ വ്യക്തമാക്കി. ഭാവിയിൽ ഗർഭം ധരിക്കാതിരിക്കാനുള്ള ഭാര്യയുടെ ആവശ്യം നിറവേറ്റുന്നതിനായാണത്രെ വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് വിധേയനായത്.പിഴവു പറ്റാതിരിക്കാനും അപകടസാധ്യത കുറയ്ക്കാനുമാണ് സ്വയം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്നും താൻ സുഖമായിരിക്കുന്നുവെന്നും ഇദ്ദേഹം വീഡിയോയിൽ പറഞ്ഞു. വളരെ വേഗം വൈറലായ വീഡിയോ രണ്ടു ദശലക്ഷത്തിലധികം ആളുകൾ കാണുകയും…

Read More

ഗന്ധർവ സംവിധായകന്‍റെ ഓർമകളുമായി ഞവരയ്ക്കൽ തറവാട്; പി. പത്മരാജൻ വിടപറഞ്ഞിട്ട് ഇന്ന് 34 വർഷം

ഗന്ധർവ സംവിധായകൻ പി. പത്മരാജന്‍റെ ഓർമകൾക്ക് ഇന്ന് 34 വയസ്. മലയാള സിനിമയ്ക്കും സാഹിത്യലോകത്തിനും മുതുകുളം ഞവരയ്ക്കൽ തറവാടിനും വലിയ ശൂന്യത അവശേഷിപ്പിച്ചാണ് 34 വർഷം മുമ്പ് പപ്പേട്ടൻ കടന്നുപോയത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഓർമകളുമായി ഓണാട്ടുകരയിലെ മുതുകുളം ഗ്രാമത്തിൽ ഇപ്പോഴും ആ ഗന്ധർവസാന്നിധ്യമുണ്ട്. ദീർഘകാലം നഗരങ്ങളിൽ കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളെയും തേടി അദ്ദേഹത്തിന്‍റെ മനസ് സഞ്ചരിച്ചത് മുതുകുളം ഗ്രാമത്തിന്‍റെ ഇടവഴികളിലൂടെയായിരുന്നു. അതിനാൽ പത്മരാജന്‍റെ കഥാപാത്രങ്ങളിലെ പലരെയും ഗ്രാമത്തിലെ ഇടവഴികളിൽ കണ്ടുമുട്ടാൻ സാധിക്കുമായിരുന്നു. വാണിയൻകുഞ്ചുവിന്‍റെ മകൻ രാമനും തകരയിലെ ചെല്ലപ്പൻ ആശാരിയും….അങ്ങനെ നൂറുനൂറ് കഥാപാ ത്രങ്ങൾക്ക് സ്വന്തം ഗ്രാമത്തിൽ നിന്ന് ജന്മം നല്‌കിയ അദ്ദേഹം ഭൂമിയിൽ നിന്നല്ലാത്ത ഒരു കഥാപാത്രത്തെ മാത്രമേ സൃഷ്ടിച്ചുള്ളു. അതാണ് അവസാന സിനിമയിലെ ഗഗനചാരിയായ ഗന്ധർവൻ. പെരുവഴിയമ്പലം, ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കള്ളൻ പവിത്രൻ, രതിനിർവേദം തുടങ്ങിയ സിനിമകളിലെല്ലാം…

Read More

പൂച്ച രാജിക്കത്ത് അയച്ചു, യുവതിയുടെ പണി തെറിച്ചു! അപൂർവ സംഭവം ചൈനയിൽ

ചോംഗ്കിംഗ്(ചൈന): പൂച്ച രാജിക്കത്ത് അയച്ചതിനാൽ ഒരു യുവതിയുടെ ജോലി നഷ്ടപ്പെട്ട അപൂർവ സംഭവം ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നു.തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗ് സ്വദേശിനിയായ 25 കാരിയുടെ ജോലിയാണു പൂച്ച കാരണം പോയത്. സംഭവം ഇങ്ങനെ: നിലവിലുള്ള ജോലി ഉപേക്ഷിക്കണമെന്ന ചിന്ത യുവതിക്ക് ഉണ്ടായിരുന്നു. അതിനാൽ ഒരു രാജിക്കത്തും തയാറാക്കിയിരുന്നു. എന്നാൽ മറ്റു വരുമാനങ്ങൾ ഇല്ലാതിരുന്നതിനാൽ പെട്ടെന്നു ജോലി വിടാനാവുമായിരുന്നില്ല. അതുകൊണ്ട് ടൈപ്പ് ചെയ്ത് തയാറാക്കിയ രാജിക്കത്ത് ബോസിന് അയയ്ക്കാതെ ലാപ്ടോപ്പിൽ സേവ് ചെയ്തു സൂക്ഷിച്ചു. യുവതിയുടെ വീട്ടിൽ ഒമ്പത് പൂച്ചകളുണ്ട്. വീട്ടിൽ എല്ലാവിധ സ്വാതന്ത്ര്യവും അവയ്ക്കു നൽകിയിരുന്നു. രാജിക്കത്ത് ടൈപ്പ് ചെയ്ത് വച്ചിരുന്ന ലാപ്ടോപ്പിലേക്ക് പൂച്ചകളിലൊന്നു ചാടിക്കയറിയപ്പോൾ എന്‍റർ ബട്ടൺ അറിയാതെ അമർത്തപ്പെടുകയും രാജിക്കത്ത് സെൻഡ് ആവുകയുംചെയ്തു. ഉടൻതന്നെ യുവതി ബോസിനെ വിളിച്ചു കാര്യം പറഞ്ഞു. എന്നാൽ, അതിനകം രാജിക്കത്ത് കണ്ടിരുന്ന ബോസ് രാജി സ്വീകരിച്ചെന്നും ഇനി ജോലിക്കു…

Read More

ആണുങ്ങൾ ഇത്രയ്ക്ക് കോഴികളോ? ആരാധകരുടെ ശല്യം കാരണം കുംഭമേളയിൽ മനം മയക്കിയ സുന്ദരിയെ മടക്കി അയച്ച് പിതാവ്

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഏവരുടേയും മനം കവർന്നൊരു കച്ചവടക്കാരി പെൺകുട്ടിയുണ്ട്. ചാര നിറമുള്ള ആരെയും ആകർഷിക്കുന്ന അവളുടെ കണ്ണുകൾ മനസിൽ ഇപ്പോഴും മായാതെ കിടക്കുന്നു എന്നാണ് അവളെ കണ്ടവർ ഒന്നടങ്കം പറയുന്നത്. മോനി ഭോസ്‌ലേ എന്ന പെൺകുട്ടിയാണ് ആ മാൻപേട മിഴിയുള്ളവൾ. ആളുകൾ അവളെ മൊണാലിസയോട് ഉപമിച്ചു. തന്‍റെ കുടുംബത്തോടൊപ്പം കുംഭമേളയിൽ മാല വിൽപനയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. അവളുടെ സൗന്ദര്യത്തിൽ വീണ് നിരവധി ആളുകൾ ചുറ്റും കൂടി. ചാനലുകാരും ഓൺലൈൻ മീഡിയകളും ആ സുന്ദരിയുടെ ഇന്‍റർവ്യൂവിനായി ക്യൂ നിന്നു. ആരാധകരുടെ അതിരു കവിഞ്ഞ സ്നേഹം കാരണം അവളെ സ്വന്തം നാട്ടിലേക്ക് പിതാവ് മടക്കി അയച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. മോനിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷം ഫോളോവേഴ്സ് ആണ് കൂടിയത്. ഇതോടെ വിദേശ മാധ്യമങ്ങളിലടക്കം അവളുടെ സൗന്ദര്യത്തെ കുറിച്ച്…

Read More

ചതിച്ചതാ … ഫോട്ടോയില്‍ കണ്ട പെണ്ണ് ഇതല്ല..! വിവാഹനിശ്ചയ ദിവസം വരൻ പിൻമാറി; പെൺവീട്ടുകാർ വരന്‍റെ സഹോദരന്‍റെ മീശ വടിച്ചു

ഫോട്ടോയിൽ കണ്ട പെണ്ണല്ല വിവാഹനിശ്ചയത്തിന് എത്തിയതെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പിൻമാറി. പ്രകോപിതരായ പെൺവീട്ടുകാർ വരന്‍റെ സഹോദരനെ പിടികൂടി ബലമായി മീശ വടിച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വലിയ ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു പെൺവീട്ടുകാരുടെ പ്രതികാരം. രാജസ്ഥാനിലെ കരൗലി ജില്ലയിൽ നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വരൻ വിശദീകരണവുമായി മറ്റൊരു വീഡിയോ പങ്കുവച്ചു. വിവാഹം തീരുമാനിക്കുന്നതിനു മുൻപ് കാണിച്ച ഫോട്ടോയിൽ കണ്ട പെണ്ണും വിവാഹനിശ്ചയത്തിനെത്തിയ പെണ്ണും തമ്മിൽ നല്ല വ്യത്യാസമുണ്ടായിരുന്നുവെന്നു വീഡിയോയിൽ വരൻ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ വിവാഹനിശ്ചയം ഇപ്പോൾ നടത്താനാവില്ലെന്നും കുറച്ചുസമയം വേണമെന്നും തന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടു. അതോടെ വധുവിന്‍റെ വീട്ടുകാർ ബഹളമുണ്ടാക്കുകയും തന്‍റെ സഹോദരന്‍റെ മീശ ബലമായി വടിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ വധുവിന്‍റെ വീട്ടുകാർ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണവും യുവാവ് ഉയർത്തി. എന്തായാലും വിവാഹം വേണ്ടെന്നു വച്ചു. സംഭവത്തിൽ ആരും പരാതിയുമായി…

Read More

ഇവൾക്കേ ഇത് പറ്റൂ, ഇവൾക്ക് മാത്രം; കഴുതയെ ഇത്രയേറെ സ്നേഹിക്കുന്ന പെൺകുട്ടി; വൈറലായി വീഡിയോ

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പല വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴുതയോട് ചങ്ങാത്തം കൂടിയ പെൺകുട്ടിയാണ് ഇപ്പോൾ വൈറലാകുന്നത്. പെൺകുട്ടി ഒരു വേലിയുടെ പുറത്ത് നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. പെൺകുട്ടിയെ കണ്ട കഴുത അങ്ങോട്ട് നടന്നു വരുന്നത് കാണാം. കഴുത അടുത്തെത്തിയതോടെ പെൺകുട്ടി വളരെ സ്നേഹത്തോടെ അതിനെ ചേർത്ത് പിടിക്കുന്നതാണ് കാണുന്നത്. തികച്ചും വൈകാരികമായ നിമിഷങ്ങളാണ് പിന്നീട് ഉണ്ടാവുന്നത്. ഇതിന്‍റെ വീഡിയോ പെട്ടെന്ന് വൈറലായി. കഴുതയോട് ഇത്രയധികം സ്നേഹം കാണിക്കുന്ന പെൺകുട്ടിയുടെ മനസിനെ എല്ലാവരും അഭിനന്ദിച്ചു. ഇതാണ് യഥാർഥ സ്നേഹം ദൈവമാണ് സ്നേഹം എന്നുമൊക്കെ വീഡിയോയ്ക്ക് കമന്‍റുകൾ നൽകിയവർ ഒരുപാടുണ്ട്. 

Read More